ഫ്രീമേസണ്‍റി

ഡോണാള്‍ഡ് ട്രംപ് വധിക്കപ്പെടുമോ?

Print By
about

12 - 01 - 2020

മേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തലയ്ക്ക് 575 കോടി രൂപയ്ക്ക് തുല്യമായ എട്ടുകോടി ഡോളര്‍ വിലയിട്ട സാഹചര്യത്തിലാണ് ഇങ്ങനെയൊരു ചോദ്യം ഉയരുന്നത്! ട്രംപിനെ വധിക്കുന്നവര്‍ക്ക് ഇത്രയും ഭീമമായ തുക പാരിതോഷികമായി വാഗ്ദാനം ചെയ്തത് ഇറാനിലെ ഒരു സൈനിക ഉദ്യോഗസ്ഥനാണ്. ആ രാജ്യത്തെ ഓരോ പൗരന്മാരും ഒരു ഡോളര്‍ വീതം നല്‍കിയാല്‍ എട്ടുകോടി ഡോളര്‍ ലഭിക്കുമെന്നതാണ് ഉദ്യോഗസ്ഥന്‍ മുന്നില്‍ വയ്ക്കുന്ന കണക്ക്. ഈ ഉദ്യോഗസ്ഥന്റെ ആഹ്വാനം നിലനില്‍ക്കുമ്പോള്‍ത്തന്നെ മറ്റുചില സത്യങ്ങള്‍ക്കൂടി നമുക്കു പരിശോധിക്കേണ്ടതായുണ്ട്. ഒന്നാമതായി പരിശോധിക്കേണ്ടത് ട്രംപിന്റെ മരണം ആഗ്രഹിക്കുന്നവര്‍ ആരൊക്കെയാണ് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്. ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തിക്കഴിയുമ്പോള്‍ നമ്മുടെ പരിശോധന പൂര്‍ണ്ണമാകും! 

ട്രംപിനുനേരേ വധഭീഷണി ഉയര്‍ന്നിരിക്കുന്ന ഈ സാഹചര്യത്തോടു ചേര്‍ത്തുവച്ചു പരിശോധിക്കപ്പെടേണ്ട മറ്റൊരു വധമുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിനു തുടക്കമിട്ടുകൊണ്ടു നടന്ന പൈശാചികമായ ഒരു വധമായിരുന്നു അത്. ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചത് ഓസ്ട്രിയയുടെ എമ്പറര്‍ ആയിരുന്ന ജോസഫ് ഫ്രാന്‍സിനെ ക്രൂരമായി വധിച്ചുകൊണ്ടായിരുന്നു. 1914 ജൂലൈ 28 മുതല്‍ 1918 നവംബര്‍ 11 വരെ നടന്ന ലോക യുദ്ധത്തെയാണ് ഒന്നാം ലോകമഹായുദ്ധം എന്നു പറയുന്നത്. 90 ലക്ഷത്തിലധികം പോരാളികളും 70 ലക്ഷത്തിലധികം സാധാരണക്കാരും ഈ യുദ്ധത്തിന്റെ ഭാഗമായി മരണപ്പെട്ടു. അന്നത്തെ അവസ്ഥയുമായി ഇന്നത്തെ അവസ്ഥയ്ക്കു വലിയ താരതമ്യമുണ്ട്. അന്ന് ജോസഫ് ഫ്രാന്‍സിനെ വധിച്ചവര്‍ തന്നെയാണ് ഇന്ന് ഡോണാള്‍ഡ് ട്രംപിന്റെ മരണത്തിനായി കൊതിക്കുന്ന ശക്തികളില്‍ പ്രധാനികള്‍! ആയതിനാല്‍, ഒരു നൂറ്റാണ്ടിനപ്പുറം നടന്ന ചില ഗൂഢാലോചനകളില്‍നിന്നു പഠനം തുടങ്ങേണ്ടിയിരിക്കുന്നു. എന്നാല്‍, ഇറാന്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്തിരിക്കുന്ന പാരിതോഷികത്തെക്കുറിച്ച് അല്പമൊന്നു ചിന്തിച്ചതിനുശേഷം സുപ്രധാന വിഷയത്തിലേക്കു കടക്കുന്നതായിരിക്കും ഉചിതം.

ട്രംപിനെ വധിക്കാന്‍ അവസരം ലഭിച്ചാല്‍ ജിഹാദികള്‍ക്ക് പാരിതോഷികത്തിന്റെ വലുപ്പച്ചെറുപ്പം ഒരു പരിഗണനാവിഷയമല്ലെന്നു നമുക്കറിയാം. ഭൂമിയില്‍ ലഭിക്കുന്ന പാരിതോഷികത്തില്‍ പ്രതീക്ഷയര്‍പ്പിച്ചല്ല ഇസ്ലാംമത വിശ്വാസികള്‍ ജിഹാദിനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്; മറിച്ച്, മുഹമ്മദിന്റെ ആഹ്വാനം ഉള്‍ക്കൊണ്ട വിഡ്ഢികളുടെ മനോവൈകല്യമാണ് ജിഹാദിന് ആധാരം! എഴുപത്തിരണ്ട് ഹൂറിമാരെ സ്വപ്നംകണ്ടു ജീവിക്കുന്ന വിഷയാസക്തരുടെ ഒരു സമൂഹമാണ് ജിഹാദികള്‍! വഞ്ചിക്കപ്പെട്ട ഒരു സമൂഹത്തിലെ പുരുഷന്മാരെ വിഷയലംബടത്വത്തില്‍ വളര്‍ത്തിയെടുത്തത് മുഹമ്മദെന്ന മ്ലേച്ഛമനുഷ്യന്റെ ഉപദേശങ്ങളാണ്! ക്രിസ്ത്യാനികളെയോ യെഹൂദരെയോ കണ്ടുമുട്ടിയാല്‍, കാണുന്നിടത്തുവച്ചുതന്നെ കൊല്ലാനും ഇസ്ലാമിന് ഉപദേശം ലഭിച്ചിരിക്കുന്നു. അവസരം ഒത്തുവന്നാല്‍ അവരത് ചെയ്യും; ചെയ്തിട്ടുമുണ്ട്. മുസ്ലിങ്ങള്‍ മാത്രമുള്ള ലോകം കെട്ടിപ്പടുക്കുകയെന്നതാണ് ഓരോ മുസ്ലിങ്ങളുടെയും ദൗത്യം. ഈ ദൗത്യത്തിനു വിഘാതമായി നിലകൊള്ളുന്നവരെ ആദ്യംതന്നെ വകവരുത്തേണ്ടത് ലക്ഷ്യപ്രാപ്തിക്ക് അനിവാര്യമായ കാര്യമാണ്. ഇസ്ലാമല്ലാത്ത സകല മനുഷ്യരെയും കൊന്നൊടുക്കുകയെന്നതാണ് അടിസ്ഥാനലക്ഷ്യമെങ്കിലും, പ്രചാരണത്തിലൂടെയോ നിലപാടുകളിലൂടെയോ ഇസ്ലാമിക വിരുദ്ധത വ്യക്തമാക്കുന്നവരെ മുഖ്യപരിഗണന നല്‍കി വധിക്കുകയെന്നതാണ് ജിഹാദികളുടെ ശൈലി!

ഇസ്ലാമിക വിരുദ്ധരെന്നും നബിനിന്ദകരെന്നും മുദ്രകുത്തി ക്രൈസ്തവരെ കൊല്ലുന്നത് ഇസ്ലാമിന്റെ വിനോദങ്ങളില്‍ പ്രധാനപ്പെട്ടതാണ്. മുഹമ്മദിന്റെ കുത്തഴിഞ്ഞ വ്യഭിചാരജീവിതം ചോദ്യംചെയ്യപ്പെടാതിരിക്കാനാണ് നബിനിന്ദ ഗുരുതരമായ കുറ്റമായി പ്രഖ്യാപിച്ചിരിക്കുന്നത്. ആശയപരമായി പ്രതിരോധിക്കാന്‍ ത്രാണിയില്ലാത്തപ്പോള്‍ അസഹിഷ്ണുത ആളിക്കത്തുന്നത് സ്വാഭാവിക പ്രതിഭാസമാണ്. കടുത്ത ആശയദാരിദ്ര്യം അനുഭവിക്കുന്ന ഇസ്ലാമിന്റെ അസഹിഷ്ണുത അവരെക്കൊണ്ടു വാളെടുപ്പിക്കുന്നു. ഭയപ്പെടുത്തി വരുതിയിലാക്കുകയെന്ന കുതന്ത്രമാണ് ഇവിടെ പ്രയോഗത്തില്‍ വരുത്തുന്നത്. അതിനായി കഴുത്തുവെട്ടിയും കൈകള്‍വെട്ടിയും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇവിടെയാണ്‌ ട്രംപിനു നേരേ ഉയര്‍ത്തിയിരിക്കുന്ന വധഭീഷണി ഗൗരവകരമാകുന്നത്. ട്രംപ് വധിക്കപ്പെടുകയെന്നത് അല്ലാഹുവിലും മുഹമ്മദിലും വിശ്വസിക്കുന്ന ഏതൊരു ഏഭ്യന്റെയും ഹൃദയാഭിലാഷമാണ്! ഇസ്ലാമിന്റെ ഭീഷണിയില്‍നിന്ന് അമേരിക്കയെ സംരക്ഷിക്കാനുള്ള നിലപാടുകള്‍ സ്വീകരിക്കുന്നു എന്നതു മാത്രമല്ല ട്രംപിനോടുള്ള ഇവരുടെ വെറുപ്പിനാധാരം. ക്രിസ്ത്യാനികള്‍ ഇദ്ദേഹത്തെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്ന തിരിച്ചറിവും ട്രംപിനെതിരേ തിരിയാന്‍ ഇസ്ലാമിനെ പ്രേരിപ്പിക്കുന്നു. ക്രിസ്ത്യാനികള്‍ക്കു ഹിതകരമായതൊന്നും ഇസ്ലാമിനു ഹിതകരമല്ല!

ക്രിസ്തീയതയുടെ ഉന്മൂലനത്തിനായി പിശാച് സ്ഥാപിച്ച മതമാണ്‌ ഇസ്ലാം. ഈ മതത്തില്‍ അംഗമായിരിക്കുന്ന ഓരോരുത്തരുടെയും ലക്‌ഷ്യം ക്രിസ്ത്യാനികളില്ലാത്തതും ഇസ്ലാം മാത്രമുള്ളതുമായ ലോകം സൃഷ്ടിക്കുകയെന്നതായിരിക്കും. പിശാച് എന്താഗ്രഹിക്കുന്നുവോ, അതുതന്നെയാണ് ഇസ്ലാമിന്റെ ആഗ്രഹവും! അതായത്, ജിഹാദിനുവേണ്ടിയുള്ള പ്രവര്‍ത്തനം ഓരോ ഇസ്ലാമിന്റെയും ഉത്തരവാദിത്വമാണ്! ആയതിനാല്‍ത്തന്നെ, വ്യത്യസ്തമായ രീതികളില്‍ ഓരോ ഇസ്ലാമും ജിഹാദിന്റെ ഭാഗമാകുന്നു എന്നതാണു യാഥാര്‍ത്ഥ്യം! ചിലര്‍ വാളെടുക്കുമ്പോള്‍ മറ്റുചിലര്‍ വാളെടുക്കുന്നവനെ സാമ്പത്തികമായി പിന്തുണയ്ക്കുന്നു. വേറേ ചിലരാകട്ടെ, സ്ത്രീകളെ പ്രണയത്തില്‍ കുരുക്കി ഇസ്ലാമികത വളര്‍ത്തുന്നു. ഇസ്ലാമിക ഭീകരന്മാര്‍ നരനായാട്ട് നടത്തുമ്പോള്‍ ഹൃദയത്തില്‍ സന്തോഷിക്കാത്ത ഒരിസ്ലാമും ഈ ഭൂമുഖത്തുണ്ടാകില്ല! പുരോഗമനവാദം, സെക്കുലറിസം തുടങ്ങിയ മുഖാവരണങ്ങള്‍ ധരിച്ച് സദാചാരം പ്രഘോഷിക്കുന്ന മുസ്ലിങ്ങളെ മലയാളികള്‍ക്കറിയാം. കമ്മ്യൂണിസ്റ്റുകാരായും മാവോയിസ്റ്റുകളായും മനുഷ്യാവകാശ പ്രവര്‍ത്തകരായും തങ്ങളുടെ വേഷം ഇവര്‍ ഗംഭീരമാക്കുന്നു. എന്നാല്‍, കുഞ്ഞുങ്ങളും സ്ത്രീകളും അടങ്ങുന്ന നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്ലാമിക ഭീകരതയ്ക്കെതിരെയോ ഭീകരര്‍ക്കെതിരെയോ ഒരുവാക്കുപോലും ഉരിയാടാന്‍ ഈ സദാചാരസംഘം ഇന്നുവരെ തയ്യാറായിട്ടില്ല എന്നതാണു നമുക്കു മുന്‍പിലുള്ള സത്യം!

ഇസ്ലാമിന്റെ കാപട്യം തിരിച്ചറിയാത്ത യൂറോപ്യന്‍ ജനത ഇവറ്റകളോടു കാട്ടിയ സഹാനുഭൂതിയുടെ പ്രതിഫലം എന്തായിരുന്നുവെന്ന് നാം കണ്ടു. യൂറോപ്പിലെ യുവതികള്‍ പുതുവര്‍ഷം ആഘോഷിക്കുന്നിടത്തേക്ക് സംഘടിതരായി കടന്നുവന്ന ഇസ്ലാമിക പരിഷകള്‍ നടത്തിയ അതിക്രമങ്ങള്‍ക്കു ജര്‍മ്മനിയിലെ കൊളോണ്‍ സാക്ഷിയായി. അഭയാര്‍ത്ഥികളായി കടന്നുവന്ന് യൂറോപ്പിലെ യുവതികളുടെ മാനത്തിനു വിലപറഞ്ഞ നരാധമന്മാരെ ഒരു വാക്കുകൊണ്ടുപോലും കുറ്റപ്പെടുത്താന്‍ കേരളത്തിലെ സാംസ്കാരിക അശ്രീകരങ്ങള്‍ തയ്യാറായില്ല. പലസ്തീനിലെ ഇസ്ലാമികഭീകരന്മാര്‍ സ്വയം പൊട്ടിത്തെറിച്ചാല്‍ ഹര്‍ത്താലും ബന്ദും നടത്തുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍! ഇസ്ലാമിലെ സ്വയംപ്രഖ്യാപിത 'മിതവാദികള്‍' എന്തുകൊണ്ട് യൂറോപ്പില്‍ ഇസ്ലാം നടത്തുന്ന തന്തയ്ക്കുപിറക്കായ്കകളെ അപലപിക്കുന്നില്ല?! ക്രിസ്ത്യാനികളെ കൊന്നുടുക്കാത്ത ഒരു ദിനംപോലും ഇസ്ലാമിന്റെ ചരിത്രത്തില്‍ കടന്നുപോയിട്ടില്ല. ഇസ്ലാമിന്റെ ഈ കിരാതകൃത്യങ്ങളെല്ലാം അവരുടെ ജന്മാവകാശമാണെന്ന് ചിന്തിക്കുന്നവരാണ് സെക്കുലര്‍ മുഖംമൂടിയണിഞ്ഞു സദാചാരവും മനുഷ്യസ്നേഹവും വിളിച്ചുകൂകുന്ന 'കാരശ്ശേരിമാര്‍'! ഉള്ളിന്റെയുള്ളില്‍ ജിഹാദിനെ പിന്തുണയ്ക്കാത്ത ആരും ഇസ്ലാംമതത്തില്‍ ഇല്ല എന്ന സത്യം മനസ്സിലാക്കാനുള്ള വിവേകം ക്രിസ്ത്യാനികള്‍ക്കെങ്കിലും വേണം. ഇസ്ലാം എന്താണെന്നോ അവരുടെ ലക്‌ഷ്യം എന്താണെന്നോ അറിയാത്ത ക്രിസ്ത്യാനികള്‍ തങ്ങള്‍ക്കുതന്നെ അപകടം വരുത്തിവയ്ക്കുന്നു.

ഒരുകാര്യം അറിഞ്ഞിരിക്കുക: ഏതെങ്കിലും വിധത്തില്‍ ജിഹാദിന്റെ ഭാഗമാകാത്തവരെ ഇസ്ലാമായി പരിഗണിക്കുന്നില്ല എന്നതാണ് ഇസ്ലാമികനിയമം! ഈ നിയമത്തില്‍ നിലനില്‍ക്കുന്നവരാണ് എല്ലാ ഇസ്ലാമിക വിഭാഗവും. പ്രഥമദൃഷ്ട്യാ അകല്‍ച്ചയില്‍ കഴിഞ്ഞുകൊണ്ട് അന്തര്‍ധാര ശക്തമായി നിലനിര്‍ത്തുന്ന ഇസ്ലാമിക ഗ്രൂപ്പുകളെല്ലാം പൊതുവായി ഏറ്റെടുത്തിരിക്കുന്ന ദൗത്യമാണ് ഇസ്ലാമികരാജ്യ സ്ഥാപനം! ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഓരോ ഇസ്ലാമും ഏകലോകമതമായി ഇസ്ലാംമതത്തെ ഉയര്‍ത്താന്‍ പ്രതിജ്ഞാബദ്ധരാണ്. ആയതിനാല്‍, ഇസ്ലാമിലെ മിതവാദനാട്യക്കാരും സെക്കുലര്‍വേഷധാരികളുമാണ് ഏറ്റവും അപകടകാരികള്‍! കൂടുതല്‍ അകന്നുനില്‍ക്കേണ്ടതും ഇവരില്‍നിന്നുതന്നെ! ഇവരെ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്. എന്തെന്നാല്‍, ഇസ്ലാമിലെ ഭീകരവാദികളെ ഇവര്‍ കുറ്റപ്പെടുത്തുമ്പോഴും, ക്രൈസ്തവ ആരാധനാലയങ്ങള്‍ നശിപ്പിക്കുന്നതിനെയോ ക്രിസ്ത്യാനികളെ കൂട്ടക്കുരുതി നടത്തുന്നതിനെയോ ഇവര്‍ കുറ്റപ്പെടുത്താറില്ല. ഭീകരവാദം ശരിയല്ല എന്ന ഒഴുക്കന്‍ സമീപനത്തിലൂടെ തങ്ങളുടെ മിതവാദം പ്രകടിപ്പിക്കാനാണ് ശ്രമിക്കുന്നത്. മാത്രവുമല്ല, ഇസ്ലാമില്‍ ഭീകരവാദികള്‍ ഉണ്ടായത് ക്രിസ്ത്യാനികളും ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലെ ഭരണകൂടങ്ങളും മൂലമാണെന്ന് പറഞ്ഞുഫലിപ്പിക്കാന്‍ വിഫലശ്രമം നടത്തുന്നതും മിതവാദികളുടെ പ്രത്യേകതയാണ്. അമേരിക്കയിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിരല്‍ചൂണ്ടി ഇസ്ലാമികഭീകരയുടെ കാരണം ഇവര്‍ വിശദീകരിക്കുന്നു. ഖുറാനിലെ പ്രബോധനങ്ങളാണ് സകല നാശത്തിനും കാരണമെന്നു പറയാന്‍ ഇവര്‍ക്കു സാധിക്കാത്തത് ഇവരുടെയുള്ളിലും ഒരു ഇസ്ലാമിക 'ജിഹാദി' പൂര്‍ണ്ണാരോഗ്യത്തോടെ ജീവിക്കുന്നതുകൊണ്ടാണ്. ഡിവൈഎഫ്ഐ യുടെ അഖിലേന്ത്യാ അദ്ധ്യക്ഷനായ തവളക്കണ്ണന്‍ മുതല്‍ സാംസ്കാരിക നായകവേഷം അണിഞ്ഞിരിക്കുന്ന കാരശ്ശേരിപോലും ഉള്ളിലൊരു ജീഹാദിയെ ഊട്ടിവളര്‍ത്തുന്നു എന്നതാണു പരമാര്‍ത്ഥം! ഇത്തരം 'സെക്കുലര്‍' ജിഹാദികളെ തിരിച്ചറിയാത്ത ക്രൈസ്തവനാമധാരികള്‍ ഇവരുടെ സ്തുതിപാടകരായി സ്വയം അധഃപതിക്കുന്നു!

സ്നേഹനബി, കാരുണ്യനബി, സാഹോദര്യനബി എന്നെല്ലാം വിശേഷിപ്പിച്ചുകൊണ്ട് മുഹമ്മദ്‌ എന്ന ആഭാസന്റെ കാമകേളികള്‍ക്ക് ദിവ്യപരിവേഷം നല്‍കാന്‍ ഇസ്ലാം ശ്രമിക്കുമ്പോള്‍, അതിന്റെ സഹകാരികളായി ക്രിസ്തുവിനെയും തങ്ങളെത്തന്നെയും വഞ്ചിക്കുന്ന മെത്രാന്മാര്‍ കത്തോലിക്കാസഭയിലും ഇതര ക്രൈസ്തവസഭകളിലുമുണ്ട്. വീട്ടില്‍ ശല്യക്കാരായതുകൊണ്ടും പഠിക്കാന്‍ മോശമായതുകൊണ്ടും മക്കളെ സെമിനാരിയില്‍ ചേര്‍ക്കുന്ന ചില മാതാപിതാക്കള്‍ നമ്മുടെയിടയിലുണ്ട്. അതിലൂടെ സ്വന്തം കുടുംബത്തില്‍ അവര്‍ സമാധാനം കണ്ടെത്തും. എന്നാല്‍, ഒരു കുടുംബത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ട ദുരന്തത്തെ സഭയുടെ മുഴുവന്‍ ദുരന്തമാക്കി മാറ്റുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് അവര്‍ അറിയുന്നില്ല! ഇന്നത്തെ മെത്രാന്മാര്‍ വായ്‌ തുറക്കുമ്പോള്‍ നാം തിരിച്ചറിയുന്നത് ഈ സത്യമാണ്! ക്രിസ്തുവിനെ ഖുറാനില്‍ കണ്ടെത്തിയ വീരന്മാരായ വിഡ്ഢികളും കത്തോലിക്കാസഭയുടെ ആചാര്യന്മാരായി ചമഞ്ഞിറങ്ങിയിട്ടുണ്ടെന്നു നമുക്കറിയാം. ദൈവം ആരാണെന്നോ ദൈവത്തില്‍നിന്നുള്ള രക്ഷ അനുഭവവേദ്യമാകുന്നത് എങ്ങനെയെന്നോ അറിവില്ലാത്ത മൂഢന്മാര്‍ ദൈവമക്കളുടെ നായകത്വം സ്വയമേറ്റെടുത്താല്‍ എന്തു ദുരന്തം സംഭവിക്കുമോ, ആ ദുരന്തമാണ് കത്തോലിക്കാസഭയില്‍ സംഭവിച്ചിരിക്കുന്നത്. ഓര്‍ത്തഡോക്സ്-യാക്കോബായ-ആംഗ്ലിക്കന്‍ സമൂഹങ്ങളെ ക്രിസ്തീയതയുടെ ഭാഗമായി മനോവ പരിഗണിച്ചിട്ടില്ലാത്തതുകൊണ്ട് അവരെക്കുറിച്ചു കൂടുതല്‍ പരാമര്‍ശിക്കുന്നില്ല!

കത്തോലിക്കാസഭയുടെ മതബോധനം എന്നപേരില്‍ ഒരു പൈശാചികഗ്രന്ഥം പ്രചാരത്തിലുണ്ട്. കത്തോലിക്കാസഭയിലെ ആചാര്യന്മാരെ ഇപ്പോള്‍ നയിക്കുന്നത് പരിശുദ്ധാത്മാവല്ലെന്നു മനസ്സിലാക്കാന്‍ ഈ മതബോധനഗ്രന്ഥം മാത്രം മതി. ക്രിസ്തീയവിരുദ്ധമായ ആശയങ്ങള്‍ കുത്തിനിറച്ച് ഏതൊ സ്വൈരിണീപുത്രന്മാര്‍ തയ്യാറാക്കിയ ഗ്രന്ഥത്തിന്റെ പ്രചാരകരായി കത്തോലിക്കാസഭയിലെ വൈദികര്‍ നിലകൊള്ളുന്നുവെങ്കില്‍, അത് അവരുടെ വിവരക്കേടിന്റെ ബഹിര്‍സ്ഫുരണമായി കാണേണ്ടിവരും. ആത്മരക്ഷയെ സംബന്ധിക്കുന്ന ജ്ഞാനം ലവലേശമില്ലെന്നു മാത്രമല്ല, സാമന്യബുദ്ധിപോലും ഇല്ലാത്തവരാണ് കത്തോലിക്കാസഭയിലെ ദൈവമക്കളെ പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഇത്തരം ഭോഷന്മാരുടെ പഠിപ്പിക്കലുകള്‍ക്ക് ഇരയാകുന്ന പെണ്‍കുട്ടികളാണ് ഇസ്ലാമിന്റെ ലൈംഗിക അടിമകളായി 'റിക്രൂട്ട്' ചെയ്യപ്പെടുന്നത്. ഈസാനബി എന്ന എതിര്‍ക്രിസ്തുവിനെ രക്ഷകനായ യേഹ്ശുവായായി തെറ്റിദ്ധരിച്ചിരിക്കുന്നവര്‍ സത്യം ഗ്രഹിക്കാന്‍ തയ്യാറാകുകയോ കളമൊഴിയുകയോ ചെയ്യുന്നില്ലെങ്കില്‍, അവരെ പിടലിക്കുപിടിച്ചു പുറത്താക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം ഓരോ ദൈവമക്കള്‍ക്കുമുണ്ട്. എന്തെന്നാല്‍, ഇത് ആത്മരക്ഷയുടെ വിഷയമാണ്! ഇവരെ സഹിക്കാനുള്ള ബാദ്ധ്യത ദൈവമക്കള്‍ക്കില്ല. ദൈവമക്കളെ നിത്യനാശത്തിലേക്ക് നയിക്കുന്ന വ്യാജന്മാരെ അനുസരിക്കാനോ സഹിക്കാനോ സമൂഹത്തില്‍ നിലനിര്‍ത്താനോ ആഹ്വാനംചെയ്യുന്ന ഒരു വചനംപോലും ദൈവം നല്‍കിയിട്ടുമില്ല!

അന്ധരെ നയിക്കുന്ന അന്ധരെക്കുറിച്ച് യേഹ്ശുവാ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍, ശരിയായ കാഴ്ച്ചശക്തിയുള്ളവരെ കൈപിടിച്ചു നടത്താമെന്ന വാഗ്ദാനവുമായി ഇറങ്ങിയിരിക്കുന്ന അന്ധന്മാരാണ് ആധുനികസഭയിലെ ദുരന്തം! നിത്യജീവനെക്കുറിച്ചു യാതൊരു അവബോധവുമില്ലാത്തവര്‍ സ്വര്‍ഗ്ഗരാജ്യത്തിന്റെ വാതിലുകള്‍ക്കു മുന്‍പില്‍ പ്രതിബന്ധം സൃഷ്ടിക്കുകയാണ്. ഇത്തരം ആളുകളെ പരിഗണിച്ചാല്‍ എന്താണു സംഭവിക്കുന്നതെന്നും ഇവരോടു നാം സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണമെന്നും യേഹ്ശുവാ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു സന്ദര്‍ഭങ്ങളിലായി അവിടുന്ന് അറിയിച്ച വചനങ്ങള്‍ ശ്രദ്ധിക്കുക: "കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല"(മത്താ: 23; 13, 14). മറ്റൊരു വചനമിങ്ങനെ: "അവരെ വിട്ടേക്കൂ; അവര്‍ അന്ധരെ നയിക്കുന്ന അന്ധരാണ്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും"(മത്താ: 15; 14). ഇവരുടെ ആത്മീയാന്ധതയ്ക്ക് ഒരിക്കലെങ്കിലും ഇരയാകാത്ത വിശ്വാസികളുണ്ടാകില്ല. കുംബസാരക്കൂടുകളില്‍ ഏറ്റുപറയുന്ന പാപങ്ങളെ പാപങ്ങളല്ലെന്നു പ്രഖ്യാപിക്കുന്ന വൈദികവേഷധാരികളാണ് ഏറ്റവും അപകടകാരികള്‍! വിജാതിയരുമായുള്ള അവിഹിതബന്ധങ്ങളെ സാധൂകരിക്കുന്നതിനും വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച വസ്തുക്കള്‍ ഭക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതിനും ഏറ്റവും അനുയോജ്യമായ ഇടം കുംബസാരക്കൂടുകളാണെന്നു പിശാചിനറിയാം. ആയതിനാല്‍, കുംബസാരക്കൂടുകളെ അവന്‍ ഏറ്റെടുത്തുകഴിഞ്ഞു. ക്രിസ്ത്യാനികളുടെമേലുള്ള ദൈവികസംരക്ഷണം ഇല്ലാതാക്കാന്‍ വിഗ്രഹാര്‍പ്പിത ഭക്ഷണങ്ങളിലൂടെയും വിജാതിയ ബന്ധനങ്ങളിലൂടെയും സാധിക്കുമെന്നു പിശാചിനറിയാം. ആദിമുതല്‍ അവന്‍ പരീക്ഷിച്ചു വിജയിച്ചിട്ടുള്ള കുതന്ത്രമാണിത്!  

'ദൈവികസംരക്ഷണം നഷ്ടപ്പെട്ട ക്രൈസ്തവനാമധാരികള്‍!

ദൈവജനത്തെ ആക്രമിച്ചു കീഴ്പ്പെടുത്തണമെങ്കില്‍ അവരുടെമേലുള്ള ദൈവികസംരക്ഷണം ഇല്ലാതാകണം. ഈ സത്യം ഏറ്റവും നന്നായി അറിയാവുന്നത് പിശാചിനാണ്. സത്യദൈവത്തിനു നിഷിദ്ധമായ എന്തെങ്കിലും ദൈവജനം സ്വന്തമാക്കിവച്ചിട്ടുണ്ടെങ്കില്‍, ആ അശുദ്ധി നിലനില്‍ക്കുന്ന കാലത്തോളം അവിടുത്തേക്ക്‌ അവരോടൊപ്പം ആയിരിക്കാനും അവരെ സംരക്ഷിക്കാനും കഴിയില്ല. അതിനാല്‍ത്തന്നെ, ക്രിസ്ത്യാനികളെ നശിപ്പിക്കുന്നതിന്റെ ആദ്യപടിയായി അവരുടെയിടയില്‍ പിശാച് മ്ലേച്ഛത സ്ഥാപിക്കും. സത്യദൈവമായ യാഹ്‌വെയ്ക്കു നിഷിദ്ധമായവ എന്തെല്ലാമാണെന്ന് അവിടുന്നുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. മോശവഴിയാണ് അവിടുന്ന് ഇക്കാര്യങ്ങളെല്ലാം വ്യക്തതയോടെ നമ്മെ അറിയിച്ചിരിക്കുന്നത്. വിജാതിയരുമായുള്ള സൗഹൃദം എത്രവരെ ആകാമെന്നും, അവരുമായി സ്ഥാപിക്കപ്പെടുന്ന ബന്ധങ്ങളിലൂടെ വന്നുഭവിക്കുന്ന ദുരന്തത്തിന്റെ ആഘാതം എത്ര ഭീകരമായിരിക്കുമെന്നും അവിടുന്ന് വെളിപ്പെടുത്തി. നിയമംവഴി അവിടുന്ന് നിരോധിച്ചിരിക്കുന്ന സകലത്തില്‍നിന്നും അകന്നുനില്‍ക്കുമ്പോള്‍, അവിടുന്ന് അവിടുത്തെ നാമത്താലും സാന്നിദ്ധ്യത്താലും തന്റെ ജനത്തെ സംരക്ഷിക്കും. ഇന്നോളം ഇക്കാര്യത്തില്‍ മാറ്റം സംഭവിച്ചിട്ടില്ല!

എന്നാല്‍, യാഹ്‌വെയുടെ നിയമങ്ങളെ അവഗണിക്കുകയും നിഷിദ്ധമായവയെ സ്വീകരിക്കുകയും ചെയ്തപ്പോഴെല്ലാം ദൈവജനം വെറും പാഴ്വസ്തുവിന്റെ അവസ്ഥയിലേക്ക് അധഃപതിച്ചു. ക്രിസ്ത്യാനികള്‍ക്കും ബാധകമായ നിയമങ്ങളാണ് മോശവഴി യാഹ്‌വെ നല്‍കിയത്. എന്തെന്നാല്‍, യാഹ്‌വെ അന്നും ഇന്നും എന്നും ഒരുവന്‍തന്നെയാണ്. അവിടുത്തെ പരിശുദ്ധി അന്ന് എങ്ങനെയായിരുന്നുവോ, അങ്ങനെതന്നെ ഇന്നും തുടരുന്നു. ഈ യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുന്ന ആശയങ്ങളുമായി ക്രിസ്ത്യാനികളുടെയിടയില്‍ നുഴഞ്ഞുകയറിയ സാത്താന്റെ സന്തതികളെ ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ്‌ ക്രിസ്ത്യാനികള്‍ക്കു വന്നുഭവിച്ച ദുരന്തം. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ മോശയിലൂടെ നല്‍കിയ നിയമങ്ങളെ സ്ഥിരീകരിച്ചത് യാഹ്‌വെതന്നെയായ യേഹ്ശുവായാണ്. ആയതിനാല്‍ത്തന്നെ, നിയമങ്ങള്‍ ഒന്നുകൂടി കാര്‍ക്കശ്യ സ്വഭാവം വരിച്ചുവെന്നതാണു യാഥാര്‍ത്ഥ്യം. ഇക്കാര്യം വ്യക്തമാക്കുന്ന വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ഭൂമിയില്‍ തങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയവനെ നിരസിച്ചവര്‍ രക്ഷപ്പെട്ടില്ലെങ്കില്‍, സ്വര്‍ഗ്ഗത്തില്‍നിന്നു നമ്മോടു സംസാരിച്ചവനെ നാം തിരസ്‌കരിച്ചാല്‍ രക്ഷപ്പെടുക കൂടുതല്‍ പ്രയാസമാണ്"(ഹെബ്രാ: 12; 25). മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങള്‍ യേഹ്ശുവായിലൂടെ സ്ഥിരീകരിക്കപ്പെട്ടപ്പോള്‍ വന്ന മാറ്റമാണ് ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്. ആയതിനാല്‍, നിയമങ്ങള്‍ അല്പംകൂടി കാര്‍ക്കശ്യത്തോടെ നിലനില്‍ക്കുന്നു എന്ന സത്യം നാം അറിഞ്ഞിരിക്കണം.

നിയമലംഘനം വഴി ദൈവജനം തങ്ങളുടെമേലുള്ള സംരക്ഷണം പലവട്ടം നഷ്ടപ്പെടുത്തിയിട്ടുണ്ട്. യിസ്രായേലിന്റെമേലുള്ള ദൈവിക സംരക്ഷണത്തെക്കുറിച്ച് ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "തങ്ങളുടെ ദൈവത്തിനെതിരായി പാപം ചെയ്യാതിരുന്നിടത്തോളം കാലം അവര്‍ക്ക് അഭിവൃദ്ധിയുണ്ടായി. പാപത്തെ വെറുക്കുന്ന ദൈവം അവരോടുകൂടെയുണ്ടായിരുന്നു. എന്നാല്‍, അവിടുന്ന് നിര്‍ദ്ദേശിച്ച പാതയില്‍നിന്നു വ്യതിചലിച്ചപ്പോള്‍ അനേകം യുദ്ധങ്ങളില്‍ അവര്‍ ദയനീയമായി പരാജയമടഞ്ഞു. അവര്‍ക്കു വിദേശരാജ്യങ്ങളിലേക്ക് അടിമകളായി പോകേണ്ടിവന്നു. ശത്രുക്കള്‍ അവരുടെ ദൈവത്തിന്റെ ആലയം നിലംപരിചാക്കുകയും, നഗരങ്ങള്‍ പിടിച്ചടക്കുകയും ചെയ്തു"(യൂദിത്ത്: 5; 17, 18). ദൈവജനത്തിന്റെ എക്കാലത്തെയും ചരിത്രമാണിത്. വിഗ്രഹങ്ങളുടെ സാന്നിദ്ധ്യം അവരുടെയിടയില്‍ ഇല്ലാത്തപ്പോള്‍ മാത്രമാണ് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയ്ക്ക് അവരോടൊപ്പം സഞ്ചരിക്കാന്‍ കഴിയുകയുള്ളു. വിഗ്രഹംമൂലം യിസ്രായേലിനു സംഭവിച്ച ഒരു ദുരന്തം ബൈബിളില്‍ വിവരിച്ചിട്ടുണ്ട്. ആഖാന്‍ എന്ന ഒരു വ്യക്തി കൈവശംവച്ച വിഗ്രഹമായിരുന്നു അന്ന് ദൈവജനത്തിന്റെമേലുള്ള സംരക്ഷണം ഇല്ലാതാക്കിയത്. ഈ വചനം ശ്രദ്ധിക്കുക: "യിസ്രായേലിന്റെ ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: യിസ്രായേലേ, നിഷിദ്ധവസ്തുക്കള്‍ നിങ്ങളുടെയിടയില്‍ ഉണ്ട്. അത് എടുത്തുമാറ്റുന്നതുവരെ നിങ്ങളുടെ ശത്രുക്കളെ നേരിടാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല"(യോഹ്ഷ്വ: 7; 13). നിഷിദ്ധവസ്തുക്കള്‍മൂലം എങ്ങനെയാണ് യിസ്രായേലിന്റെ ശക്തി ക്ഷയിക്കുന്നതെന്നു നോക്കുക: "എന്തെന്നാല്‍, അവര്‍ നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ എടുത്ത നിഷിദ്ധവസ്തുക്കള്‍ നശിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ ഇനി നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല"(യോഹ്ഷ്വ: 7; 12). യാഹ്‌വെയ്ക്കു കൂടെയായിരിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോഴാണ് അവരുടെമേലുള്ള സംരക്ഷണം നഷ്ടമാകുന്നത്.

ദൈവജനത്തെ കീഴ്പ്പെടുത്താനുള്ള ഒരേയൊരു മാര്‍ഗ്ഗം എന്താണെന്നു ശ്രദ്ധിക്കുക: "അറിവുകൂടാതെ വല്ല പിഴകളും ഇപ്പോള്‍ ഈ ജനത്തിനു വന്നു പോയിട്ടുണ്ടെങ്കില്‍, തങ്ങളുടെ ദൈവത്തിനെതിരായി അവര്‍ പാപം ചെയ്യുകയും നാം അതു കണ്ടുപിടിക്കുകയും ചെയ്യുന്നെങ്കില്‍, നമുക്കു ചെന്ന് അവരെ തോല്പിക്കാം. എന്നാല്‍, അവരുടെ ദേശത്ത് ഒരു അതിക്രമവും ഇല്ലെങ്കില്‍, എന്റെ യജമാനന്‍ അവരെ വിട്ടുപോയാലും. അവരുടെ യാഹ്‌വെ അവരെ രക്ഷിക്കും; അവരുടെ ദൈവം അവരെ കാത്തുസൂക്ഷിക്കും. നാം ലോകസമക്ഷം ലജ്ജിതരാകും"(യൂദിത്ത്: 5; 20, 21). ദൈവജനത്തെ നേരിടാനൊരുങ്ങിയ അസ്സീറിയന്‍ സൈന്യാധിപന് അമ്മോന്യരുടെ നേതാവു നല്‍കിയ ഉപദേശമാണിത്. പഴയ യിസ്രായേലിന്റെയും പുതിയ യിസ്രായേലായ ക്രിസ്ത്യാനികളുടെയും ചരിത്രം പരിശോധിക്കുന്നവര്‍ക്ക് ഈ സത്യങ്ങളെല്ലാം പൂര്‍ണ്ണതയോടെ മനസ്സിലാക്കാന്‍ സാധിക്കും. ക്രിസ്ത്യാനികള്‍ ക്രിസ്തുവിന്റെ നിയമങ്ങളില്‍നിന്ന് അകന്നുപോയപ്പോള്‍ കൂട്ടത്തോടെ അവര്‍ ഉന്മൂലനം ചെയ്യപ്പെട്ടതായി നമുക്കു കാണാം. ക്രിസ്ത്യാനികളെ ലോകം പീഡിപ്പിക്കുമെന്നത് എഴുതപ്പെട്ട സത്യമാണെങ്കിലും അതൊന്നും ഉന്മൂലനം ചെയ്യപ്പെടലായിരിക്കില്ല. തന്റെ ജനം ജാഗ്രത്താകേണ്ടതിന് യേഹ്ശുവാ നല്‍കിയ മുന്നറിയിപ്പാണ് ലോകത്തെ സൂക്ഷിക്കണം എന്നത്. ക്രിസ്ത്യാനികളെല്ലാം വധിക്കപ്പെടുമെന്ന പ്രഖ്യാപനമായി അവിടുത്തെ വാക്കുകളെ പരിഗണിക്കേണ്ടതില്ല. യേഹ്ശുവാ നല്‍കിയ മുന്നറിയിപ്പിതാണ്: "ചെന്നായ്‌ക്കളുടെ ഇടയിലേക്ക്‌ ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍''(മത്താ: 10; 16).

ചെന്നായ്ക്കളുടെ ഇടയിലേക്ക് ചെമ്മരിയാടുകളെ എന്നപോലെ അയച്ചത് ചെന്നായ്ക്കള്‍ ഇരയാകാന്‍ വേണ്ടിയല്ല. മറിച്ച്, സര്‍പ്പത്തെപ്പോലെ വിവേകികളായി തങ്ങളെത്തന്നെ സുരക്ഷിതരാക്കണം എന്ന ഉപദേശം ഈ വചനത്തിലുണ്ട്. ശത്രുക്കളുടെ സാന്നിദ്ധ്യം മനസ്സിലാക്കി സുരക്ഷിതരാകുന്നതില്‍ സര്‍പ്പത്തെപ്പോലെ വിവേകമുള്ള മറ്റൊരു ജീവിയുമില്ല. ശത്രുവിന്റെ നീക്കങ്ങളെ തിരിച്ചറിഞ്ഞ്, ഒഴിഞ്ഞുമാറാനും പ്രതിരോധം തീര്‍ക്കാനും അനിവാര്യമായ ഘട്ടങ്ങളില്‍ ശത്രുവിനെ ആക്രമണത്തിലൂടെ നേരിടാനും സര്‍പ്പം കാണിക്കുന്ന ജാഗ്രതയാണ് ക്രിസ്ത്യാനികള്‍ പുലര്‍ത്തേണ്ടത്. ക്രിസ്ത്യാനികളുടെ യഥാര്‍ത്ഥ യജമാനന്‍ നല്‍കിയിരിക്കുന്ന ഈ ഉപദേശം തന്നെയാണ് മനോവയ്ക്കും നല്‍കാനുള്ളത്. എന്നാല്‍, ഹൃദയത്തില്‍ നാം സൂക്ഷിക്കേണ്ടത് പ്രാവിന്റെ നിഷ്ക്കളങ്കതയാണ്! ക്രിസ്തു നമുക്കു നല്‍കിയിരിക്കുന്ന ഈ ഉപദേശത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന വ്യാജപ്രബോധകര്‍ എക്കാലത്തും നമുക്കിടയില്‍ വ്യാപരിച്ചിട്ടുണ്ട്. പിശാചുക്കളുടെ മുന്‍പില്‍ വിനീതവിധേയരാകുന്ന വിവേകശൂന്യരായി ക്രിസ്ത്യാനികളെ ഇവര്‍ വാര്‍ത്തെടുത്തു. ക്രിസ്ത്യാനികളുടെ നാശം കൊതിക്കുന്ന പിശാചാണ് ഇത്തരം പ്രബോധകരെ നയിക്കുന്നത്. ഇവരെ അനുഗമിച്ചതുമൂലം ഉന്മൂലനം ചെയ്യപ്പെട്ട ക്രൈസ്തവസമൂഹങ്ങള്‍ ഏറെയാണ്‌. ക്രിസ്തുവിന്റെ പ്രബോധനങ്ങളെക്കാള്‍ മനുഷ്യരുടെ പ്രബോധനങ്ങള്‍ക്ക്‌ പരിഗണന നല്‍കിയ സമൂഹങ്ങളാണ് കൂട്ടത്തോടെ ഇല്ലായ്മചെയ്യപ്പെട്ടിട്ടുള്ളത്. പൗരസ്ത്യ ക്രൈസ്തവസമൂഹങ്ങളെ ഉദാഹരണമായെടുത്താല്‍ ഈ യാഥാര്‍ത്ഥ്യം വ്യക്തമാകും. വചനം ദുര്‍വ്യാഖ്യാനം ചെയ്ത് സ്വയം ഇല്ലാതായ സമൂഹമാണ് പൗരസ്ത്യ ക്രൈസ്തവസമൂഹം! പിശാചിനു മറുകരണം കാട്ടിക്കൊടുത്ത് തങ്ങളെത്തന്നെ ഇസ്ലാമികവത്ക്കരിച്ച സമൂഹത്തെക്കുറിച്ചു സഹതപിക്കുന്നതുപോലും നിരര്‍ത്ഥകമാണ്!

പൗരസ്ത്യ ക്രൈസ്തവസമൂഹങ്ങളെ ദൃഷ്ടാന്തമാക്കി ക്രിസ്ത്യാനികള്‍ പഠിക്കേണ്ട മറ്റൊരു പാഠംകൂടിയുണ്ട്. ഈ ലേഖനത്തില്‍ ചര്‍ച്ചചെയ്യുന്ന സുപ്രധാന വിഷയത്തിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് അനിവാര്യമായും ഈ പാഠം പഠിച്ചിരിക്കണം. എന്തെന്നാല്‍, യിസ്രായേലിനെ നശിപ്പിക്കാന്‍ പിശാച് എക്കാലത്തും അവലംബിച്ചിട്ടുള്ള മാര്‍ഗ്ഗംതന്നെയാണ് പൗരസ്ത്യദേശത്തുനിന്നു ക്രിസ്തീയതയെ തുടച്ചുമാറ്റാനും അവന്‍ അവലംബിച്ചത്. ദൈവജനത്തിന്റെമേലുള്ള ദൈവികസംരക്ഷണം ഇല്ലാതാക്കിയതിനുശേഷം അവരെ എളുപ്പത്തില്‍ നശിപ്പിക്കുന്ന രീതിയാണത്. ഇക്കാര്യം വ്യക്തമാകണമെങ്കില്‍ പൗലോസ് അപ്പസ്തോലന്‍ ഗലാത്യര്‍ക്ക് എഴുതിയ ലേഖനം സൂക്ഷ്മതയോടെ വായിച്ചാല്‍ മതി. ഒരുകാലത്ത് ക്രൈസ്തവരുടെ കോട്ടയായി അറിയപ്പെട്ടിരുന്നതും, പില്‍ക്കാലത്ത് ഇസ്ലാമിന്റെ വിഹാരകേന്ദ്രവുമായി മാറിയതുമായ പ്രദേശമാണ് ഗലാത്തി! ദൈവമക്കള്‍ എങ്ങനെ പിശാചിന്റെ മക്കളായി പരിണമിച്ചു എന്നതിന്റെ ഉത്തമദൃഷ്ടാന്തം ഗലാത്തിയിലുണ്ട്!

ഗലാത്തിയരെക്കുറിച്ചുള്ള പൗലോസിന്റെ വ്യഗ്രത എന്തായിരുന്നുവെന്നു നോക്കുക: "ദൈവത്തെ അറിയാതിരുന്ന അന്ന് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവമല്ലാത്തവയെ സേവിച്ചു. എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ ദൈവത്തെ അറിയുന്നു; അതിലുപരി ദൈവം നിങ്ങളെ അറിയുന്നു. ആകയാല്‍, ബലഹീനങ്ങളും വ്യര്‍ത്ഥങ്ങളുമായ ആ പ്രപഞ്ചശക്തികളുടെ അടുത്തേക്കു വീണ്ടും തിരിച്ചുപോകാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കും? എന്ത്! ഒരിക്കല്‍ക്കൂടി അവയുടെ സേവകരാകാന്‍ നിങ്ങള്‍ ഇച്ഛിക്കുന്നുവോ? നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും ഋതുക്കളും വര്‍ഷങ്ങളും ആചരിക്കുന്നുപോലും! നിങ്ങളുടെയിടയില്‍ ഞാന്‍ അദ്ധ്വാനിച്ചതു വൃഥാവിലായോ എന്നു ഞാന്‍ ഭയപ്പെടുന്നു"(ഗലാത്തി: 4; 8-11). പൗലോസിന്റെ ഈ ഭയത്തിന് അടിസ്ഥാനമുണ്ടായിരുന്നുവെന്ന് കാലം തെളിയിച്ചു. വ്യര്‍ത്ഥമായ ആശയങ്ങളിലേക്ക് തിരിഞ്ഞതുമൂലം ഇസ്ലാം എന്ന പൈശാചിക മതംപോലും പൗരസ്ത്യക്രൈസ്തവരാല്‍ സ്ഥാപിക്കപ്പെട്ടു. അനേകര്‍ക്കു ജീവന്‍ നഷ്ടമായി; പൈശാചികതയില്‍ പൂര്‍ണ്ണതപ്രാപിച്ചവര്‍ ഇസ്ലാംമതം സ്വീകരിച്ചു; വേറേ ചിലരാകട്ടെ സ്വന്തം ദേശത്തുനിന്നു പലായനം ചെയ്തു.

ഇത്തരത്തില്‍ പലായനം ചെയ്യപ്പെട്ട ചിലര്‍ ഇന്ത്യയിലെത്തുകയും, തങ്ങളുടെ പിതാക്കന്മാരില്‍നിന്നു ലഭിച്ച പൈശാചിക പാരമ്പര്യം ഇവിടെയുണ്ടായിരുന്ന ക്രൈസ്തവരിലേക്കു പകരുകയും ചെയ്തു. രാഹുകാലവും ഗുളികകാലവും നോക്കി ആരാധനകള്‍ ക്രമീകരിക്കുന്ന യാക്കോബായ-ഓര്‍ത്തഡോക്സ്-സുറിയാനി സമൂഹങ്ങളെ സൂക്ഷിച്ചുവീക്ഷിച്ചാല്‍, ഒരു ഗലാത്തിയന്‍ ദുരന്തം ദര്‍ശിക്കാന്‍ കഴിയും. ക്രിസ്തീയത ഉന്മൂലനം ചെയ്യപ്പെടുകയോ ക്രിസ്തീയതയ്ക്കു വളരാന്‍ സാധിക്കാതെവരുകയോ ചെയ്തിട്ടുള്ള പ്രദേശങ്ങളെ നോക്കിയാല്‍ മനസ്സിലാക്കാന്‍ കഴിയുന്നതും അവരുടെമേലുള്ള ഗലാത്തിയന്‍ സ്വാധീനമായിരിക്കും! ദൈവത്തിന്റെ സംരക്ഷണം പിന്‍വലിക്കപ്പെടുമ്പോള്‍ സ്വാഭാവികമായി അവര്‍ ഉന്മൂലനം ചെയ്യപ്പെടുകയോ മുരടിച്ചുപോകുകയോ ചെയ്യും! ക്രിസ്തീയതയുടെ പ്രഭവകേന്ദ്രമായ ഏഷ്യയില്‍ ക്രിസ്ത്യാനികള്‍ എങ്ങനെ ന്യൂനപക്ഷമായെന്നു ചിന്തിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് വിഗ്രഹാര്‍പ്പിത ഭക്ഷണത്തിന്റെ പങ്ക് തിരിച്ചറിയാന്‍ സാധിക്കും! 

വിജാതിയ അനുകരണവും മറ്റു മ്ലേച്ഛതകളും വിഗ്രഹാര്‍പ്പിത ഭക്ഷണവും വഴി ആര്‍ക്കും ആക്രമിച്ചു കീഴ്പ്പെടുത്താന്‍ കഴിയുന്നവിധം ദൈവജനം ഇന്ന് ദൈവജനമല്ലാതായിരിക്കുന്നു. ഇസ്ലാമിനാല്‍ ക്രിസ്ത്യാനികള്‍ വധിക്കപ്പെടുന്നുവെങ്കില്‍ അതിന്റെ കാരണങ്ങളിലൊന്ന് 'ഹലാല്‍' ഭക്ഷണമാണ്. അല്ലാഹുവിനു സമര്‍പ്പിച്ചു 'ഹലാല്‍' ആക്കിയതു ഭക്ഷിക്കുന്നവരെ മാത്രമേ ഇസ്ലാമിനു തൊടാന്‍ കഴിയുകയുള്ളു. ഇത്തരം മ്ലേച്ഛഭക്ഷണങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്ന യഥാര്‍ത്ഥ ക്രിസ്ത്യാനികളുടെ സമീപത്തു വരാന്‍പോലും ഇസ്ലാമിനു കഴിയില്ല എന്നതാണു സത്യം! എന്നാല്‍, യാഹ്‌വെയുടെ നിയമങ്ങള്‍ അവഗണിച്ചു സ്വന്തം യുക്തിവിചാരങ്ങളെ പ്രമാണങ്ങളായി പരിഗണിക്കുന്നവരെ ഇസ്ലാമിനു കീഴ്പ്പെടുത്താനും വധിക്കാനും സാധിക്കും. എന്തെന്നാല്‍, നിയമലംഘകരോടൊപ്പം ദൈവമായ യാഹ്‌വെയുടെ സംരക്ഷണം ഉണ്ടായിരിക്കില്ല! വിഗ്രഹാര്‍പ്പിത ഭക്ഷണം കഴിക്കുന്നവരുടെമേല്‍ ദൈവീകസംരക്ഷണം ഇല്ലാത്തതുകൊണ്ടുതന്നെ അവരെ വിജാതിയര്‍ക്കു കീഴ്പ്പെടുത്താന്‍ സാധിക്കുന്നു. അതുപോലെതന്നെ, സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ താന്‍ അറിയപ്പെടണം എന്ന കല്പനയോടെ സൈന്യങ്ങളുടെ ദൈവം വെളിപ്പെടുത്തിയ അവിടുത്തെ പരിശുദ്ധനാമത്തെ തള്ളിക്കളഞ്ഞതിലൂടെ ആ നാമത്തിന്റെ സംരക്ഷണവും ക്രിസ്ത്യാനികള്‍ എന്ന് പറയപ്പെടുന്നവര്‍ക്കു നഷ്ടപ്പെട്ടു. 'യാഹ്‌വെ' എന്ന നാമം വിളിച്ചപേക്ഷിക്കുന്നവര്‍ സംരക്ഷിക്കപ്പെടും എന്നതാണ് അവിടുത്തെ വാഗ്ദാനം. എന്നാല്‍, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയെ ബാലിന്റെ നാമമായ 'അല്ലാഹു' എന്ന് വിളിച്ചാല്‍ അവിടുന്ന് വിളികേള്‍ക്കുകയോ സംരക്ഷിക്കുകയോ ചെയ്യില്ല!

ഇസ്ലാമികരാജ്യങ്ങളിലെ ഭരണാധികാരികള്‍ ക്രൈസ്തവരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ അവര്‍ക്കായി വിരുന്നൊരുക്കാറുണ്ട്. ഇത്തരം വിരുന്നുകളില്‍ വിളമ്പുന്ന മാംസവിഭവങ്ങള്‍ 'ഹലാല്‍' ആയിരിക്കുമെന്ന് നമുക്കറിയാം. മുസ്ലിമായ അതിഥിയുടെ ബഹുമാനാര്‍ത്ഥമാണ് അവര്‍ക്കുവേണ്ടി 'ഹലാല്‍' മാംസം വിളമ്പുന്നത്. എന്നാല്‍, ക്രൈസ്തവരായ ഭരണാധികാരികളോ വിശിഷ്ട വ്യക്തികളോ ഇസ്ലാമികരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ 'ഹലാല്‍' അല്ലാത്ത ഭക്ഷണം വിളമ്പാന്‍ ശ്രദ്ധിക്കാറില്ല. തങ്ങള്‍ക്കു 'ഹലാല്‍' ഭക്ഷണം നിഷിദ്ധമാണെന്ന അറിവ് ക്രിസ്ത്യാനികള്‍ക്കില്ല എന്നതാണ് ഇതിനു കാരണം. തങ്ങള്‍ക്കുവേണ്ടി ഒരുക്കുന്ന വിരുന്നുകളില്‍ വിളമ്പേണ്ട വിഭവങ്ങളെക്കുറിച്ച് ആതിഥേയ രാജ്യത്തിനു മുന്നറിയിപ്പ് കൊടുക്കുമെങ്കിലും, 'ഹലാല്‍' അല്ലാത്ത മാംസം വിളമ്പണം എന്നുള്ള മുന്നറിയിപ്പു നല്‍കാന്‍ ക്രിസ്ത്യാനികള്‍ തയ്യാറാകില്ല. ക്രിസ്ത്യാനികള്‍ക്കു തങ്ങളുടെ ദൈവത്തിന്റെ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതമൂലം നിയമലംഘനം ക്രിസ്തീയതയുടെ മുഖമുദ്രയായി മാറിയിട്ടുണ്ട്. നിയമലംഘനത്തിലൂടെ സംഭവിക്കുന്ന അരക്ഷിതാവസ്ഥയെ ഗൗരവമായെടുക്കാത്തവരാണ് ക്രിസ്ത്യാനികള്‍! എന്നാല്‍, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ എന്താണു പറയുന്നതെന്നു ശ്രദ്ധിക്കുക: "കയ്പ്പുള്ള വിഷഫലം കായ്ക്കുന്ന മരത്തിന്റെ വേരു നിങ്ങളുടെയിടയില്‍ ഉണ്ടാവരുത്. അങ്ങനെയുള്ളവന്‍ ഈ ശാപവാക്കുകള്‍ കേള്‍ക്കുമ്പോള്‍ കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ എന്ന ഭാവത്തില്‍, ഞാന്‍ എന്റെ ഇഷ്ടത്തിനു നടന്നാലും സുരക്ഷിതനായിരിക്കും എന്നു പറഞ്ഞു തന്നെത്തന്നെ അനുഗ്രഹിക്കും. എന്നാല്‍, യാഹ്‌വെ അവനോടു ക്ഷമിക്കുകയില്ല; യാഹ്‌വെയുടെ കോപവും അസൂയയും അവനെതിരേ ജ്വലിക്കും; ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ശാപമൊക്കെയും അവന്റെമേല്‍ പതിക്കും; യാഹ്‌വെ ആകാശത്തിനു കീഴില്‍നിന്ന് അവന്റെ നാമം തുടച്ചു മാറ്റും"(നിയമം: 29; 18-20). ക്രിസ്ത്യാനികളുടെ ഈ നിസംഗതയാണ് അവരുടെമേലുള്ള ദൈവികസംരക്ഷണം ഇല്ലാതാക്കിയത്!

ആദിമസഭ കര്‍ശനമായി പാലിച്ചിരുന്നതും, എന്നാല്‍ നാലാംനൂറ്റാണ്ടോടെ തുടക്കമിട്ട പൈശാചികവത്കരണംമൂലം അവഗണിപ്പെട്ടതുമാണ് ദൈവികനിയമങ്ങള്‍! ക്രിസ്തീയതയെയും ക്രിസ്ത്യാനികളെയും നശിപ്പിക്കണമെങ്കില്‍ അവരെ നിയമലംഘകരാക്കി മാറ്റണമെന്ന് പിശാചിനറിയാം. നിയമം നല്‍കപ്പെട്ട കാലംമുതല്‍ പരീക്ഷിച്ചു വിജയിച്ച ഈ കുതന്ത്രത്തില്‍നിന്ന് അവന്‍ ഇതുവരെ വിരമിച്ചിട്ടില്ല! ദൈവവചനത്തിനുമപ്പുറം പരിഗണിക്കപ്പെടുന്ന പിതാക്കന്മാരുടെ പാരമ്പര്യങ്ങളില്‍ പലതും പിശാച് ദാനമായി നല്കിയവയാണെന്നു തിരിച്ചറിയാന്‍ പലര്‍ക്കും കഴിയുന്നില്ല. സഭയില്‍ കടന്നുകൂടിയ പൈശാചികശക്തികള്‍ പഠിപ്പിക്കുന്ന ദൈവദൂഷണപരമായ സിദ്ധാന്തങ്ങള്‍ക്ക് പരിശുദ്ധാത്മാവിന്റെ 'വ്യാജ ഒപ്പ്' ചാര്‍ത്തിയപ്പോള്‍ അത് നവീനദൈവശാസ്ത്രമായി! വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചതും ക്രിസ്തുവിനെക്കൂടാതെ മറ്റു രക്ഷകരെ കണ്ടെത്തിയതും നവീനദൈവശാസ്ത്രം വരുത്തിവച്ച വിനയാണ്! ക്രിസ്ത്യാനികള്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സംരക്ഷണത്തില്‍നിന്ന് അവരെ വിടുവിക്കാന്‍ സാത്താനൊരുക്കിയ കെണിയില്‍ അകപ്പെടാതിരിക്കണമെങ്കില്‍ സകലരും വചനത്തിലേക്കു മടങ്ങിവരണം. അപ്പോള്‍ ഓരോ ക്രിസ്ത്യാനിയും സുരക്ഷിതരായിരിക്കും.

ഇനി നമുക്ക് ലോകമഹായുദ്ധങ്ങളുടെ ചരിത്രത്തിലേക്കും ട്രംപിനു നേരേയുള്ള വധഭീഷണിയുടെ പശ്ചാത്തലത്തിലേക്കും ശ്രദ്ധതിരിക്കാം.

ഒന്നാം ലോകമഹായുദ്ധവും ഫ്രീമേസണ്‍ പ്രസ്ഥാനവും!

ലോകം കണ്ട രണ്ടു മഹായുദ്ധങ്ങളും 'ഫ്രീമേസണ്‍' പ്രസ്ഥാനങ്ങളുടെ സംഭാവനയായിരുന്നു എന്നകാര്യം പലര്‍ക്കുമറിയില്ലെങ്കിലും അതാണു യാഥാര്‍ത്ഥ്യം! അതുപോലെതന്നെ, ഇനിയൊരു ലോകമഹായുദ്ധമുണ്ടായാല്‍ അത് നയിക്കുന്നതും ഫ്രീമേസണ്‍ പ്രസ്ഥാനങ്ങളായിരിക്കും! അതിനാല്‍ത്തന്നെ, ഒന്നാം ലോകമഹായുദ്ധത്തിന്റെ ചരിത്രം പരിശോധിച്ചുകൊണ്ട് യഥാര്‍ത്ഥ വിഷയത്തിലേക്കു കടക്കാം. ഓസ്ട്രിയയുടെ എമ്പറര്‍ ആയിരുന്ന ജോസഫ് ഫ്രാന്‍സ് ക്രൂരമായി വധിക്കപ്പെട്ടതോടെയായിരുന്നു യുദ്ധം ആരംഭിച്ചതെന്നു നാം കണ്ടു. എന്തായിരുന്നു ആ വധത്തിന്റെ പിന്നിലെ കാരണമെന്നു മനസ്സിലാക്കുമ്പോള്‍, ഒന്നാം ലോകമഹായുദ്ധം ആരുടെ സംഭാവനയായിരുന്നുവെന്ന് വ്യക്തമാകും.

1903-ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയുടെ ദേഹവിയോഗത്തെ തുടര്‍ന്ന്‍, കത്തോലിക്കാസഭയുടെ പൂര്‍ണ്ണ നിയന്ത്രണം ഫ്രീമേസണ്‍ സംഘത്തിന്റെ ആധിപത്യത്തില്‍ എത്തിക്കാന്‍ സാത്താന്‍ ശ്രമം നടത്തി. എന്നാല്‍, ദൈവം തന്റെ ശക്തമായ ഇടപെടലിലൂടെ ഈ ശ്രമത്തെ തകര്‍ക്കുകയാണുണ്ടായത്! വിശുദ്ധ മിഖായേലിനെ സഭയുടെ ചുമതലയില്‍നിന്നു നീക്കുകയെന്ന 'ഫ്രീമേസണ്‍' അജണ്ടയിലെ ഒന്നാമത്തെ പദ്ധതി നടപ്പാക്കണമെങ്കില്‍, അവരില്‍ ഒരുവന്‍ മാര്‍പ്പാപ്പയാകണം! അതിനായി, കര്‍ദ്ദിനാള്‍ സംഘത്തിലെ 'ഫ്രീമേസണ്‍' തലവനും പിശാചിന്റെ ആരാധകനുമായിരുന്ന 'റാമ്പൊള്ള'യെ(Cardinal Rampolla) അവന്‍ തിരഞ്ഞെടുത്തു!

പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള 'കോണ്‍ക്ലേവ്' വത്തിക്കാനില്‍ നടക്കുകയും, ആദ്യ റൌണ്ട് വോട്ട് എണ്ണുകയും ചെയ്തപ്പോള്‍, റാമ്പൊള്ളയെന്ന ഫ്രീമേസണ്‍ തലവന്‍ ഒന്നാമതെത്തി! ഇവന്‍ ഒന്നാമതെത്തണമെങ്കില്‍ കര്‍ദ്ദിനാളന്മാരില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിക്കണം. ഇതില്‍നിന്നുതന്നെ, കത്തോലിക്കാസഭയില്‍ ഈ സംഘത്തിനുള്ള സ്വാധീനം വ്യക്തമാണ്! ചുണ്ടിനും കപ്പിനുമിടയില്‍ മാര്‍പ്പാപ്പാസ്ഥാനം റാമ്പൊള്ളയ്ക്കു നഷ്ടമാകാന്‍ ദൈവമൊരുക്കിയ വലിയൊരു പദ്ധതി അന്നു ലോകം കണ്ടു. കോണ്‍ക്ലേവ് നടക്കുന്ന വത്തിക്കാനിലേക്ക് ക്രാകൌവിലെ ബിഷപ്പ് 'ജാന്‍ കാര്‍ഡിനല്‍ പുസ്യാന' ഒരു സന്ദേശവുമായി വന്നു. മാര്‍പ്പാപ്പമാരെ തിരഞ്ഞെടുക്കുന്നതില്‍ 'വീറ്റോ' അധികാരമുള്ള ഓസ്ത്രിയന്‍ എമ്പറര്‍ ഫ്രാന്‍സ് ജോസഫിന്റെ അടിയന്തിര സന്ദേശമായിരുന്നു അത്. കോണ്‍ക്ലേവിനെ തടസ്സപ്പെടുത്തിക്കൊണ്ടുള്ള വീറ്റോ അധികാരം അന്ന്‍ ഉപയോഗിച്ചിരുന്നില്ലെങ്കില്‍ കത്തോലിക്കാസഭ അന്നുതന്നെ പിശാചിന്റെ സഭയാകുമായിരുന്നു.

അന്നത്തെ സംഭവത്തെക്കുറിച്ച് ഇങ്ങനെയാണ് എഴുതപ്പെട്ടിരിക്കുന്നത്: “…officially and in the name and by the authority of Franz-Josef, Emperor of Austria and King of Hungary, that His Majesty, in virtue of an ancient right and privilege, pronounces the veto of exclusion against my Most Eminent Lord, Cardinal Mariano Rampolla del Tindaro." Several years after the incident, direct evidence was discovered that Cardinal Rampolla was not just a freemason, but a member of the diabolical Masonic Academy, the Order of Oriental Templars (OTO). The name of Rampolla was listed in the OTO’s Manifesto, published in a Masonic Journal. Who were the other members of OTO? Aleister Crowley, British spy and considered the “grandfather” of modern Satanism.

കത്തോലിക്കാസഭയിലെ മുഴുവന്‍ കര്‍ദ്ദിനാള്‍മാരെയും തങ്ങള്‍ക്കനുകൂലമാക്കിയാലും തങ്ങളിലൊരുവനെ പത്രോസിന്റെ സിംഹാസനത്തില്‍ പ്രതിഷ്ഠിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നു ഫ്രീമേസണുകള്‍ തിരിച്ചറിഞ്ഞ സംഭവമായിരുന്നു അത്. കത്തോലിക്കാസഭയും യൂറോപ്പിലെ ചക്രവര്‍ത്തിമാരും തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കാലത്തോളം തങ്ങളുടെ ഇംഗിതം നടപ്പാക്കാന്‍ കഴിയില്ലെന്നും ഈ പൈശാചികസംഘം തിരിച്ചറിഞ്ഞു. രാജത്വവും പൗരോഹിത്യവും ക്രിസ്ത്യാനികളുടെമേലുള്ള അഭിഷേകമാണെന്നും, രാജാക്കന്മാരും സഭയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ നിയോഗിക്കപ്പെട്ട ശുശ്രൂഷകരാണെന്നും തിരിച്ചറിയാന്‍ യഥാര്‍ത്ഥ ക്രിസ്ത്യാനിക്കു മാത്രമേ സാധിക്കുകയുള്ളു. യിസ്രായേലിലെ രാജാക്കന്മാരെ അഭിഷേകം ചെയ്യുന്നത് പ്രവാചകന്മാരായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. യൂറോപ്പിലെ കത്തോലിക്കാസഭ ദൈവഹിതപ്രകാരം നിലകൊണ്ടതിനാല്‍ ജോസഫ് ഫ്രാന്‍സ് എന്ന ചക്രവര്‍ത്തിയിലൂടെ അവിടുന്ന് ഇടപെട്ടു!

ഇവിടംകൊണ്ട് 'ഫ്രീമേസണ്‍ സംഘം' പരാജയം സമ്മതിച്ചു പിന്മാറിയില്ല. യൂറോപ്പിലെ രാജഭരണമാണു തങ്ങളുടെ അജണ്ടയ്ക്കു വിഘാതമായതെന്ന തിരിച്ചറിവ്, ഒരു ലോകമഹായുദ്ധത്തിനുള്ള പദ്ധതിയിലേക്ക് ഇവരെ നയിച്ചു! 'ഫ്രീമേസണ്‍' സംഘത്തിന്റെ രഹസ്യ അജണ്ടയായിരുന്നു ഒന്നാം ലോകമഹായുദ്ധം! 1914-നും 1918-നുമിടയ്ക്ക് ആഗോളതലത്തില്‍ അരങ്ങേറിയ സൈനിക സംഘര്‍ഷങ്ങളെ മൊത്തത്തില്‍ ഒന്നാം ലോകമഹായുദ്ധം എന്നു വിളിക്കുന്നു. ലോകമഹായുദ്ധം എന്നറിയപ്പെടുമെങ്കിലും യുദ്ധത്തിനു പ്രധാനമായും വേദിയായതു യൂറോപ്യന്‍ വന്‍കരയാണ്. ദശലക്ഷക്കണക്കിന് മനുഷ്യര്‍ കൊല്ലപ്പെട്ട ഈ സമ്പൂര്‍ണ്ണ യുദ്ധം ലോകക്രമത്തെ മാറ്റിമറിച്ചു. ഫ്രാന്‍സ്, റഷ്യ, ബ്രിട്ടണ്‍, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന സഖ്യ ശക്തികളും ഓസ്ട്രിയ-ഹംഗറി, ജര്‍മ്മനി, ബള്‍ഗേറിയ, ഓട്ടോമന്‍ സാമ്രാജ്യം എന്നിവ ചേര്‍ന്ന കേന്ദ്രീയശക്തികളുമായിരുന്നു യുദ്ധരംഗത്ത് സജീവമായി നിലയുറപ്പിച്ചത്. വെഴ്സായ് ഉടമ്പടി ഒപ്പുവച്ചതിനുശേഷം ഒന്നാം ലോകമഹായുദ്ധം അവസാനിച്ചു. വാദിയെ പ്രതിയാക്കി, യുദ്ധത്തിന്റെ ഉത്തരവാദിത്വം ജര്‍മ്മനിയുടെ തലയില്‍ വച്ചുകെട്ടിയ 'ഫ്രീമേസണ്‍' അജണ്ടയായിരുന്നു വെഴ്സായ് ഉടമ്പടി!

വളരെ നിസ്സാരമായ ചില കാരണങ്ങളാല്‍ പൊട്ടിപ്പുറപ്പെട്ട ഈ യുദ്ധത്തിനുപിന്നില്‍ യൂറോപ്യന്‍ സാമ്രാജ്യത്വം അവസാനിപ്പിക്കുകയെന്ന 'ഫ്രീമേസണ്‍' അജണ്ടയായിരുന്നു. ഈ യുദ്ധത്തിനുശേഷം ഇവരുടെ അജണ്ട നടപ്പായെന്നു മാത്രമല്ല, 'റാമ്പൊള്ള' എന്ന സാത്താന്റെ സന്തതിയുടെ മാര്‍പ്പാപ്പാസ്ഥാനത്തെ കപ്പിനും ചുണ്ടിനുമിടയില്‍ വച്ചു തട്ടിത്തെറിപ്പിച്ച വിശുദ്ധനായ ചക്രവര്‍ത്തി 'ഫ്രാന്‍സ് ജോസഫിനെ' ഇവര്‍ വാളിനിരയാക്കുകയും ചെയ്തു! ഒന്നാം ലോകമഹായുദ്ധത്തിന്റെ വിശദാംശങ്ങളിലേക്കു ചര്‍ച്ച നീട്ടുവാന്‍ മനോവ ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും, രാജഭരണം അവസാനിപ്പിക്കാനുള്ള 'ഫ്രീമേസണ്‍ അജണ്ട' വ്യക്തമാക്കേണ്ടത് അനിവാര്യമാണ്. ക്രിസ്തീയതയെന്നാല്‍, യിസ്രായേലിന്റെ പിന്തുടര്‍ച്ച ആയതിനാല്‍ത്തന്നെ, രാജ്യഭരണവും ആത്മീയതയും വേറിട്ടുനില്‍ക്കേണ്ട ഒന്നല്ല. യിസ്രായേലിലെ ഭരണാധികാരികളെ ദൈവം നിശ്ചയിച്ചിരുന്നതും, അവരെ അഭിഷേകം ചെയ്തിരുന്നതും പ്രവാചകന്മാരിലൂടെ ആയിരുന്നുവെന്ന് നമുക്കറിയാം. നല്ല ഭരണാധികാരികള്‍ ഉണ്ടെങ്കില്‍ മാത്രമേ രാജ്യത്തു സുസ്ഥിരമായ ഭരണവും ധാര്‍മ്മികതയും നിലനില്‍ക്കുകയുള്ളു. അതുകൊണ്ടുതന്നെ, രാജാക്കന്മാര്‍ പ്രവാചകന്മാരുടെ നിര്‍ദ്ദേശങ്ങളെ ശിരസ്സാവഹിച്ചിരുന്നു. പ്രവാചകന്മാരും രാജാക്കന്മാരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണപ്പോഴെല്ലാം യിസ്രായേലില്‍ ദാരുണമായ ദുരന്തങ്ങള്‍ വന്നുഭവിച്ചു.

രാഷ്ട്രീയത്തില്‍ മതം ഇടപെടുന്നതിനെ നിശിതമായി വിമര്‍ശിക്കുന്ന പ്രസ്ഥാനങ്ങള്‍ ഏതൊക്കെയാണെന്നു നോക്കിയാല്‍ 'ഫ്രീമേസണ്‍' സംഘത്തിന്റെ നിയന്ത്രണത്തിലുള്ള പ്രസ്ഥാനങ്ങളെ തിരിച്ചറിയാന്‍ സാധിക്കും. മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെ അസഹിഷ്ണുതയോടെ വീക്ഷിക്കുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്നു നമുക്കറിയാം. പുരോഗമനവാദികളെന്നു സ്വയം അഭിമാനിക്കുന്ന ആക്ടിവിസ്റ്റുകള്‍ക്കും മതമെന്നു കേള്‍ക്കുമ്പോള്‍ നെഞ്ചു കഴയ്ക്കും. രാജ്യങ്ങളുടെ ഭരണകാര്യങ്ങളില്‍ കത്തോലിക്കാസഭയും ക്രൈസ്തവസമൂഹങ്ങളും ഇടപെടുന്നതിനെ തടയുകയെന്നതു മാത്രമാണ് ഇവരുടെ ലക്‌ഷ്യം. മറ്റു മതങ്ങളുടെ ഇടപെടലുകളൊന്നും ഇവറ്റകള്‍ കാര്യമായെടുക്കാറില്ല എന്നതാണ് നാം തിരിച്ചറിഞ്ഞിട്ടുള്ള യാഥാര്‍ത്ഥ്യം! ശരിയത്ത് നിയമം നിലനില്‍ക്കുന്ന ഇസ്ലാമിക ഭരണകൂടങ്ങളെ ഏതുവിധത്തില്‍ സഹായിക്കാനും ഇവര്‍ക്കു മടിയില്ല. പ്രാകൃതരും നികൃഷ്ടരുമായ മുസ്ലിം ഏകാധിപതികളെ ആയുധങ്ങള്‍ നല്‍കി സംരക്ഷിക്കുന്നത് കമ്മ്യൂണിസ്റ്റുകളും ഫ്രീമേസണ്‍ പ്രസ്ഥാനങ്ങളും ആണെന്ന യാഥാര്‍ത്ഥ്യവും നമുക്കു മുന്‍പിലുണ്ട്. ഈ വാസ്തവങ്ങളെല്ലാം നിലനില്‍ക്കുമ്പോഴാണ് കത്തോലിക്കാസഭയുടെ രാഷ്ട്രീയ ബന്ധത്തെ പുലഭ്യം പറഞ്ഞു തകര്‍ക്കാന്‍ ശ്രമിക്കുന്നത്.

കത്തോലിക്കാസഭ എന്നത് വിശ്വാസികളുടെ സമൂഹമാണ്. ഈ സമൂഹത്തിലെ ഓരോരുത്തരും നികുതിദായകരായ വോട്ടര്‍മാരും ഭരണാധികാരികളുടെ കീഴിലെ പ്രജകളുമാണ്. രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് കത്തോലിക്കാസഭയിലെ വിശ്വാസികളുടെമേല്‍ ആധിപത്യമുണ്ടായിരിക്കുകയും, ജനാധിപത്യ പ്രക്രിയയില്‍ വിശ്വാസികള്‍ക്കു പങ്കാളിത്തമുണ്ടായിരിക്കുകയും ചെയ്യുന്നിടത്തോളം കാലം രാഷ്ട്രീയത്തില്‍ സഭ ഇടപെടും! തങ്ങള്‍ക്കനുകൂലമായി സംസാരിക്കുന്ന മതനേതാക്കളെ 'ഫ്രീമേസണ്‍' നരാധന്മാര്‍ക്കു പ്രിയമാണ്. കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ 'ഫ്രീമേസണ്‍-ഡെമോക്രാറ്റ്' കൂട്ടുകെട്ടിന്റെ വിജയത്തിനായി വത്തിക്കാനിലെ കുപ്രസിദ്ധനായ ബെര്‍ഗോളിയോ ഇടപെട്ടപ്പോള്‍ യാതൊരു വിഷമവും ഇവറ്റകള്‍ പ്രകടിപ്പിച്ചില്ല. അതായത്, സത്യത്തിനുവേണ്ടി കത്തോലിക്കാസഭ ശബ്ദമുയര്‍ത്തുമ്പോള്‍ മാത്രമേ സ്വവര്‍ഗ്ഗഭോഗികളുടെ 'മലദ്വാര' ആക്ടിവിസത്തിനു കുരുപൊട്ടുകയുള്ളു!

വിഷയത്തിലേക്കു തിരികെവരാം. ഒന്നാം ലോകമഹായുദ്ധത്തോടെ യൂറോപ്പിലെ രാജഭരണം അവസാനിപ്പിക്കാനും തങ്ങളുടെ ആശ്രിതവത്സലരെ രാജ്യങ്ങളുടെ ഭാരണാധികാരികളായി പ്രതിഷ്ഠിക്കാനും ഫ്രീമേസണുകള്‍ക്കു സാധിച്ചു. ലോകത്തെ തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമത്തിനു വേഗത കൈവന്നത് ഈ യുദ്ധത്തോടെയാണ്. അതായത്, 'ഫ്രീമേസണ്‍' സംഘത്തിന് അനഭിമതനായ ഒരു വ്യക്തിയെ വധിച്ചുകൊണ്ടായിരുന്നു യുദ്ധം ആരംഭിച്ചതെങ്കില്‍, ആ യുദ്ധത്തിന്റെ യഥാര്‍ത്ഥ കാരണക്കാര്‍ ഫ്രീമേസണുകള്‍തന്നെ! അതുപോലെതന്നെ, ഒന്നാം ലോകമഹായുദ്ധത്തിന്റെ ഉത്തരവാദിത്വം ജര്‍മ്മനിയുടെമേല്‍ കെട്ടിവച്ച വെഴ്സായ് ഉടമ്പടിയുടെ സൂത്രധാരരും ഈ ശപിക്കപ്പെട്ട സംഘംതന്നെയാണ്! രണ്ടാം ലോകമഹായുദ്ധത്തിന്റെ ചരിത്രവും വ്യത്യസ്തമല്ല. 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' പ്രസ്ഥാനങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത ശക്തനായ ഒരു ഭരണാധികാരിയെ ഉന്മൂലനം ചെയ്യുകയെന്നതായിരുന്നു ഈ യുദ്ധത്തിന്റെ ലക്‌ഷ്യം. അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്ന ഭരണാധികാരിയെ ഉന്നംവച്ചാണ് രണ്ടാം ലോകമഹായുദ്ധം തുടങ്ങിയത്. തങ്ങള്‍ കൊന്നുതള്ളിയ യെഹൂദരുടെ മൃതശരീരങ്ങള്‍ ഹിറ്റ്‌ലറുടെ തലയില്‍ വച്ചുകെട്ടിയതും വ്യാജചരിത്രങ്ങള്‍ രചിച്ചതും ഫ്രീമേസണുകള്‍ തന്നെയാണ്. ശത്രുപക്ഷത്ത് അണിനിരന്ന യെഹൂദര്‍ സ്വതന്ത്രമായി രാജ്യത്തു തുടരുന്നത് ആപത്താണെന്നു കണ്ട ഹിറ്റ്‌ലര്‍ അവരെ കരുതല്‍ത്തടങ്കലില്‍ പാര്‍പ്പിക്കുക മാത്രമാണു ചെയ്തത്. എന്നാല്‍, യുദ്ധത്തില്‍ ജര്‍മ്മനി പരാജയപ്പെട്ടതോടെ ജോസഫ് സ്റ്റാലിന്‍ എന്ന നരാധമന്‍ അതിക്രമിച്ചുകടന്ന് നടത്തിയ നരനായാട്ടിലാണ് യെഹൂദര്‍ കൊല്ലപ്പെട്ടത്.

1914 മുതല്‍ 1918 വരെ നടന്ന ഒന്നാം ലോകമഹായുദ്ധത്തിനൊടുവില്‍ വെഴ്സായ് ഉടമ്പടിയില്‍ക്കൂടി ജര്‍മ്മനി സഖ്യകക്ഷികളുടെ മുന്‍പില്‍ കീഴടങ്ങിയ ചരിത്രം നാം മനസ്സിലാക്കി. ഒന്നാം ലോകമഹായുദ്ധത്തില്‍ സഖ്യകക്ഷികളോട് പരാജയപ്പെട്ട ജര്‍മ്മനിക്ക് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചു. ദശലക്ഷക്കണക്കിനാളുകള്‍ക്ക് ജീവഹാനിയും, ഭൂനഷ്ടവുമുണ്ടായി. സമ്പദ്ഘടന തകര്‍ന്നു. എന്നാല്‍, 14 വര്‍ഷത്തിനുശേഷം 1933 ജനുവരിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ നാസി പാര്‍ട്ടി അധികാരത്തില്‍ വന്നതോടെ, വെറും ആറു വര്‍ഷത്തിനുള്ളില്‍ ജര്‍മ്മനി സാമ്പത്തികവും സൈനികവുമായി വന്‍ശക്തിയായി മാറി. ഫ്യൂറര്‍ (നേതാവ്) എന്നത് ഹിറ്റ്‌ലറുടെ ജനപ്രിയ പേരായി മാറി. 20 വര്‍ഷം മുന്‍പ് വെഴ്സായ് ഉടമ്പടിയില്‍ക്കൂടി ലോകത്തിനു മുന്‍പില്‍ നേരിട്ട നാണക്കേടില്‍നിന്ന് മോചനം നേടാന്‍ കഴിഞ്ഞുവെന്നു മാത്രമല്ല, ലോകത്തെ ഏതൊരു രാജ്യത്തെയും നേരിടാന്‍ ശക്തിയുള്ള രാജ്യമായി ഹിറ്റ്‌ലറുടെ ജര്‍മ്മനി വളര്‍ന്നു. വെഴ്സായ് ഉടമ്പടിയുടെ ഏകപക്ഷീയമായ വ്യവസ്ഥകളില്‍ ഒന്നായിരുന്ന നിരായുധീകരണത്തില്‍നിന്നു ഹിറ്റ്‌ലര്‍ പിന്മാറുകയും വ്യോമാസേനയെയും നാവീകസേനയെയും ശക്തമാക്കുകയും ചെയ്തു. അമേരിക്കയ്ക്കും റഷ്യയ്ക്കും അണുബോംബ് നിര്‍മ്മിക്കാന്‍ അവകാശമുണ്ടായിരിക്കെ, ഒരു വിമാനംപോലും പറപ്പിക്കാനുള്ള അവകാശം ജര്‍മ്മനിക്ക് ഇല്ലായിരുന്നു. അനീതിനിറഞ്ഞ 'ഫ്രീമേസണ്‍' ഉടമ്പടിയെ തള്ളിക്കളയാന്‍ തയ്യാറായ ഹിറ്റ്‌ലറെ യഥാര്‍ത്ഥത്തില്‍ അവര്‍ ഭയപ്പെട്ടു. ഇതാണ് ഫ്രീമേസണുകളെ ഹിറ്റ്‌ലര്‍ക്കെതിരേ തിരിയാന്‍ പ്രേരിപ്പിച്ച വികാരം.

സ്വന്തം രാജ്യത്ത് അറുപതുലക്ഷം യെഹൂദരെ കൊന്ന ഭീകരനാണ് സ്റ്റാലിനെന്നു നമുക്കറിയാം. ഈ നരകസന്തതിക്ക് യെഹൂദരോടും ക്രിസ്ത്യാനികളോടുമുള്ള വിദ്വേഷം കുപ്രസിദ്ധവുമാണ്. ഹിറ്റ്‌ലര്‍ മരണമടഞ്ഞതോടെ സ്റ്റാലിന്റെ താണ്ഡവമാണ് ജര്‍മ്മനിയില്‍ അരങ്ങേറിയത്. യെഹൂദരെ പാര്‍പ്പിച്ചിരുന്ന കരുതല്‍ത്തടങ്കലുകള്‍ 'കോണ്‍സന്‍ട്രേഷന്‍' ക്യാമ്പുകളും ഗ്യാസ്ചേമ്പറുകളും ആക്കിയത് ജോസഫ് സ്റ്റാലിന്‍ എന്ന നരകസന്തതിയാണ്. കള്ളക്കഥകളെ ചോദ്യംചെയ്യാന്‍ ഹിറ്റ്‌ലറോ അനുയായികളോ ശേഷിക്കാത്തതുകൊണ്ട് കള്ളക്കഥകള്‍ക്കു ചരിത്രസത്യങ്ങളുടെ പരിവേഷം ലഭിച്ചു. ആരാലും ചോദ്യംചെയ്യപ്പെടാതെ, അസത്യങ്ങള്‍ തലമുറകളിലേക്കു പകരപ്പെട്ടപ്പോള്‍, ക്രൂരതയുടെ പര്യായമായി ഹിറ്റ്‌ലര്‍ പരിഹസിക്കപ്പെടുകയും സ്റ്റാലിന്‍ എന്ന നരാധമന്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു! ഇതാണ് 'ഫ്രീമേസണ്‍' പൈശാചികതയുടെ നേര്‍ചിത്രം! ചരിത്രം രചിക്കാനും ചരിത്രം തിരുത്താനും ശേഷിയുള്ള നിഗൂഢസംഘമാണ് ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റികള്‍! 

മൂന്നാം ലോകമഹായുദ്ധം തുടങ്ങാന്‍ ഒരു ഉന്നതന്റെ മരണം അനിവാര്യം!

ചരിത്രം ആവര്‍ത്തിക്കണമെങ്കില്‍ ഒരു ഉന്നതന്‍ മരിക്കണം! അത് ആരുമാകാം! എന്നാല്‍, ഘാതകര്‍ 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘമായിരിക്കും! ട്രംപിനെ വധിക്കുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത ഇറാനിയന്‍ സൈനികോദ്യോഗസ്ഥന്റെ നടപടിയെ ഗൗരവമായി കാണുന്നില്ലെങ്കിലും, ചില നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുവെന്നതിന്റെ അടയാളങ്ങള്‍ അരങ്ങത്തു കണ്ടുതുടങ്ങിയിരിക്കുന്നു. ഈ ലോകത്തു ജീവിക്കുന്ന ഏതൊരു ഇസ്ലാമിന്റെയും പൊതുവികാരമായി മാത്രമേ ഇറാനിയന്‍ സൈനികോദ്യോഗസ്ഥന്റെ കൊലവിളിയെ മനോവ കാണുന്നുള്ളു. എന്നാല്‍, ട്രംപിനെ വധിച്ച്‌ ഇറാന്റെ അകൗണ്ടില്‍ എഴുതിച്ചേര്‍ക്കാന്‍ 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘം നീക്കം തുടങ്ങിയതിന്റെ അടയാളമാണ് 'നാന്‍സി പെലോസി' എന്ന അഭിസാരികയുടെ നടപടിയിലൂടെ നാം കണ്ടത്.

'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘങ്ങളുടെ നിയന്ത്രത്തിലുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ എല്ലാ രാജ്യങ്ങളിലും സജ്ജീവമാണ്. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള NGO കളും ഇവരുടെ പിണിയാളുകളായി രംഗത്തുണ്ട്. ഫ്രീമേസണ്‍ സംഘത്തിന്റെ അമേരിക്കയിലെ രാഷ്ട്രീയപ്രസ്ഥാനമാണ് 'ഡെമോക്രാറ്റുകള്‍'! ഒബാമയും ഹിലാരി ക്ലിന്റണും അടങ്ങുന്ന പൈശാചിക വ്യക്തികളാണ് ഇവരുടെ രാഷ്ട്രീയമുഖം! ഹോളിവുഡിലെ വ്യഭിചാരിണികളും സ്വവര്‍ഗ്ഗഭോഗികളുമാണ് ഡെമോക്രാറ്റുകളുടെ അണികള്‍! ഇവരെല്ലാം ട്രംപിന്റെ മരണം ആഗ്രഹിക്കുന്നവരാണ്. ഇവിടെയാണ്‌ നാന്‍സി പെലോസി എന്ന കുപ്രസിദ്ധ വേശ്യയുടെ നടപടി ശ്രദ്ധേയമാകുന്നത്. ഖുദ്‌സ് സേനാ തലവന്‍ ഖാസിം സുലൈമാനിയെ വധിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എടുത്ത തീരുമാനത്തിനെതിരേ തെരുവുപട്ടിയെപ്പോലെ കുരചുചാടിയത് മലദ്വാര ആക്ടിവിസ്റ്റുകൂടിയായ നാന്‍സി പെലോസി ആയിരുന്നു. സ്വവര്‍ഗ്ഗഭോഗികള്‍ക്കുവേണ്ടിയുള്ള മുറവിളികള്‍ക്കു മനോവ നല്‍കുന്ന വിശേഷണം മലദ്വാര ആക്ടിവിസം' എന്നാണ്. യുഎസ് കോണ്‍ഗ്രസിന്റെ പ്രതിനിധി സഭാ സ്പീക്കര്‍കൂടിയായ നാന്‍സി പെലോസിയുടെ പുലയാട്ടുകള്‍ അമേരിക്കയില്‍ കുപ്രസിദ്ധമാണ്. ട്രംപിനെതിരേ കുരയ്ക്കുന്ന സ്വൈരിണീപുത്രിമാരില്‍ പ്രധാനിയും ഇവള്‍തന്നെ!

ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ 'ഫ്രീമേസണുകള്‍' നിയോഗിച്ചത് നാന്‍സി പെലോസി യെയായിരുന്നുവെന്ന് നമുക്കറിയാം. അമേരിക്കയിലെ മാന്യന്മാരായ സാധാരണക്കാര്‍ക്കിടയില്‍ ട്രംപ് അനുദിനം പ്രിയങ്കരനായി മാറിക്കൊണ്ടിരിക്കുന്നത് 'ഫ്രീമേസണ്‍' പ്രസ്ഥാനക്കാരെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. ആക്ടിവിസ്റ്റുകള്‍ക്ക് നമ്മുടെ നാട്ടിലെ സാധാരണക്കാരുടെയിടയിലുള്ളതുപോലെ പട്ടിത്തീട്ടത്തിന്റെ വിലയാണ് അമേരിക്കയിലും മറ്റെവിടെയുമുള്ളു. 'ഫ്രീമേസണ്‍' മാധ്യമങ്ങളില്‍ അവസരം ലഭിക്കുന്നതുകൊണ്ട് ഇവര്‍ തങ്ങളെത്തന്നെ വലിയ 'സംഭവമായി' പരിഗണിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം. കേരളത്തിലെ ആക്ടിവിസ്റ്റുകള്‍ ഒരു തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍, തങ്ങള്‍ക്കു സ്വന്തം ഭവനത്തില്‍നിന്നുപോലും ആരുടേയും പിന്തുണയില്ലെന്നു ബോദ്ധ്യപ്പെടും.

വിഷയത്തിലേക്കു മടങ്ങിവരാം. ഇംപീച്ചുമെന്റിനു പിന്നാലെ, യുദ്ധപ്രഖ്യാപനത്തിനുള്ള ട്രംപിന്റെ അധികാരം വെട്ടിക്കുറച്ച നടപടിയിലൂടെ 'ഫ്രീമേസണുകളെ' തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞുവെങ്കിലും, രാജ്യസ്നേഹികളായ സാധാരണക്കാരുടെയിടയില്‍ ഡെമോക്രാറ്റുകള്‍ ഒറ്റപ്പെട്ടുകഴിഞ്ഞു. ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ളതും നാന്‍സി പെലോസി സ്പീക്കര്‍ പദവി വഹിക്കുന്നതുമായ പ്രതിനിധിസഭയാണ് ട്രംപിന്റെ അധികാരത്തില്‍ കടന്നുകയറ്റം നടത്തിയത്. അധികാരങ്ങള്‍ ഓരോന്നും ഇല്ലാതാക്കിക്കൊണ്ട് നടത്തുന്ന നീക്കങ്ങള്‍ക്കു പിന്നില്‍ ട്രംപിനെ വധിക്കാനുള്ള അജണ്ടയുണ്ടോയെന്നു സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ഒരുകാര്യം വ്യക്തമാണ്; രണ്ടു ലോകമഹായുദ്ധങ്ങളും വ്യക്തികളെ ലക്ഷ്യമിട്ടാണ് ആരംഭിച്ചത്. രണ്ടു വധവും ആസൂത്രണംചെയ്തത് നടപ്പാക്കിയത് 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘങ്ങളായിരുന്നു എന്നതും ചരിത്രസത്യമായി നിലനില്‍ക്കുന്നു! ആയതിനാല്‍, ട്രംപ് സൂക്ഷിക്കേണ്ടത് ഇസ്ലാമിസ്റ്റുകളെ മാത്രമല്ല, ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി സംഘത്തെയും സൂക്ഷിക്കണം.

സ്വവര്‍ഗ്ഗഭോഗികള്‍, ഭ്രൂണഹത്യ ചെയ്യുന്നവര്‍, ബ്ലാക്ക് മാസ് നടത്തുന്നവര്‍, പുരുഷവിദ്ധ്വേഷികള്‍, വിവാഹവിരുദ്ധര്‍, മയക്കുമരുന്ന് ലോബികള്‍, ഇസ്ലാമികരാജ്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ എന്നിങ്ങനെ എല്ലാ അലവലാതികളും ട്രംപിന്റെ മരണം കൊതിക്കുന്നു! വാലിനു തീപിടിച്ച അവസ്ഥയിലാണ് പിശാചും അവന്റെ അനുചരന്മാരും!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3723 views

LOG IN

Lost your password?

SIGN UP

LOST PASSWORD