ഇസ്ലാമിക സംവാദം

'ഇമ്മിണി വലിയ' മുഹമ്മദും ഇത്തിരിപ്പോന്ന അല്ലാഹുവും!

Print By
about

ആമുഖമായി: കേരളത്തിന് അകത്തും പുറത്തുമായി ക്രിസ്തീയതയെ ദുഷിച്ചുകൊണ്ട് ചില 'വ്യാജപ്രവാചകന്മാര്‍' ഇസ്ലാമിന്റെ പേരില്‍ ഇറങ്ങിയിട്ടുണ്ട്. ക്രൈസ്തവരായിട്ടും അജ്ഞതയില്‍ കഴിയുന്ന പലരെയും ഇവര്‍ തങ്ങളുടെ ഇരകളാക്കിക്കൊണ്ടിരിക്കുന്നു. ക്രിസ്ത്യന്‍-ഇസ്ലാം സ്നേഹസംവാദം എന്നപേരില്‍ ഇവര്‍ നടത്തുന്ന ഗൂഢനീക്കങ്ങള്‍ മനോവ ഗൌരവത്തോടെ കാണുന്നു. ചില കത്തോലിക്ക വൈദീകരുമായി സംവാദം നടന്നത് 'യൂടൂബില്‍' കണ്ടപ്പോള്‍ വേദന തോന്നി. ഇസ്ലാമിന്റെ മുന്നില്‍ പതറുന്ന ഈ വൈദീകര്‍ ക്രൈസ്തവരുടെ മുഴുവന്‍ പ്രതിനിധികളാണെങ്കില്‍ ഈ സംഭവം ഗുരുതരമാണ്. ആയതിനാല്‍, ഇസ്ലാം ഉയര്‍ത്തുന്ന വാദങ്ങള്‍ക്ക് ബൈബിളിന്റെയും 'ഖുര്‍ആന്റെ'യും മറ്റു ചരിത്രങ്ങളുടെയും വെളിച്ചത്തില്‍ മനോവ ഉത്തരം നല്‍കുകയാണ്. ഇത് ഈ കാലഘട്ടത്തിനുവേണ്ടി ഒരു പരമ്പരയായി ആരംഭിക്കുന്നു. അപ്പനെ ആക്ഷേപിക്കുന്നത് നോക്കിനില്‍ക്കണമെങ്കില്‍ അവന്‍ 'ജാരസന്തതി' ആയിരിക്കണം! വായനക്കാര്‍ ഇതു പ്രചരിപ്പിച്ച് ഈ ശുശ്രൂഷയില്‍ പങ്കുചേരുക!

അല്ലാഹു വലിയവനാണെന്നു കൂടെക്കൂടെ പറയുന്നുവെങ്കിലും, മുഹമ്മദിനെ അല്ലാഹുവിനേക്കാള്‍ വലിയവനാക്കാനും അപ്രമാധിത്യമുള്ള അധികാരിയായി ചിത്രീകരിക്കുവാനും 'ഖുര്‍ആന്‍' കിണഞ്ഞു ശ്രമിക്കുന്നുണ്ട്. ഖുര്‍ആനിലെ പല ആയത്തുകളും ശ്രദ്ധയോടെ വായിക്കുമ്പോള്‍ ഇതു മനസ്സിലാകും. ഈ 'കുതന്ത്ര'ങ്ങളെ ആരും എതിര്‍ക്കാതിരിക്കാന്‍ മുഹമ്മദും അനുയായികളും പ്രചരിപ്പിച്ച കെട്ടുകഥയാണ് ഖുര്‍ആന്‍ 'മലക്ക്'(മാലാഖ) നല്‍കിയതാണെന്ന പ്രഖ്യാപനം! അന്ധമായ ഇസ്ലാം വിശ്വാസത്തില്‍ നിന്നുകൊണ്ടല്ലാതെ ഖുര്‍ആന്‍ പരിശോധിച്ചാല്‍ അതു മുഹമ്മദിന്റെ മരണത്തിനുശേഷം രചിക്കപ്പെട്ടതാണെന്നു വ്യക്തമാകും.!

മുഹമ്മദില്‍നിന്നു ലഭിച്ച ചില ആശയങ്ങളുടെ അടിസ്ഥാനത്തില്‍ പിന്നീടുവന്ന അനുയായികളാണ് ഖുര്‍ആന്റെ നിര്‍മ്മാതാക്കള്‍! എന്നാല്‍, അടിസ്ഥാനപരമായി ചില കുറിപ്പുകള്‍ അടങ്ങുന്ന ഗ്രന്ഥം മുഹമ്മദിന്റെ പക്കല്‍ ഉണ്ടായിരുന്നു. ഇതു സിറിയയില്‍ കച്ചവടത്തിനുപോയ നാളുകളില്‍, നേതൃത്വത്തോട് ഇടഞ്ഞുനിന്ന ചില ക്രൈസ്തവരില്‍നിന്നു ലഭിച്ചതാണ്! ഇതിന്റെ സത്യം അറിയണമെങ്കില്‍ 'മീനാ'യിലെ പിശാചിന്റെ പ്രതീകത്തിനു നേരെയുള്ള കല്ലേറിന്റെ ചരിത്രം പഠിച്ചാല്‍ മതി.

ഇതു വ്യക്തമാക്കുന്നതിനു മുന്‍പ്, ഖുര്‍ആനും ഇസ്ലാമുംചേര്‍ന്ന് വികൃതമാക്കിയ ചരിത്രസത്യങ്ങളുടെ യാഥാര്‍ത്ഥ്യം അറിഞ്ഞിരിക്കുന്നതു നല്ലതാണ്. വ്യക്തമായി കുറിച്ചുവച്ചിട്ടുള്ള സത്യങ്ങള്‍ക്കുനേരെ പിടിച്ച അസത്യത്തിന്റെ കണ്ണാടിയാണ് ഖുര്‍ആന്‍! അസത്യത്തെ സത്യമാക്കി പ്രചരിപ്പിക്കാനായുള്ള മുന്‍കരുതലായി ചില വിദ്യകള്‍ മുന്‍കൂട്ടി ഒരുക്കുകയും ചെയ്തു!

അതിനായി മുഹമ്മദിനുമുന്‍പ് ഉണ്ടായിരുന്ന മതങ്ങളായ യെഹൂദരെയും ക്രൈസ്തവരെയും കള്ളന്മാരാക്കി ചിത്രീകരിച്ചു. അവരെല്ലാം ദൈവ നിഷേധികളാണെന്നാണ് അന്നും ഇന്നും ഇസ്ലാമിന്റെ പ്രചരണം! ആദ്യകാലങ്ങളിലൊന്നും മറ്റു മതഗ്രന്ഥങ്ങള്‍ പഠിക്കാനോ അവരുമായി സംസര്‍ഗ്ഗത്തിലേര്‍പ്പെടാനോ മുഹമ്മദീയരെ അനുവദിച്ചിരുന്നില്ല. ഖുര്‍ആന്‍ രചനയോടൊപ്പം തന്നെ സ്വന്തം ആശയങ്ങള്‍ നിറച്ച് ബൈബിള്‍ രചനയും അവര്‍ നടത്തി. ഇതാണ് യഥാര്‍ത്ഥ ബൈബിള്‍ എന്ന് കാട്ടറബികളെ തെറ്റിദ്ധരിപ്പിച്ചു. ഇന്നും ഈ പ്രചരണം തുടരുന്നു. 'കണ്ടവന്‍ അവിടെ നില്‍ക്ക്; കേട്ട ഞാന്‍ പറയാം' എന്നു പറയുന്നപോലെ, യേഹ്ശുവായോടൊപ്പം ജീവിച്ച് കേട്ടും കണ്ടും തൊട്ടും അനുഭവിച്ചറിഞ്ഞ അപ്പസ്തോലന്മാരുടെ വാക്കുകളെ 600 വര്‍ഷങ്ങള്‍ക്കുശേഷം 'സ്വയംപ്രഖ്യാപിത' പ്രവാചകനായി അവതരിച്ചവന്‍ കള്ളമെന്നു പറയുന്നു. ആരാണു കള്ളനെന്ന് നമുക്കു കണ്ടെത്താം! 

ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ എഴുതപ്പെട്ട ചരിത്രം തിരുത്തിപ്പറയുമ്പോള്‍ ആധികാരികതയുണ്ടാക്കുക എന്നതാണ്, ഖുര്‍ആന്‍ സ്വര്‍ഗ്ഗത്തില്‍നിന്നും 'മലക്ക്' കൊടുത്തതാണെന്ന വ്യാജപ്രചരണത്തിലൂടെ ലക്ഷ്യമിട്ടത്!

ദൈവസ്നേഹത്തിന്റെ ദൂതുമായിവന്ന് കുരിശുമരണത്തിലൂടെ മാനവകുലത്തെ ദൈവവുമായി അനുരജ്ഞനപ്പെടുത്തി പിതാവിന്റെ ഇഷടം നിറവേറ്റിയ ക്രിസ്തു, സാത്താന്റെ ഏറ്റവും വലിയ ശത്രുവാണ്. അതിനാല്‍, മനുഷ്യരെ ഈ രക്ഷയില്‍നിന്ന് അകറ്റാന്‍ ആറാം നൂറ്റാണ്ടില്‍ സാത്താന്‍ കൊണ്ടുവന്ന നാശത്തിന്റെ സന്ദേശമാണ് ഇസ്ലാം മതവും ഖുര്‍ആനും! അസത്യം സത്യമാക്കി മാറ്റണമെങ്കില്‍, നിലവിലുള്ള സത്യങ്ങളെ ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. അതിനുവേണ്ടിയാണ് ചരിത്രത്തെ തെറ്റായി പ്രചരിപ്പിക്കുകയും യേഹ്ശുവായുടെ മരണത്തെ വ്യക്തമാക്കുന്ന സാക്ഷികളുടെ മൊഴിയെ അസത്യമെന്നു പ്രചരിപ്പിക്കുകയും ചെയ്യുന്നത്. ക്രിസ്തുവിനും നൂറ്റാണ്ടുകള്‍ക്കുമുന്‍പ് എഴുതപ്പെട്ട യഹൂദ നിയമങ്ങളും ആദ്യനൂറ്റാണ്ടില്‍ രചിക്കപ്പെട്ട സുവിശേഷങ്ങളും കയ്യെഴുത്തു പ്രതിയായിതന്നെ ഇന്നും നിലവിലുണ്ട്. 

എന്നാല്‍, ഇസ്ലാമിന് മലക്കു കൊടുത്തെന്ന് വ്യാജമായി പ്രചരിപ്പിക്കുന്ന ഖുര്‍ആനോ ആദ്യമായി എഴുതപ്പെട്ട 'ഖുര്‍ആന്‍' മൂലങ്ങളോ ഭൂമിയില്‍ എവിടെയുമില്ല. ആറാം നൂറ്റാണ്ടിലെ ഈ പുസ്തകങ്ങള്‍ വായിച്ചാല്‍ ഇസ്ലാംമതം ചവറ്റുകൊട്ടയില്‍ എറിയപ്പെടും എന്നത് അവര്‍ക്കറിയാം. ഇന്നു പ്രചരിപ്പിക്കുന്നവ കാലാകാലങ്ങളില്‍ എഴുതിയുണ്ടാക്കിയ പുസ്തകത്തിന്റെ നാലു വിവര്‍ത്തനങ്ങളാണ്. അതു നാലും നാലു രീതിയില്‍ രചിക്കപ്പെട്ടതിനാല്‍ ഇവര്‍ പരസ്പരം കൊന്നുകൊണ്ട് മുന്നേറുന്നു. ബൈബിള്‍ വ്യാഖ്യാനത്തില്‍ പല വിഭാഗങ്ങള്‍ക്കും വ്യത്യസ്ഥമായ കാഴ്ച്ചപ്പാടുകള്‍ ഉണ്ടെങ്കിലും ക്രിസ്തുവിലൂടെയുള്ള രക്ഷയെക്കുറിച്ച് യാതൊരു തര്‍ക്കവുമില്ലെന്നു മാത്രമല്ല, ആശയപരമായ വാഗ്വാദങ്ങളല്ലാതെ ആരും ആരെയും കൊന്നതായി ചരിത്രമില്ല.

ആദംമുതല്‍ മുഹമ്മദിനു മുന്‍പുവരെയുള്ള എല്ലാവരുടെയും ചരിത്രം ഇയാള്‍ തിരുത്തി. ഭാര്യമാരെയും മക്കളെയുംപോലും മാറ്റിയാണ്  മുഹമ്മദ് അവതരിപ്പിച്ചത്. ഇതു  സ്ഥിരീകരിക്കാനായി മുന്‍കാല ചരിത്രമെഴുത്തുകാരെ ഒന്നടങ്കം കള്ളന്മാരാക്കുകയും ചെയ്തു. യഹൂദരെക്കുറിച്ചുള്ള മുഹമ്മദിന്റെ വാക്കുകളും യഥാര്‍ത്ഥ സത്യവും നമുക്കുനോക്കാം.

"തീര്‍ച്ചയായും മനുഷ്യരില്‍  അധികപേരും ധിക്കാരികളാകുന്നു. അല്ലാഹുവിന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ് എന്ന് യഹൂദന്മാര്‍ പറഞ്ഞു അവരുടെ കൈകള്‍ ബന്ധിതമാകട്ടെ. അവര്‍ പറഞ്ഞ വാക്ക് കാരണം അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. അല്ല,  അവന്റെ ഇരു കൈകളും നിവര്‍ത്തപ്പെട്ടവയാകുന്നു. അവന്‍ എങ്ങനെ  ഉദ്ദേശിക്കുന്നുവോ അങ്ങനെ ചെലവഴിക്കുന്നു. നിനക്ക് നിന്റെ രക്ഷിതാവിങ്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശം അവരില്‍ അധികംപേര്‍ക്കും ധിക്കാരവും അവിശ്വാസവും  വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും. അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ  നാളുവരെ ശത്രുതയും വിദ്വേഷവും നാം ഇട്ടുകൊടുത്തിരിക്കുകയാണ്‌. അവര്‍ യുദ്ധത്തിന്  തീ കൊളുത്തുമ്പോഴെല്ലാം അല്ലാഹു അത് കെടുത്തിക്കളയുന്നു. അവര്‍ നാട്ടില്‍  കുഴപ്പമുണ്ടാക്കുവാന്‍വേണ്ടി ശ്രമിക്കുകയാണ്‌. കുഴപ്പക്കാരെ അല്ലാഹു  ഇഷ്ടപ്പെടുന്നില്ല" 

ഈ ലോകത്ത് ജീവിക്കുന്ന എതൊരുവനും അറിയാവുന്ന കാര്യമാണ് ആരാണ് കുഴപ്പക്കാരെന്ന്‍! യഹൂദന്‍ ഏതെങ്കിലും രാജ്യത്ത് പ്രശനമുണ്ടാക്കാന്‍ പോകുന്നില്ല. അവരുടെ മുതുകത്തു കയറി രാജ്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരെയാണ് അവര്‍ എതിര്‍ക്കുന്നത്. മാത്രവുമല്ല, ഇത്രമാത്രം നീതി നിഷേധിക്കപ്പെട്ടവരും പീഢിപ്പിക്കപ്പെട്ടവരുമായ മറ്റൊരു ജനത ഉണ്ടാകില്ല. ലോകത്തിലെ കുഴപ്പക്കാരായ യഹൂദരെ ചുട്ടുകരിക്കാന്‍ ഇസ്ലാമിന്റെ ആവിര്‍ഭാവം മുതല്‍ ശ്രമിക്കുന്നതല്ലെ? 152 കോടി മുസ്ലിങ്ങളും, കൂട്ടത്തില്‍ ലോക കമ്മ്യൂണിസവും ഒറ്റക്കെട്ടായി പോരാടുന്നത്; വെറും ഒരുകോടിനാല്‍പ്പതുലക്ഷം ആളുകളോടാണെന്ന് ഓര്‍ക്കണം.

യഹൂദനെതിരെയുള്ള ഇസ്ലാമിന്‍റെ പോരാട്ടം ഒരു നാടകം മാത്രമാണ്. ഇവരുടെ യഥാര്‍ത്ഥ ലക്ഷ്യം ക്രൈസ്തവരാണ്. ക്രിസ്തുവിന്റെ ദൈവത്വവും പാപപരിഹാര ബലിയും നിഷേധിക്കുകയെന്ന ലക്ഷ്യത്തിനിടയില്‍ ചരിത്രത്തെ വളച്ചൊടിക്കാന്‍ യഹൂദരെ എതിര്‍ക്കേണ്ടത് അനിവാര്യമായിവന്നു. യഹൂദ പാരമ്പര്യത്തില്‍നിന്നാണല്ലോ ക്രിസ്തീയതയുടെ ആവിര്‍ഭാവം! യഹൂദരെ അംഗീകരിച്ചാല്‍ ചരിത്രം തിരുത്തിയതിന് മുഹമ്മദും ഇസ്ലാമും പ്രതിക്കൂട്ടിലാകും. ഇതു മുന്നില്‍ കണ്ടാണ് ക്രിസ്തീയതയോടൊപ്പം യഹൂദരെയും ഇവര്‍ എതിര്‍ക്കുന്നത്!

ചരിത്രം തിരുത്തിയതിന്റെ നാള്‍വഴികള്‍!

ചരിത്രത്തിനു നേരെപിടിച്ച 'വക്രിച്ച' ഒരു കണ്ണാടിയാണ് ഖുര്‍ആന്‍! ചരിത്രത്തെയും പാരമ്പര്യങ്ങളെയും വിപരീതമായി ചിത്രീകരിച്ചിരിക്കുന്നത് ഇതിലുടനീളം കാണാം! അവ മുഴുവന്‍ എഴുതണമെങ്കില്‍ ഖുര്‍ആന്‍ അപ്പാടെ പകര്‍ത്തി എഴുതേണ്ടിവരും. എങ്കിലും ഏറ്റവും പ്രധാനമായ ചിലത് കുറിക്കാതെ വയ്യ!

അബ്രാഹത്തിന്റെ യഥാര്‍ത്ഥ ഭാര്യ 'സാറാ'യാണെന്നും അവളുടെ പുത്രന്‍ ഇസഹാക്കാണെന്നും ഈ ഇസഹാക്കിനെയാണ് യാഹ്‌വെയുടെ ആവശ്യപ്രകാരം ബലിയര്‍പ്പിക്കാന്‍ കൊണ്ടുപോയതെന്നുമുള്ള സത്യം യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും ചരിത്രം പഠിച്ചിട്ടുള്ള ഏവര്‍ക്കും അറിയാം. എന്നാല്‍, മുഹമ്മദ് പഠിപ്പിച്ച ചരിത്രത്തില്‍ അബ്രാഹത്തെ ഇബ്രാഹീം ആക്കിയപ്പോള്‍ യഥാര്‍ത്ഥ ഭാര്യയും പുത്രനും പുറത്തായി! സാറായുടെ ദാസിയായ ഈജിപ്തുകാരി അടിമയെ യഥാര്‍ത്ഥ ഭാര്യയാക്കി മാറ്റിയതിനു പിന്നില്‍ ഒരു ഗൂഢലക്ഷ്യമുണ്ട്. കാരണം, ഈ അടിമസ്ത്രീയുടെ തലമുറയില്‍ ജനിച്ചവനാണ് മുഹമ്മദെന്നു പറയപ്പെടുന്നു. മുഹമ്മദിന്റെ വംശാവലി ചരിത്രം മുഹമ്മദിനോ ഈ ലോകത്തുള്ള ആര്‍ക്കെങ്കിലുമോ അറിവുള്ള കാര്യമല്ല. എന്നിരുന്നാലും, ഇസ്മായേലിന്റെ പരമ്പരയില്‍പ്പെട്ട ഒരുവനായി മുഹമ്മദിനെ പരിഗണിക്കപ്പെടുന്നു. അതിനാല്‍ അങ്ങനെതന്നെ പരിഗണിച്ചുകൊണ്ട് നമുക്കു പഠനം തുടരാം. 'ജാരസന്തതി'യെന്ന പേരുദോഷം മാറ്റാന്‍ മുഹമ്മദു കണ്ടെത്തിയ മാര്‍ഗ്ഗമാണ് ഈ ആള്‍മാറാട്ടം! അങ്ങനെ ഇസഹാക്കിനുപകരം 'ഹാഗാര്‍' എന്ന അടിമസ്ത്രീയുടെ പുത്രന്‍ ഇസ്മായില്‍ 'ഒറിജിനല്‍' ആയി. ഒരു നുണ സത്യമാക്കി മാറ്റണമെങ്കില്‍ അതിനു കൂടുതല്‍ പ്രചരണം ആവശ്യമുണ്ടല്ലോ? അതിനായി ഈ സംഭവം ഇസ്ലാമിന്റെ ആഘോഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടതാക്കി. ഈ ആഘോഷമാണ് ബലിപെരുന്നാള്‍! 

പിതാവായ അബ്രാഹം തന്റെ പുത്രന്‍ ഇസഹാക്കിനെ ബലിയര്‍പ്പിക്കാന്‍ തയ്യറായ സംഭവം, വരാനിരിക്കുന്ന വലിയൊരു ബലിയുടെ സൂചനയായിരുന്നു. മനുഷ്യകുലത്തിന്റെമേല്‍ നിലനിന്ന പാപത്തിനുള്ള പരിഹാരബലിയായ കുരിശിലെ ബലിയുടെ പ്രതീകമായിരുന്നു അത്! അന്ന് ഇസഹാക്കിനു പകരമായി ഒരു കുഞ്ഞാടിനെ ദൈവം നല്‍കിയതും ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായ യേഹ്ശുവായെ സൂചിപ്പിക്കുന്നു. 

ഓരോ മനുഷ്യനും അര്‍പ്പിക്കേണ്ടതായ പാപപരിഹാര ബലിക്കു പകരമായി തന്റെ ഏകജാതനായ യേഹ്ശുവായെ ബലിയാക്കി ഈ ലോകത്തെ ദൈവം സ്നേഹിച്ചു. 

ഇതു സാത്താനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഈ ബലിയില്‍ വിശ്വസിച്ച് മാനവകുലം രക്ഷപ്രാപിച്ചാല്‍ തകരുന്നത് സാത്താന്റെ സാമ്രാജ്യമാണ്. അതു സംഭവിക്കാതിരിക്കാന്‍ ശത്രുവായ സാത്താന്‍ തന്ത്രപൂര്‍വ്വം ഒരുക്കിയ കെണിയായിരുന്നു മുഹമ്മദിന്റെ അവതാരവും പ്രവാചകത്വവും! ഈ പരമയാഗത്തെ വിശ്വസിക്കുകവഴി മനുഷ്യന്‍ രക്ഷപ്രാപിക്കാതിരിക്കേണ്ടതിന്, നടക്കാതെപോയ ഒരു ബലിയെ വികലമാക്കി അവതരിപ്പിക്കാന്‍ സാത്താന്‍ അവന്റെ പ്രധാനദൂതനായ മുഹമ്മദിനെ ഉപയോഗിച്ചു. ഇസഹാക്കിനെ ചരിത്രത്തില്‍നിന്നു മാറ്റി പകരം തന്റെ മുതുമുത്തച്ഛനായി കരുതപ്പെടുന്ന ഇസ്മായില്‍ എന്ന 'ജാരസന്തതിയെ' കഥാപാത്രമാക്കി. 

ദൈവവചനം പറയുന്നു: "എന്നാല്‍ , ശാരീരികരീതിയില്‍ ജനിച്ചവന്‍ ആത്മാവിന്റെ ശക്തിയാല്‍ ജനിച്ചവനെ അന്നു പീഡിപ്പിച്ചു. ഇന്നും അതുപോലെതന്നെയാണ്. വിശുദ്ധലിഖിതം എന്താണു പറയുന്നത്? ദാസിയുടെ പുത്രന്‍ സ്വതന്ത്രയുടെ പുത്രനോടൊപ്പം അവകാശിയാകാന്‍ പാടില്ല"(ഗലാ:4;29,30).

ക്രിസ്തുവിനെ ഒരു പ്രവാചകനായി പ്രഖ്യാപിക്കുമ്പോള്‍ കേള്‍വിക്കാര്‍ക്ക് മുഹമ്മദിനെ ഔദാര്യക്കാരനായി തോന്നും. എന്നാല്‍, ഇതിലൂടെ ദൈവത്തെ ആക്ഷേപിക്കുകയാണെന്നു തിരിച്ചറിയണമെങ്കില്‍ ജ്ഞാനം ആവശ്യമാണ്. ആത്മീയ ജ്ഞാനം ഇല്ലാത്ത പലരെയും ഈ തന്ത്രത്തില്‍ കുടുക്കാന്‍ സാത്താനും അനുയായികള്‍ക്കും കഴിഞ്ഞിട്ടുണ്ട്. 

ഈസാനബി മരിച്ചെന്നും ഇല്ലെന്നും ഖുര്‍ആനില്‍!

ഈസാനബി മരിച്ചിട്ടില്ലെന്നു പ്രചരിപ്പിക്കുകയായിരുന്നു മുഹമ്മദിന്റെ ലക്ഷ്യമെങ്കിലും അശ്രദ്ധയിലൂടെ കടന്നുവന്ന ചില 'ആയത്തുകള്‍' ഈ കള്ളത്തരങ്ങള്‍ പൊളിക്കുന്നുണ്ട്. യേഹ്ശുവായെ സൂചിപ്പിക്കാനായി ഖുറാനില്‍ സൃഷ്ടിച്ചെടുത്ത കഥാപാത്രമായിരുന്നു ഈസാനബി! ഖുര്‍ആനിലെ ചില 'ആയത്തുകള്‍' ശ്രദ്ധിക്കുക: "അവര്‍ ഊറ്റംകൊണ്ടു: (ക്രിസ്ത്യാനികള്‍) 'മസീഹ് ഈസബ്നുമര്‍യമിനെ, ദൈവദൂതനെ (മറിയത്തിന്റെ പുത്രനെ) ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു.' സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണ്ടായത്. അദ്ദേഹത്തെക്കുറിച്ച് ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച്, കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ, ഒരറിവുമില്ല. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു"(4:157-159).

അതായത് 'ഈസാനബി'യെ അല്ലാഹു ജീവനോടെ സ്വര്‍ഗ്ഗത്തിലേക്ക് ഉയത്തിയിരിക്കുന്നു. സ്വര്‍ഗ്ഗത്തിലാണെങ്കില്‍ മരണവും ഇല്ല. അതിനാല്‍, ഈസായ്ക്ക് ഇനി മരിക്കാന്‍ സാധ്യമല്ല എന്നുതന്നെ. മാത്രവുമല്ല; യേഹ്ശുവായുടെ മരണത്തിനും സ്വര്‍ഗ്ഗാരോഹണത്തിനുമെല്ലാം സാക്ഷ്യം വഹിച്ച അപ്പസ്തോലന്മാര്‍ ഊഹത്തെ പിന്തുടര്‍ന്നവരും, മുഹമ്മദ് എല്ലാത്തിനും സാക്ഷിയും! 

യേഹ്ശുവായുടെ മരണത്തെ എതിര്‍ക്കാന്‍, ക്രിസ്തുശിഷ്യന്മാരെ മായാദര്‍ശനക്കാരാക്കിയ മുഹമ്മദിന് ഒരു തെറ്റുപറ്റി. ഈസാനബിയുടെ അദ്ഭുത ജനനത്തെക്കുറിച്ച് അറിയിക്കുന്ന ഭാഗത്ത്, മറിയം ബീവിയെ ചിലര്‍ അപകീര്‍ത്തിപ്പെടുത്തുമ്പോള്‍, ശിശുവായ ഈസാ തൊട്ടിലില്‍ കിടന്നു പറയുന്നത് ഖുര്‍ആനില്‍ ഉണ്ട്. ആ ഭാഗം ഒന്നു ശ്രദ്ധിക്കാം: "പിന്നെ ആ ശിശുവിനേയുമെടുത്ത് അവള്‍ സ്വജനത്തിലേക്കു ചെന്നു. അവര്‍ പറയാന്‍ തുടങ്ങി: 'ഓ മര്‍യം, നീ മഹാപാപം ചെയ്തുകളഞ്ഞല്ലോ. ഓ ഹാറൂനിന്‍റെ സോദരീ, നിന്റെ പിതാവ് ദുഷിച്ച മനുഷ്യനായിരുന്നില്ല. മാതാവ് ദുര്‍ന്നടത്തക്കാരിയുമായിരുന്നില്ല.' അപ്പോള്‍ മര്‍യം ശിശുവിനുനേരെ ചൂണ്ടി. ജനം ചോദിച്ചു: 'തൊട്ടിലില്‍ കിടക്കുന്ന ശിശുവിനോട് ഞങ്ങള്‍ സംസാരിക്കുന്നതെങ്ങനെ?' ശിശു പറഞ്ഞു: 'ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. എനിക്കവന്‍ വേദം നല്‍കുകയും എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. എവിടെയായിരിക്കുമ്പോഴും അവന്‍ എന്നെ അനുഗൃഹീതനുമാക്കിയിരിക്കുന്നു. ജീവിച്ചിരിക്കുന്നേടത്തോളം കാലം നമസ്കാരവും സക്കാത്തുമനുഷ്ഠിക്കുവാന്‍ എന്നോട് അനുശാസിച്ചിരിക്കുന്നു. അവന്‍ എന്നെ സ്വമാതാവിനെ നന്നായി പരിചരിക്കുന്നവനുമാക്കിയിരിക്കുന്നു. എന്നെ ക്രൂരനായ ദുഷ്ടനാക്കിയിട്ടില്ല. എന്റെ ജനന നാളിലും മരണ നാളിലും ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന നാളിലും എനിക്കു സമാധാനം!"(19: 27-33).

ഇതിന്റെ അര്‍ത്ഥം എന്ത്‌? ഖുര്‍ആനില്‍ ഒരിടത്ത് പറയുന്നു, ഈസാ മരിച്ചിട്ടില്ലെന്ന്‌... മറ്റൊരിടത്തു പറയുന്നു മരിക്കും എന്ന്. ഇനി ഈസാ നബി മരിച്ചിട്ടില്ലെങ്കില്‍ ഖുര്‍ആനിലെ ആയത്ത് (19: 33) തെറ്റാകും. ഈസാ ഇനി വരുന്നത് മരിക്കാന്‍വേണ്ടിയാണോ? ഖുറാനില്‍ പറയുന്ന ഈസാ ഇതുവരെയും വന്നിട്ടില്ല; അവന്‍ വരികയും വധിക്കപ്പെടുകയും ചെയ്യുമെന്നത് മാറ്റമില്ലാത്ത സത്യമാണ്! അവനാണ് വരാനിരിക്കുന്ന എതിര്‍ക്രിസ്തു! അവനെ വധിക്കുന്നതാകട്ടെ, ദൈവംതന്നെയായ യേഹ്ശുവായും!

പ്രവാചകരില്‍ ശ്രേഷ്ഠനായ മോശയുടെ വ്യാജനായി ഖുറാന്‍ പരിചയപ്പെടുത്തുന്ന മൂസാനബിയോടുപോലും 'അല്ലാഹു' പറയുന്നത് മുഹമ്മദിനെ അനുകരിക്കാനാണെന്ന് അയാള്‍ വാദിക്കുന്നു. മാത്രവുമല്ല, മൂസായോട് ബൈബിള്‍ (ഇഞ്ചീല്‍) വായിച്ചു പഠിക്കാനാണ് അല്ലാഹു പറയുന്നത്. ഈ അല്ലാഹു ഒന്നുകില്‍ തമാശക്കാരന്‍, അല്ലെങ്കില്‍ മുഹമ്മദിനേക്കാള്‍ വിവരം കെട്ടവന്‍! മോശതന്നെയാണ് മൂസായെങ്കില്‍, മൂസായ്ക്ക് ബൈബിള്‍ വായിക്കണമെങ്കില്‍ കുറഞ്ഞത് 1200 വര്‍ഷംകൂടി അധികമായി ഈ ഭൂമിയില്‍ ജീവിക്കണമായിരുന്നു. മാത്രവുമല്ല, മൂസായ്ക്ക് മുഹമ്മദിനെ അനുഗമിക്കണമെങ്കില്‍ പിന്നേയും 600 വര്‍ഷംകൂടി ജീവിക്കണം! അല്ലാഹുവിനെ കോമാളിയാക്കാന്‍ ലഭിക്കുന്ന ഒരവസരവും മുഹമ്മദ്‌ പാഴാക്കിയിട്ടില്ല!

ഖുറാനില്‍ അല്ലാഹു മൂസാനബിയോട് പറയുന്ന ഭാഗം ശ്രദ്ധിക്കുക: "അതായത്‌, തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക്‌ കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ(മുഹമ്മദ്‌) പിന്‍പറ്റുന്നവര്‍ക്ക്‌(ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്‌). അവരോട്‌ അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍നിന്ന്‌ അവരെ വിലക്കുകയും ചെയ്യുന്നു"(സുറ: 7: 157). മൂസയുടെ കാലത്ത്‌ ലഭ്യമല്ലാത്ത സുവിശേഷങ്ങളില്‍ മുഹമ്മദിനെ അന്വേഷിക്കാന്‍ പറയാന്‍ മാത്രം വിഡ്ഢിയാണോ അല്ലാഹു? ഈ ഇഞ്ചീലില്‍ മുഹമ്മദിനെക്കുറിച്ച്‌ എന്താണു പറഞ്ഞിരിക്കുന്നത്? യേഹ്ശുവായുടെ ദൈവത്വവും അവിടുത്തെ ബലിയിലൂടെയുള്ള രക്ഷയെയും നിഷേധിക്കുന്നവനെ ബൈബിള്‍ വിളിക്കുന്നത് 'എതിര്‍ക്രിസ്തു' എന്ന പേരിലാണ്! താന്‍ എതിര്‍ക്രിസ്തുവിന്റെ ആളാണെന്ന പ്രഖ്യാപനമാണ് മുഹമ്മദ്‌ ഇവിടെ നടത്തിയിരിക്കുന്നത്. ഇതിലൂടെയെല്ലാം മുഹമ്മദ് വ്യക്തമാക്കുന്നത് ഖുറാനിലുള്ള 'അല്ലാഹു' ദൈവമല്ലെന്നാണ്. ദൈവം മുഹമ്മദിനേക്കാള്‍ ചെറുതാണെന്നു വരുത്താനുള്ള മുഹമ്മദിന്റെ തന്ത്രവും ഇവിടെ കാണാം! 

മുഹമ്മദ് 'പുലി'യാണു കേട്ടോ!

വീര്യമുള്ള ചില പ്രവര്‍ത്തികള്‍ കാണുമ്പോള്‍ മറ്റുള്ളവര്‍ പുകഴ്ത്തിപ്പറയുന്ന ഒരുവാചകമാണ് 'ഇവന്‍ ഒരു പുലിയാണ്' എന്നത്. ചിലപ്പോള്‍ പരിഹാസത്തിനായി ഇങ്ങനെ പ്രയോഗിക്കുന്നവരുമുണ്ട്. എന്നാല്‍, ഞാന്‍ പുലിയാണെന്നു സ്വയം പ്രശംസിച്ച് അപഹാസിതരാകുന്നവരെക്കുറിച്ച് എന്തുപറയാന്‍!? 

സ്വയം പുലിയായി പ്രഖ്യാപിക്കാന്‍ മുഹമ്മദ് കിണഞ്ഞു ശ്രമിക്കുന്നത് ഖുറാനില്‍ വ്യക്തമാണ്. തന്നേക്കാള്‍ വലിയവനായി ആരും ഈ ഭൂമിയില്‍ ജനിച്ചിട്ടില്ലെന്നാണ് ഇയാള്‍ പ്രചരിപ്പിച്ചത്. ചരിത്രത്തെക്കുറിച്ച് അല്‍പമെങ്കിലും ഗ്രാഹ്യമുള്ളവര്‍ക്ക് വ്യക്തമാകുന്ന ചില കാര്യങ്ങളുണ്ട്. മോശപ്രവര്‍ത്തിച്ച അദ്ഭുതങ്ങള്‍ക്ക് കണക്കില്ല. പാറയില്‍നിന്നു ജലം പുറപ്പെടുവിക്കാനും 'മന്നയും കാടപ്പക്ഷി'യേയും വീഴ്ത്താനും ചെങ്കടലിനെ വിഭജിക്കാനും ദൈവം മോശയെ ഉപയോഗിച്ചു. ഏലിയ ആകാശത്തുനിന്ന് അഗ്നിയിറക്കുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും ചെയ്തു! ഏലീഷായും നിരവധി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി ചരിത്രത്തിലും ബൈബിളിലും വെളിപ്പെടുത്തുന്നുണ്ട്.

മരിച്ചവരെ ഉയിര്‍പ്പിച്ചതടക്കം യേഹ്ശുവാ പ്രവര്‍ത്തിച്ച അദ്ഭുതങ്ങള്‍ വിവരിക്കാന്‍ കടലാസും മഷിയും തികയില്ലെന്നാണ് ദൃക്സാക്ഷിയായ യോഹന്നാന്‍ പറയുന്നത്! ക്രിസ്തുവിന്റെ ശിഷ്യന്മാരും ഇത്തരം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, ആറു വയസ്സുകാരി ആയിഷയെയും വൃദ്ധയായ സൌദയെയും അടക്കം പതിമൂന്നു കല്ല്യാണങ്ങള്‍ കഴിക്കുകയും, എണ്ണിയാല്‍ തീരാത്ത യുദ്ധതടവുകാരികളെ 'വെപ്പാട്ടി'കളാക്കുകയും ചെയ്തതല്ലാതെ ഒരു ചെറിയ അദ്ഭുതംപോലും പ്രവര്‍ത്തിക്കാത്ത മുഹമ്മദിനു പ്രവാചകന്മാരോട് അസൂയയും ഈര്‍ഷ്യയുമായിരുന്നു. എല്ലാ പ്രവാചകന്മാരെക്കാളും ശ്രേഷ്ഠന്‍ താനാണെന്നു വരുത്താന്‍ ചില 'നുണകള്‍' ഖുറാനില്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. ഇത്തരം ചില ആയത്തുകളെ ശ്രദ്ധിക്കുക: "പ്രവാചകന്മാരില്‍ നിന്ന്‌ തങ്ങളുടെ കരാര്‍ നാം വാങ്ങിയ സന്ദര്‍ഭം ( ശ്രദ്ധേയമാണ്‌. ) നിന്റെ പക്കല്‍ നിന്നും നൂഹ്‌, ഇബ്രാഹീം, മൂസാ, മര്‍യമിന്റെ മകന്‍ ഈസാ എന്നിവരില്‍ നിന്നും ( നാം കരാര്‍ വാങ്ങിയ സന്ദര്‍ഭം. ) ഗൌരവമുള്ള ഒരു കരാറാണ്‌ അവരില്‍ നിന്നെല്ലാം നാം വാങ്ങിയത്‌. അവന്‌ സത്യവാന്‍മാരോട്‌ അവരുടെ സത്യസന്ധതയെപ്പറ്റി ചോദിക്കുവാന്‍ വേണ്ടിയത്രെ അത്‌. സത്യനിഷേധികള്‍ക്ക്‌ അവന്‍ വേദനയേറിയ ശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു"(സുറ: 33: 7, 8). ഈ സൂക്തത്തില്‍ മറ്റു പ്രവാചകന്മാരുമായി അല്ലാഹു ഉണ്ടാക്കിയ കരാറിനെക്കുറിച്ചു പറയുന്നു. ഓരോ പ്രവാചകനും അവരുടെ വേദഗ്രന്ഥവും നിശ്ചിത കാലാവധി കഴിഞ്ഞാല്‍ അപ്രസക്തമാകും എന്ന് ദൈവം നേരത്തെ തന്നെ അവരുമായി കരാറുറപ്പിച്ചിരുന്നുവെന്നും ആ കരാറിനെയാണിവിടെ സൂചിപ്പിക്കുന്നതെന്നുമാണു വ്യാഖ്യാതാക്കള്‍ പറയുന്നത്. 

മറ്റു നബിമാരെ പറയുന്ന കൂട്ടത്തില്‍ 'നിന്നില്‍നിന്നും' എന്ന് ആദ്യം പറഞ്ഞതുതന്നെ മുഹമ്മദിനു മറ്റു നബിമാരെക്കാള്‍  പ്രാധാന്യമുള്ളതുകൊണ്ടാണെന്നാണു വ്യാഖ്യാനം. താനാണു നബിമാരില്‍ ശ്രേഷ്ഠന്‍ എന്നു  സ്ഥാപിക്കാന്‍ മുഹമ്മദ് നിരവധി കഥകള്‍ മെനഞ്ഞുണ്ടാക്കിയതായി ഹദീസ് ഗ്രന്ഥങ്ങളില്‍  കാണാം. ഏതാനും സാമ്പിളുകള്‍‍ ഇതാ: അബൂ സഇദുല്‍ ഖുദ് രി പറയുന്നു: നബി പറഞ്ഞു; അന്ത്യനാളില്‍ ആദം സന്തതികളുടെ നേതാവ് ഞാനായിരിക്കും. ഞാനതില്‍  അഹങ്കരിക്കുന്നില്ല. എന്റെ കയ്യില്‍ സ്തുതിയുടെ പതാകയുണ്ടായിരിക്കും. അന്ന്  എല്ലാ നബിമാരും എന്റെ കൊടിക്കീഴിലായിരിക്കും. ഭൂമിയില്‍നിന്നും ഏറ്റവും ആദ്യം  പുറത്തു വരുന്നതും ഞാനായിരിക്കും..”(തുര്‍മുദി)

അന്ത്യനാളില്‍ ഞാന്‍ നബിമാരുടെ മുമ്പില്‍ ആയിരിക്കും. അവരുടെ വക്താവും ശുപാര്‍ശകനും ഞാനായിരിക്കും. തെല്ലും അഹങ്കാരമില്ലാതെയാണു ഞാനിതു പറയുന്നത്(തുര്‍മുദി).

അഹങ്കാരമില്ലാത്തവന്റെ 'തള്ള്' എങ്ങനെയുണ്ട്? ഇനിയുമുണ്ട് തള്ളുകള്‍! അബൂ ഹുറൈറ പറയുന്നു: ഒരു സല്‍ക്കാരത്തില്‍ ഞങ്ങള്‍ തിരുമേനിയുടെ കൂടെ പങ്കെടുത്തിരുന്നു. ഒരു ആടിന്റെ കൈക്കുറക് നബിയുടെ മുമ്പില്‍ കൊണ്ടുവെച്ചു. അത് നബിക്ക് വളരെ ഇഷ്ടപ്പെട്ട വിഭവമായിരുന്നു. നബി തന്റെ 'തിരുക്കരം'കൊണ്ട് അതെടുത്തു തിന്നുകൊണ്ടു പറഞ്ഞു: “അന്ത്യനാളില്‍ ഞാന്‍ സര്‍വ്വ മനുഷ്യര്‍ക്കും നേതാവായിരിക്കും. അതു പ്രകടമാക്കുന്നതിന്റെ രൂപം നിങ്ങള്‍ക്കറിയാമോ?..ലോകാരംഭം മുതല്‍ അവസാനം വരെയുള്ള സര്‍വ്വ മനുഷ്യരെയും അല്ലാഹു ഒരു മൈതാനത്തില്‍ ഒരുമിച്ചു കൂട്ടും. നോക്കുന്നവര്‍ക്ക് എല്ലാവരെയും കാണാന്‍ കഴിയും. വിളിക്കുന്നവര്‍ക്ക് എല്ലാവരെയും കേള്‍പ്പിക്കാനും കഴിയും. സൂര്യന്‍ വളരെ അടുത്തായിരിക്കും. വളരെ അസഹനീയമായിരിക്കും അവസ്ഥ. ഈ ഘട്ടത്തില്‍ ആളുകള്‍ അന്യോന്യം പറയും. “എന്തൊരു ദുരിതമാണിത്! അല്ലാഹുവിന്റെ അടുക്കല്‍ ചെന്നു ശുപാര്‍ശ ചെയ്യാന്‍ കഴിയുന്ന ഏതെങ്കിലും ഒരു പുണ്യപുരുഷനെ നമുക്കു സമീപിക്കാം.” ചിലര്‍ പറയും നമ്മുടെ പിതാവായ ആദമിനെ സമീപിക്കാം. അങ്ങനെ അവര്‍ ആദംനബിയുടെ അടുക്കല്‍ ചെന്നു പറയും . “ഓ ആദം! നിങ്ങള്‍ മനുഷ്യവംശത്തിന്റെ പിതാവാണ്. അല്ലാഹു സ്വന്തം കരം കൊണ്ട് അങ്ങയെ സൃഷ്ടിച്ചു. എന്നിട്ട് തന്റെ ആത്മാവിനെ അങ്ങയുടെ ഉള്ളില്‍ നിക്ഷേപിച്ചു. അല്ലാഹുവിന്റെ ആജ്ഞയനുസരിച്ച് മലക്കുകള്‍ അങ്ങയെ നമിച്ചു. അങ്ങയെ അല്ലാഹു സ്വര്‍ഗ്ഗത്തില്‍ അധിവസിപ്പിക്കുകയും ചെയ്തു. അങ്ങ് ഞങ്ങള്‍ക്കുവേണ്ടി അല്ലാഹുവിന്റെ അടുക്കല്‍ ചെന്നു ശുപാര്‍ശ ചെയ്യില്ലേ? ഞങ്ങളുടെ ഈ ദുരിതം അങ്ങു കാണുന്നില്ലേ?”

ഇതിനു മറുപടിയായി ആദം അവരോടു പറയും “വിശ്വസിക്കുക, ഇന്ന് എന്റെ നാഥന്‍ വലിയ കോപത്തിലാണ്. ഇതിനു മുമ്പൊരിക്കലും ഇത്ര കോപം ഉണ്ടായിട്ടില്ല. ഇനിയൊരിക്കലും ഉണ്ടാവുകയുമില്ല. എന്റെ നാഥന്‍ ഒരു മരത്തിനടുത്തു പോകുന്നതില്‍നിന്നും എന്നെ വിലക്കിയിരുന്നു. ഞാനാ വിലക്കു ലംഘിച്ചു. എനിക്ക് എന്റെതായ പ്രശ്നങ്ങളുണ്ട്. നഫ്സീ...നഫ്സീ..നഫ്സീ..അതുകൊണ്ട് നിങ്ങള്‍ മറ്റാരുടെയെങ്കിലും അടുത്ത് പോയി നോക്കൂ.”

പിന്നീടവര്‍ നൂഹ് നബിയുടെ അടുത്തു പോകും....അദ്ദേഹം പറയും “ഇന്ന് എന്റെ നാഥന്‍ വലിയ കോപത്തിലാണ്. ..ഞാന്‍ എന്റെ ജനതക്കെതിരായി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ എന്നെ ശിക്ഷിക്കുമോ എന്നാണെന്റെ പേടി. നഫ്സീ...നഫ്സീ..നഫ്സീ. നിങ്ങള്‍ മറ്റു വല്ലവരെയും സമീപിക്കുക...”പിന്നീടവര്‍ ഇബ്രാഹിം നബിയെ സമീപിക്കും... അദ്ദേഹം പറയും.. എന്റെ നാഥന്‍ ഇന്നു വലിയ കോപത്തിലാണ്. ഞാന്‍ മൂന്നു കളവു പറഞ്ഞിട്ടുണ്ട്. അതിന്റെ പേരില്‍ എനിക്കു ശിക്ഷയുണ്ടാകുമോ എന്ന പേടിയിലാണു ഞാന്‍. നഫ്സീ...നഫ്സീ..നഫ്സീ. നിങ്ങള്‍ മറ്റു വല്ലവരെയും സമീപിക്കൂ...”

പിന്നീടവര്‍ മൂസാനബിയുടെ അടുത്തു ചെല്ലും ... അദ്ദേഹം പറയും “ഞാന്‍ ഒരാളെ കൊല ചെയ്തു പോയിട്ടുണ്ട്. അതിനുള്ള ശിക്ഷ കിട്ടുമോ എന്നതാണെന്റെ പേടി...നഫ്സീ...നഫ്സീ..നഫ്സീ. നിങ്ങള്‍ മറ്റാരെയെങ്കിലും സമീപിക്കൂ..”.തുടര്‍ന്നവര്‍ ഇസാനബിയെ സമീപിക്കും.“ എന്റെ നാഥന്‍ മുമ്പൊരിക്കലുമില്ലാത്ത വിധം കോപത്തിലാണ്. നഫ്സീ...നഫ്സീ..നഫ്സീ. ...”

പിന്നീടവര്‍ എന്റെയടുത്തുവന്ന് ഇങ്ങനെ ബോധിപ്പിക്കും. ഓ മുഹമ്മദ് അങ്ങ് അല്ലാഹുവിന്റെ അന്ത്യദൂതനാണ്. അങ്ങേക്ക് അല്ലാഹു എല്ലാ അനുഗ്രഹങ്ങളും നല്‍കിയിരിക്കുന്നു. അതുകൊണ്ട് അല്ലാഹുവിന്റെ സന്നിധിയില്‍ ചെന്ന് ഞങ്ങള്‍ക്കുവേണ്ടി ശുപാര്‍ശ ചെയ്താലും. ..”

അങ്ങനെ ഞാന്‍ അവിടെനിന്നു പുറപ്പെടും. അര്‍ശിന്റെ താഴെചെന്ന് പ്രപഞ്ചനാഥനു സുജൂദ് ചെയ്യും. അപ്പോള്‍ അല്ലാഹു എന്നെ സ്തുതിക്കുകയും പ്രശംസിക്കുകയും ചെയ്യും. മുമ്പ് ആരുടെയും നേരെ ചൊരിയാത്തത്ര ഹൃദ്യവും മധുരവുമായ പ്രശംസയായിരിക്കും എന്‍റെ നേരെ അല്ലാഹു ചൊരിയുക. അല്ലാഹു പറയും: “ ഓ മുഹമ്മദ്! ശിരസ്സുയര്‍ത്തുക. എന്നിട്ട് ആവശ്യപ്പെടുക. താങ്കളുടെ ആവശ്യം നിറവേറ്റപ്പെടുന്നതാണ്. ശുപാര്‍ശ ചെയ്യുക; അത് അംഗീകരിക്കപ്പെടുന്നതാണ്. ”

അങ്ങനെ ഞാന്‍ ശിരസ്സുയര്‍ത്തും. എന്നിട്ട് ദൈവ സന്നിധിയില്‍ ബോധിപ്പിക്കും. എന്റെ നാഥാ എന്റെ സമുദായത്തിന്റെമേല്‍ നീ കരുണ ചൊരിയേണമേ. അല്ലാഹു നിര്‍ദ്ദേശിക്കും: “ ഓ മുഹമ്മദ്! നിങ്ങളുടെ സമുദായത്തില്‍പെട്ട വിചാരണ വേണ്ടാത്ത ആളുകളെ മുഴുവന്‍ സ്വര്‍ഗ്ഗത്തിന്റെ വലതു കവാടത്തിലൂടെ പ്രവേശിപ്പിച്ചു കൊള്ളുക...”(ബുഖാരി, മുസ്ലിം, ഉദ്ധരിച്ചുകൊണ്ട് തര്‍ഗീബ് രേഖപ്പെടുത്തിയ ഹദീസാണിത്).

"തീര്‍ച്ചയായും അല്ലാഹുവും മലക്കുകളും നബിയുടെമേല്‍ സ്വലാത്തു ചൊല്ലുന്നു. നിങ്ങളും അദ്ദേഹത്തിനു സ്വലാത്തും സലാമും ചൊല്ലുവിന്‍”"(സുറ: 33: 56).

അലി റിപ്പോര്‍ട്ടു ചെയ്യുന്നു: നബി അരുളി: “യാതൊരുവന്റെ അടുത്തുവെച്ച് എന്നെകുറിച്ചു പരാമര്‍ശിക്കപ്പെടുമ്പോള്‍ അവന്‍ എന്റെമേല്‍ സ്വലാത്തു ചൊല്ലുന്നില്ലയോ അവനാണു പിശുക്കന്‍. ”(തുര്‍മുദി)

ഇബ്നു മസൂദ് റിപ്പോറ്ട്ട് ചെയ്യുന്നു: നബി പറഞ്ഞു: “ജനങ്ങളില്‍വെച്ചു ഖിയാമത്തു നാളില്‍ എന്നോട് ഏറ്റവും അടുത്തവന്‍ അവരില്‍ എന്റെ പേരില്‍ കൂടുതല്‍ സ്വലാത്തു ചൊല്ലുന്നവനാണ്. ”(തുര്‍മുദി)

അബൂഹുറൈറയും അബ്ദുല്ലാഹിബ്നു അമ്രും റിപ്പോര്‍ട്ടു ചെയ്യുന്നു: നബി പറഞ്ഞു: “എന്റെ പേരില്‍ ആരെങ്കിലും ഒരു പ്രാവശ്യം സ്വലാത്തു നേര്‍ന്നാല്‍ അല്ലാഹു അവന്റെ പേരില്‍ പത്തു പ്രാവശ്യം സ്വലാത്തു നേരും.” (മുസ്ലിം)

തന്റെ പിന്നാലെ സ്വലാത്തും ചൊല്ലി നടക്കുന്ന ഒരു ഒരു കുട്ടിദൈവമാക്കി മുഹമ്മദ് അല്ലാഹുവിനെ ചെറുതാക്കി. ഇതിന്റെ പ്രതിഫലനം ഇന്നും പ്രകടമായിത്തന്നെ നമ്മുടെ മുന്നില്‍ കാണാം. തഫ്സീറുകളിലും മറ്റും മുഹമ്മദ് എന്നോ നബിയെന്നോ പരാമര്‍ശിക്കുന്നേടത്തെല്ലാം ഈ സ്വലാത്തിന്റെ വചനങ്ങള്‍ അരോചകമാം വിധം തിരുകിച്ചേര്‍ത്തതു ശ്രദ്ധിച്ചിരിക്കുമല്ലോ. നബിയുടെ പേര്‍ എവിടെ കേട്ടാലും മുസ്ലിം വിശ്വാസികള്‍ ഈ സ്വലാത്തു മന്ത്രിക്കുന്നതു കാണാം. മലപ്പുറത്ത് ഒരു സ്ഥലമാണ് ‘സ്വലാത്ത് നഗര്‍’! ഓരോ മാസവും പതിനായിരക്കണക്കിനാളുകള്‍ അവിടെ കൂട്ടമായെത്തി നേരം പുലരുവോളം സ്വലാത്ത് ഉരുവിടുന്നു. ഒന്നിനു പത്തായി അല്ലാഹുവിന്റെ അനുഗ്രഹം കിട്ടുന്ന ഒരു പുണ്യാനുഷ്ഠാനമായി ഈ വ്യക്തിപ്രശംസയെ അവതരിപ്പിച്ച മുഹമ്മദ് ഒരു കൌശലക്കാരന്‍ തന്നെ!

 അബൂ സുഫ്-യാന്‍ തന്റെ വാര്‍ദ്ധക്യകാലത്ത് മക്കളോടൊപ്പം പള്ളിയില്‍ ഇരിക്കുമ്പോള്‍ ബാങ്കു വിളി കേട്ടു. “ അശ് ഹദു അന്‍ ലാ ഇലാഹ ഇല്ലള്ളാ, എന്നതിനുശേഷം, അശ് ഹദു അന്ന മുഹമ്മദന്‍ റസൂലുള്ളാ.. എന്നു കേട്ടപ്പോള്‍ അദ്ദേഹം മക്കളോട് ഇങ്ങനെ പറഞ്ഞതായി ‘നഹ്ജുല്‍ ബലാഗ’ ഉദ്ധരിക്കുന്നു: അവന്‍[മുഹമ്മദ്] അവന്റെ സ്വന്തം പേരു തിരുകിച്ചേര്‍ത്ത സ്ഥലം കണ്ടില്ലേ?...!”  ഇനി പറയുക: മുഹമ്മദൊരു പുലിയല്ലേ?!

ഖുര്‍ആന്‍ കിട്ടിയത് എവിടെനിന്ന്?

മുഹമ്മദും അയാളുടെ അനുയായികളും ഇന്നോളം പറഞ്ഞു പരത്തിയിരിക്കുന്നത്, ഖുറാന്‍ 'ജിബ്രീല്‍ മലക്ക്' കൊടുത്തതാണെന്ന നുണയാണ്. എന്നാല്‍, വാസ്തവം എന്താണെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും. ഇതിന്റെ പിന്നില്‍ വലിയൊരു വഞ്ചനയുടെ ക്രൂരമായ ചരിത്രമുണ്ട്. ഖദീജയുടെ കച്ചവടങ്ങള്‍ നോക്കിനടത്താന്‍ 'സിറിയ'യുമായി ബന്ധപ്പെട്ട് മുഹമ്മദ് ജീവിച്ച കാലത്താണ് ഈ വഞ്ചനയുടെ ആരംഭം!

എഴുത്തും വായനയുമൊന്നും അറിയാത്ത പ്രാകൃതനായ ഒരു മനുഷ്യനായി ജീവിച്ചിരുന്ന മുഹമ്മദിന് ഖദീജയെന്ന (വിധവയും സമ്പന്നയുമായ) സ്ത്രീയിലൂടെ കൈവന്ന സൌഭാഗ്യമായിരുന്നു സമ്പത്ത്! കച്ചവട സംബന്ധമായ കാര്യത്തിന്, സിറിയയിലും മറ്റും ചുറ്റിനടന്നതുവഴി പലരെയും പരിചയപ്പെടാനും ക്രിസ്തീയതയെയും ജൂതമതത്തെയും അറിയാനും ഇടയായി. ക്രിസ്തീയത കാട്ടുതീപോലെ പടരുന്ന കാലമായിരുന്നു അത്. ക്രിസ്തുവിനുശേഷം ഏകദേശം അഞ്ഞൂറോളം വര്‍ഷം പിന്നിട്ടിരുന്നു. അക്കാലത്ത് ക്രിസ്തുമതത്തില്‍ ചില പാഷാണ്ഡതകള്‍ മുളപൊട്ടുകയും പലരും നേതൃത്വവുമായി ഭിന്നിക്കുകയും ചെയ്തു! ഇത്തരത്തില്‍ ഭിന്നിച്ചുനിന്നിരുന്ന ഒരു ക്രിസ്ത്യന്‍ 'പാതിരി'യുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ മുഹമ്മദിനു കഴിഞ്ഞു.

വിശുദ്ധരോടുള്ള ആദരവിനെ ആരാധനയായി പരിഗണിച്ചതും രൂപങ്ങളും പ്രതിമകളുമെല്ലാം സഭകളില്‍ സ്ഥാനം നേടിയതും പലരുടെയും ഇടര്‍ച്ചക്കു കാരണമായി. ചില ആചാരാനുഷ്ഠാനങ്ങള്‍ വിജാതിയരെപ്പോലും നാണിപ്പിക്കുന്നവിധത്തില്‍ ആയപ്പോള്‍ വേറിട്ട ആശയങ്ങളുമായി പലരുമെത്തി. ഏകദൈവ വിശ്വാസത്തിനു വിരുദ്ധമാണ് ഈ നടപടികളെന്നു വാദിച്ചവരില്‍ ഒരുവനായിരുന്നു ഈ പാതിരിയും! ക്രൈസ്തവസഭയിലെ അനാചാരങ്ങളെ മാര്‍ട്ടിന്‍ ലൂഥര്‍ എതിര്‍ത്തതുപോലെ ഇദ്ദേഹവും വേറിട്ട ചിന്തകളുമായി തയ്യാറാക്കിയ ഒരു പുസ്തകം മുഹമ്മദിനെ പരിചയപ്പെടുത്തി. വെറുതെ ഒരു പുസ്തകവുമായി വന്നാല്‍ സ്വീകര്യമാവുകയില്ലെന്ന് ഇവര്‍ക്കറിയാമായിരുന്നു. ഇതിനായി ഇരുവരുംചേര്‍ന്നു തയ്യാറാക്കിയ തിരക്കഥയായിരുന്നു 'ഗുഹയും മലക്കു'മെല്ലാം. എന്നാല്‍, മുഹമ്മദിന്റെ 'ചതി' ഇവിടെ ആരംഭിക്കുകയായിരുന്നു.

അക്ഷരാഭ്യാസം ഇല്ലാതിരുന്ന മുഹമ്മദിന് സ്വതവേ ഉണ്ടായിരുന്ന കച്ചവടബുദ്ധി ഇതിനായി പ്രയോഗിച്ചു. യഥാര്‍ത്ഥത്തില്‍ ഒരു ഏകദൈവാരാധന ലക്ഷ്യംവച്ച് പാതിരി തയ്യാറാക്കിയതാണ് ഈ ആശയം! 'തോറ'യെന്ന യഹൂദ മതഗ്രന്ഥവും 'ബൈബിളും' പിന്നെ പാരമ്പര്യമായ അറിവുകളും ഇതിലുണ്ടായിരുന്നു. അതിനാല്‍ യേഹ്ശുവായുടെയും മറിയത്തിന്റെയും കുട്ടിക്കാലം കൂടുതലായി വിവരിച്ചിരുന്നു. യേഹ്ശുവായുടെ കുരിശുമരണം അംഗീകരിക്കുകയും ദൈവപുത്രനാണെന്നു പ്രഖ്യാപിക്കുകയും ചെയ്ത ഈ പുസ്തകം ഇന്നുള്ള ഖുറാനല്ല എന്നത് മറ്റൊരു സത്യം!

ഈ പുസ്തകത്തിന്റെ അവകാശം സ്വന്തമാക്കാനും താനൊരു ദിവ്യപ്രവാചകനാണെന്നു പ്രഖ്യാപിക്കാനുമായി മുഹമ്മദ് വലിയൊരു ക്രൂരത പ്രവര്‍ത്തിച്ചു. തനിക്കു ജ്ഞാനം പകരുകയും ഈ പുസ്തകം രചിക്കുകയും ചെയ്ത പാതിരിയെ സാത്താനാണെന്നു പറഞ്ഞ് ജനത്തെക്കൊണ്ട് കല്ലെറിഞ്ഞു കൊല്ലിച്ചു. യാതൊരു വിവരവുമില്ലാത്ത ഒരു വിഭാഗമായിരുന്നു അറബികള്‍ (ഇന്നും അങ്ങനെതന്നെ). അവരുടെ ഇടയില്‍ മുഹമ്മദിനു മുന്‍പുമുതല്‍ ഇങ്ങനെ ഒരാചാരം ഉണ്ടായിരുന്നു. അതിന് അബ്രാഹത്തിന്റെ ബലിയുടെ ചരിത്രമാണ് ഇവര്‍ പറയുന്നത്. 

അബ്രാഹം ബലിയര്‍പ്പിക്കാന്‍ പോയപ്പോള്‍ തടസ്സപ്പെടുത്താന്‍ സാത്താന്‍ മൂന്നുവട്ടം വരുകയും അബ്രാഹം അതിനെ കല്ലെറിഞ്ഞുവെന്നും ഒരു തെറ്റായ പ്രചരണം നിലനിന്നിരുന്നു. അബ്രാഹത്തിന്റെ ഭാര്യയായ സാറായുടെ ദാസിയില്‍ ഉണ്ടായ ഇസ്മായിലിന്റെ പരമ്പരയില്‍ നിന്നാണല്ലോ ഈ അറബി വിഭാഗം ഉണ്ടാകുന്നത്! എഴുത്തും വായനയും മുഹമ്മദിന്റെ കാലത്തുവരെയും ഇല്ലാതിരുന്ന ഇവരുടെ അറിവ് വാമൊഴിയായി ലഭിച്ചതു മാത്രമാണ്. അബ്രാഹത്തിന്റെ ബലി ഇസഹാക്കിനെയാണെന്ന് ചരിത്രം എഴുതിവച്ചിട്ടുള്ളപ്പോള്‍, വാമൊഴി പ്രചരണത്തില്‍ വന്ന തെറ്റ് അറബികള്‍ ആവര്‍ത്തിച്ചുപോന്നു. അങ്ങനെ ഇസഹാക്ക് ഇസ്മായിലായി! ഇന്ന് ഇസ്ലാമും ഈ അബദ്ധത്തെ പിന്തുടരുന്നു.

എഴുത്ത് അറിയില്ലാതിരുന്ന മുഹമ്മദ് എഴുതിയതാണെന്ന് അറബികളെ വിശ്വസിപ്പിക്കാന്‍ കഴിയാത്തതിനാല്‍ 'മലക്കിന്റെ'  തലയില്‍ ഇതു വച്ചുകെട്ടി! ആ നാട്ടില്‍ ഒരുവനു  അക്ഷരം അറിയില്ലായിരുന്നുവെന്ന് ഇസ്ലാമിക ചരിത്രംതന്നെ വ്യക്തമാക്കുന്നുണ്ട്. വറക്ക ഇബ്നു നൗഫല്‍ എന്ന സുറിയാനി പാതിരിയില്‍നിന്നു ലഭിച്ച ആശയത്തില്‍ മുഹമ്മദ്‌ നടത്തിയ കൂട്ടിച്ചേര്‍ക്കലാണ് ഇന്നത്തെ ഖുറാന്‍! മുഹമ്മദിനു ഹിതകരമായി തോന്നുന്ന ആശയങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ വിളിച്ചുപറയുകയും അനുയായികള്‍ അത് എഴുതിവയ്ക്കുകയും ചെയ്യും. മുഹമ്മദിന് സ്വതന്ത്രമായി വിഹരിക്കാന്‍ ആവശ്യമായ നിയമങ്ങളാണ് അല്ലാഹുവിന്റെ പേരില്‍ ഇയാള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

മുഹമ്മദിന്റെ അനുയായികള്‍ എഴുത്തും വായനയും അഭ്യസിച്ചതിന്റെ ചരിത്രം ഒരു  യുദ്ധവുമായി ബന്ധപ്പെട്ടതാണ്. ഇസ്ലാമികചരിത്രം ആരംഭംമുതല്‍ ഇന്നുവരെ യുദ്ധങ്ങളുടെയും പിടിച്ചെടുക്കലിന്റെതുമാണല്ലോ! ഇവരുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു യുദ്ധമായിരുന്നു 'ബദ്ര്‍' യുദ്ധം! ഖുറൈഷികളുമായുള്ള ആ യുദ്ധത്തില്‍ മുഹമ്മദും അനുയായികളും വിജയിച്ചു. മുഹമ്മദിനോടൊപ്പം ഈ യുദ്ധത്തിനു നേതൃത്വം നല്‍കിയത് അലി, ഹംസ എന്നിവരായിരുന്നു. മദീനയില്‍നിന്ന് 80 മൈല്‍ തെക്ക്-പടിഞ്ഞാറായി  സ്ഥിതിചെയ്ത 'ബദ്ര്‍' പിടിച്ചടക്കിയപ്പോള്‍ യുദ്ധതടവുകാരില്‍ മോചനദ്രവ്യം നല്‍കാന്‍  ശേഷിയില്ലതിരുന്നവരെ അക്ഷരം പഠിപ്പിക്കുന്ന അധ്യാപകരായി നിയോഗിച്ചു. അങ്ങനെ മദീന  നിവാസികളില്‍ പത്തുപേരെ എഴുത്തും വായനയും പഠിപ്പിച്ചു.

ക്രിസ്ത്യന്‍ 'പാതിരി' എഴുതിയ നവീകരണ വിശ്വാസസംഹിതകളെ വായിച്ചറിഞ്ഞ്, അതിന്റെ  അടിസ്ഥാനത്തില്‍ ഖുന്‍ രചന ആരംഭിച്ചു. കാലാകാലങ്ങളില്‍ തിരുത്തി ഇന്നത്തെ  പരുവത്തിലെത്തി! മുഹമ്മദ് പറഞ്ഞു പഠിപ്പിച്ച കഥകള്‍ക്കാണ് ഇസ്ലാമില്‍ കൂടുതല്‍  പ്രാധാന്യമുള്ളത്. മുഹമ്മദ്‌ പറഞ്ഞ പല കാര്യങ്ങളും മുഹമ്മദിന്റെ മരണശേഷമാണ് ഖുറാനില്‍ ചേര്‍ത്തതും ഇന്നത്തെ അവസ്ഥയില്‍ ഈ ഗ്രന്ഥം രൂപപ്പെടുത്തിയതും!

ഖുറാന്‍ മുഹമ്മദിനുശേഷം രചിക്കപ്പെട്ടതാണ് എന്നതിനു ഖുറാനില്‍തന്നെ തെളിവുണ്ട്. മക്കയിലെ വിജയത്തിനുശേഷം മുഹമ്മദ് മദീനയിലേക്കു തിരുച്ചുപോകുന്ന വേളയില്‍ അല്ലാഹുവില്‍നിന്ന് ഒരു സന്ദേശം തനിക്കു ലഭിക്കുന്നതായി ഖുറാനില്‍  രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദിന്റെ അന്ത്യകാലങ്ങളിലാണിത്. ഇതാണു വാക്യം: 'ഈ ദിവസം നിങ്ങളുടെ മതത്തെ നിങ്ങള്‍ക്കു ഞാന്‍ പൂര്‍ത്തീകരിച്ചു തരികയും എന്റെ അനുഗ്രഹത്തെ നിങ്ങളില്‍ പൂര്‍ണ്ണമാക്കുകയും ചെയ്തിരിക്കുന്നു. ഇസ്ലാമിനെ നിങ്ങളുടെ മതമായി ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു' (സുറ: 5: 3).

ഖുറാന്‍ ലഭിച്ചതിന്റെ ഇസ്ലാമിക പ്രചരണം ഇതാണ്: 'മക്കയുടെ അടുത്തുള്ള ഹിറാഗുഹയില്‍ ചെന്നിരിക്കുക അദ്ദേഹം പതിവാക്കി. ധ്യാനവും ആരാധനകളുമായി ദിവസങ്ങളോളം അവിടെത്തന്നെ കഴിഞ്ഞുകൂടുമായിരുന്നു. ഇങ്ങനെ ഒരുനാള്‍ ഹിറാഗുഹയില്‍ പ്രാര്‍ഥനയിലും ധ്യാനത്തിലും മുഴുകിയിരിക്കെ ജിബ്‌രീല്‍ മലക്ക് അദ്ദേഹത്തിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട് ദൈവവചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചു എന്നുമാണ് വിശ്വാസം.'[18]

ഖുറാന്‍ കിട്ടിയതിനുശേഷം മുഹമ്മദിനോട് അല്ലാഹു പറഞ്ഞത് എങ്ങനെ ഖുറാനില്‍ ചേര്‍ത്തു? മുഹമ്മദ് തീരുമാനിച്ചാല്‍ എന്താണു നടക്കാത്തത്? ഇയാള്‍ക്കുവേണ്ടി എന്തും തിരുത്താന്‍ അല്ലാഹു തയ്യാറാണ്. കാരണം, മുഹമ്മദു നിര്‍മ്മിച്ച ഒരു കളിപ്പാട്ടമാണ് ഖുറാനിലെ അല്ലാഹു! സര്‍വ്വശക്തന്‍ എന്ന് നിരന്തരം ആവര്‍ത്തിക്കുമ്പോഴും മുഹമ്മദിന്റെ തീരുമാനങ്ങളില്‍ ഒപ്പുവയ്ക്കുന്ന ഒരു വ്യക്തിയായിട്ടാണ് മുഹമ്മദ് അല്ലാഹുവിനെ നിര്‍മ്മിച്ചിരിക്കുന്നത്. സുറിയാനി പാതിരിയില്‍നിന്നു ലഭിച്ച ആശയത്തെ മലക്കിന്റെ തലയില്‍ കെട്ടിവച്ചു. പിന്നീട് മുഹമ്മദിന്റെ ഭാവനയില്‍ ഉരുത്തിരിഞ്ഞതും ഇയാളുടെ മോഹങ്ങളും അനുയായികളെ അറിയിക്കുകയും അവര്‍ അത് ഖുറാനിലെ സൂക്തങ്ങളാക്കി മാറ്റുകയും ചെയ്തു.

ഇന്ത്യയുടെ പരമാധികാരി രാഷ്ട്രപതിയാണ്. എന്നാല്‍, പാര്‍ലമെന്റെടുക്കുന്ന തീരുമാനങ്ങളില്‍ ഒപ്പുവയ്ക്കുക മാത്രമാണ് രാഷ്ട്രപതി ചെയ്യുന്നതെന്നു നമുക്കറിയാം. ഒരു സംസ്ഥാനത്തിന്റെ അധികാരിയായിരിക്കുന്നത് രാഷ്ട്രപതിയുടെ പ്രതിനിധിയായ ഗവര്‍ണര്‍ ആണെങ്കിലും നയപ്രഖ്യാപന പ്രസംഗം നടത്താനും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുവാനുമല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയാത്തവിതം ബന്ധിക്കപ്പെട്ട അധികാരമാണ് ഈ സ്ഥാനത്തിനുള്ളത്. ഉള്ള അധികാരം പ്രയോഗിക്കാന്‍ കഴിത്ത ഈ സംവീധാനങ്ങളുടെ ഒരു പതിപ്പാണ് ഖുറാനിലെ അല്ലാഹു!

സ്വന്തമായി ഒരു തീരുമാനവും എടുക്കാന്‍ കഴിയാത്തവിധം മുഹമ്മദിനാല്‍  നിയന്ത്രിക്കപ്പെടുന്ന ബന്ധനസ്ഥനായ ഒരു ദൈവത്തെ അവതരിപ്പിക്കുകയെന്നത് പിശാചിന്റെ ആഗ്രഹമാണ്. ഇസ്ലാംമതക്കാര്‍ 'ഖുറാന്‍'പാരായണം നടത്തപ്പെടുമ്പോള്‍ എങ്കിലും അല്‍പം ആശ്വസം കണ്ടെത്താന്‍ സാത്താനു കഴിയുന്നു. അതിനാല്‍, ഖുറാന്റെ ആവിര്‍ഭാവം സാത്താനില്‍നിന്നു തന്നെയാണ്. വ്യക്തമായും സാത്താന്റെ നാമം ഖുറാനില്‍ മുദ്ര ചെയ്തിട്ടുണ്ട്. സാത്താന്റെ പേരിന്റെ സംഖ്യ '666 ' ആണെന്നു ബൈബിളില്‍ ദൈവം വെളിപ്പെടുത്തിയിട്ടുണ്ടല്ലോ?(വെളി: 13; 18). അപൂര്‍ണ്ണതയുടെ പൂര്‍ണ്ണതയായിട്ടാണ്, ഈ സംഖ്യയെ ദൈവശാസ്ത്രജ്ഞര്‍ വ്യാഖ്യാനിക്കുന്നത്. 'ആറ്' എന്ന അപൂര്‍ണ്ണ സംഖ്യ മൂന്നുവട്ടം ആവര്‍ത്തിച്ച് സ്ഥിരപ്പെടുത്തുന്നു. സാത്താന്റെ നാമത്തെ അടിവരയിടുന്നതാണ് 'ഖുറാന്‍' എന്നതു വെറും വാക്കല്ല. കാരണം. ഖുറാനില്‍ '6666 ' വാക്യങ്ങളാണുള്ളത്. ഇതു മുഴുവന്‍ പാരായണം ചെയ്യുന്നവര്‍, സാത്താനെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുകയും അടിവരയിടുകയും ചെയ്യുന്നു!

മുഹമ്മദ് എന്ന 'ആന്റി ക്രൈസ്റ്റ്'!

ആന്റിക്രൈസ്റ്റ് എന്നതിന്റെ യഥാര്‍ത്ഥത്തിലുള്ള വിവര്‍ത്തനമല്ല അന്തിക്രിസ്തു. അവസാന നാളുകളില്‍ ക്രിസ്തു ഇനിയും വരാനിരിക്കുന്നതിനാല്‍ അന്തിക്രിസ്തുവെന്ന് ആന്റിക്രൈസ്റ്റിനെ വിളിക്കുന്ന്ത് ഉചിതമല്ലെന്ന് മനസ്സിലാക്കണം. ആന്റിക്രൈസ്റ്റ് എന്നതിന്, ക്രിസ്തുവിന് എതിരായവന്‍ എന്നാണര്‍ത്ഥം! അങ്ങനെ വരുമ്പോള്‍ എതിര്‍ക്രിസ്തു എന്നതാണ് അവന് യോജിക്കുന്നത്. ക്രിസ്തുതന്നെ നേരിട്ട് എതിര്‍ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. യേഹ്ശുവാ പറയുന്നു: "ഇതാ ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും"(മത്താ:24;23,24).

"വളരെയധികം വഞ്ചകര്‍ ലോകത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. യേഹ്ശുവാ മനുഷ്യശരീരം ധരിച്ചു വന്നു എന്നു സമ്മതിക്കാത്തവരാണ്, അവര്‍ . ഇങ്ങനെയുള്ളവനാണു വഞ്ചകനും എതിര്‍ക്രിസ്തുവും"(2യോഹ:1;7). യേഹ്ശുവായെ സ്വര്‍ഗ്ഗത്തില്‍നിന്നു മനുഷ്യരൂപം ധരിച്ചു വന്നവനാണെന്ന് അംഗീകരിക്കാത്തത് മുഹമ്മദാണ്. വ്യാജപ്രവാചകനും അവന്‍ തന്നെ! യേഹ്ശുവാ പറഞ്ഞു യോഹന്നാനുശേഷം പ്രവാചകന്മാര്‍ ഇല്ലെന്ന്. എന്നാല്‍, പ്രവാചകനാണെന്നു സ്വയം പ്രഖ്യാപിച്ച് വന്ന മുഹമ്മദ് യേഹ്ശുവായുടെ ദൈവീകതയെയും രക്ഷാകരബലിയേയും തള്ളിപ്പറഞ്ഞു. അതിനാല്‍, ദൈവവചനം വ്യക്തമായി താക്കീതു ചെയ്ത എതിര്‍ക്രിസ്തുവെന്ന സാത്താന്റെ മനുഷ്യാവതാരം മുഹമ്മദാണെന്നതില്‍ സംശയമില്ല. എന്നാല്‍, അന്ത്യകാലത്ത് പ്രത്യക്ഷപ്പെടാനിരിക്കുന്ന എതിര്‍ക്രിസ്തു മുഹമ്മദല്ല; അത് മുഹമ്മദ്‌ ഖുറാനിലൂടെ പരിചയപ്പെടുത്തുന്ന ഈസാനബിയാണ്! യേഹ്ശുവായെ നിഷേധിക്കുന്ന സകലരിലും എതിര്‍ക്രിസ്തുവിന്റെ ആത്മാവ് പ്രവര്‍ത്തിക്കുന്നു. എതിര്‍ക്രിസ്തുവിന്റെ ആത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം എതിര്‍ക്രിസ്തുവിനെ ധരിക്കുന്നു. മുഹമ്മദ്‌ ധരിച്ചിരിക്കുന്നതും എതിര്‍ക്രിസ്തുവിനെയാണ്. ഈ അര്‍ത്ഥത്തിലാണ് മുഹമ്മദ്‌ എന്ന വ്യാജപ്രവാചകന്‍ എതിര്‍ക്രിസ്തുവാകുന്നത്!

മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണെന്നതില്‍ ആരും സംശയിക്കേണ്ടതില്ല. എന്നാല്‍, ഈ അല്ലാഹു ദൈവമല്ല എന്നതാണു സത്യം! കാരണം, ദൈവത്തെക്കുറിച്ച് വചനം പറയുന്ന ഒരു നന്മയും അല്ലാഹുവിലില്ല. ഇതിനെക്കുറിച്ചു വ്യക്തമാക്കുന്ന മറ്റു ലേഖനങ്ങള്‍ മനോവയുടെ താളുകളിലുണ്ട്. ആയതിനാല്‍ അവ പൂര്‍ണ്ണമായി ഇവിടെ കുറിക്കുന്നില്ല. എങ്കിലും അല്ലാഹു ദൈവമല്ലെന്നു സൂചിപ്പിക്കുന്ന ചില ദൈവവചനങ്ങള്‍ ശ്രദ്ധിക്കാം!

അല്ലാഹുവെന്ന് മുഹമ്മദ് പറയുന്നത് ദൈവത്തെയല്ല എന്നതിനു വ്യക്തമായ തെളിവ് യോഹാന്നാന്റെ ലേഖനം വ്യക്തമാക്കുന്നു. "അവന്റെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവനു പിതാവും പുത്രനും ഉണ്ട്. പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍ അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്. എന്തെന്നാല്‍, അവനെ അഭിവാദനം ചെയ്യുന്നവന്‍ അവന്‍റെ ദുഷ്പ്രവൃത്തികളില്‍ പങ്കുചേരുകയാണ്"(2യോഹ:9-11).

യേഹ്ശുവാ പഠിപ്പിച്ച സത്യത്തെ എതിര്‍ക്കുന്ന ഒരുവനെയും ദൈവം അംഗീകരിച്ചിട്ടില്ല. ഇതു വ്യക്തമായി മുഹമ്മദിനും അറിയാം. അതുകൊണ്ടാണ് ക്രിസ്തുശിഷ്യന്മാരുടെ പ്രബോധനങ്ങള്‍ നുണയാണെന്നും അവര്‍ എഴുതിയ ബൈബിള്‍ സത്യമല്ല എന്നൊക്കെ ഖുറാനോടൊപ്പം പ്രചരിപ്പിക്കുന്നത്. ഖുര്‍ആനെ സത്യമാണെന്നു പഠിപ്പിക്കാന്‍ ബൈബിള്‍ ഒരു തടസ്സമാണെന്നതിനാല്‍ മുഹമ്മദിന്റെ ഇഷ്ടപ്രകാരം ഒരു ബൈബിളും നിര്‍മ്മിച്ചു. ആ ബൈബിളില്‍ ക്രിസ്തു ദൈവപുത്രനല്ല; മരണവും ഉത്ഥാനവും സംഭവിച്ചിട്ടില്ല. ഈ സിദ്ധാന്തവുമായി വരാനിരിക്കുന്ന വ്യാജപ്രവാചകനെക്കുറിച്ച്, ക്രിസ്തുവിനെ നേരിട്ടറിയുന്നവരും മരണത്തിനും ഉയിര്‍പ്പിനും സ്വര്‍ഗ്ഗാരോഹണത്തിനും സാക്ഷികളായവരും ബൈബിളില്‍ മുന്‍കൂട്ടി വെളിപ്പെടുത്തി.

ക്രൈസ്തവരുടെ ബൈബിള്‍ തിരുത്തപ്പെട്ടതാണെന്നാണ് മുഹമ്മദിന്റെ അനുയായികള്‍ പറയുന്നത്. 'ഒറിജിനല്‍' അവരുടെ കയ്യില്‍ ഉണ്ടത്രെ! എന്തിനാണ് ക്രൈസ്തവര്‍ ബൈബിള്‍ തിരുത്തുന്നത്? ആരായിരിക്കും തിരുത്തിയത്? ബാലിശമായ വാദഗതികള്‍ ഉയര്‍ത്തുന്നവര്‍ ഓര്‍ക്കുക; ക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണം കണ്ടുനിന്ന നൂറ്റിയിരുപതോളം വ്യക്തികളില്‍ ആരും എതിര്‍സാക്ഷ്യം നല്‍കിയിട്ടില്ല. അവര്‍ കണ്ട സത്യത്തിനുവേണ്ടി ജീവത്യാഗം ചെയ്യുകയാണുണ്ടായത്. ഇസ്ലാം പറയുന്നതുപോലെ കുറച്ച് അദ്ഭുതങ്ങള്‍ ചെയ്തു കടന്നുപോയ ആളായിരുന്നു യേഹ്ശുവായെങ്കില്‍ ബൈബിളിനോ യേഹ്ശുവായ്ക്കോ ഒരു പ്രസക്തിയും ഉണ്ടാകുമായിരുന്നില്ല. 

മലക്ക് കൊടുത്ത 'ഖുറാന്റെ' ആദ്യപ്രതിപോലും സൂക്ഷിക്കാന്‍ പ്രാപ്തിയില്ലാത്തവര്‍ ബൈബിളിന്റെ 'ഒറിജിനലു'മായി നടക്കുന്നുവെന്ന് പറയുമ്പോള്‍ അതിന്റെ ആധികാരികത മനസ്സിലാക്കാവുന്നതെയുള്ളു!

പാരമ്പര്യത്തിനു വലിയ പ്രാധാന്യം കൊടുത്ത് വ്യക്തമായി എഴുതി സൂക്ഷിച്ച യഹൂദരും അവരുടെ തുടര്‍ച്ചയായിവന്ന ക്രൈസ്തവരും ഒന്നുപോലെ വിശ്വസിക്കുന്ന സത്യമാണ് ഇസഹാക്കിനെ ബലിയര്‍പ്പിക്കാന്‍ അബ്രാഹം പോയത്. സാമൂഹികവും സാംസ്കാരികവും ധാര്‍മ്മീകവുമായ യാതൊരു ഔന്നിത്യവും അവകാശപ്പെടാനില്ലാത്ത അറബികള്‍ ഇസഹാക്കിനെ ഇസ്മായില്‍ ആക്കിയത് അറിവിന്റെ പോരായ്മ മാത്രമല്ല, വ്യക്തമായ ആസൂത്രണം അതിന്റെ പിന്നിലുണ്ട്.

മുഹമ്മദിന്റെ കാലംമുതല്‍ ഇസ്മായില്‍ ബലിയുടെ പേരില്‍ 'ഹജ്ജ്കര്‍മ്മം' ചെയ്യുന്ന ഇസ്ലാമിന്, 'ഖുറാനില്‍നിന്നോ ചരിത്രത്തില്‍നിന്നോ ഇസ്മായിലിനെ ബലിയര്‍പ്പിക്കാന്‍ കൊണ്ടുപോയി എന്നതിനു തെളിവില്ല. അതായത് ലക്ഷക്കണക്കിനു മുസ്ലിമുകള്‍ നടത്തുന്ന ഈ കര്‍മ്മം, യാതൊരു വ്യക്തതയുമില്ലാത്ത ഊഹത്തെ പിഞ്ചെല്ലലാണ്. ഇസ്ലാം പണ്ഡിതന്മാര്‍ക്കുപോലും സംശയം തീരാത്ത ഹജ്ജാണ് പാപപരിഹാരമെങ്കില്‍ നിങ്ങളുടെ അവസ്ഥ ദയനീയമാണ്.

ഇന്നു മുഹമ്മദ് എവിടെയാണെന്ന് ദൈവത്തിന്റെ വചനം മുന്നറിയിപ്പു തരുന്നുണ്ട്. 

മുഹമ്മദ് ഇപ്പോള്‍ എവിടെ?

ഈ ചോദ്യത്തിനുള്ള ഉത്തരം ബൈബിളിലുണ്ട്. "പണ്ടുതന്നെ ശിക്ഷയ്ക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ചില ദുഷ്ടമനുഷ്യര്‍ നിങ്ങളുടെ ഇടയില്‍ കയറിക്കൂടിയിട്ടുണ്ട്. അവര്‍ നമ്മുടെ ദൈവത്തിന്റെ കൃപയെ തങ്ങളുടെ അശുദ്ധജീവിതത്തിനായി ദുര്‍വിനിയോഗിക്കുകയും നമ്മുടെ ഏകനാഥനും രക്ഷകനുമായ യേഹ്ശുവാ മ്ശിഹായെ തള്ളിപ്പറയുകയും ചെയ്യുന്നു"(യൂദാ: 1; 4). പണ്ടുതന്നെ ശിക്ഷയ്ക്കു നിശ്ചയിക്കപ്പെട്ടവര്‍ എന്നാണ് ഇത്തരക്കാരെക്കുറിച്ച് യേഹ്ശുവായുടെ സഹോദരനും കൂടിയായ ശിഷ്യന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വീണ്ടും പറയുന്നു: "അവര്‍ തങ്ങളുടെതന്നെ ലജ്ജയുടെ നുരയുയര്‍ത്തുന്ന ഉന്‍മത്ത തരംഗങ്ങളാണ്; വഴിതെറ്റിപ്പോകുന്ന നക്ഷത്രങ്ങളാണ്. അവര്‍ക്കുവേണ്ടി അന്ധകാരഗര്‍ത്തങ്ങള്‍ എന്നേക്കും തയ്യാറാക്കപ്പെട്ടിരിക്കുന്നു"(യൂദാ:1;13).

മുഹമ്മദാണ് വ്യാജപ്രവാചകനെന്നു വ്യക്തമാക്കുന്ന വേറെയും അനേകം വചനങ്ങളുണ്ട്. ഇതുശ്രദ്ധിക്കുക: "യേഹ്ശുവാ ശരീരം ധരിച്ചുവന്നു എന്ന് ഏറ്റുപറയുന്ന ആത്മാവു ദൈവത്തില്‍നിന്നാണ്. യേഹ്ശുവായെ ഏറ്റുപറയാത്ത ആത്മാവ് ദൈവത്തില്‍നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള (ആന്റിക്രൈസ്റ്റ്)എതിര്‍ ക്രിസ്തുവിന്റെ ആത്മാവാണ്"(1യോഹ: 4; 2, 3). അതായത് മുഹമ്മദില്‍ എതിര്‍ക്രിസ്തുവിന്റെ ആത്മാവാണുള്ളത് എന്നു വ്യക്തം! സ്നാപകയോഹന്നാനിലൂടെ പ്രവാചകത്വം അവസാനിച്ചുവെന്ന് യേഹ്ശുവാ വ്യക്തമാക്കുമ്പോള്‍, പ്രവാചകനെന്നു പറഞ്ഞ് അവതരിച്ചവനെയാണ് വ്യാജപ്രവാചകന്‍ എന്നു ബൈബിള്‍ പറയുന്നത്. വ്യാജപ്രവാചകന്‍ മരണാനന്തരം എവിടെയാണെന്ന് വചനം വെളിപ്പെടുത്തുന്നുണ്ട്. "അവരെ വഴിതെറ്റിക്കുന്ന പിശാചാകട്ടെ, മൃഗവും വ്യാജപ്രവാചകനും വസിച്ചിരുന്ന ഗന്ധകത്തടാകത്തിലേക്ക് എറിയപ്പെട്ടു. അവിടെ രാപകല്‍ നിത്യകാലത്തേക്ക് അവര്‍ പീഡിപ്പിക്കപ്പെടും"(വെളി: 20; 10). 

മുഹമ്മദ് കൊടിയ പാപിയാണെന്ന് ബൈബിള്‍ മാത്രം പറയുന്നതല്ല; ഇസ്ലാമും ഇതു വെളിപ്പെടുത്തുന്നുണ്ട്!
 
'പരിശുദ്ധനായ' ഈസായും; കൊടുംപാപിയായ മുഹമ്മദും ഖുറാനില്‍!

പാപം ചെയ്യാത്തവനും സാത്താനു സ്പര്‍ശിക്കാന്‍ അവകാശമില്ലാത്തവനുമായി ഭൂമിയില്‍ ഒരുവന്‍ മാത്രമെയുള്ളുവെന്ന് 'ഖുറാന്‍' വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്ലാമിലെ അഞ്ച് ഹദീസ് ശേഖരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഹദീസ് ശേഖരമാണ്‌ സഹീഹുല്‍ ബുഖാരി (Arabic: صحيح البخاري). മുഹമ്മദ്'നബി'യുടെ വചനങ്ങളുടെ ഈ ശേഖരം നടത്തിയത് മുസ്ലിം പണ്ഡിതനായ മുഹമ്മദ് ഇബ്ന്‍ ഇസ്മയില്‍ അല്‍ ബുഖാരിയായിരുന്നു (810-870). അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെ ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുകയുണ്ടായി. മുസ്ലിംകളില്‍ ഭൂരിപക്ഷവും ഈ ഹദീസ് ശേഖരത്തെ ഏറ്റവും വിശ്വാസ്യയോഗ്യമായ ഒന്നായി കണക്കാക്കുന്നു. അതിനാല്‍, 'ഖുറാന്‍' കഴിഞ്ഞാല്‍ ഏറ്റവും ആധികാരികതയുള്ള ഗ്രന്ഥമായി ഇത് ‌വിശേഷിപ്പിക്കപ്പെടുന്നു[1]. ഇതിന്റെ VOL. 4: 506 -ല്‍ പറയുന്നു; ഈ ഭൂമിയില്‍ ജനിക്കുന്ന ഓരോ മനുഷ്യരെയും സാത്താന്‍ രണ്ടു വിരലുകള്‍ കൊണ്ട് തൊട്ട് പാപിയാക്കുന്നു; എന്നാല്‍ , അങ്ങനെയല്ലാത്ത ഒരുവനേയുള്ളു. അത് മറിയത്തിന്റെ മകനായ ഈസാ ആണെന്ന്. യേഹ്ശുവായുടെ പരിശുദ്ധിയെ മറയ്ക്കാന്‍, കാലാകാലങ്ങളില്‍ തിരുത്തുകയും സ്വീകാര്യമല്ലാത്തവ അഗ്നിക്കിരയാക്കുകയും മൂലഗ്രന്ഥം എവിടെയെന്ന് ആര്‍ക്കും നിശ്ചയമില്ലാത്തതുമായ ഖുറാനുപോലും കഴിഞ്ഞിട്ടില്ല.

എന്നാല്‍, ഇതേ ബുഖാരിതന്നെ പറയുന്നു മുഹമ്മദ് ഒരു ദിവസം തന്നെ ഏഴ്-എഴുപതു പ്രാവശ്യം പാപം ചെയ്യുന്നവന്‍ ആണെന്ന്. ഖുറാന്‍ ദൈവത്തില്‍നിന്നും നേരിട്ടു വന്നതാണെന്നു വിശ്വസിക്കുന്ന ഇസ്ലാംമതക്കാര്‍ ഇത് അക്ഷരം പ്രതിയെടുക്കുമെങ്കില്‍, ഒരു ദിവസം 490 പാപം ചെയ്യുന്ന മുഹമ്മദ്, പാപമില്ലെന്നു പറയപ്പെടുന്ന ഈസായെക്കാള്‍ ശ്രേഷ്ഠനാണെന്ന വിവരക്കേട് തിരിച്ചറിയണം! സാധാരണ ഒരു പാപിയേക്കാള്‍ കുറച്ചുകൂടി ഉയര്‍ന്ന പാപിയായിരുന്നു മുഹമ്മദെന്ന് പറയുന്നത് ക്രിസ്ത്യാനികളല്ല. ഇസ്ലാം മതത്തിലെ ഏറ്റവും ഉന്നതനായ പണ്ഡിതനാണ്!

അല്ലാഹു നല്‍കിയതായി പറയപ്പെടുന്ന ഖുറാനില്‍, യേഹ്ശുവായുടെ മരണം അല്ലാഹു അറിഞ്ഞിട്ടില്ലെങ്കില്‍, മുഹമ്മദിന്റെ അല്ലാഹു കുരുടനും ചെകിടനും മന്ദബുദ്ധിയും കൂടിയായ ഒരുവനാണെന്നേ പറയാന്‍ കഴിയൂ! മാത്രവുമല്ല യേഹ്ശുവായെന്ന ഒരു പുത്രനെ ഭൂമിയിലേക്കയച്ചിട്ടില്ലെന്ന്‍ അല്ലാഹു പറഞ്ഞത് ശരിയാണ്. കാരണം, യേഹ്ശുവാ അല്ലാഹുവിന്റെ പുത്രനല്ല; മനുഷ്യപുത്രനായി കടന്നുവന്ന ദൈവമാണ്!

മുഹമ്മദ് ഭൂമിയില്‍ പിറക്കുമ്പോഴും കല്ല്യാണരാമനായി ജീവിക്കുമ്പോഴും മരിച്ച് നരകാഗ്നിയില്‍ കിടക്കുന്ന ഈ സമയത്തും യേഹ്ശുവാ സ്വര്‍ഗ്ഗത്തിന്റെ അധിപനായി സിംഹാസനത്തില്‍ ഉപവിഷ്ടനാണ്. അവന്‍ വീണ്ടും വരും! അപ്പോള്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ വ്യാജപ്രവാചകനെ അനുഗമിച്ചവരും അവനോടൊപ്പം നരകാഗ്നിയില്‍ എറിയപ്പെടും! ഈസായെ സൃഷ്ടിച്ചത് യേഹ്ശുവായുടെ ദൈവത്വത്തെ നിഷേധിക്കാനായിരുന്നുവെങ്കിലും, ഈസായെ പരിശുദ്ധനായ ഏക വ്യക്തി എന്ന് പരിചയപ്പെടുത്തുന്നതിനെ സൂക്ഷിക്കണം! എന്തെന്നാല്‍, വരാനിരിക്കുന്ന എതിര്‍ക്രിസ്തുവിനെ യേഹ്ശുവായായി തെറ്റിദ്ധരിപ്പിക്കാനുള്ള കൗശലം ഇവിടെ മറഞ്ഞിരിപ്പുണ്ട്. ഖുറാനില്‍ അവതരിപ്പിച്ചിരിക്കുന്ന ഈസാനബി യേഹ്ശുവായാണെന്നു ധരിച്ചുവച്ചിരിക്കുന്ന സകലരും അപകടത്തിലാണ്!

യേഹ്ശുവായുടെ കുരിശുമരണത്തിലൂടെ മാനവകുലത്തിനു മുഴുവന്‍ രക്ഷയുടെ മാര്‍ഗ്ഗം തുറന്നുവെങ്കിലും, ഈ രക്ഷ വ്യക്തിപരമായി അനുഭവിക്കുന്നതും രക്ഷപ്രാപിക്കുന്നതും വിശ്വാസത്തിലൂടെയാണ്. യേഹ്ശുവായിലുള്ള രക്ഷ സ്വീകരിച്ച് ഏറ്റുപറയുകയും അവനെ രക്ഷിതാവായി അംഗീകരിക്കുകയും ചെയ്യുമ്പോള്‍ രക്ഷിക്കപ്പെടുന്നു. യേഹ്ശുവായുടെ ബലിയിലൂടെയുള്ള സാത്താന്റെ പരാജയം പൂര്‍ണ്ണമാകുന്നത് മനുഷ്യര്‍ ഈ രക്ഷ സ്വീകരിക്കുമ്പോഴാണ്. ആദ്യനൂറ്റാണ്ടുകളിലെ ക്രൂരപീഡനങ്ങള്‍ക്കുശേഷം രക്ഷ ലോകം മുഴുവനിലേക്കും വ്യാപിക്കുന്നത് സാത്താന്‍ അരിശത്തോടെയാണു വീക്ഷിച്ചത്. ഈ വിശ്വാസമുന്നേറ്റത്തെ തടയാന്‍ സാത്താന്‍ അഭിഷേകം ചെയ്ത പ്രവാചകനായിരുന്നു മുഹമ്മദ്! ഇസ്ലാം സാത്താന്റെ സ്വന്തം മതമാണെന്ന് ജ്ഞാനം അന്വേഷിക്കുന്നവര്‍ക്കു വ്യക്തമാകും. അതിനുള്ള വഴികാട്ടിയാകട്ടെ ഈ ലേഖനപരമ്പര!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6140 views

LOG IN

Lost your password?

SIGN UP

LOST PASSWORD