അബ്രാഹം, ഇസഹാക്ക്, യാക്കോബ് തുടങ്ങിയ പൂര്‍വ്വപിതാക്കന്മാരുടെയും മോശയെന്ന മഹാപ്രവാചകന്റെയും പേരുകളോടു സാമ്യമുള്ള പേരുകള്‍ ഖുറാനില്‍ കണ്ട് വഞ്ചിക്കപ്പെട്ട അനേകം ക്രൈസ്തവരുണ്ട്. ഖുറാന്‍ നമ്മുടെ പഴയനിയമം തന്നെയാണെന്നു കരുതി അജ്ഞതയില്‍ കഴിയുന്നവരും കുറവല്ല. ഇത്തരം അജ്ഞതകളും തെറ്റിദ്ധാരണകളുമാണ് ഇസ്ലാമികതയുടെ ഊര്‍ജ്ജം! കാപട്യത്തിലൂടെ ദൈവമക്കളെ തന്റെ പാളയത്തിലെത്തിക്കാന്‍ മുഹമ്മദിനെ ഉപയോഗിച്ച് ശത്രുവായ സാത്താന്‍ ഒരുക്കിയ കെണിയാണ് ഖുറാനെന്ന് തിരിച്ചറിയാത്തിടത്തോളം ഈ അപകടപരമ്പര നീണ്ടുപോകും!
ഈ അപകടത്തില്‍നിന്നു ദൈവമക്കളെ രക്ഷിക്കേണ്ട ഉത്തരവാദിത്വം സഭാനേതൃത്വത്തിനും ശുശ്രൂഷകര്‍ക്കുമുണ്ട്. ആധുനിക ദൈവശാസ്ത്രത്തിന്റെ പിന്നാലെ അതിരുവിട്ടുള്ള പ്രയാണം ആത്മീയസത്യങ്ങളില്‍നിന്ന് ഗതിവിട്ടുപോകാന്‍ കാരണമായി എന്നു പറയാതെവയ്യാ! അജ്ഞതയില്‍ കഴിയുന്ന സഭാമക്കളെ നേരായി നയിക്കാന്‍ സഭാനേതൃത്വമെങ്കിലും ഖുറാനിലെ കാപട്യം അറിഞ്ഞിരിക്കണം. സെമിനാരികളില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിപ്പിക്കുന്നതിനോടൊപ്പം ഖുറാനിലെ 'പൈശാചികശാസ്ത്രം' കൂടി പഠിപ്പിക്കേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം മുസ്ലിമിനെ കാണുമ്പോള്‍ നമ്മള്‍ 'ചേട്ടനും അനിയനും' ആണെന്ന് പറയുന്ന രീതി തുടരും!
അടിസ്ഥാനപരമായി, ദൈവജനമായ ഇസ്രായേലിനെയും ആധുനിക ഇസ്രായേലായ ക്രിസ്തീയതയെയും എതിര്‍ക്കാനും അതുവഴി മാനവകുലത്തെ രക്ഷയില്‍നിന്ന് വ്യതിചലിപ്പിക്കാനും സാത്താന്‍ തന്റെ 'അച്ചുകൂടം' നിരത്തിയതാണ് ഖുറാന്‍!
പൂര്‍വ്വപിതാക്കന്മാരോടും മോശയോടും മഹിമയണിഞ്ഞ ശ്രേഷ്ഠന്മാരോടുമുള്ള ആദരവോ സ്നേഹമോ ആയിരുന്നില്ല ഇവരെയെല്ലാം ഖുറാനിലെ കഥാപാത്രങ്ങള്‍ ആക്കിയതിനുപിന്നില്‍. ഇവരെ തിരഞ്ഞെടുത്ത ദൈവമാണു താനെന്നു വരുത്താനുള്ള സാത്താന്റെ കൗശലമായിരുന്നു, പശ്ചാത്തലവും കഥാപാത്രങ്ങളെയും പഴയനിയമത്തില്‍നിന്ന് കണ്ടെത്തിയതിനു കാരണം! ഇവരെക്കാളെല്ലാം ശ്രേഷ്ഠനും മഹാനായ ദൈവദൂതനുമാണ് മുഹമ്മദെന്ന് പ്രചരിപ്പിക്കാനുള്ള വിഫലശ്രമവും ഖുറാനില്‍ കാണാം! അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നിടത്ത് മുഹമ്മദിനും പുകഴ്ച കൊടുക്കാന്‍ അതീവ താത്പര്യം കാണിച്ചിരിക്കുന്നത് കൗതുകകരമാണ്!
അല്ലാഹുവിനെയും അവന്റെ ദൂതനെയും നിന്ദിക്കുന്നതാണ് ഏറ്റവും വലിയ അപരാധമായി മുഹമ്മദ് പഠിപ്പിച്ചിരിക്കുന്നത്. അതുപോലെ, തന്നെയും മുഹമ്മദിനെയും അനുസരിക്കുന്നതാണ് അല്ലാഹുവിന് ഏറ്റവും പ്രീതികരമായ കാര്യം! ഖുറാന്‍ മുഴുവന്‍ വായിച്ചു കഴിയുമ്പോള്‍ അല്ലാഹുവെന്നത് വെറുമൊരു ഭാവനാസൃഷ്ടിയാണെന്നും മുഹമ്മദുതന്നെയാണ് സകലത്തിന്റെയും അധിപതിയെന്നും വ്യക്തമാകും.
അറബികളിലെ 'ഖുറൈഷി' ഗോത്രക്കാര്‍ സേവിച്ച 'ചന്ദ്രദേവനെ' യഹോവയാക്കി അവതരിപ്പിക്കണമെങ്കില്‍ സത്യദൈവത്തിന്റെ പ്രവാചകരെ അവതരിപ്പിക്കേണ്ടിയിരുന്നു. ഖുറാന് ആധികാരികത നല്‍കാനുള്ള അല്ലാഹുവിന്റെയും മുഹമ്മദിന്റെയും കുതന്ത്രമായിരുന്നു ഇതെന്ന് ക്രൈസ്തവരില്‍പോലും അനേകര്‍ തിരിച്ചറിയാത്തത് അവരുടെ വിജയമാണ്! ഇത് തിരിച്ചറിയാത്തതിന്റെ പ്രധാന കാരണം ക്രൈസ്തവര്‍ക്ക് ബൈബിളിലുള്ള അജ്ഞതയാണ്! ഈ അജ്ഞതയെ മുതലെടുത്തുകൊണ്ട് മുഹമ്മദിന്റെ അനുയായികള്‍ നൂറ്റാണ്ടുകളായി അരങ്ങുതകര്‍ക്കുകയാണ്.
ദൈവപുത്രനായ യേഹ്ശുവായെക്കുറിച്ച് ഖുറാനില്‍ എഴുതിവച്ചിരിക്കുന്നതു മുഴുവനും അസംബന്ധങ്ങളാണെന്ന് ക്രൈസ്തവരെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. യേഹ്ശുവായുടെ ദൈവത്വം നിഷേധിക്കാന്‍ മുഹമ്മദും സാത്താനും ചേര്‍ന്നു സൃഷ്ടിച്ച കഥാപാത്രമാണ് ഈസാനബി! 'ഡിവൈന്‍' അടക്കമുള്ള ചില ധ്യാനമന്ദിരങ്ങളില്‍ ഖുറാന്റെ ചുവടുപിടിച്ച് തെറ്റായ അറിവുകള്‍ കത്തോലിക്കാ വിശ്വാസികളില്‍ അടിച്ചേല്പിക്കുന്നു എന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും! ഈസായെക്കുറിച്ച് വളരെ ഉന്നതനായ പ്രവാചകനായി ഖുറാനില്‍ അവതരിപ്പിച്ചിരിക്കുന്നതിലെ കാപട്യം തിരിച്ചറിയാതെ പ്രചരിപ്പിക്കുന്നത് ധ്യാനമന്ദിരങ്ങള്‍ ഇനിയെങ്കിലും നിര്‍ത്തിയേതീരൂ. മനോവ ഇതു പറയാനുള്ള കാരണമാണ് ഈ ലേഖനത്തിലൂടെ വ്യക്തമാക്കുന്നത്.
ഇസ്ലാംമതം; ഒരുഗ്രാം തങ്കത്തില്‍ പൊതിഞ്ഞ 'ചെമ്പ്'!
ഒരുഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ചെമ്പാണ് ഇസ്ലാംമതം! ചെമ്പിനെ മറച്ചുവയ്ക്കാന്‍ പുറമെ പൂശിയിരിക്കുന്ന തങ്കമാണ് പൂര്‍വ്വപിതാക്കന്മാരുടെയും മോശയുടെയും സാന്നിദ്ധ്യം! ആഭരണത്തിന്റെ തിളക്കം കണ്ട് '916' ആണെന്ന് തെറ്റിദ്ധരിച്ച് സ്വന്തമാക്കിയവരെല്ലാം ഇന്ന് ചെമ്പും ചുമന്ന് നടക്കുകയാണ്! 'പൂശ്' പുറത്തായപ്പോള്‍ മിണ്ടാട്ടമില്ലാതായവരും ആത്മഹത്യ ചെയ്തവരും അനേകരാണ്! പണയം വച്ചാല്‍ എടുക്കാത്ത ഈ 'മൊതല്‍', പണയമെടുത്ത് കുടുങ്ങിയ ബാങ്കുകളും ഉണ്ടല്ലോ!
ചെമ്പിനെ മറച്ചുവയ്ക്കാന്‍ പുറമേ പൂശിയ തങ്കംപോലെ ബൈബിളിലെ മഹിമയണിഞ്ഞ പ്രവാചകന്മാരെ വികലമാക്കി അവതരിപ്പിച്ചു. ദൈവത്തെ മുഖാമുഖം ദര്‍ശിച്ചിട്ടുള്ള മഹാപ്രവാചകനെയും നീതിമാന്മാരായ പൂര്‍വ്വപിതാക്കന്മാരെയും തന്നെക്കാള്‍ താഴ്ന്നവരെന്ന് പറയാന്‍ സ്വപ്നാടകനായ മുഹമ്മദിന് യാതൊരു ലജ്ജയുമില്ലായിരുന്നു. ആദ്യമനുഷ്യനായ ആദത്തെക്കാള്‍ മുന്‍പ് ജനിച്ചവനാണെന്നു പറയാന്‍പോലും ഇയാള്‍ക്കു ധാര്‍ഷ്ട്യമുണ്ടായി! ഇത്തരം ജല്പനങ്ങള്‍ ഖുറാനെ അവലംബിച്ച് മുന്‍ലേഖനങ്ങളില്‍ വിവരിച്ചിട്ടുള്ളതിനാല്‍ ആ വിഷയത്തിലേക്കു കടക്കുന്നില്ല.
ഇസ്ലാമിനെ അടുത്തറിയുമ്പോള്‍ മാത്രമാണ് അതിനുള്ളിലെ കാപട്യം തിരിച്ചറിയുന്നത്. ഇസ്ലാമിക മാതാപിതാക്കളില്‍ ജനിച്ച് ആ മതത്തില്‍ വളരുന്നവരും അക്രൈസ്തവ മതങ്ങളില്‍നിന്ന് ഇസ്ലാംമതം സ്വീകരിച്ചവര്‍ക്കും ഇതൊന്നും വിഷയമല്ല. എന്നാല്‍, ക്രൈസ്തവരാണ് ഇസ്ലാമിന്റെ കാപട്യത്തില്‍ വീഴുന്നതെങ്കില്‍ കൂടുതല്‍ അപകടകരമായിരിക്കും. കാരണം, അത്തരക്കാര്‍ യഥാര്‍ത്ഥ രക്ഷയില്‍നിന്ന് നിത്യനാശത്തില്‍ പതിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ സാത്താന്റെ അഭിലാഷം ക്രൈസ്തവരെ വശീകരിക്കുക എന്നതാണ്! പ്രവാചകന്മാരുടെയും പൂര്‍വ്വപിതാക്കന്മാരുടെയും പേരുകള്‍ കൌശലപൂര്‍വ്വം എടുത്ത് ഉപയോഗിച്ചിരിക്കുന്നത് ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്ന് പലര്‍ക്കും അറിയില്ല.
ഒരു മനുഷ്യന്റെ ആത്മരക്ഷയ്ക്കുള്ള മാര്‍ഗ്ഗങ്ങളൊന്നും സത്യസന്ധമായി പഠിപ്പിക്കാത്ത മതമാണ് ഇസ്ലാംമതം! ഏത് പാപത്തില്‍ ജീവിച്ചാലും മുഹമ്മദിനു 'സ്വലാത്ത്' ചെയ്താല്‍ രക്ഷപെടുമെന്ന് പഠിപ്പിക്കുന്ന കാപട്യമാണ് മുഹമ്മദ് എന്ന കാമഭ്രാന്തനിലൂടെ സാത്താന്‍ നടപ്പാക്കിയത്. പാപപരിഹാരത്തിന് ഇവര്‍ പഠിപ്പിക്കുന്ന മറ്റൊരു മാര്‍ഗ്ഗമാണ് 'ഹജ്ജ്'! സത്യത്തെ വളച്ചൊടിച്ച് വ്യാജമായി അവതരിപ്പിക്കുകയും നടക്കാതെപോയ ഒരു ബലിയെ ഉയര്‍ത്തിക്കാട്ടി യേഹ്ശുവായുടെ ബലിയെ നിഷേധിക്കുകയുമാണ് മുഹമ്മദെന്ന വ്യാജപ്രവാചകന്‍ ചെയ്തത്. മാനവകുലത്തിന്റെ രക്ഷയ്ക്കുള്ള ഏകബലിയായ യേഹ്ശുവായുടെ കുരിശുമരണം നടന്നിട്ടില്ലെന്ന് ജല്പിച്ചുകൊണ്ട് സാത്താന്റെ 'റിക്രൂട്ടിങ് ഏജന്റ്' ആയി പ്രവര്‍ത്തിക്കുകയായിരുന്നു ഇവന്‍!
യേഹ്ശുവായുടെ കുരിശുമരണത്തിന്റെ പ്രാധാന്യത്തെ നിഷേധിക്കുവാനും അപ്രസക്തമാക്കാനും മാത്രമാണ് ഹജ്ജിന് ഇത്രമാത്രം പ്രാധാന്യം നല്‍കിയിരിക്കുന്നത്. 'ഹജ്ജ് നടത്തുന്ന ഹാജിമാരുടെ ശ്രദ്ധയ്ക്ക്' എന്ന ലേഖനത്തില്‍ ഇതിന്റെ കാപട്യം മുഴുവന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്മായേലിനെയല്ല, ഇസഹാക്കിനെയാണ് അബ്രാഹം ബലിയര്‍പ്പിക്കാന്‍ കൊണ്ടുപോയതെന്നും ആ ബലി നടന്നില്ലെന്നും എല്ലാ ക്രൈസ്തവര്‍ക്കും അറിയാം! ഇത്തരം ഒരു ആള്‍ മാറാട്ടത്തിലൂടെ മുഹമ്മദ് എന്താണ് ലക്ഷ്യമിട്ടതെന്നും ആ ലേഖനത്തില്‍ വിവരിച്ചിട്ടുണ്ട്.
നടക്കാതെപോയ ഒരു ബലിയെ അനുസ്മരിച്ചാല്‍ പാപമോചനം ലഭിക്കുമെന്ന് പഠിപ്പിക്കുന്ന ഈ കാപട്യത്തെ ക്രൈസ്തവര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുന്നുവെങ്കില്‍ അത് ദൈവനിന്ദയാണ്! നമുക്കുവേണ്ടി രക്തംചിന്തി ജീവന്‍ ബലിയര്‍പ്പിച്ച യേഹ്ശുവായോടും അവിടുത്തെ പരിശുദ്ധമായ രക്തത്തോടും ചെയ്യുന്ന പാപമാണിത്! എല്ലാറ്റിനുമുപരി സ്വന്തം ആത്മാവിനോടുള്ള വഞ്ചനയുമാണ്!
പ്രവാചകന്മാരുടെയും പൂര്‍വ്വപിതാക്കന്മാരുടെയും പേരുകള്‍ മാത്രമാണ് ഖുറാനിലേക്ക് എടുത്തിട്ടുള്ളു. അവര്‍ പറഞ്ഞ വാക്കുകളും അവരുടെ പ്രവര്‍ത്തികളും പൂര്‍ണ്ണമായും മാറ്റിമറിച്ചുകൊണ്ടാണ് ഖുറാനിലേക്ക് ഇവരെ 'റിക്രൂട്ട്' ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ബൈബിള്‍ വായിക്കുകയോ പഠിക്കുകയോ ചെയ്യാത്തവരെ വശീകരിക്കാനും നശിപ്പിക്കാനും ഇവര്‍ക്ക് എളുപ്പത്തില്‍ കഴിയും! പ്രവാചകന്മാരുടെ യഥാര്‍ത്ഥ വാക്കുകള്‍ ഖുറാനിലെഴുതിയാല്‍, മുഹമ്മദിനെ കല്ലെറിഞ്ഞു കൊല്ലേണ്ടിവരുമെന്ന് വ്യഭിചാരദുര്‍ഭൂതമായ അയാള്‍ക്ക് നന്നായി അറിയാമായിരുന്നു. എന്നിട്ടും, തനിക്കുമാത്രം പതിനാറു പാപങ്ങള്‍ ചെയ്യാനുള്ള അനുമതി സ്വയം പ്രഖ്യാപിച്ച 'കരുണാമയന്‍' ആണ് ഈ വെറിക്കൂത്തുകാരന്‍!
ക്രൈസ്തവസഭകളുടെ ദുരൂഹമായ നിസംഗത!
അക്രൈസ്തവ മതങ്ങളെല്ലാം തങ്ങളുടെ മതങ്ങള്‍ അനുശാസിക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കുകയും അവ വിശ്വസിക്കുവാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ഇസ്ലാംമതം ഒഴികെ മറ്റു വിജാതിയ മതങ്ങളൊന്നും ഈ അടുത്തകാലംവരെ ക്രിസ്തുവിനെ പ്രത്യക്ഷമായി അപകീര്‍ത്തിപ്പെടുത്തിയിരുന്നില്ല. ക്രിസ്തീയ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണ് അവരുടെ ദൈവസങ്കല്പങ്ങള്‍ എന്നതുകൊണ്ട് ഫലത്തില്‍ അത് ദൈവനിഷേധമാകുന്നു എന്നുമാത്രം! എന്നാല്‍, രണ്ടു നൂറ്റാണ്ടിനിടയില്‍ ഉടലെടുത്ത ഹിന്ദുമതം ഇപ്പോള്‍ ക്രിസ്തുവിനെയും ക്രിസ്തീയതയെയും അപകീര്‍ത്തിപ്പെടുത്തുന്ന കാര്യത്തില്‍ ഇസ്ലാമിനോടു മത്സരിച്ചുകൊണ്ടിരിക്കുകയാണ്.
എന്നാല്‍, ഇസ്ലാമിന്റെ പ്രചരണങ്ങള്‍ മുഴുവനും ക്രിസ്തുവിനെയും ക്രിസ്തീയതയെയും പരസ്യമായി ആക്ഷേപിക്കുന്ന വിധത്തിലാണ്. കാരണം, എല്ലാ വിജാതിയതയുടെയും പിന്നില്‍ സാത്താനാണെങ്കിലും ഇസ്ലാംമതത്തെ വ്യക്തമായ ഗൂഢാലോചനയിലൂടെ അവന്‍ അവതരിപ്പിച്ചിരിക്കുന്നത് മറ്റൊരു ലക്ഷ്യവുംകൂടി മുന്‍നിര്‍ത്തിയാണ്! എതിര്‍ക്രിസ്തുവിനെ അവതരിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇസ്ലാമിലൂടെ സാത്താന്‍ നിറവേറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. യേഹ്ശുവായുടെ ദൈവത്വത്തെ നിഷേധിക്കുവാനും യേഹ്ശുവായിലൂടെയുള്ള മാനവരക്ഷയെ തടസ്സപ്പെടുത്താനുംവേണ്ടി നരകത്തില്‍ രൂപകല്പന ചെയ്ത സിദ്ധാന്തമാണ് ഇസ്ലാമികത. യേഹ്ശുവായുടെ കുരിശുമരണത്തിനുശേഷം അഞ്ഞൂറിലധികം വര്‍ഷത്തെ ആസൂത്രണത്തിലൂടെ തയ്യാറാക്കിയ ഈ കാപട്യം തനിക്ക് അനുയോജ്യനായ ഒരു വിഷയാസക്തനിലൂടെ സാത്താന്‍ അവതരിപ്പിച്ചു!
യേഹ്ശുവാ ദൈവപുത്രനല്ല എന്ന് പ്രഖ്യാപിക്കുകയായിരുന്നു ഇവരുടെ പ്രഥമലക്ഷ്യം. അതിനായി ദൈവത്തിനു പുത്രനില്ലെന്ന് പ്രചരിപ്പിക്കാന്‍ വിഫലശ്രമം നടത്തി. എന്നാല്‍, ദൈവമാണെന്ന വെളിപ്പെടുത്തലോടെ മുഹമ്മദ് അവതരിപ്പിച്ച ഖുറൈഷികളുടെ ഗോത്രദേവന്‍ അല്ലാഹുവിന് മൂന്ന് പെണ്‍മക്കള്‍ ഉണ്ടായിരുന്നു എന്നത് ഇവര്‍ക്ക് വിനയായി. യേഹ്ശുവായുടെ ദൈവത്വം നിഷേധിക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമായതിനാല്‍ അല്ലാഹുവിന്റെ ജാരസന്തതികളായ മൂന്നു പെണ്‍മക്കളെയും നിഷ്കരുണം തള്ളിപ്പറഞ്ഞു. അങ്ങനെ 'അല്‍മനാത്ത്' 'അല്‍ഉസ്സാ' 'അല്‍ലാത്ത്' എന്നിവര്‍ ഇസ്ലാമിനു പുറത്തായി! അതുവരെ പാടിനടന്നിരുന്ന അല്ലാഹുവിന്റെ വചനങ്ങള്‍ സാത്താന്റെതായിരുന്നുവെന്ന് മുഹമ്മദിനു തിരുത്തി പറയേണ്ടിവന്നു! അല്ലാഹു സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറക്കിയ ആയത്തുകള്‍ സാത്താന്റെതായിരുന്നു എന്ന് അല്ലാഹുവും മുഹമ്മദും അപ്പോഴാണ് തിരിച്ചറിഞ്ഞത്! മുഹമ്മദ് പാടിനടന്നതും ഇപ്പോള്‍ അവന്റെ അനുയായികള്‍ പാടി നടക്കുന്നതുമായ സകലതും സാത്താന്റെതാണെന്ന് യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ക്കെല്ലാം അറിയാം.
ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം നിലനില്‍ക്കുമ്പോഴും ചില 'ക്രൈസ്തവ മേലാളന്മാര്‍' ഖുറാനെ വിശുദ്ധമെന്നു പറയുന്നത് ദുരൂഹമാണ്! യേഹ്ശുവായുടെ ദൈവത്വവും കുരിശുമരണവും ഉയിര്‍പ്പും സ്വര്‍ഗ്ഗാരോഹണവും വീണ്ടുംവരവുമാണ് ക്രിസ്തീയതയുടെ അടിസ്ഥാനമെന്നിരിക്കെ, ഇവയെല്ലാം പരിപൂര്‍ണ്ണമായി നിഷേധിക്കുന്ന ഖുറാനെ വിശുദ്ധമെന്ന് വിളിക്കുന്നതിലൂടെ ഒരുവന്‍ ക്രിസ്ത്യാനി അല്ലാതായി മാറുന്നു! ക്രിസ്തീയതയുടെ അടിസ്ഥാന വിശ്വാസങ്ങളെ കെട്ടുകഥകളാണെന്നു പ്രചരിപ്പിക്കുന്ന വ്യക്തിയെ പ്രവാചകനായി പരിഗണിക്കുകയും അവന്‍ പ്രചരിപ്പിക്കുന്ന പൈശാചിക സന്ദേശങ്ങളെ വിശുദ്ധമെന്നു വിളിക്കുകയും ചെയ്യുന്നവര്‍ ഈ വചനം ഓര്‍ക്കുക: "തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവനു ദുരിതം! പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം! മധുരത്തെ കയ്പായും കയ്പിനെ മധുരമായും കരുതുന്നവനു ദുരിതം!"(ഏശയ്യാ: 5; 20). അശുദ്ധിയെ വിശുദ്ധിയെന്നോ വിശുദ്ധിയെ അശുദ്ധിയെന്നോ വിളിക്കരുതെന്നുകൂടി ഇവിടെ അര്‍ത്ഥമില്ലേ?
മതങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയുമൊക്കെ പേരിലായിരിക്കാം ഇത്തരം ആദരവുകള്‍ നല്‍കുന്നത്. യേഹ്ശുവായോടുള്ള സൗഹാര്‍ദ്ദവും ബഹുമാനവുമാണ് ഇതിലൂടെ നഷ്ടമാക്കുന്നതെന്ന് ആരും അറിയുന്നില്ല. ക്രിസ്തുവിന്റെ ദൈവത്വം നിഷേധിക്കുന്നവര്‍ ശപിക്കപ്പെട്ടവരാണെന്ന വചനം അറിഞ്ഞുകൊണ്ട് ഇത്തരം ശപിക്കപ്പെട്ടവരെ ബഹുമാനിക്കുന്നതിലൂടെ അവരുടെ തിന്മകളില്‍ പങ്കാളികളാവുകയാണ് ചെയ്യുന്നത്! ഇത്തരക്കാരെ അഭിവാദനം ചെയ്യുകപോലും അരുതെന്ന് പറഞ്ഞിരിക്കുന്നത് യേഹ്ശുവായുടെ ശിഷ്യനായ യോഹന്നാനാണ്: "പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍ അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്. എന്തെന്നാല്‍, അവനെ അഭിവാദനം ചെയ്യുന്നവന്‍ അവന്റെ ദുഷ്പ്രവര്‍ത്തികളില്‍ പങ്കുചേരുകയാണ്"(2 യോഹ: 1; 10, 11 ). ഇതെല്ലാം അപ്പസ്തോലന്മാരുടെ അറിവില്ലായ്മയായി ആരും ധരിക്കരുത്.
ക്രിസ്തീയ വിശ്വാസങ്ങളെ പരസ്യമായി അവഹേളിക്കുന്ന പുസ്തകം എങ്ങനെയാണ് ക്രിസ്ത്യാനിക്ക് വിശുദ്ധമാകുന്നത്? ഖുറാനെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഇതിനു കാരണമെങ്കില്‍ നേതാക്കാന്മാര്‍ അതിലെ ഉള്ളടക്കം അറിഞ്ഞിരിക്കണം. അല്ലാതെ, എല്ലാ അറിവുകളുമുള്ള ജ്ഞാനികളാണെന്ന നാട്യം അനേകരുടെ നാശത്തിനു കാരണമാകുമെന്ന് തിരിച്ചറിയുക! ക്രൈസ്തവസഭകളിലെ ഉന്നതന്മാരെ അനുകരിക്കുന്ന അനേകം നിഷ്കളങ്ക വിശ്വാസികളുണ്ടെന്ന് മറക്കരുത്. ഇവിടെ അന്വര്‍ത്ഥമാകുന്ന ഒരു വചനമുണ്ട്: "അറിവുണ്ടെന്നു ഭാവിക്കുന്നവന്‍ അറിയേണ്ടത് അറിയുന്നില്ല"(1കോറി: 8; 2).
കുറേ മാസങ്ങള്‍ക്കുമുമ്പ് ക്രൈസ്തവസഭകളോട് മനോവ ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. കത്തോലിക്കാസഭയുടെ സെമിനാരികളില്‍ ഖുറാനും പഠനവിഷയമാക്കണം എന്നായിരുന്നു ആ നിര്‍ദ്ദേശം. വളരെ ആഹ്ലാദകരമായ ഒരു വാര്‍ത്ത ഈ അടുത്തനാളുകളില്‍ കേള്‍ക്കുവാനിടയായി. കേരളത്തിലെ സെമിനാരികളില്‍ ഖുറാന്‍ പഠനം ആരംഭിച്ചിരിക്കുന്നുവെന്ന ശ്ലാഘനീയമായ വാര്‍ത്തയായിരുന്നു അത്! മനോവയുടെ നിര്‍ദ്ദേശം ഉള്‍ക്കൊണ്ടിട്ടാണെന്ന് കരുതുന്നില്ലെങ്കിലും ഒന്നറിയാം. മനോവയുടെ ദീര്‍ഘനാളത്തെ പ്രാര്‍ത്ഥന യേഹ്ശുവായുടെ കര്‍ണപുടങ്ങളില്‍ എത്തിയതിന്റെ തെളിവാണിത്! അപകടം മനസ്സിലാക്കി ധീരമായ നിലപാടെടുത്ത ആദരണീയനായ ആ യുവവൈദീകനെ മനോവ ശ്ലാഘിക്കുന്നു!
'ഡിവൈന്‍' ധ്യാനമന്ദിരം ഇതെങ്ങോട്ട്?
ഒരുകാലത്ത് കേരളത്തിലെ കത്തോലിക്കാസഭയില്‍ അതിശക്തമായ ഉണര്‍വ്വ് നല്‍കിയ മുന്നേറ്റമായിരുന്നു 'പോട്ടാ' 'ഡിവൈന്‍ ശുശ്രൂഷകള്‍ എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ഇന്ന് ഇവയുടെ പോക്ക് എങ്ങോട്ടാണെന്ന് ആകുലതയോടെ ചിന്തിക്കേണ്ടിയിരിക്കുന്നു! ലോകത്തിലെതന്നെ ഏറ്റവും വലിയ വചനശുശ്രൂഷാ കേന്ദ്രമാണ് 'ഡിവൈന്‍' ധ്യാനകേന്ദ്രം. ഇത്തരം ധ്യാനകേന്ദ്രങ്ങളെ സാത്താന്‍ സൗകര്യപൂര്‍വ്വം ഉപയോഗിക്കുന്നത് കണ്ടില്ലെന്നു നടിക്കരുത്.
ഇക്കാലമത്രയും 'ഡിവൈന്‍' ധ്യാനമന്ദിരത്തിലൂടെ ചൊരിയപ്പെട്ട എല്ലാ നന്മകളെയും മനോവ സന്തോഷത്തോടെ അഭിവാദ്യം ചെയ്യുന്നു. ഈ സ്ഥാപനത്തിലൂടെ അനേകം ദൈവവചന ശുശ്രൂഷര്‍ ഉയര്‍ത്തപ്പെടുകയും അവരിലൂടെ വചനത്തിന്റെ പെരുമഴ ലോകത്തെമ്പാടും ചൊരിയപ്പെടുകയുമുണ്ടായി. ഇതിനെയെല്ലാം ഉള്‍പ്പുളകത്തോടെ മനോവ നോക്കിക്കാണുകയും യേഹ്ശുവായെ മഹത്വപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എങ്കിലും, ഈ നന്മയെ മുഴുവന്‍ കെടുത്തിക്കളയുന്ന അരാജകത്വത്തിന്റെ അജ്ഞാതശക്തിയെ തിരിച്ചറിഞ്ഞപ്പോള്‍ അതു ചൂണ്ടിക്കാണിക്കുന്നത് ആ സ്ഥാപനത്തെ സ്നേഹിക്കുന്നതുകൊണ്ടാണ്.
കുറച്ചുനാളുകളായി ഡിവൈനില്‍ ഒരു മുസ്ലിംയുവാവ് സുവിശേഷം പ്രസംഗിക്കുന്നുണ്ട്. അദ്ദേഹം ഇസ്ലാംമതം ഉപേക്ഷിച്ച് രക്ഷ സ്വീകരിച്ച വ്യക്തിയാണെന്നതില്‍ യേഹ്ശുവായ്ക്കു മഹത്വം നല്‍കുന്നു! എന്നാല്‍, ഈ വ്യക്തിയിലൂടെ ചില തെറ്റായ ബോധ്യങ്ങള്‍ പ്രചരിക്കുന്നുവെന്നത് പലരും തിരിച്ചറിയുന്നില്ല. അതിന്റെ ചുവടുപിടിച്ച് നായ്ക്കംപറമ്പില്‍ അച്ചന്‍പോലും ഈ അബദ്ധത്തിന്റെ പ്രചാരകനായി മാറിക്കഴിഞ്ഞു! എന്താണ് ഈ തിന്മയെന്ന് മനോവ ഇവിടെ വ്യക്തമാക്കാന്‍ ശ്രമിക്കുകയാണ്.
ഡിവൈന്‍ ചാനലിലൂടെ സുപ്രസിദ്ധ സുവിശേഷകനായ ബഹുമാനപ്പെട്ട മാത്യു നായ്ക്കംപറമ്പില്‍ അച്ചന്‍ അറിയിച്ച ഒരു സന്ദേശമാണ് ഇവിടെ സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ അതേപടി ഇവിടെ കുറിക്കുന്നു. 'പരിശുദ്ധ കന്യകാമറിയത്തിന്റെ പേര് മുപ്പത്തിയാറു തവണയും യേഹ്ശുവായുടെ പേര് ഇരുപത്തിയഞ്ച് തവണയും 'വിശുദ്ധ' ഖുറാനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.' ഇതായിരുന്നു അച്ചന്‍ പറഞ്ഞത്. സാധാരണ വിശ്വാസികളില്‍ ഇടര്‍ച്ചയുണ്ടാക്കുന്നതാണ് ഈ സന്ദേശമെന്ന് പറയാതെവയ്യ. ഖുറാനിലെ '6666 ' ആയത്തുകളിലും യേഹ്ശുവായെക്കുറിച്ച് എഴുതിയാലും എന്താണ് എഴുതിയിരിക്കുന്നത് എന്നതിലാണ് കാര്യം. അസഭ്യം പറയാനായി യേഹ്ശുവായുടെ നാമം ഉപയോഗിക്കുന്നത് അഭിമാനമായി കാണുന്നത് ഭൂഷണമാണോ എന്നത് വായനക്കാര്‍ തീരുമാനിക്കുക. ഏതായാലും ഖുറാനില്‍ യേഹ്ശുവായുടെ നാമം ഇല്ല എന്നതുകൊണ്ട് ആ മഹാനീയനാമം കളങ്കപ്പെട്ടില്ല! ഈസാ എന്ന പൈശാചിക നാമത്തിനു കളങ്കമേല്ക്കുന്നതില്‍ മനോവയ്ക്ക് ആകുലതയൊന്നുമില്ല!
യേഹ്ശുവാ ദൈവപുത്രനല്ലെന്നും അവിടുന്ന് കുരിശില്‍ മരിച്ചുവെന്നത് കെട്ടുകഥയാണെന്നും അറിയിക്കാനായി ഈസാ എന്ന നാമം ഉപയോഗിച്ചു എന്നതുകൊണ്ട് ഖുറാനെ വിശുദ്ധമെന്ന് പറയുന്നത് തികച്ചും തെറ്റാണ്! ബഹുമാന്യനായ ഒരു ക്രൈസ്തവ പുരോഹിതനില്‍നിന്ന് ഇത്തരം സന്ദേശങ്ങള്‍ വരുന്നതാണ് ഏറ്റവും വലിയ അപകടം. യേഹ്ശുവായും ഈസായും ഒരാളല്ല എന്ന തിരിച്ചറിവിലേക്ക് നായ്ക്കംപറമ്പിലച്ചനു വളരാന്‍ കഴിയാതെപോയതും കത്തോലിക്കാസഭയുടെ അബദ്ധപഠനത്തിന്റെ പരിണിതഫലമാണ്! യേഹ്ശുവായുടെ വ്യാജനായ ഈസായെക്കുറിച്ച് ഖുറാനില്‍ എന്താണ് എഴുതിയിരിക്കുന്നത് എന്നകാര്യം ഒരുപക്ഷെ ഈ വൈദീകന് അറിവുണ്ടായിരിക്കില്ല. ഈ അറിവുകേട് അനേകരില്‍ തെറ്റിദ്ധാരണയുണ്ടാക്കുവാന്‍ കാരണമാകുന്നുണ്ട്. യേഹ്ശുവായെക്കുറിച്ചും മാതാവിനെക്കുറിച്ചും ഇസ്ലാംമതം മഹത്വമാണ് പ്രഖ്യാപിക്കുന്നത് എന്ന ധാരണയില്‍ ഇവരെ സഹോദരങ്ങളായി കരുതാന്‍ പലരും തയ്യാറായിട്ടുണ്ട്. ഇത്തരം പെണ്‍കുട്ടികളാണ് 'ലവ് ജിഹാദി'കളുടെ പിടിയില്‍ അകപ്പെടുന്നത്! ഇതുപോലുള്ള അജ്ഞതകള്‍ ശ്രേഷ്ഠന്മാരില്‍നിന്ന് കേട്ടതിലൂടെ ക്രിസ്ത്യാനി പെണ്‍കുട്ടികള്‍ വഴിപിഴക്കാന്‍ കാരണമായെങ്കില്‍, അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ പ്രഘോഷകര്‍ക്ക് കഴിയില്ല.
മുറിവൈദ്യന്‍ ആളെക്കൊല്ലും! അല്പജ്ഞാനം ആപത്ത്!
ഒരു വിഷയത്തെക്കുറിച്ച് വ്യക്തമായ അറിവില്ലാതെ അതു പ്രചരിപ്പിച്ചാല്‍ ഗുണത്തെക്കാളേറെ അതു ദോഷം ചെയ്യും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. അതുതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. പല വ്യക്തികളും മനോവയോട് ചോദിക്കുന്നത്, ഖുറാനില്‍ യേഹ്ശുവായെക്കുറിച്ച് വലിയ പ്രവാചകനായി പറഞ്ഞിട്ടുണ്ടല്ലോ എന്നാണ്! മാത്രവുമല്ല, മുഹമ്മദിനേക്കാള്‍ ഏറെ പ്രാധാന്യം യേഹ്ശുവായ്ക്കു കൊടുക്കുകയും യേഹ്ശുവാ പ്രവര്‍ത്തിച്ച അദ്ഭുതങ്ങളെ വര്‍ണ്ണിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇവര്‍ വാദിക്കുന്നു. ഇവര്‍ കേട്ടറിഞ്ഞ വ്യക്തികളില്‍നിന്ന് പൂര്‍ണ്ണമായ അറിവ് ലഭിക്കാത്തതല്ലേ ഇത്തരം വാദങ്ങള്‍ക്ക് കാരണം?
മുഹമ്മദിനേക്കാള്‍ പ്രാധാന്യം യേഹ്ശുവായ്ക്കു ഖുറാന്‍ നല്‍കിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് നബിദിനം ആഘോഷിക്കുന്ന മുസ്ലിങ്ങള്‍ ക്രിസ്തുമസ് ആഘോഷിക്കാന്‍ തയ്യാറാകാത്തത്? ഇതിലൂടെതന്നെ ഇവരുടെ കാപട്യം വ്യക്തമാകില്ലേ? ഇത്തരം മുറിവൈദ്യന്മാരും ധ്യാനമന്ദിരങ്ങളുംമൂലം മനോവയുടെ ജോലി ഇരട്ടിയാക്കുകയാണ്! ക്രിസ്ത്യാനികള്‍ ആരാധിക്കുന്ന യേഹ്ശുവായെയല്ല ഖുറാനില്‍ ഈസായായി പരിചയപ്പെടുത്തിയിരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം. അല്പമായി കിട്ടിയ അറിവുകളിലൂടെ ഭീകരമായ അബദ്ധധാരണകളില്‍ കുടുങ്ങിക്കിടക്കുന്നവരെ ആരിനി മോചിപ്പിക്കും? ഓരോ ദിവസവും അനേകം കത്തുകളാണ് മനോവയ്ക്ക് ലഭിക്കുന്നത്. ആയിരക്കണക്കിന് വ്യക്തികള്‍ ഓരോ ആഴ്ചകളിലും ധ്യാനിച്ച് പുറത്തിറങ്ങുന്നുണ്ട്. ഇവരില്‍ ബഹുഭൂരിപക്ഷവും ഇസ്ലാമിനെക്കുറിച്ച് അബദ്ധധാരണ പുലര്‍ത്തുന്നു. സാത്താനെതിരെ ശക്തമായി പോരാടിയ ധ്യാനമന്ദിരത്തെതന്നെ അവന്‍ ഉപയോഗിക്കുകയാണ്! കടിച്ച പാമ്പിനെക്കൊണ്ട് വിഷം ഇറക്കിക്കുന്ന പരിപാടിയിലാണ് സാത്താനും സംഘവും!
ഡിവൈന്‍ ധ്യാനമന്ദിരം തെറ്റിദ്ധരിപ്പിച്ച എല്ലാവരെയും ബോധവത്ക്കരിക്കാന്‍ മനോവയ്ക്ക് സാധിക്കില്ലെങ്കിലും ചിലരെയെങ്കിലും തിരിച്ചറിവിലേക്ക് നയിക്കാന്‍ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. തെറ്റിദ്ധാരണയില്‍ ജീവിക്കുന്നവര്‍ക്കായി ചില സത്യങ്ങള്‍ ഇവിടെ കുറിക്കുകയാണ്: ഖുറാനില്‍ പറയുന്ന ഈസാനബി ബൈബിളിലെ യേഹ്ശുവായല്ല എന്നതാണ് അദ്യമായി അറിഞ്ഞിരിക്കേണ്ടത്! പേരുകളുടെ സാദൃശ്യം കണ്ട് ഖുറാനിലെ കഥാപാത്രങ്ങള്‍ ബൈബിളിലെ വ്യക്തികളാണെന്ന് ആരും ധരിക്കരുത്. ഒരേ പേരുള്ള അനേകം ആളുകള്‍ ഈ ഭൂമിയിലുണ്ട്. നമ്മുടെ പിതാവിന്റെ പേരുള്ളവരെയെല്ലാം നമ്മള്‍ അപ്പനെന്നു വിളിക്കാറില്ല. അതുപോലെതന്നെയാണ് ബൈബിളിലെയും ഖുറാനിലെയും പേരുകള്‍ തമ്മിലുള്ള പൊരുത്തം! രണ്ട് ഉദാഹരണങ്ങള്‍ മാത്രം ഇക്കാര്യത്തിലേക്ക് കുറിക്കുന്നു.
ബൈബിളിലെ യാഹ്‌വെയ്ക്ക് ഒരു പുത്രനുണ്ടെന്നു നമുക്കറിയാം. എന്നാല്‍, ഖുറാനിലെ അല്ലാഹു ഷണ്ഠനാണെന്നു മാത്രമല്ല, മക്കള്‍ ഉണ്ടാകുന്നത് അപമാനമായി കരുതുന്ന ആളുമാണ്! ഇതിനുള്ള തെളിവ് ഖുറാനില്‍നിന്നുതന്നെ വ്യക്തമാക്കാം: "പരമകാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരിക്കുന്നു. (അപ്രകാരം പറയുന്നവരേ,) തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കാര്യമാകുന്നു. അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വ്വതങ്ങള്‍ തകര്‍ന്ന് വീഴുകയും ചെയ്യുമാറാകും. (അതെ) പരമകാരുണികന് സന്താനമുണ്ടെന്ന് അവര്‍ വാദിച്ചത് നിമിത്തം. സന്താനത്തെ സ്വീകരിക്കുക എന്നത് പരമകാരുണികന് അനുയോജ്യമാവുകയില്ല. ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയില്‍ പരമകാരുണികന്റെ അടുത്ത് വരുന്നവന്‍ മാത്രമായിരിക്കും''(സുറ: 19: 88-93).
ഖുറാനിലെ അല്ലാഹുവും ബൈബിളിലെ യാഹ്‌വെയും ഒരുവന്‍ തന്നെയാണോ എന്ന് ഇനി വായനക്കാര്‍ സ്വയം നിശ്ചയിക്കുക! ഇവിടെ മുഹമ്മദു പ്രാകുന്നത് ക്രിസ്ത്യാനികളെയാണെന്ന് മറക്കരുത്. ക്രിസ്ത്യാനികളെ മുഴുവന്‍ ഈവിധത്തില്‍ ശപിക്കുന്ന പുസ്തകത്തെയാണ് ക്രൈസ്തവ 'പുരോഹിതര്‍' 'വിശുദ്ധം' എന്ന്‍ സംബോധന ചെയ്യുന്നത്! ഇസ്ലാംമതക്കാര്‍ ആരും ബൈബിളിനെ വിശുദ്ധമെന്ന് പറയാറില്ലെന്നതും ശ്രദ്ധേയമാകുന്നു.
ബൈബിളില്‍ നാം കാണുന്ന പൂര്‍വ്വപിതാവ് അബ്രാഹം ബലിയര്‍പ്പിക്കാന്‍ കൊണ്ടുപോയത് പുത്രനായ ഇസഹാക്കിനെയാണെങ്കില്‍ മുസ്ലിങ്ങളുടെ പ്രവാചകന്‍ ഇബ്രാഹിം ബലികൊടുക്കാന്‍ കൊണ്ടുപോകുന്നത് ഇസ്മായീലിനെയാണ്! ഈ ബലിയുടെ അനുസ്മരണത്തിലൂടെ മുസ്ലിങ്ങള്‍ക്ക് പാപമോചനം കിട്ടുമെന്നതാണ് അവരുടെ അബദ്ധധാരണ. ലോകരക്ഷകനും ദൈവപുത്രനുമായ യേഹ്ശുവായാണ് ഈസാനബിയെന്ന് ആരും ധരിക്കരുത്! കാരണം, ഈസാ ഇതുവരെയും മരിച്ചിട്ടില്ല! ഖുറാനിലെ ഈസായ്ക്ക് സംഭവിച്ചത് നോക്കുക: "അവര്‍ ഊറ്റംകൊണ്ടു:(ക്രിസ്ത്യാനികള്‍) 'മസീഹ് ഈസബ്നുമര്‍യമിനെ, ദൈവദൂതനെ (മറിയത്തിന്റെ പുത്രനെ) ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു. ' സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണ്ടായത്. അദ്ദേഹത്തെക്കുറിച്ച് ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച്, കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ, ഒരറിവുമില്ല. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു"(സുറ: 4: 157-159).
യേഹ്ശുവായുടെ മരണത്തിനു സാക്ഷികളായ ശിഷ്യന്മാരും റോമന്‍ പടയാളികളും യഹൂദപ്രമാണികളുമെല്ലാം ഒന്നുപോലെ ഊഹത്തെ പിന്തുടരുകയാണെന്ന് പറയുന്ന ശുംഭനെ പ്രവാചകനെന്ന് വിളിക്കുന്നര്‍ ശപിക്കപ്പെട്ടവരാകും! ആരാണ് ഊഹത്തെ പിന്തുടരുന്നത്? ക്രിസ്തുവിനോടൊപ്പം ജീവിച്ച് സകലതിനും സാക്ഷ്യം വഹിച്ച അപ്പസ്തോലന്മാരോ, അല്ലെങ്കില്‍ അറുന്നൂറു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇറങ്ങിവന്ന കാട്ടറബിയോ?
യോഹന്നാന്‍ തന്റെ ലേഖനം ആരംഭിക്കുന്നത് ഇങ്ങനെയാണ്: "ആദിമുതല്‍ ഉണ്ടായിരുന്നതും ഞങ്ങള്‍കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചുവീക്ഷിച്ചതും കൈകൊണ്ടു സ്പര്‍ശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി ഞങ്ങള്‍ അറിയിക്കുന്നു. ജീവന്‍ വെളിപ്പെട്ടു; ഞങ്ങള്‍ അതു കണ്ടു; അതിനു സാക്ഷ്യം നല്‍കുകയുംചെയ്യുന്നു. പിതാവിനോടുകൂടെ ആയിരുന്നതും ഞങ്ങള്‍ക്കു വെളിപ്പെട്ടതുമായ നിത്യജീവന്‍ ഞങ്ങള്‍ നിങ്ങളോടുപ്രഘോഷിക്കുന്നു. ഞങ്ങള്‍ കാണുകയുംകേള്‍ക്കുകയും ചെയ്തതു നിങ്ങളെയും ഞങ്ങള്‍ അറിയിക്കുന്നു. ഞങ്ങളുമായി നിങ്ങള്‍ക്കും കൂട്ടായ്മ ഉണ്ടാകേണ്ടതിനാണ് ഞങ്ങള്‍ ഇതു പ്രഘോഷിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്മയാകട്ടെ, പിതാവിനോടും അവിടുത്തെ പുത്രനായ യേഹ്ശുവാ മ്ശിഹായോടുമാണ്"(1യോഹ: 1; 1-3).
ഖുറാനിലേയും ബൈബിളിലെയും ദൈവം ഒന്നല്ലെന്നും യേഹ്ശുവായെ മഹത്വപ്പെടുത്തുകയല്ല ഖുറാന്റെ ലക്ഷ്യമെന്നും വെളിപ്പെടുത്തുന്ന അനേകം ലേഖനങ്ങള്‍ മനോവയിലുണ്ട്. ഇവയെല്ലാം ഖുറാനെയും ബൈബിളിനെയും അടിസ്ഥാനമാക്കി ആധികാരികതയോടെ തയ്യാറാക്കിയിട്ടുള്ളതാണ്. അതിനാല്‍, അത്തരം വിശദ്ദീകരണത്തിലേക്ക് കൂടുതലായി കടക്കുന്നില്ല. എന്നിരുന്നാലും, മുന്‍ലേഖനങ്ങളിലൊന്നില്‍ വെളിപ്പെടുത്തിയ പ്രധാനപ്പെട്ട ഒരു വിഷയം ആവര്‍ത്തിക്കുകയാണ്. ക്രിസ്തുവിനെ അന്വേഷിച്ച് വിജാതിയരുടെ പുസ്തകങ്ങളിലേക്ക് പോകുന്നത് വലിയ അപകടം വിളിച്ചുവരുത്തും. അവിടെയൊന്നും യേഹ്ശുവായിലൂടെയുള്ള രക്ഷയെന്ന സത്യത്തെ അവതരിപ്പിച്ചിട്ടില്ല. ബൈബിള്‍പോലും പൂര്‍ണ്ണമായി വായിച്ചിട്ടില്ലാത്ത പലരും വിജാതിയ പുസ്തകങ്ങളിലെ യേഹ്ശുവായെ അന്വേഷിക്കുന്ന അവസ്ഥ സ്വന്തം ആത്മരക്ഷയെ തടസ്സപ്പെടുത്തും എന്നതു മറക്കരുത്.
ഇവിടെ സ്വാഭാവികമായും ഒരു ചോദ്യമുയരാം. പിന്നെ എന്തുകൊണ്ടാണ് വിജാതിയ ഗ്രന്ഥങ്ങളെ വിശകലനം ചെയ്യാന്‍ മനോവ ഉദ്യമിക്കുന്നത്? ഇതിനുള്ള ഉത്തരത്തില്‍നിന്ന് മനോവ ഒളിച്ചോടുന്നില്ല. വിജാതിയര്‍ ക്രിസ്തുവിനെതിരെ അവരുടെ പുസ്തകങ്ങളെ അടിസ്ഥാനത്തിലും ബൈബിളിനെ അടിസ്ഥാനപ്പെടുത്തിയും പ്രചരണങ്ങള്‍ ആരംഭിച്ചപ്പോള്‍ ഇതിനുള്ള മറുപടി കൊടുക്കുകയെന്നത് അനിവാര്യമായി വന്നു. വിജതിയരുടെ കെണിയില്‍ അനേകം ദൈവമക്കള്‍ അകപ്പെടുന്നത് നോക്കിനില്‍ക്കാന്‍ മനോവയ്ക്കായില്ല. അതിനാല്‍, ഈ വിഷയത്തില്‍ വ്യക്തമായ പഠനം നടത്തി. ഖുറാന്‍ പഠിക്കുന്നവരെ ഒരിക്കലും തള്ളി പറയുന്നില്ല; മറിച്ച്, അത് പൂര്‍ണ്ണമായി പഠിക്കാതെ ചിലതുമാത്രം പഠിക്കുന്നത് കെണിയാകും എന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഇവിടെ! അത്തരമൊരു കെണിയിലാണ്, 'ഡിവൈന്‍' ധ്യാനകേന്ദ്രം അകപ്പെട്ടിരിക്കുന്നത്!
മിക്കവാറും എല്ലാ മതഗ്രന്ഥങ്ങളിലും യേഹ്ശുവായെക്കുറിച്ചുള്ള ചില സൂചനകളുണ്ട്. ഇതൊക്കെ വലിയ കെണികളാണെന്നു പലരും തിരിച്ചറിയുന്നില്ല. കൊമ്പന്‍സ്രാവിനെ പിടിക്കാന്‍ ചൂണ്ടയില്‍ ഇരയെ കോര്‍ക്കുന്നത് സ്രാവിനോടുള്ള സ്നേഹംകൊണ്ടല്ല എന്നത് നമുക്കെല്ലാം അറിയാം. അതുപോലെ ദൈവമക്കളെ നാശത്തിലേക്ക് നയിക്കാന്‍ സാത്താന്‍ കോര്‍ത്തിട്ടിരിക്കുന്ന ഇര മാത്രമാണ് വിജാതിയ ഗ്രന്ഥങ്ങളിലെ യേഹ്ശുവാ! കുറച്ചധികം ഇരകളെ ഖുറാനില്‍ കോര്‍ത്തിട്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം!
യേഹ്ശുവായുടെയും കന്യകാമറിയത്തിന്റെയും ബാല്യകാലം കുറച്ചുകൂടി കൂടുതലായി അവതരിപ്പിച്ചത് ഖുറാനിലൂടെ മുഹമ്മദു നടത്തിയ വന്‍തട്ടിപ്പാണ്! യഥാര്‍ത്ഥത്തില്‍ സംഭവിക്കാത്ത കാര്യങ്ങള്‍ അതിശയോക്തിയോടെ അവതരിപ്പിക്കുകയാണ് ഇവന്‍ ചെയ്തത്! ഇത്തരം ചില അസത്യങ്ങള്‍ ഖുറാനെ അടിസ്ഥാനപ്പെടുത്തി ക്രൈസ്തവരില്‍ പലരും പ്രചരിപ്പിക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ചില ധ്യാനമന്ദിരങ്ങളും ഇതേ പ്രചരണങ്ങള്‍ നടത്തുന്നു. ഖുറാനില്‍ വിവരിച്ചിരിക്കുന്ന ഒരു സംഭവം ശ്രദ്ധിച്ചാല്‍ ഇതിലെ കാപട്യം മനസ്സിലാകും. ബൈബിളിനേക്കാള്‍ ആധികാരികത ഖുറാനുണ്ടെന്ന മിഥ്യാധാരണ ദൈവമക്കളിലുണ്ടാക്കാന്‍ മുഹമ്മദ് കെട്ടിച്ചമച്ച ഒരു കഥ ശ്രദ്ധിക്കുക!
ശിശുവായ ഈസാ തൊട്ടിലില്‍ കിടന്ന് സംസാരിച്ചത് മുഹമ്മദിന്റെ തിരക്കഥ!
ഈസാനബി ശിശുവായിരിക്കെ തൊട്ടിലില്‍ കിടന്ന് സംസാരിക്കുന്നതായി ഖുറാനില്‍ മുഹമ്മദ് അവതരിപ്പിച്ചിട്ടുണ്ട്. ഇത് യേഹ്ശുവായാണെന്ന് പ്രചരിപ്പിക്കാന്‍ ചില സുവിശേഷ പ്രഘോഷകര്‍ തുനിയുന്നത് യേഹ്ശുവായെയോ യഹൂദചരിത്രമോ അവര്‍ക്ക് അറിയില്ലാത്തതുകൊണ്ടാണ്. യേഹ്ശുവായുടെ ശൈശവത്തില്‍ ഇത്തരമൊരു സംസാരത്തിനുള്ള സാഹചര്യം ഇല്ലായിരുന്നു എന്നതാണ് സത്യം!
കന്യകയായ മറിയത്തിനു ശിശു ജനിച്ചതിനാല്‍, മാതാവിനുണ്ടായ അപമാനം നീക്കാന്‍ ശിശുവായ യേഹ്ശുവാ സംസാരിക്കുന്നതാണ് കഥ! യഹൂദ നിയമങ്ങളെക്കുറിച്ചും യേഹ്ശുവായുടെ ചരിത്രത്തെക്കുറിച്ചുമുള്ള അജ്ഞതയാണ് മുഹമ്മദിനെ ഇത്തരമൊരു കഥ മെനഞ്ഞുണ്ടാക്കാന്‍ പ്രേരിപ്പിച്ചത്. ബൈബിള്‍ പണ്ഡിതരെന്ന് അഭിമാനിക്കുന്നവര്‍പോലും ഈ കെട്ടുകഥയുടെ പിന്നാലെ പോകുന്നത് വളരെ ദുരൂഹമായിരിക്കുന്നു.
ഈ കെട്ടുകഥ ഖുറാനില്‍ വിവരിക്കുന്നത് ഇങ്ങനെ: "അനന്തരം അവനെ (കുട്ടിയെ) യും വഹിച്ചുകൊണ്ട് അവള്‍ തന്‍റെ ആളുകളുടെ അടുത്ത് ചെന്നു. അവര്‍ പറഞ്ഞു: മര്‍യമേ, ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്. ഹേ; ഹാറൂന്റെ സഹോദരീ, നിന്റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്റെ മാതാവ് ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല. അപ്പോള്‍ അവള്‍ അവന്റെ (കുട്ടിയുടെ) നേരെ ചൂണ്ടിക്കാണിച്ചു. അവര്‍ പറഞ്ഞു: തൊട്ടിലിലുള്ള ഒരു കുട്ടിയോട് ഞങ്ങള്‍ എങ്ങനെ സംസാരിക്കും? അവന്‍ (കുട്ടി) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു. (അവന്‍ എന്നെ) എന്‍റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു.) അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല. ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്റെ മേല്‍ ശാന്തി ഉണ്ടായിരിക്കും. അതത്രെ മര്‍യമിന്റെ മകനായ ഈസാ അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാര്‍ത്ഥമായ വാക്കത്രെ ഇത്. ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന്നുണ്ടാകാവുന്നതല്ല. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രംചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു"(സുറ: 19; 27-35).
കന്യകാമറിയത്തെക്കുറിച്ചോ യേഹ്ശുവായുടെ ജനനത്തെക്കുറിച്ചോ യഹൂദരുടെ ഇടയില്‍ യാതൊരു സംശയത്തിനും കാരണമില്ല. എന്തെന്നാല്‍, മറിയവും യൗസേഫും തമ്മിലുള്ള വിവാഹം നിശ്ചയിച്ചു കഴിഞ്ഞതാണ്. യഹൂദനിയമം അനുസരിച്ച് വിവാഹനിശ്ചയം കഴിഞ്ഞാല്‍ പുരുഷനും സ്ത്രീയ്ക്കും ഒരുമിച്ചു ജീവിക്കാന്‍ അനുവാദമുണ്ട്. ആ നാളുകളില്‍ ശാരീരികമായ ബന്ധം പുലര്‍ത്തുകയോ പുലര്‍ത്താതിരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യവും അവര്‍ക്കുണ്ട്. ബ്രഹ്മചര്യം ആഗ്രഹിക്കുന്ന പുരുഷനും കന്യകാവൃതം ആഗ്രഹിക്കുന്ന സ്ത്രീയും ഇപ്രകാരം വിവാഹനിശ്ചയത്തിനുശേഷം ഒരുമിച്ചു ജീവിക്കുന്ന രീതി യഹൂദരുടെ ഇടയില്‍ ഉണ്ടായിരുന്നു എന്നതിന് ബൈബിളില്‍ തെളിവുണ്ട്. പൗലോസ് അപ്പസ്തോലന്‍ കോറിന്തോസിലെ സഭയ്ക്ക് എഴുതിയ ലേഖനത്തില്‍ ഇതിന്റെ വ്യക്തമായ സൂചന നല്‍കിയിരിക്കുന്നത് നോക്കുക: "ഒരുവനു തന്റെ കന്യകയോട് സംയമനത്തോടുകൂടി പെരുമാറാന്‍ സാധിക്കുകയില്ലെന്നു തോന്നിയാല്‍, അവള്‍ യൗവ്വനത്തിന്റെ വസന്തം പിന്നിട്ടവളെങ്കിലും, അനിവാര്യമെങ്കില്‍ അവന്റെ ഹിതംപോലെ പ്രവര്‍ത്തിക്കട്ടെ. അവര്‍ വിവാഹം കഴിക്കട്ടെ; അതു പാപമല്ല. എന്നാല്‍, ആത്മസംയമനം പാലിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത ആരെങ്കിലും തന്റെ കന്യകയെ കന്യകയായിത്തന്നെ സൂക്ഷിക്കാന്‍ ദൃഢനിശ്ചയം ചെയ്യുന്നെങ്കില്‍ അവന്റെ പ്രവൃത്തി ഉത്തമമാണ്"(1കോറി: 7; 36,37).
ഇത് പുരുഷനും സ്ത്രീയും തങ്ങളുടെ സ്വതന്ത്രമായ തീരുമാനപ്രകാരം അനുഷ്ഠിക്കുന്നതാകയാല്‍ അവര്‍ സഹവസിക്കുന്നതും സന്തതികളെ ജനിപ്പിക്കുന്നതും ആരും ഗൗനിക്കാറില്ല. ഈ നിയമത്തെക്കുറിച്ച് കാട്ടറബിക്ക് അറിയാത്തതിനാലാണ് ഇത്തരമൊരു കഥ എഴുതിച്ചേര്‍ക്കേണ്ടി വന്നത്! മുഹമ്മദിന്റെ ഈ മണ്ടത്തരം അനുകരിക്കുന്ന ക്രൈസ്തവ നാമധാരികളും ഈ അജ്ഞതയില്‍ തന്നെയാണ്!
ഖുറാനില്‍ വിവരിച്ചിരിക്കുന്നതുപോലെ യേഹ്ശുവായുടെ ജനനം അദ്ഭുത ജനനമായി യഹൂദരാരും ധരിച്ചിരുന്നില്ല. യൗസേഫിന്റെ പുത്രനായിട്ടാണ് യേഹ്ശുവായെ എല്ലാവരും കരുതിയിരുന്നത്. നസ്രത്തിലെ ജനങ്ങളുടെ സാക്ഷ്യം നോക്കുക: "ഇവന്‍ യൗസേഫിന്റെ മകനല്ലേ എന്ന് അവര്‍ ചോദിച്ചു"(ലൂക്കാ: 4; 22). ഖുറാനില്‍ പറഞ്ഞിരിക്കുന്നതില്‍ വസ്തുതയുണ്ടായിരുന്നെങ്കില്‍ ഈ ചോദ്യം നസ്രത്തുകാരില്‍നിന്ന് ഉണ്ടാകുമായിരുന്നില്ല. ഇത് യഹൂദരുടെ ഇടയിലുണ്ടായ സംശയമല്ല; മറിച്ച്, മുഹമ്മദിനുണ്ടായ സംശയമായിരുന്നു. ഇയാളുടെ ജന്മത്തെക്കുറിച്ച് സ്വയം ഉണ്ടായിരുന്ന സംശയമാണ് ഇതിന് ആധാരം! കാരണം, മുഹമ്മദ് ജനിക്കുന്നതിനുമുമ്പ് അയാളുടെ പിതാവെന്നു കരുതുന്ന അബ്ദുള്ള മരിച്ചിരുന്നു. ഒരുപക്ഷെ മുഹമ്മദിനു തന്റെ ജനനത്തെക്കുറിച്ച് ഇങ്ങനെയൊരു സംശയമുണ്ടാകാന്‍ സാധ്യതയുണ്ട്.
യേഹ്ശുവായുടെ ജനനം പരിശുദ്ധാത്മാവില്‍ നിന്നാണെന്ന് മുഹമ്മദ് സമ്മതിക്കുന്നില്ല. ജിബ്രീല്‍ മലക്ക് മറിയവുമായി ചേര്‍ന്ന് ജനിപ്പിച്ചതാണെന്ന് ഈ പിശാച് പ്രചരിപ്പിക്കുന്നു. ഇതൊക്കെ അറിഞ്ഞിട്ടും ക്രൈസ്തവ പുരോഹിതന്മാര്‍ മുഹമ്മദിനെ പ്രവാചകനെന്നും സാത്താന്റെ വിസ്സര്‍ജ്ജ്യമായ ഖുറാനെ വിശുദ്ധമെന്നും പറയുന്നത് ദൈവനിന്ദയാണ്! നമ്മുടെ അയല്‍വാസിയെ അയാളുടെ മക്കള്‍ അപ്പന്‍ എന്നു വിളിക്കുന്നതിനാല്‍ നമ്മളും അങ്ങനെ വിളിക്കണമെന്ന് ശഠിക്കേണ്ട കാര്യമുണ്ടോ? ഇസ്ലാമിന് ഖുറാന്‍ വിശുദ്ധമാണെങ്കില്‍ അവര്‍ അങ്ങനെ വിളിച്ചുകൊള്ളട്ടെ! നായ്ക്കള്‍ ഉച്ഛിഷ്ടം ഭക്ഷിക്കുന്നത് കണ്ടാല്‍, മുട്ടില്‍ ഇഴയുന്ന കുഞ്ഞുങ്ങള്‍ അത് അനുകരിച്ചേക്കാം. പക്ഷെ നമ്മള്‍ അതു പ്രോത്സാഹിപ്പിക്കാറില്ല! എന്നാല്‍, നമ്മളും അതുതന്നെ ചെയ്താല്‍ എന്താകും അവസ്ഥ? ഇതാണ് ആടുകളെ നയിക്കേണ്ട ഇടയന്മാര്‍ ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത്!
ഇസ്മായേലിന്റെ സന്തതികളെ യാക്കോബോ സന്തതികളോ സഹോദരങ്ങളായി പരിഗണിക്കാതിരുന്നിട്ടും ആധുനിക ഇസ്രായേലായ ക്രിസ്ത്യാനികള്‍ ഇസ്മായേലിന്റെ സന്തതികളെ സഹോദരങ്ങളായി പരിഗണിക്കാന്‍ ഓടിനടക്കുന്നത് ദുരൂഹമാണ്! ഇതൊക്കെ എവിടെനിന്ന് ലഭിച്ച വിശ്വാസങ്ങളാണെന്ന് അറിയില്ല. ഒന്നറിയാം; ഇന്നും ക്രൈസ്തവരില്‍ അനേകര്‍ ഈ അബദ്ധങ്ങളില്‍ ജീവിക്കുന്നുണ്ട്. ഇതിന് നേതാക്കന്മാരുടെ അകമഴിഞ്ഞ പിന്തുണയുമുണ്ട്! ഈ അവസ്ഥ നിലനില്‍ക്കേ, ക്രിസ്ത്യാനികളുടെ പെണ്‍മക്കള്‍ 'ലവ്ജിഹാദി'കളുടെ പിന്നാലെ പോകുമ്പോള്‍ നേതാക്കന്മാര്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നത് ആത്മാര്‍ത്ഥമാണെന്ന് കരുതുന്നില്ല!
നായ്ക്കംപറമ്പില്‍ അച്ചനെയോ ധ്യാനകേന്ദ്രങ്ങളെയോ മനോവ വിധിക്കുന്നില്ല. ദൈവവചനം അവരെ സ്വതന്ത്രരാക്കട്ടെ! എന്നാല്‍, ഈ അപകടത്തെ അനുകരിക്കുന്നതുവഴി നഷ്ടമാകുന്ന ആത്മാക്കളെക്കുറിച്ച് മനോവയ്ക്ക് വേദനയുണ്ട്. അജ്ഞതമൂലം ദൈവജനം നശിക്കുന്നത് വേദനയോടെ നോക്കിനില്‍ക്കാന്‍ മനോവയ്ക്ക് ആകുന്നില്ല! കാരണം, ഇതു യേഹ്ശുവായുടെയും വേദനയാണ്!
ഇസ്ലാമിന്റെ കാപട്യം തുറന്നുകാട്ടുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഖുറാനിലൂടെ 'സമാധാനദൂതന്‍' മുഹമ്മദ് കല്പിച്ചിരിക്കുന്നത് നോക്കുക: "അല്ലാഹുവോടും അവന്റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും"(സുറ: 5; 33). എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്തുകൊണ്ടാണ് ഇസ്ലാം വളര്‍ന്നതെന്ന് ഇതിലൂടെ വ്യക്തമാണ്. ഇന്നും അവന്റെ പൈശാചിക സന്തതികള്‍ ഇതുതന്നെ ചെയ്യുന്നു! ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നത് ആരാണെന്ന് ഈ ലോകത്തു ജീവിക്കുന്ന എല്ലാവര്‍ക്കും അറിയാം!
ബൈബിളിലെ യാഹ്‌വെയല്ല ഖുറാനിലെ 'അല്ലാഹു'!
അല്ലാഹുവെന്നത് ദൈവത്തിന്റെ പൊതുവായ പദമാണെന്ന് ഇസ്ലാംമതക്കാര്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. അറബികളുടെ അനേകം ഗോത്രദേവന്മാരില്‍ ഒരുവന്‍ മാത്രമായിരുന്നു ഈ അല്ലാഹു. മറ്റുദേവന്മാരെയൊന്നും അല്ലാഹുവെന്ന് വിളിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അല്ലാഹുവെന്ന നാമം ദൈവമെന്ന അര്‍ത്ഥത്തില്‍ ഉള്ളതല്ല. അറബിഭാഷയില്‍ അവര്‍ വരുത്തിയ പരിഷ്ക്കാരമായിരുന്നു ഇത്. ഇവരുടെ എതിരാളികളായ എല്ലാ അറബികളെയും കൊന്നൊടുക്കിയതിനാല്‍ ഈ കാപട്യം പുറംലോകം അറിഞ്ഞില്ല എന്നതാണ് വസ്തുത.
'ലാ ഇലാഹ ഇല്‍ അല്ലാഹ്' എന്നു പാടിനടക്കുന്നവര്‍ അതിന്റെ അര്‍ത്ഥംകൂടി വിശദ്ദീകരിക്കാന്‍ തയ്യാറാകണം. 'അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല' എന്നതാണ് ഇതിന്റെ അര്‍ത്ഥം! അതായത്, 'ഇലാഹ്' എന്ന പദമാണ് ദൈവത്തിനുള്ള അറബി പദം! അല്ലാഹുവല്ലാതെ മറ്റൊരു അല്ലാഹു ഇല്ല എന്നല്ല; മറിച്ച്, അലാഹുവല്ലാതെ മറ്റൊരു ഇലാഹ്(ദൈവം) ഇല്ല എന്നാണ് ഇവര്‍ പാടുന്നത്! അല്ലാഹുവെന്ന ഗോത്രദേവനെക്കുറിച്ച് പല ലേഖനങ്ങള്‍ മനോവയിലുള്ളതിനാല്‍ ഈ വിഷയത്തെക്കുറിച്ച് കൂടുതലായി വിവരിക്കുന്നില്ല. എങ്കിലും ഒരു തെളിവ് ഇവിടെ വ്യക്തമാക്കേണ്ടിയിരിക്കുന്നു. അല്ലാഹു എന്നത് ദൈവത്തിന്റെ അറബി പദമായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് കേരളത്തിലെ മലയാളികളായ മുസ്ലിം മന്ത്രിമാര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ മടിക്കുന്നത്? അറബിയിലാണ് സത്യപ്രതിജ്ഞയെങ്കില്‍ 'അല്ലാഹു' എന്ന് പറഞ്ഞാല്‍ സംശയിക്കേണ്ടതില്ല. തമിഴില്‍ പ്രതിജ്ഞ ചെയ്യുന്നവര്‍ 'കടവുള്‍' എന്നോ മലയാളത്തില്‍ ചെയ്യുന്നവര്‍ ദൈവമെന്നോ ഇംഗ്ലീഷില്‍ പ്രതിജ്ഞയെടുക്കുന്നവര്‍ 'ഗോഡ്' എന്നോ പറയുന്നതിനു പകരം അല്ലാഹുവെന്ന് പറയാനുള്ള വാശിയുടെ പിന്നില്‍ ഒരു ദുരൂഹത ഒളിഞ്ഞിരിപ്പുണ്ട്. അല്ലാഹു ദൈവമല്ല എന്നതാണ് ഈ ദുരൂഹത!
ഒരുകാര്യം സംശയത്തിനിടയില്ലാതെ മനോവ പ്രഖ്യാപിക്കട്ടെ: ഖുറാനിലെ കഥാപാത്രങ്ങളില്‍ ഒരാള്‍പ്പോലും ബൈബിളിലെയോ തോറയിലെയോ വ്യക്തികളുടെ തനിരൂപമല്ല. ഇവരുടെ പേരുകള്‍ എടുത്ത് വ്യാജമായി സൃഷ്ടിച്ച ഭാവനാകഥാപാത്രങ്ങള്‍ മാത്രമാണ്!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-