Quick News

വേലിയിലിരുന്ന പാമ്പും യൂറോപ്പിന്റെ മടിശീലയും!

Print By
about

വേലിയിലിരുന്ന പാമ്പിനെ എടുത്തു വേണ്ടാത്തിടത്തു വച്ച അവസ്ഥയിലാണ് ഇന്നു യൂറോപ്പ്! വിനാശകാലത്ത് യൂറോപ്പിനു തോന്നിയ വിപരീത ബുദ്ധിയാണ് ഇസ്ലാമിന് അഭയംകൊടുക്കാനുള്ള തീരുമാനമെന്ന് അവര്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ഖുറാന്‍ എന്ന പൈശാചിക ഗ്രന്ഥത്തില്‍ വിശ്വസിക്കുന്ന കാലത്തോളം ഇസ്ലാമിനെ സഹായിക്കാന്‍ തയ്യാറാകുന്നവരുടെയെല്ലാം ഗതി ഇതുതന്നെയായിരിക്കും. യൂറോപ്പിനുമേല്‍ അഭയാര്‍ത്ഥികളെ കെട്ടിയേല്പിക്കാന്‍ ആവേശത്തോടെ പരിശ്രമിച്ച സാംസ്കാരിക അശ്രീകരങ്ങളും മാധ്യമ ഹിജഡകളും ഇന്ന് മൗനത്തിലാണ്! ലക്ഷക്കണക്കിന്‌ പൈശാചിക സന്തതികള്‍ക്ക് യൂറോപ്പ് അഭയം നല്‍കിയിട്ടും, അതൊന്നും പോരെന്ന മുറവിളിയായിരുന്നു ഇവറ്റകളില്‍നിന്ന് ഉയര്‍ന്നത്! മനുഷ്യക്കടത്തുകാരനായ പിതാവിനാല്‍ വധിക്കപ്പെട്ട കുഞ്ഞിന്റെ ചിത്രവുമായി യൂറോപ്പിനെ പഴിക്കാന്‍ അനേകരുണ്ടായിരുന്നു. എന്നാല്‍, യൂറോപ്യന്‍ ജനതയുടെ അരക്ഷിതാവസ്ഥയില്‍ അവരോടു സഹതപിക്കാന്‍ ഇവരാരും ഇന്നില്ല.

മുല്ലപ്പൂവിപ്ലവവുമായി ഇസ്ലാം വാലുപൊക്കിയപ്പോള്‍തന്നെ യൂറോപ്പില്‍ ചാണകമിടാനുള്ള പുറപ്പാടാണെന്നു മനോവ മുന്നറിയിപ്പു നല്‍കിയതാണ്. മനോവയുടെ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്ന കാഴ്ചയാണ് പിന്നീടിങ്ങോട്ടു കണ്ടത്! ഇസ്ലാം എന്താണെന്നു മനസ്സിലാക്കാന്‍ യൂറോപ്പിനു കഴിയാതെപോയത് അവരുടെ ആദ്ധ്യാത്മിക അധഃപതനത്തിന്റെ പരിണിതഫലമാണ്. ക്രിസ്തീയതയുടെ ഈറ്റില്ലമായിരുന്ന യൂറോപ്പിനെ ആദ്ധ്യാത്മിക അബദ്ധങ്ങളിലേക്കു തള്ളിവിട്ടതില്‍ കത്തോലിക്കാസഭയ്ക്കു വലിയ പങ്കുണ്ട്. സെക്കുലറിസം എന്ന ദുരാത്മാവിനെ അഴിച്ചുവിട്ട ജോണ്‍ ഇരുപത്തിമൂന്നാമനാണ് ഇതിന്റെ മുഖ്യസൂത്രധാരകന്‍! ഇയാളെ കടത്തിവെട്ടാന്‍ പരിശ്രമിക്കുന്ന ഫ്രാന്‍സീസാണ് ഇസ്ലാമിന്റെ യൂറോപ്പിലെ തലതൊട്ടപ്പന്‍! ഫ്രാന്‍സിലെ തീവ്രവാദി ആക്രമണത്തെ സംബന്ധിച്ചുള്ള ഇയാളുടെ പ്രതികരണം ശ്രദ്ധേയമാണ്. ഇത് മൂന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കമാണ്‌ എന്ന കണ്ടെത്തലാണ് വത്തിക്കാന്‍ രാജാവു നടത്തിയത്! അങ്ങനെയെങ്കില്‍, ഓരോ കത്തോലിക്കാ ഇടവകയും രണ്ടു സിറിയന്‍ അഭയാര്‍ത്ഥി കുടുംബങ്ങളെ ദത്തെടുക്കാന്‍ ആഹ്വാനം ചെയ്തത് യുദ്ധത്തിനു കളമൊരുക്കാന്‍ ആയിരുന്നോ? ഇസ്ലാമിക ജിഹാദ് നടപ്പാക്കാന്‍ ഫ്രാന്‍സീസ് നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയാന്‍ ഇനിയെങ്കിലും യൂറോപ്പ് തയ്യാറാകണം. അല്ലെങ്കില്‍ നിങ്ങള്‍ നേരിടാന്‍ പോകുന്നത് ഭീകരമായ ദിനങ്ങളെയായിരിക്കും.

സിറിയയില്‍നിന്ന് ഗ്രീസ് വഴി കടന്നുവന്ന അഭയാര്‍ത്ഥിയായിരുന്നു പാരീസില്‍ അഴിഞ്ഞാടിയ അക്രമികളില്‍ ഒരുവന്‍! ഐക്യരാഷ്ട്രസഭയും ആഗോള മാധ്യമങ്ങളും ഒന്നുചേര്‍ന്ന് യൂറോപ്പിനുമേല്‍ കെട്ടിയേല്പിച്ചതു തങ്ങളുടെ നാശമായിരുന്നുവെന്നു തിരിച്ചറിയാനുള്ള വിവേകം യൂറോപ്പിനു നഷ്ടമായെങ്കില്‍ അതിനു വ്യക്തമായ കാരണവുമുണ്ട്. ഇസ്ലാമിനെക്കുറിച്ചുള്ള അജ്ഞതയാണ് ഇതില്‍ പ്രധാനപ്പെട്ടത്! ഇസ്ലാമും ക്രിസ്ത്യാനിയും സഹോദരങ്ങളാണെന്ന അബദ്ധധാരണ വിശ്വാസികളില്‍ അടിച്ചേല്പിക്കാന്‍ അര നൂറ്റാണ്ടിലേറെയായി പണിപ്പെടുന്ന കത്തോലിക്കാസഭയ്ക്കും, ഇവരില്‍നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് അധഃപതിച്ചുപോയ പ്രൊട്ടസ്റ്റന്റ് സഭകള്‍ക്കും ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. അല്ലാഹുവും യാഹ്‌വെയും ഒരുവന്‍തന്നെയാണെന്ന അബദ്ധം പ്രചരിപ്പിക്കാന്‍ കത്തോലിക്കാസഭ ഒരു പുസ്തകം ഇറക്കിയിട്ടുണ്ട്. യേഹ്ശുവായെ ഈസാനബിയാക്കി അവതരിപ്പിച്ചിട്ടുള്ള ഈ ശപിക്കപ്പെട്ട പുസ്തകത്തിന്റെ പേരാണ് 'കത്തോലിക്കാ യുവജന മതബോധനഗ്രന്ഥം'! കത്തോലിക്കാസഭയെ മാത്രം കുറ്റം പറയാന്‍ മനോവ ശ്രമിക്കുന്നില്ല. യൂറോപ്പിലെ ക്രൈസ്തവരില്‍ പകുതി മാത്രമാണ് കത്തോലിക്കാസഭയില്‍ അംഗങ്ങളായിട്ടുള്ളത്‌. ശേഷിക്കുന്ന പകുതി വിവിധ സഭാവിഭാഗങ്ങളില്‍പ്പെട്ടവരാണ്! യൂറോപ്പിനെ ആകമാനം ബാധിച്ച സെക്കുലറിസത്തിന്റെ ദുരാത്മാവാണ് ഇക്കൂട്ടരെയും ഇന്നു നയിക്കുന്നത്.

പാരീസിലെ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പെന്തക്കോസ്തു യുവാവ് മനോവയ്ക്ക് ഒരു സന്ദേശമയച്ചു. യൂറോപ്പിലെ ജനം യേഹ്ശുവായെ ഉപേക്ഷിച്ച്, മറിയത്തെ സ്വീകരിച്ചതാണ്‌ ഈ ദുരന്തത്തിനു കാരണമെന്ന് ഈ യുവാവ് കണ്ടെത്തിക്കഴിഞ്ഞു. യൂറോപ്പിനെക്കുറിച്ച് കേട്ടറിവുപോലും ഈ വ്യക്തിക്ക് ഇല്ലെന്ന് ഈ കണ്ടെത്തലില്‍നിന്നുതന്നെ മനോവയ്ക്കു മനസ്സിലായി. കാരണം, യൂറോപ്പിലെ ക്രൈസ്തവരിലെ അമ്പതുശതമാനവും മറിയത്തെ ഉപേക്ഷിച്ചവരാണ്! ഇവര്‍ക്കൂടി അടങ്ങുന്ന വ്യക്തികളാണ് ഇവിടങ്ങളിലെ ഭരണകൂടങ്ങളെ നിശ്ചയിക്കുന്നത്. മാത്രവുമല്ല, അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ചുറ്റിത്തിരിഞ്ഞു 'സെല്‍ഫി' എടുത്തു വിളയാടുന്ന ജര്‍മ്മന്‍ 'ചാന്‍സിലറിന്‍' ആംഗെല മെര്‍ക്കല്‍ ഒരു പ്രൊട്ടസ്റ്റന്റ് പാസ്റ്ററുടെ മകളുമാണ്! മനോവയ്ക്കു വ്യക്തിപരമായി അറിയാവുന്ന ഒരു പ്രൊട്ടസ്റ്റന്റ് സുവിശേഷകന്‍ ജര്‍മ്മനിയിലുണ്ട്. മനോവയുടെ അയല്‍വാസിയായ ഇയാളുടെ മകള്‍ ഒരു ഇസ്ലാമിനെ വിവാഹംകഴിച്ച് ഇസ്ലാമില്‍ ചേക്കേറി! ഇതൊക്കെയാണ് സത്യമെന്നു തിരിച്ചറിയാതെ അന്ധമായ സഭാവിരോധം വച്ചുപുലര്‍ത്തുന്ന സാംക്രമിക കീടങ്ങളാണ് ക്രിസ്തീയതയുടെ മുഖ്യശത്രുക്കള്‍! യൂറോപ്പിലെ കത്തോലിക്കര്‍ യേഹ്ശുവായെ ഉപേക്ഷിച്ച് കന്യകാമറിയത്തെ സ്വീകരിച്ചതല്ല ഇവര്‍ നേരിടുന്ന ദുരന്തം! മറിച്ച്, കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരുമാടക്കം യൂറോപ്പിലെ ക്രൈസ്തവര്‍ സത്യദൈവമായ യാഹ്‌വെയെയും അവിടുത്തെ പുത്രനായ യേഹ്ശുവായെയും ഉപേക്ഷിച്ച്, സെക്കുലറിസത്തെ പുല്കിയതാണ് ഇവര്‍ക്കു വന്നുഭവിച്ച നാശം!

ക്രിസ്ത്യാനിക്കു മാത്രമാണ് ഈ സെക്കുലര്‍ ചിന്തയുള്ളുവെന്നത് പ്രത്യേകം ശ്രദ്ധിക്കണം! ഐക്യരാഷ്ട്രസഭ പടച്ചുവിടുന്ന നിയമങ്ങള്‍ ക്രിസ്ത്യാനികള്‍ മാത്രമാണു സ്വീകരിക്കുന്നത്. ഇസ്ലാമിക രാജ്യങ്ങളടക്കം മറ്റെല്ലാ വിജാതിയ രാജ്യങ്ങളും തങ്ങളുടെ മതനിയമങ്ങളും സംസ്ക്കാരങ്ങളും മുറുകെപ്പിടിക്കുന്നു. ഐക്യരാഷ്ട്രസഭയ്ക്ക് ഇക്കാര്യത്തില്‍ യാതൊരു പരാതിയുമില്ല. എന്നാല്‍, ക്രിസ്ത്യാനികള്‍ക്ക് ദൈവീക നിയമങ്ങള്‍ തള്ളിക്കളയാന്‍ യാതൊരു സങ്കോചവുമില്ല. യഹൂദരും ക്രൈസ്തവരുമല്ലാതെ, ദൈവത്തില്‍നിന്നു നേരിട്ടു നിയമം സ്വീകരിച്ചിട്ടുള്ള മറ്റൊരു മതവുമില്ല എന്നകാര്യവും നാം വിസ്മരിക്കരുത്! എന്നിട്ടും, തന്നിലൂടെയല്ലാതെ മറ്റൊരുവനിലൂടെയും രക്ഷയില്ലെന്നു പ്രഖ്യാപിച്ച യേഹ്ശുവായെ ധിക്കരിച്ചുകൊണ്ട്, സെക്കുലറിസം തോളിലേറ്റുന്നവരാണ് ക്രൈസ്തവര്‍! ഇവരെ ദൈവം വെറുതേവിടുമോ? ഇസ്ലാമിക രാജ്യങ്ങളിലും മറ്റിതര മതവിഭാഗങ്ങള്‍ ഭൂരിപക്ഷമായിട്ടുള്ള രാജ്യങ്ങളിലും സെക്കുലറിസം എന്നത് കടലാസില്‍ മാത്രമേയുള്ളു. ഇന്ത്യയിലെ പശുക്കളുടെ വിലപോലും അഹിന്ദുക്കള്‍ക്കില്ല എന്നത് ഇതിന്റെ തെളിവാണ്!

യൂറോപ്പിനു വിവേകം നഷ്ടപ്പെട്ടതിന്റെ മറ്റൊരു കാരണം ആദ്ധ്യാത്മിക മൂല്യച്യുതിയാണ്! യേഹ്ശുവായെ സംബന്ധിച്ചും ക്രിസ്തീയതെയെ സംബന്ധിച്ചുമുള്ള യഥാര്‍ത്ഥ പഠനങ്ങള്‍ ലഭിക്കാത്ത തലമുറ ആദ്ധ്യാത്മികതയില്‍നിന്നു ബഹുദൂരം അകന്നുപോയി. ആഗോളതലത്തില്‍ പൈശാചിക നിയമങ്ങള്‍ അടിച്ചേല്പിക്കാന്‍ തട്ടിക്കൂട്ടിയ ഐക്യരാഷ്ട്രസഭയുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാണ് യൂറോപ്പ്. ക്രിസ്തീയ നിയമങ്ങള്‍ക്കു ബദലായ നിയമങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്ന ഐക്യരാഷ്ട്രസഭയുടെ അജണ്ട തിരിച്ചറിയാന്‍ കഴിയാത്തവിധം അന്ധതയില്‍ ഇവര്‍ ആണ്ടുപോയി. ദൈവത്തില്‍നിന്ന് അകന്നുപോകുന്ന ഏതൊരു വ്യക്തിയ്ക്കും സമൂഹത്തിനും സംഭവിക്കുന്ന സ്വാഭാവിക അവസ്ഥയാണ് ഈ അന്ധത! ഈ ഒരു വചനം ശ്രദ്ധിക്കുക: "അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും"(2 തെസലോ: 2; 11, 12). ദൈവത്തില്‍നിന്ന് അകന്നുപോയ സമൂഹത്തെ ബാധിച്ച മിഥ്യാബോധമാണ് യൂറോപ്പിന് ഇന്നു ലഭിച്ചുകൊണ്ടിരിക്കുന്ന ശിക്ഷ! ഇത് അവര്‍ ഇരന്നുവാങ്ങിയ ദുരന്തമാണ്!

പാമ്പാട്ടിയെ പാമ്പു കടിച്ചു!

"പാമ്പാട്ടിയെ പാമ്പു കടിച്ചാല്‍ ആര്‍ക്കു സഹതാപം തോന്നും? ഹിംസ്രജന്തുക്കളെ സൂക്ഷിക്കുന്നവന് അപകടം വന്നാല്‍ ആര്‍ക്ക് അനുകമ്പ തോന്നും? പാപിയുമായി സഹവസിക്കുകയും പാപങ്ങളില്‍ മുഴുകുകയും ചെയ്യുന്നവനോട് ആര്‍ക്കും സഹതാപം തോന്നുകയില്ല"(പ്രഭാ: 12; 13, 14). യൂറോപ്പിനെ സംബന്ധിച്ചിടത്തോളം ഈ വാക്കുകള്‍ അന്വര്‍ത്ഥമാകുകയാണ്. മാരക വിഷമുള്ള പാമ്പിനാണ് യൂറോപ്പ് പാലു കൊടുത്തതെന്ന് ഇവര്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. സ്വന്തം സഹോദരങ്ങളായ ഇസ്ലാമിനെപ്പോലും കൊന്നൊടുക്കാന്‍ മടിയില്ലാത്ത ജനതയ്ക്കാണ് യൂറോപ്പ് അഭയം നല്‍കിയിരിക്കുന്നത്! ലോകത്തു നടന്നുകൊണ്ടിരിക്കുന്ന ഓരോ സംഭവങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ അറിയാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരിക്കെ, സിറിയയില്‍നിന്നു വന്ന അഭയാര്‍ത്ഥികളുടെ പശ്ചാത്തലം മനസ്സിലാക്കാന്‍ എന്തുകൊണ്ടാണ് യൂറോപ്യന്‍ ഭരണകൂടങ്ങള്‍ക്കു കഴിയാതെപോയത്? തങ്ങളുടെ നാട്ടില്‍ കടന്നുവന്ന അഭയാര്‍ത്ഥികളുടെ കരങ്ങളില്‍ ക്രിസ്ത്യാനികളുടെ രക്തത്തിന്റെ മണമുണ്ടെന്നു യൂറോപ്പ് മനസ്സിലാക്കണമായിരുന്നു. ക്രൈസ്തവരില്‍ ആരുംതന്നെ തങ്ങളുടെ ദേശത്ത് ശേഷിക്കുന്നില്ല എന്നു മനസ്സിലാക്കിയ ഈ സാത്താന്മാര്‍, ക്രിസ്തീയ രാജ്യങ്ങളെ ലക്‌ഷ്യം വച്ചാണ് യൂറോപ്പിലേക്കു കടന്നുകൂടിയത്. അല്ലായിരുന്നുവെങ്കില്‍, സമ്പന്നവും വിശാലവുമായ അറബിരാജ്യങ്ങള്‍ ഇവര്‍ക്കു സമീപത്തുതന്നെ ഉണ്ടായിരുന്നു. അവിടെയൊന്നും അഭയംതേടാതെ യൂറോപ്പിനെ ലക്‌ഷ്യമിട്ടത് വ്യക്തമായ ധാരണയോടെതന്നെയാണ്!

കൊലയാളികളും പിശാചിനെ ദൈവമായി ആരാധിക്കുന്നവരുമായ ജനതകളുടെമേല്‍ ശാപം നിലനില്‍ക്കുന്നു. ഇത്തരത്തില്‍ ശാപഗ്രസ്തരായവര്‍ക്ക് അഭയം നല്‍കുന്ന രാജ്യങ്ങളും വ്യക്തികളും ഇവരുടെ ശാപത്തില്‍ പങ്കാളികളാകും. കൊലപാതകികള്‍ക്ക് അഭയം നല്‍കുന്നവര്‍ കൊലക്കുറ്റത്തിന് ഉത്തരം പറയണം. ഇത്തരക്കാരെ സഹായിക്കരുതെന്നു ദൈവം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ദൈവത്തിന്റെ മുന്നറിയിപ്പുകളെ തള്ളിക്കളഞ്ഞുകൊണ്ട് യൂറോപ്പ് സ്വീകരിച്ച നിലപാടാണ് ഇന്നിവരെ വേട്ടയാടുന്നത്. ദൈവത്തിന്റെ മുന്നറിയിപ്പ് ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: "അര്‍ഹത നോക്കി വേണം ദയ കാണിക്കാന്‍; അതിനു ഫലമുണ്ടാകും. ദൈവഭക്തനു നന്മ ചെയ്താല്‍ നിനക്കു പ്രതിഫലം ലഭിക്കും; അവനില്‍നിന്നല്ലെങ്കില്‍ യാഹ്‌വെയില്‍നിന്ന്"(പ്രഭാ: 12; 1, 2). യൂറോപ്പിന്റെ ദയ സ്വീകരിക്കാനുള്ള യോഗ്യത ഇസ്ലാമിനുണ്ടോ? ക്രിസ്ത്യാനികളുടെ ചോരക്കറ ഇസ്ലാമിന്റെ കരങ്ങളിലുണ്ട്. യേഹ്ശുവായെ ദൈവമായി ആരാധിച്ചു എന്നതിന്റെ പേരിലാണ് ഇവറ്റകള്‍ അവരെ വധിച്ചത്! അതിനാല്‍ത്തന്നെ, ഇവരുടെമേല്‍ ദൈവകോപം നിലനില്‍ക്കുന്നു! ഇവര്‍ക്കു നല്‍കുന്ന ഓരോ സഹായവും, ഇവരോടു കാണിക്കുന്ന ഓരോ ദയയും ദൈവത്തോടുള്ള വെല്ലുവിളിയാണ്! ബൈബിള്‍ ഇപ്രകാരം താക്കീതു ചെയ്യുന്നു: "ദൈവഭക്തനു നല്‍കുക; പാപിയെ സഹായിക്കരുത്. എളിയവനു നന്മചെയ്യുക; എന്നാല്‍, ദൈവഭയമില്ലാത്തവനെ സഹായിക്കരുത്; അവനു ഭക്ഷണം കൊടുക്കരുത്; അവന്‍ നിന്നെ കീഴടക്കും; നന്മയ്ക്കു പകരം ഇരട്ടി ദ്രോഹമായിരിക്കും അവന്‍ ചെയ്യുക. അത്യുന്നതന്‍ പാപികളെ വെറുക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. നല്ലവനെ സഹായിക്കുക; പാപിയെ അരുത്"(പ്രഭാ: 12; 4-7).

യൂറോപ്പിലെ ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ കടന്നുവന്നിരിക്കുന്ന നീചരായ ജനതയുടെ ഭക്ഷണവും പാര്‍പ്പിടവും ക്രിസ്ത്യാനികളുടെ നികുതിപ്പണമാണ്. യൂറോപ്പിലെ ഭരണം കയ്യാളുന്നവര്‍ തങ്ങളുടെ തറവാട്ടില്‍നിന്നു കൊണ്ടുവന്നല്ല ഇസ്ലാമിനെ തീറ്റിപ്പോറ്റുന്നത്! ജനത്തിനു സംരക്ഷണമാകേണ്ടവര്‍ അവരുടെ ആരാച്ചാരുമാര്‍ക്കു രക്ഷിതാക്കളാകുകയാണ്. തങ്ങളെ വധിക്കാനുള്ള ആയുധങ്ങള്‍ വാങ്ങുന്നതുപോലും തങ്ങളുടെ പണംകൊണ്ടാണെന്ന് യൂറോപ്പിലെ പാവങ്ങള്‍ അറിയുന്നില്ല! ഇസ്ലാമിനോടു കരുണകാണിക്കുന്ന യൂറോപ്പിലെ ഭരണാധികാരികള്‍ തങ്ങളുടെ പൗരന്മാരെ കൊലയാളികള്‍ക്ക് ഒറ്റുകൊടുക്കുകയാണു ചെയ്യുന്നതെന്നു മറക്കരുത്! സമാധാനത്തില്‍ ജീവിച്ചിരുന്ന സമൂഹത്തിനുമേല്‍ ദുരന്തം വിതയ്ക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത് ഇവരില്‍ കുടികൊള്ളുന്ന സാത്താന്റെ ആത്മാവാണ്! ലോകരാഷ്ട്രങ്ങള്‍ മുഖസ്തുതികള്‍ക്കൊണ്ട് ഇവരെ വഴിതെറ്റിക്കുമ്പോള്‍ത്തന്നെ, മാറിനിന്ന് ഊറിച്ചിരിക്കുന്നത് ഇവരറിയുന്നില്ല!

യൂറോപ്പേ, നീ കണ്ണുകള്‍ തുറക്കുക!

തീവ്രവാദികള്‍ക്കു താവളമൊരുക്കാന്‍ സാംസ്കാരിക അശ്രീകരങ്ങളും മാധ്യമ നപുംസകങ്ങളും ആക്രോശിച്ചത് ഈ വാക്കുകളിലൂടെയായിരുന്നു. ഇന്നു യൂറോപ്പിനോടു മനോവയ്ക്കു പറയാനുള്ളതും ഈ വാക്കുകള്‍ തന്നെ: യൂറോപ്പേ, നീ കണ്ണുകള്‍ തുറക്കുക! സാംസ്ക്കാരിക കീടങ്ങള്‍ അന്നു നിങ്ങളോടു കണ്ണുകള്‍ തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നല്ലവണ്ണം നിങ്ങള്‍ തുറന്നില്ല. തുറന്നിരുന്നുവെങ്കില്‍ ഇസ്ലാമിന്റെ കരങ്ങളിലെ ചോര നിങ്ങള്‍ കാണുമായിരുന്നു. പാരീസില്‍ ഇത്ര വലിയൊരു കൂട്ടക്കുരുതി ഉണ്ടാകുമായിരുന്നുമില്ല. യൂറോപ്പിലെ ഓരോ പൗരന്മാരും ഇന്ന് പരിഭ്രാന്തിയിലും ഭയത്തിലുമാണെന്ന്‍ അധികാരികള്‍ തിരിച്ചറിയണം. ഇസ്ലാമില്‍ മിതവാദികള്‍ ഉണ്ടെന്ന അബദ്ധ ധാരണയില്‍നിന്നു നിങ്ങള്‍ മോചനം പ്രാപിക്കുകയും വേണം. എന്തെന്നാല്‍, ഖുറാനില്‍ വിശ്വസിക്കുന്ന ഒരുവനുപോലും മിതവാദിയായി നിലകൊള്ളാന്‍ കഴിയുകയില്ല. അനുകൂല സാഹചര്യങ്ങള്‍ ഇല്ലാത്തപ്പോള്‍ ഇവരെടുക്കുന്ന അടവുനയത്തെ മിതവാദമായി പരിഗണിക്കരുത്. പാരീസില്‍ സംഭവിച്ചതും യൂറോപ്പിലാകമാനം ഇനി സംഭവിക്കാനിരിക്കുന്നതും നിങ്ങളുടെ അവിവേകത്തിന്റെ പരിണിതഫലമാണ്! നിങ്ങളെയോത്തു സഹതപിക്കാന്‍ ഈ ഭൂമുഖത്ത് ആരുമുണ്ടാകില്ല. കാരണം, ഇസ്ലാമിന് ഇടം കൊടുത്ത ആരും ഇവരുടെ ആക്രമണത്തിന് ഇരയാകാതിരുന്നിട്ടില്ല! ഇസ്ലാമിന്റെ പൈശാചികതയ്ക്ക് ഇരയാകാത്ത ഒരു രാജ്യപോലും ഈ ഭൂമുഖത്ത് ഇല്ലെന്നതാണ് സത്യം!

യൂറോപ്പിനോടു കണ്ണുകള്‍ തുറക്കാന്‍ മനോവ ആവശ്യപ്പെട്ടത് വ്യക്തമായ ബോധ്യത്തോടെയാണ്. കുറച്ചു മാസങ്ങള്‍ക്കുമുമ്പ് പാതി തുറന്ന നിങ്ങളുടെ കണ്ണുകളെ വഞ്ചിച്ചുകൊണ്ടു കടന്നുകൂടിയ വിപത്തില്‍നിന്നു നിങ്ങളുടെ ജനത്തെ രക്ഷിക്കണമെങ്കില്‍, കണ്ണുകള്‍ ശരിയാംവണ്ണം തുറക്കുക! സ്വന്തം രാജ്യത്തെ പൗരന്മാരുടെ സുരക്ഷയുടെ കാര്യത്തില്‍ എന്തെങ്കിലും ശ്രദ്ധ യൂറോപ്പിലെ ഭരണകൂടങ്ങള്‍ക്കുണ്ടെങ്കില്‍, നിങ്ങളുടെ രാജ്യത്ത് അഭയംതേടിയിരിക്കുന്ന ഇസ്ലാമിനെ ഒന്നടങ്കം അവരവരുടെ രാജ്യങ്ങളിലേക്കു മടക്കി അയയ്ക്കുകയാണു വേണ്ടത്! ഇതിനെതിരേ ഏതെങ്കിലും നായ്ക്കള്‍ കുരച്ചാല്‍, സ്വന്തം രാജ്യത്തെ ജനങ്ങളോടുള്ള ഉത്തരവാദിത്വത്തെപ്രതി ആ നായ്ക്കളെ അവഗണിക്കുക! ജര്‍മ്മനിയില്‍ അഭയംതേടിയ ഇസ്ലാമിക ജിഹാദികള്‍ക്കു ഇരുന്നൂറു മോസ്ക്കുകള്‍ പണിയാന്‍ സാമ്പത്തീക സഹായം അനുവദിച്ച സൗദിഅറേബ്യയില്‍ സമ്പത്തും ഭൂവിസ്തൃതിയുമുണ്ടല്ലോ! സംസ്ക്കാരവും വിശ്വാസവുമെല്ലാം ഒന്നുതന്നെയുമാണ്! പന്നിമാംസം ഭക്ഷിക്കുന്ന കാഫിറുകളുടെ ഇടയില്‍ക്കിടന്നു കഷ്ടപ്പെടുന്ന സഹോദരങ്ങള്‍ക്ക് അഭയം നല്‍കാന്‍ ഓരോ ഇസ്ലാമിക രാജ്യങ്ങള്‍ക്കും കടമയുമുണ്ട്!

യൂറോപ്പിലെ സംസ്ക്കാരവും മതവിശ്വാസവും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഇസ്ലാമിനെ ഇനിയും നിങ്ങള്‍ ചുമന്നാല്‍, സിറിയയുടെയും ഇറാക്കിന്റെയും സ്ഥിതി നിങ്ങളുടേതിനേക്കാള്‍ ആശ്വാസമുള്ളതായിരിക്കും. ആയതിനാല്‍, സ്വന്തം ജനത്തോടുള്ള നിങ്ങളുടെ ഉത്തരവാദിത്തം പരിഗണിച്ച്, ഇസ്ലാമിനെ താന്താങ്ങളുടെ ദേശത്തേക്കു മടക്കിയയ്ക്കുക. വത്തിക്കാനിലെ രാജാവു പറയുന്നത് നിങ്ങള്‍ കാര്യമായെടുക്കേണ്ടാ! യൂറോപ്പിനോടുള്ള ഇയാളുടെ അടങ്ങാത്ത പകയുടെ കാരണം ഇയാളിലെ കമ്മ്യൂണിസ്റ്റ് രക്തത്തിന്റെ സ്വാധീനമാണ്! യൂറോപ്പില്‍നിന്നും ആട്ടിയോടിക്കപ്പെട്ട കമ്മ്യൂണിസത്തിന്റെ ദുരാത്മാവ്‌ ഈ മനുഷ്യനില്‍ ഭരണം നടത്തുന്നു. യൂറോപ്പിനോ ക്രിസ്ത്യാനിക്കോ വരുന്ന ദുരന്തങ്ങള്‍ വത്തിക്കാന്‍ രാജാവിനെ വേദനിപ്പിക്കില്ല; എന്നാല്‍, ഇസ്ലാമിനു മുറിവേറ്റാല്‍ നിലവിളി വത്തിക്കാനില്‍ നിന്നുയരും! രാജ്യത്തെ ഭരണകൂടങ്ങള്‍ തങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്കു മുഖ്യ പരിഗണന നല്‍കുക!

ചേര്‍ത്തുവായിക്കാന്‍: മെരുക്കിയാല്‍ മെരുങ്ങാത്ത മൃഗത്തെ വീട്ടില്‍ വളര്‍ത്തരുത്! നിങ്ങളുടെ മക്കളെ അത് അപായപ്പെടുത്തും!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    12317 views

LOG IN

Lost your password?

SIGN UP

LOST PASSWORD