ഇസ്ലാമിക സംവാദം

തെറ്റിദ്ധാരണയില്‍ രൂപംകൊണ്ട ഇസ്ലാംമതം!

Print By
about

യാതൊരു മായവുമില്ലാതെ ബൈബിളിനെയും ഖുറാനെയും ഉദ്ധരിച്ചുകൊണ്ട് തയ്യാറാക്കിയ ലേഖനമാണിത്. ആദ്യവസാനം ഈ ലേഖനം വായിക്കുന്നതിലൂടെ നിങ്ങള്‍ ചിലവഴിക്കുന്ന സമയം ഒരിക്കലും നഷ്ടമാകുകയില്ല. സത്യം തിരിച്ചറിയുവാന്‍ പരിശുദ്ധാത്മാവ് ഏവരേയും സഹായിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ ആരംഭിക്കട്ടെ! വായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങളും മനോവ പ്രതീക്ഷിക്കുന്നു.

അതീവ ഗുരുതരമായ തെറ്റിദ്ധാരണയില്‍ ജീവിക്കുകയും ആ അബദ്ധങ്ങള്‍ മുഴുവനും പിന്‍തലമുറകളില്‍ കെട്ടിയേല്പിക്കുകയും ചെയ്ത ഒരു മനുഷ്യനായിരുന്നു പ്രവാചകവേഷം കെട്ടിവന്ന മുഹമ്മദ്! യഹൂദമതത്തെക്കുറിച്ചും ക്രിസ്തുമതത്തെക്കുറിച്ചുമുള്ള കേട്ടറിവുകളും പ്രവചനങ്ങളെക്കുറിച്ചുള്ള മിഥ്യാധാരണകളും മുഹമ്മദില്‍ ഉണ്ടാക്കിയ വിഭ്രാന്തിയാണ് ഇസ്ലാംമതത്തിന്റെ ബീജം!

പകല്‍ കണ്ട സിനിമകളും വായിച്ച പുസ്തകങ്ങളിലെ കഥാപാത്രങ്ങളും രാത്രിയില്‍ സ്വപ്നങ്ങളായി മാറാറുണ്ട്. അതുപോലെ, നമ്മെ സ്വാധീനിക്കുന്ന ചില വായനകള്‍ ദിവസങ്ങളോളമോ കാലങ്ങളോളമോ നമ്മില്‍ മായാതെ നില്‍ക്കും. മാനസീകമായി വൈകല്യമുള്ളവര്‍ ചില കഥാപാത്രങ്ങളായി രൂപാന്തരപ്പെടാറുമുണ്ട്. ചിലര്‍ തങ്ങള്‍ കേട്ടിട്ടുപോലുമില്ലാത്ത ഭാഷകള്‍ സംസാരിക്കുകയും മറ്റേതെങ്കിലും വ്യക്തിയാണു താനെന്ന് ചിന്തിച്ച് വിളിച്ചുപറയുകയും ചെയ്യും. മറ്റൊരു വ്യക്തിയായി സ്വയം മാറുകയും അവരായി ജീവിക്കുകയും ചെയ്യുന്നു. മരിച്ചുപോയ ഏതെങ്കിലും വ്യക്തിയാണു താനെന്നു പറയുകയും അവരുടെ ശബ്ദത്തില്‍ സംസാരിക്കുകയും ചെയ്യുന്ന ഇത്തരം പ്രതിഭാസത്തെ മനഃശാസ്ത്രജ്ഞര്‍ മനോരോഗത്തിന്റെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ശൈശവത്തിലും ബാല്യത്തിലും അനുഭവിച്ച തിക്താനുഭവങ്ങളുടെ പരിണിതഫലമായി അനേകം മനോവൈകല്യങ്ങള്‍ മുഹമ്മദിന് ഉണ്ടായിരുന്നു. മുഹമ്മദിനെ പ്രസവിക്കുന്നതിനുമുമ്പേ അയാളുടെ പിതാവ് മരിച്ചുപോയി. ശൈശവത്തില്‍തന്നെ മാതാവും നഷ്ടപ്പെട്ടു. ആവശ്യത്തിനു പരിഗണനകള്‍ കിട്ടാതെ വളരുന്ന വ്യക്തികള്‍ക്ക് സ്വാഭാവികമായും മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് ആകര്‍ഷിക്കാനുള്ള ആഗ്രഹമുണ്ടാകും. മുഹമ്മദ് ഇത്തരത്തിലുള്ള മാനസീക പ്രശ്നങ്ങള്‍ അനുഭവിച്ചിരുന്നു. അതുപോലെതന്നെ കടുത്ത ഭയത്തിനും ഇയാള്‍ അടിമയായിരുന്നുവെന്ന് ചരിത്രത്തില്‍ വായിക്കാന്‍ കഴിയും.

അപകര്‍ഷതാബോധവും മറ്റുള്ളവരുടെ അംഗീകാരം നേടാനുള്ള ത്വരയും ഇയാളെ നയിച്ചിരുന്നു എന്നതിന് അനേകം തെളിവുകളുണ്ട്. യൗവനത്തില്‍തന്നെ ഇയാള്‍ നല്ലൊരു കച്ചവടക്കാരനായതും അതില്‍ മറ്റുള്ളവരുടെ പ്രശംസ നേടാന്‍ കഴിഞ്ഞതും ഇതിന്റെ ഭാഗമായിരുന്നു. നാല്പതു വയസ്സുള്ള ഒരു വിധവയായ സമ്പന്നയുടെ വ്യാപാര കാര്യങ്ങള്‍ ശരിയായി നോക്കിനടത്തിയത് അവളുടെ പ്രീതിക്ക് കാരണമാക്കി. ഖദീജയെന്ന ഈ സ്ത്രീയാണ് മുഹമ്മദിന്റെ ആദ്യഭാര്യയായത്!

ഖുറാന്‍ ദൈവീകമാണെന്നും സ്വര്‍ഗ്ഗത്തില്‍നിന്നു നേരിട്ട് ഇറക്കി കൊടുത്തതാണെന്നും വാദിക്കാനായി സദാസമയവും മുഹമ്മദിനെ നിരക്ഷരനെന്നും വിവരമില്ലാത്തവനെന്നും ഇസ്ലാംമതക്കാര്‍ വിശേഷിപ്പിക്കാറുണ്ട്. നിരക്ഷരതയെ മഹത്വമായി കാണാനാണ് ഇവര്‍ ശ്രമിച്ചത്. എന്നാല്‍, മുഹമ്മദിന്റെ അജ്ഞത ഖുറാന്റെ ദൈവീകതയ്ക്ക് കാരണമാകില്ല. നിരക്ഷരനായ ഒരു വ്യക്തി ബുദ്ധിമാനല്ലെന്നു പറയാന്‍ കഴിയുമോ? എന്നാല്‍ , മുഹമ്മദ് സമര്‍ത്ഥനായ ഒരു കച്ചവടക്കാരനായിരുന്നു എന്നതിന് ഇസ്ലാമിക ചരിത്രത്തില്‍ വ്യക്തമായ തെളിവുണ്ട്. കച്ചവടത്തിലെ സാമര്‍ത്ഥ്യം മൂലമാണ് ഖദീജ മുഹമ്മദിനെ ഭര്‍ത്താവായി സ്വീകരിക്കുന്നത്. ഇയാള്‍ മുഖേന ഖദീജയുടെ സാമ്പത്തീക മേഖല വലിയതോതില്‍ വളര്‍ന്നുവെന്നും സാക്ഷ്യമുണ്ട്.

കച്ചവടത്തില്‍ ഒരുവന്‍ വിജയിക്കണമെങ്കില്‍ ബുദ്ധിപരമായ 'മാര്‍ക്കറ്റിങ്' തന്ത്രങ്ങള്‍ ആവശ്യമായിരിക്കെ മുഹമ്മദ് വിവരദോഷിയാണെന്ന വാദത്തിന് അടിസ്ഥാനമില്ല. മുഹമ്മദ് ജീവിച്ചിരുന്ന 'മക്ക'യിലും പരിസരങ്ങളിലും ഉണ്ടായിരുന്ന മനുഷ്യര്‍ അപരിഷ്കൃതരും പാപികളും ക്രൂരന്മാരും ആയിരുന്നുവെന്ന ഇസ്ലാമിലെ പുത്തന്‍ തലമുറയുടെ വാദവും അടിസ്ഥാനരഹിതമാണ്. ഇവര്‍ ബഹുദൈവ വിശ്വാസികളായിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും അറിവും ലോകപരിചയവും നല്ല സഹിഷ്ണുതയുമുള്ളവരായിരുന്നു. ഇസ്ലാമിക ചരിത്രം പരിശോധിച്ചാല്‍ ഈ സത്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. മുഹമ്മദിന്റെ യുക്തിരഹിതമായ ആശയങ്ങളെ ഖുറൈഷി ഗോത്രക്കാര്‍ സ്വീകരിക്കാതിരുന്നത് ഇതിന്റെ തെളിവാണ്. അമേരിക്കയിലെ 'വേള്‍ഡ് ട്രെയ്ഡ് സെന്റര്‍' പോലെ വലിയ കെട്ടിട സമുച്ചയം ഉണ്ടായിരുന്നില്ലെങ്കിലും അക്കാലത്തെ ലോകവ്യാപാര കേന്ദ്രം 'മക്ക'യായിരുന്നു.

ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും വ്യാപരത്തിനായി ആളുകള്‍ മക്കയില്‍ വന്നുപോയിരുന്നു. അങ്ങനെയുള്ള ഒരു നാട്ടിലെ ജനങ്ങള്‍ അപരിഷ്കൃതരും ക്രൂരന്മാരുമായിരുന്നു എന്ന വാദം നിലനില്‍ക്കുന്നതല്ല. മറ്റു ദേശങ്ങളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നവരും എല്ലാ മതവിഭാഗങ്ങളോടും സൗഹാര്‍ദ്ദത്തോടെ ഇടപഴകിയിരുന്നവരുമാണ് അറബികള്‍! മുഹമ്മദ് ചതിവിലൂടെ ആധിപത്യം നേടിയതിനുശേഷമാണ് അന്തരീക്ഷം മാറിയതും മറ്റുമതങ്ങളെ ആട്ടിയോടിച്ചതും.

ഇസ്ലാമികതയെ മഹത്വവത്ക്കരിക്കാനും മുഹമ്മദിന്റെ കാപട്യത്തെ വെള്ളപൂശാനും വേണ്ടിയാണ് അവിടെ ജീവിച്ചിരുന്നവര്‍ കാട്ടാളന്മാരായിരുന്നുവെന്ന് പ്രചരിപ്പിക്കുന്നത്. ഇസ്ലാമിനേക്കാള്‍ നൂറിരട്ടി മാന്യന്മാരായ ജനങ്ങളായിരുന്നു അന്നാട്ടുകാര്‍! മുഹമ്മദ് തിരഞ്ഞെടുത്ത ആകാശദേവനായ അല്ലാഹുവിനോടൊപ്പം മുന്നൂറോളം ദേവന്മാരെ ആരാധിക്കുകയും ഇവരുടെയെല്ലാം പ്രതിഷ്ഠകള്‍ മക്കയില്‍ നിലനില്‍ക്കുകയും ചെയ്തിരുന്നു. മുഹമ്മദ് ജനിക്കുന്നതിനുമുമ്പേ മക്കയില്‍ 'ഹജ്ജ്' അനുഷ്ഠാനവും ഉണ്ടായിരുന്നതാണ്. ഇവയൊക്കെ സ്വന്തം മതത്തിന്റെ മൗലീകസ്വത്തായി ഏറ്റെടുക്കുകയും ഖുറൈഷികളുടെ 300 ദേവന്മാരില്‍ ഒരുവനെ ഏകദൈവമായി പ്രഖ്യാപിക്കുകയും ചെയ്താണ് മുഹമ്മദ് ഇസ്ലാമിനു രൂപംനല്‍കിയത്.

ഖുറൈഷികളുടെ ഇടയിലേക്ക് ഇസ്ലാമിക ആശയവുമായി മുഹമ്മദു കടന്നുവന്നപ്പോള്‍ അവര്‍ സ്വാഭാവികമായ സംശയങ്ങള്‍ നിരത്തുകയും മുഹമ്മദിന്റെ പ്രവാചകത്വത്തിനു തെളിവ് ആവശ്യപ്പെടുകയും ചെയ്തുവെന്നല്ലാതെ ഇയാളെ അവര്‍ ആക്രമിച്ചില്ല. തൗഹീദ് [ഏകദൈവത്വം] സിദ്ധാന്തവുമായി രംഗത്തുവന്ന മുഹമ്മദിനെ മക്കാനിവാസികള്‍ സ്വാഭാവികമായും എതിര്‍ത്തു. അവര്‍ വളരെ ഉന്നത സാംസ്കാരിക നിലവാരമുള്ളവരായിരുന്നതിനാല്‍ കായികമായല്ല, ആശയപരമായിത്തന്നെയാണു മുഹമ്മദിന്റെ പ്രവാചകത്വവാദത്തെ നേരിട്ടത്. ശാരീരികമായ ഉപദ്രവങ്ങളൊന്നും കാര്യമായി അദ്ദേഹത്തിനു നേരെ ഉണ്ടായതായി തെളിവുകളില്ല. വളരെ നിസ്സാരമായ ചില ഒറ്റപ്പെട്ട സംഭവങ്ങളെയാണു പില്‍ക്കാലത്ത് അതിശയോക്തിപരമായി അവതരിപ്പിക്കാന്‍ ഇസ്ലാമിക ചരിത്രകാരന്മാര്‍ ശ്രമിച്ചിട്ടുള്ളത്. മുഹമ്മദ് പിന്നീടു നടത്തിയ നരനായാട്ടുകളുമായി താരതമ്യം ചെയ്താല്‍ ഈ സംഭവങ്ങളൊക്കെ അവഗണനീയമാംവിധം നിസ്സാരമാണെന്നു കാണാം.

മുന്‍കാല പ്രവാചകന്മാരെക്കുറിച്ച് മുഹമ്മദ്‌ ഇവരുടെയിടയില്‍ പ്രചരിപ്പിച്ചത് പ്രവാചകന്മാരെല്ലാം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു എന്നായിരുന്നു. അപ്രകാരമുള്ള ഏതെങ്കിലും അദ്ഭുതങ്ങള്‍ മുഹമ്മദിനോട് അറബികളും ആവശ്യപ്പെട്ടു. ബൈബിളിലെ പ്രവാചകന്മാര്‍ അവരുടെ പ്രവാചകത്വം തെളിയിക്കാന്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദൈവംതന്നെ ഇത് അനുവദിക്കുകയും ചെയ്തിരുന്നു. ദൈവമാണ്, തങ്ങളെ നിയോഗിച്ചതെന്നതിനു എന്ത് അടയാളമാണ് അവര്‍ക്ക് നല്‍കേണ്ടതെന്ന് മോശയടക്കം എല്ലാ പ്രവാചകന്മാരും ദൈവത്തോടു ചോദിക്കുന്നതായി ബൈബിളില്‍ വായിക്കുന്നുണ്ട്.

എന്നാല്‍, 'മുഹമ്മദുതിരുമേനിയോട്' ജനങ്ങള്‍ ചോദിച്ചപ്പോള്‍ അയാള്‍ തെറിവിളിക്കുകയും ശപിക്കുകയുമാണ് ചെയ്തത്. അദ്ദേഹത്തിന്റെ പ്രവാചകത്വവാദം തെളിയിക്കാനായി എന്തെങ്കിലും യുക്തിസഹമായ ദൃഷ്ടാന്തങ്ങള്‍ കാണിക്കൂ‍ എന്നായിരുന്നു അവരുടെ നിരന്തരമായ ആവശ്യം. താന്‍ ഒരു ദൈവദൂതനാണെങ്കില്‍ സാധാരണ അത്തരക്കാര്‍ കാണിക്കാറുള്ളതുപോലെ എന്തെങ്കിലും അദ്ഭുതപ്രവൃത്തികളിലൂടെ അതു തെളിയിക്കണമെന്ന മക്കക്കാരുടെ ശാഠ്യത്തിനു മുമ്പില്‍ മുഹമ്മദ് ശരിക്കും അടിയറവു പറയേണ്ടി വന്നു. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന രീതിയാണ് മുഹമ്മദ്‌ അവലംബിച്ചത്. ഉത്തരം പറയുന്നതിനുപകരം മക്കാനിവാസികളെ കണക്കിന് 'പ്രാകുക'യായിരുന്നു ഇയാള്‍ ചെയ്തത്!

താന്‍ അടിക്കടി സ്വര്‍ഗ്ഗത്തില്‍ പോകാറുണ്ടെന്നും ദൈവവുമായി സംസാരിക്കാറുണ്ടെന്നും വീമ്പടിക്കുന്നവന്‍ അത് തെളിയിക്കണം. ആകാശം പൊട്ടിപ്പിളര്‍ന്ന് നിങ്ങളുടെ തലയില്‍ വീഴുമെന്നാണ് ചോദ്യങ്ങള്‍ ചോദിക്കുന്നവരോടുള്ള മുഹമ്മദിന്റെ മറുപടി. എന്നാല്‍, ക്രിസ്ത്യാനികളോടും യഹൂദരോടും ഇതേപോലുള്ള ചോദ്യങ്ങള്‍ മുഹമ്മദ്‌ ചോദിക്കുന്നുണ്ട്. തെളിവു ചോദിക്കുന്നതു ധിക്കാരമാണെന്നു പറയുന്ന അല്ലാഹു തന്നെ അന്യമതക്കാരോടു തെളിവു ചോദിക്കുന്നുമുണ്ട്! “"(ആര്‍ക്കെങ്കിലും ) സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ്‌ അവര്‍ പറയുന്നത്‌. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാല്‍ ( നബിയേ, ) പറയുക; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ( അതിന്ന്‌ ) നിങ്ങള്‍ക്ക്‌ കിട്ടിയ തെളിവ്‌ കൊണ്ടു വരൂ എന്ന്‌"”(സുറ: 2: 111). ഇത് വൈരുദ്ധ്യമല്ലേ? ഇസ്ലാമിനും മുഹമ്മദിനും തെളിവുകള്‍ ആവശ്യപ്പെടാം; എന്നാല്‍, മുഹമ്മദിനോടോ ഇവന്‍ പരിചയപ്പെടുത്തിയ അല്ലാഹുവിനോടോ തെളിവുകള്‍ ആവശ്യപ്പെടാന്‍ ആര്‍ക്കും അവകാശമില്ല! അങ്ങനെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരുടെ തലയില്‍ ഇടിത്തീ വീഴുമെന്നും ആകാശം തകര്‍ന്നുവീഴുമെന്നും ഭീഷണിപ്പെടുത്തുന്നത് എന്തിനാണ്! ആശയങ്ങള്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നവരുടെ അസഹിഷ്ണുതയാണ് ഇവിടെ വ്യക്തമാകുന്നത്!

മക്കയിലെ ഖുറൈശികള്‍ വളരെ ഉയര്‍ന്ന സംസ്കാരമുള്ളവരും മുഹമ്മദിനേക്കാള്‍ നന്മയുള്ളവരുമായിരുന്നുവെന്ന് ഇസ്ലാമിന്റെ ചരി‍ത്രത്തിലൂടെ ഒന്നു കണ്ണോടിച്ചാല്‍ ഏതൊരാള്‍ക്കും മനസ്സിലാകും. ചില ചരിത്രകാരന്മാര്‍ ഇക്കാര്യം തുറന്നു സമ്മതിച്ചിട്ടുമുണ്ട്. നബിയുടെ മഹത്വം ഉയര്‍ത്തിക്കാട്ടുന്നതിനായി അവരെ വെറും ജാഹിലുകളായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ് ഇന്നത്തെ മതപ്രചാരകര്‍. ഈ അഭിപ്രായം ഇസ്ലാം വിരോധികളുടെയല്ലെന്നു കാണിക്കാന്‍ ചില ഉദ്ധരണികള്‍കൂടി കാണുക: 'തിരുമേനി ആദ്യമാദ്യം ഏകദൈവസിദ്ധാന്തത്തിലേക്ക് ജനങ്ങളെ വിളിച്ചുകൊണ്ടിരുന്നു. അങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോളാണ് ബഹുദൈവവിശ്വാസത്തെ പരസ്യമായി എതിര്‍ക്കാന്‍ തുടങ്ങിയത്. അത് മക്കക്കാര്‍ക്കു വിശിഷ്യാ ഖുറൈശികള്‍ക്കു സഹിക്കാന്‍ കഴിയാത്ത ഒന്നായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. ഒരു ജനതയുടെ ദൈവങ്ങളെ പാടേ നിഷേധിക്കാന്‍ ഒരാള്‍ എഴുന്നേറ്റു നിന്നാല്‍ -വിശിഷ്യാ അക്കാലത്ത്- ആ ജനത അവനെ വെറുതെ വിടുമോ? ഒരിക്കലുമില്ല. പക്ഷെ ഖുറൈശികള്‍ നമ്മില്‍ പലരും ധരിച്ചു വെച്ചതുപോലെ, വിഡ്ഢികളോ അജ്ഞാനികളോ ആയിരുന്നില്ല. അവര്‍ തികഞ്ഞ തന്റേടവും ദീര്‍ഘദൃഷ്ടിയുമുള്ളവര്‍ തന്നെയായിരുന്നു..... ....കുറൈശികള്‍ വളരെ തന്റേടത്തോടെയും ദീര്‍ഘദൃഷ്ടിയോടെയും കൂടിയാണ് ആദ്യമാദ്യം തിരുമേനിയുടെ ഉല്‍ബോധനങ്ങളെ അഭിമുഖീകരിച്ചത്. അതായത് ആത്മനിയന്ത്രണം വിട്ട് അവര്‍ ഒന്നും പ്രവര്‍ത്തിക്കാന്‍ മുതിര്‍ന്നില്ല.....

ഖുറൈശികളുടെ ദൈവങ്ങളെ നിഷേധിക്കാന്‍ എഴുന്നേറ്റു നിന്നിരുന്ന മുഹമ്മദ്[സ]യെ ഒരൊറ്റ അടിക്കു കൊല്ലാനും അങ്ങിനെ തങ്ങളുടെ ദൈവങ്ങളുടെ അന്തസ്സും പ്രതാപവും നിലനിര്‍ത്താനും അവര്‍ക്കൊരു പ്രയാസവുമുണ്ടായിരുന്നില്ല. പക്ഷെ അവരതിനു മുതുര്‍ന്നില്ല........കുറൈശി നേതാക്കളെല്ലാവരും ദുഷ്ടന്മാരോ ദുര്‍ബുദ്ധികളോ ആയിരുന്നില്ല. സഹൃദയരും ഉദാരശീലരും മാന്യരുമായി, പലരും പല നേതാക്കളും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഈ പ്രശ്നത്തിനു സമാധാനപരമായ പരിഹാരം കാണണമെന്നാണ് അവരാഗ്രഹിച്ചത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ആത്മനിയന്ത്രണം കൈവിടാതെ പെരുമാറാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചത്..”[ഇസ്ലാം ചരിത്രം, സി എന്‍ അഹ്മദ് മൌലവി, പേജ് 225,226 ഒന്നാം പതിപ്പ് 1971]

മുഹമ്മദിന്റെ ഏകദൈവ തത്വത്തില്‍ ശ്രദ്ധിക്കേണ്ടതായ ചില കൌശലങ്ങളുണ്ടായിരുന്നു. ഖുറൈശികള്‍ക്ക് പരിചയമില്ലാത്ത ദൈവത്തെ സത്യദൈവമായി അവതരിപ്പിക്കുകയല്ല ഇയാള്‍ ചെയ്തത്. മറിച്ച്, ഖുറൈശി ഗോത്രക്കാര്‍ പരമ്പരാഗതമായി ആരാധിച്ചിരുന്ന 300 ദേവന്മാരില്‍ ഒരുവനെ സത്യദൈവമായി ഉയര്‍ത്തുകയായിരുന്നു. മറ്റു ദേവന്മാരെ പൂര്‍ണ്ണമായും തള്ളാതെ അല്ലാഹുവിനെ പ്രധാനസ്ഥാനത്ത് അവരോധിച്ചു. ഇത് അടങ്ങുന്ന ഖുറാന്‍ ഭാഗങ്ങളാണ് പിന്നീട് സാത്താന്റെ വചനങ്ങള്‍ എന്നപേരില്‍ മുഹമ്മദ് നീക്കം ചെയ്തത്. ഏകദൈവ സിദ്ധാന്തത്തിന് ആധികാരികത കിട്ടാന്‍ വേണ്ടിയാണ്, യഹൂദരുടെയും ക്രൈസ്തവരുടെയും പൊതുവായ ദൈവമാണ് ഈ അല്ലാഹുവെന്ന് പ്രചരിപ്പിച്ചത്. യഹൂദരും ക്രൈസ്തവരും ഏകദൈവ വിശ്വാസികളാണെന്ന് അറബികള്‍ക്ക് അറിയാമായിരുന്നു.

യഹൂദരുടെയും ക്രൈസ്തവരുടെയും മതഗ്രന്ഥങ്ങളെ അതേപടി അംഗീകരിച്ചാല്‍ മുഹമ്മദിന്റെ പ്രവാചകത്വം ചീറ്റിപ്പോകുകയും ഇസ്ലാംമതത്തിന്റെ പ്രസക്തിതന്നെ ചോദ്യം ചെയ്യപ്പെടാന്‍ ഇടയാകുകയും ചെയ്യും എന്ന കാരണം കൊണ്ടാണ് ഇവരുടെ ഗ്രന്ഥങ്ങള്‍ തിരുത്തപ്പെട്ടവയാണെന്ന് പ്രചരിപ്പിച്ചത്. എന്തടിസ്ഥാനത്തിലാണ് ഈ ജല്പനമെന്നു ചോദിച്ചാല്‍ ഉടന്‍ ശാപവചനങ്ങളാണല്ലോ പുറപ്പെടുന്നത്!

ഇസ്ലാം മതത്തിലൂടെ മുഹമ്മദ് ലക്ഷ്യംവച്ചത്!

ധനം, സ്ത്രീ, അധികാരം, എന്നിവയോടുള്ള അഭിനിവേശമായിരുന്നു ഇങ്ങനെയൊരു മതമുണ്ടാക്കാന്‍ മുഹമ്മദിനെ പ്രേരിപ്പിച്ചതെന്ന് ഖുറാന്‍ സൂക്ഷമതയോടെ വായിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാകും. ഈ മൂന്ന് കാര്യങ്ങളില്‍ മുഹമ്മദിന് മറ്റു വിശ്വാസികള്‍ക്കില്ലാത്ത പതിനാറു പദവികള്‍ (അവകാശങ്ങള്‍) സ്വയം പ്രഖ്യാപിച്ചത് ഇതിന്റെ തെളിവാണ്. സ്ത്രീവിഷയത്തില്‍ സ്വയം ഏറ്റെടുത്ത അവകാശങ്ങള്‍ നോക്കുക: "നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്റെ ഭാര്യമാരെ നിനക്ക്‌ നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക്‌ ( യുദ്ധത്തില്‍ ) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്റെ വലതുകൈ ഉടമപ്പെടുത്തിയ ( അടിമ ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്റെ പിതൃവ്യന്റെ പുത്രിമാര്‍, നിന്റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്റെ അമ്മാവന്റെ പുത്രിമാര്‍, നിന്റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും ( വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു. ) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും ( അനുവദിച്ചിരിക്കുന്നു. ) ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം. നിനക്ക്‌ യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു"(സുറ: 33; 50).

"അവരില്‍നിന്ന്‌ നീ ഉദ്ദേശിക്കുന്നവരെ നിനക്ക്‌ മാറ്റി നിര്‍ത്താം. നീ ഉദ്ദേശിക്കുന്നവരെ നിന്റെ അടുക്കലേക്ക്‌ അടുപ്പിക്കുകയും ചെയ്യാം. നീ മാറ്റി നിര്‍ത്തിയവരില്‍ നിന്ന്‌ വല്ലവരെയും നീ ആഗ്രഹിക്കുന്നുവെങ്കില്‍ നിനക്ക്‌ കുറ്റമില്ല. അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും, അവര്‍ ദുഃഖിക്കാതിരിക്കുവാനും, നീ അവര്‍ക്ക്‌ നല്‍കിയതില്‍ അവരെല്ലാം സംതൃപ്തി അടയുവാനും ഏറ്റവും അനുയോജ്യമായ മാര്‍ഗമാകുന്നു അത്‌. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത്‌ അല്ലാഹു അറിയുന്നു. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു. ഇനിമേല്‍ നിനക്ക്‌ ( വേറെ ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. ഇവര്‍ക്ക്‌ പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും ( അനുവാദമില്ല ) അവരുടെ സൌന്ദര്യം നിനക്ക്‌ കൌതുകം തോന്നിച്ചാലും ശരി. നിന്റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ ( അടിമസ്ത്രീകള്‍ ) ഒഴികെ. അല്ലാഹു എല്ലാകാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു(സുറ:33 ; 51, 52).

ഇത്രയും സ്ത്രീകളെക്കൊണ്ട് തൃപ്തിപ്പെടാമെന്നായിരുന്നു അന്ന് മുഹമ്മദു കരുതിയത്. എന്നാല്‍, ആക്രാന്തത്തിന് അറുതിവന്നില്ല. ആറുവയസ്സുകാരി ആയിഷമുതല്‍ പിന്നീട് പലരെയും ഭാര്യമാരായി സ്വീകരിച്ചു. സ്വന്തം ദത്തുപുത്രന്റെ ഭാര്യയെ തട്ടിയെടുത്തപ്പോള്‍ ഉണ്ടാക്കിയ നിയമവും അയാള്‍ സ്വയം ലംഘിച്ചു. തനിക്കുമുകളില്‍ താന്‍ മാത്രമുള്ളവര്‍ക്ക് എന്തുമാകാമല്ലോ! മുഹമ്മദ് ഈ മതം തട്ടിക്കൂട്ടിയതിനു പിന്നിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഇതായിരുന്നു; തോന്നിവാസത്തില്‍ ജീവിക്കാനുള്ള എളുപ്പവഴി! തനിക്ക് ആവശ്യമുള്ളപ്പോള്‍ നിയമങ്ങളുണ്ടാക്കുകയും മാറ്റിയെഴുതുകയും ചെയ്യാന്‍ ഇതില്പരം മറ്റെന്തു വഴിയാണുള്ളത്?!

ഏകദൈവ ആശയത്തിന്റെ ഉറവിടം!

മുഹമ്മദിന്റെ കാലത്ത് ഏകദൈവവിശ്വാസികള്‍ യഹൂദരും ക്രൈസ്തവരും മാത്രമായിരുന്നു. അതിനാല്‍, ഈ വിശ്വാസങ്ങളുടെ തുടര്‍ച്ചയെന്ന വ്യാജേനയാണ് ഇയാള്‍ ഇസ്ലാമിനെ പരിചയപ്പെടുത്തിയത്. ആ കാലത്ത് അറബികളുടെയിടയില്‍ യഹൂദരും ക്രൈസ്തവരും ജീവിച്ചിരുന്നു. മുഹമ്മദ്‌ വ്യാപാരത്തിനായി പോകുന്ന സിറിയയില്‍ ഭൂരിപക്ഷവും ക്രൈസ്തവരായിരുന്നതിനാല്‍ ഈ മതത്തെക്കുറിച്ചുള്ള അറിവ് അറബികള്‍ക്കുണ്ട്.

തന്നോട് അല്ലാഹു നേരിട്ടു പറഞ്ഞതാണെന്നും യഹൂദരും ക്രൈസ്തവരും അവരുടെ വേദങ്ങള്‍ തിരുത്തിയതാണെന്നുമുള്ള വ്യാജം പ്രചരിപ്പിച്ചുകൊണ്ടായിരുന്നു ഇയാളുടെ അരങ്ങേറ്റം. കാരണം, യഹൂദരുടെയും ക്രൈസ്തവരുടെയും വചനങ്ങളെ തിരുത്തലോടെ അവതരിപ്പിക്കാന്‍ പറ്റിയ മാര്‍ഗ്ഗം ഇതാണല്ലോ! പ്രവാചകന്മാരുടെ കാലഘട്ടം അവസാനിച്ചുവെന്ന ക്രിസ്തുവചനം മുഹമ്മദിന്റെ ആഗ്രഹങ്ങള്‍ക്കു തടസ്സമായിരുന്നു. മോശമുതല്‍ മറ്റു പ്രവാചകന്മാരെല്ലാം പ്രവചിച്ചത് തന്നെക്കുറിച്ചാണെന്ന് ഇയാള്‍ ജല്പിച്ചു!

ഖുറൈഷികളുടെ പിന്തുണ നേടാനായി, അവരുടെ മുന്നൂറുലധികം വരുന്ന ദേവന്മാരില്‍ ഒരുവനായ ചന്ദ്രദേവനെയാണ് സത്യദൈവമായി പ്രചരിപ്പിച്ചതെന്നു നാം മനസ്സിലാക്കി. ആകാശുത്തുള്ള ഒരു ദേവനെ യഹൂദരുടെയും ക്രിസ്ത്യാനികളുടെയും ദൈവത്തിന്റെ 'ഡ്യൂപ്പ്' ആക്കാന്‍ എളുപ്പമാണല്ലോ! ക്രിസ്തുവിനെയും ക്രിസ്തീയ ചരിത്രവും മുഹമ്മദിന് അറിയാന്‍ വലിയ ബുദ്ധിമുട്ടില്ലായിരുന്നു. മുഹമ്മദിന്റെ ആദ്യഭാര്യയുടെ അമ്മാവന്‍ ക്രൈസ്തവനായിരുന്നു എന്നകാര്യം ഇസ്ലാമിനു നിഷേധിക്കാനാകുമോ? ഇയാളോടൊപ്പമായിരുന്നു വ്യാപരകാര്യങ്ങള്‍ക്കായി മാസങ്ങള്‍ നീളുന്ന യാത്രകള്‍ നടത്തിയിരുന്നത്! ക്രിസ്തീയതയില്‍ വലിയ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു ഇദ്ദേഹമെന്നും ചരിത്രം വ്യക്തമാക്കുന്നു.

ഖുറൈഷി ഗോത്രജരുടെ ദേവന്മാരില്‍ ഒരുവനായിരുന്ന 'ചന്ദ്രദേവനെ' പ്രപഞ്ചസൃഷ്ടാവായി സ്ഥാനാരോഹണം ചെയ്യിപ്പിക്കുകയും ഈ ദേവനെ ഒരു 'റബ്ബര്‍സ്റ്റാമ്പ്' ആക്കി ഭരണം കൈയ്യാളുന്ന പ്രവാചകസ്ഥാനം സ്വയം കല്പിക്കുകയും ചെയ്തുകൊണ്ട് മുഹമ്മദ് തന്റെ അബദ്ധങ്ങള്‍ക്ക് ആരംഭംകുറിച്ചു. പ്രവാചകനിന്ദ ഏറ്റവും വലിയ അപരാധമായി പ്രഖ്യാപിച്ചതിലൂടെ അല്ലാഹുവിനു മുകളില്‍ സ്ഥാനമുറപ്പിക്കാനും മുഹമ്മദ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തന്റെ ശരീരിക അഭിലാഷത്തിന്, അനുസരണമായി നിയമങ്ങള്‍ സ്വയമുണ്ടാക്കിയപ്പോഴും, സാധാരണ വിശ്വാസികള്‍ക്ക് ഇവയൊന്നും അനുവദനീയമായിരുന്നില്ല എന്നകാര്യവും നാം കണ്ടു.

ഇത് വ്യക്തമാക്കുന്ന ഖുറാന്‍ ഭാഗം ശ്രദ്ധിക്കുമ്പോള്‍ ഇവയൊന്നും മനോവ കെട്ടിച്ചമച്ചതല്ലെന്ന് മനസ്സിലാകും. ഖുറാന്‍ ശ്രദ്ധിക്കുക: "ഒരു സ്ത്രീ സ്വദേഹം നബിക്കു ദാനം ചെയ്യുന്നപക്ഷം, നബി അവളെ വിവാഹം കഴിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതും നാം അനുവദിച്ചിരിക്കുന്നു'(സുറ: 33; 50). മുഹമ്മദ് രുചിച്ചുനോക്കി ഇഷ്ടപ്പെട്ടാല്‍ മാത്രം വിവാഹം കഴിച്ചാല്‍ മതി! അല്‍ കുത്ത്ര്‍ബി എന്ന ഇസ്ലാം പണ്ഡിതന്‍ ഈ ആയത്തുകളെ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്; അധികാരം, ധനം, സ്ത്രീ, എന്നീ മൂന്നു വിഷയങ്ങളില്‍ 'നബിയ്ക്ക്' പതിനാറു പദവികള്‍ (ഒഴിവുകള്‍) അല്ലാഹു അനുവദിച്ചിരുന്നു. അതില്‍ പത്താമത്തെ പദവി വളരെ വിചിത്രമാണ്.

'നബി' ആരെയെങ്കിലും (സ്ത്രീകളെ) കണ്ടുമോഹിച്ചാല്‍, അവളുടെ ഭര്‍ത്താവ് വിവാഹമോചനം ചെയ്ത് മുഹമ്മദിനു വിട്ടുകൊടുക്കണം! അതിനൊരു ഉദാഹരണമുണ്ട്; തന്റെ വളര്‍ത്തുമകനായ സൈയ്ദിന്റെ ഭാര്യയെ വിവാഹം കഴിക്കാന്‍ മോഹിച്ച്, സൈയ്ദിനെക്കൊണ്ട് വിവാഹമോചനം നടത്തിച്ചു. "അങ്ങനെ സൈദ്‌ അവളില്‍ നിന്ന്‌ ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക്‌ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്മാര്‍ അവരുടെ ഭാര്യമാരില്‍നിന്ന്‌ ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌ അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌. അല്ലാഹുവിന്റെ കല്പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു(സുറാ: 33; 37). ദത്തുപുത്രന്റെ ഭാര്യയെ തട്ടിയെടുക്കാന്‍ അല്ലാഹുവിനെക്കൊണ്ട് 'ആയത്ത്' ഇറക്കിച്ച മുഹമ്മദിനെയും, മുഹമ്മദിന്റെ 'കൂട്ടിക്കൊടുപ്പുകാരന്‍' ആയ അല്ലാഹുവിനെയുമാണ് ഖുറാനില്‍ കാണുന്നത്! 33 ന്‍റെ 51- ല്‍ അല്ലാഹുവിന്റെ പുതിയ 'ആയത്ത്' ഇതാ എത്തിയിരിക്കുന്നു! അല്ലാഹുവിന്റെ വാക്കുകള്‍: "നിനക്ക് നാം ഇത് അനുവദിച്ചിരിക്കുന്നു; മറ്റുള്ള വിശ്വാസികള്‍ക്ക് അനുവദിച്ചിട്ടില്ല"(സുറ: 33; 51).

ഏതൊരുവന്റെ ഭാര്യമാരെയും മുഹമ്മദിനു തട്ടിയെടുക്കാമെങ്കിലും ഇയാളുടെ ഭാര്യമാരെ നോക്കുന്നതുപോലും അല്ലാഹു സഹിക്കില്ലെന്നാണ് ഖുറാനില്‍ മമ്മൂഞ്ഞ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. "സത്യവിശ്വാസികളേ, ഭക്ഷണത്തിന്‌ ( നിങ്ങളെ ക്ഷണിക്കുകയും) നിങ്ങള്‍ക്ക്‌ സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്‌. അത്‌ (ഭക്ഷണം) പാകമാകുന്നത്‌ നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്‌. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന്‌ ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ്‌ രസിച്ചിരിക്കുന്നവരാവുകയും അരുത്‌. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട്‌ (അത്‌ പറയാന്‍) അദ്ദേഹത്തിന്‌ ലജ്ജ തോന്നുന്നു. സത്യത്തിന്റെ കാര്യത്തില്‍ അല്ലാഹുവിന്‌ ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട്‌ (നബിയുടെ ഭാര്യമാരോട്‌) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട്‌ മറയുടെ പിന്നില്‍നിന്ന്‌ ചോദിച്ചുകൊള്ളുക. അതാണ്‌ നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്‌. അല്ലാഹുവിന്റെ ദൂതന്‌ ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക്‌ പാടില്ല. അദ്ദേഹത്തിനുശേഷം ഒരിക്കലും അദ്ദേഹത്തിന്റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യമാകുന്നു"(സുറ: 33; 53). ഖുറാന്‍ എഴുതിയത് ആര്‍ക്കുവേണ്ടിയാണെന്നു വ്യക്തമായില്ലെ? സത്യദൈവത്തിനു മുഖംനോട്ടമില്ലെന്നും എല്ലാവരെയും ഒന്നുപോലെ സ്നേഹിച്ച് അവര്‍ക്കുവേണ്ടി സ്വപുത്രനെപ്പോലും ഹോമിച്ചവനാണെന്നുമുള്ള സത്യം മനുഷ്യരില്‍നിന്നു മറയ്ക്കാന്‍ അല്ലാഹുവെന്ന പിശാച് മുഹമ്മദിനെ ഉപയോഗിച്ചു.

മമ്മൂഞ്ഞിനു തന്റെ പത്നിമാരെ തൃപ്തിപ്പെടുത്താന്‍ കഴിയുന്നില്ല എന്ന് നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ് ഇപ്രകാരമൊരു നിയമം പുറപ്പെടുവിച്ചത്. ഖുറാന്‍ ആയത്ത്' ശ്രദ്ധിക്കുക: "പ്രവാചക പത്നിമാരേ, നിങ്ങളില്‍ ആരെങ്കിലും വ്യക്തമായ നീചവൃത്തി ചെയ്യുന്ന പക്ഷം അവള്‍ക്ക്‌ ശിക്ഷ രണ്ടിരട്ടിയായി വര്‍ദ്ധിപ്പിക്കപ്പെടുന്നതാണ്‌. അത്‌ അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമായിട്ടുള്ളതാകുന്നു'(സുറ: 33; 30). മുഹമ്മദിന് ഒരു സ്ത്രീയില്‍ അഭിലാഷം തോന്നിയാല്‍ നിയമങ്ങള്‍ പൊളിച്ചെഴുതുകയും അത് അല്ലാഹുവിന്റെ തലയില്‍ വച്ചുകെട്ടുകയും ചെയ്യുന്ന രീതി ഖുറാനില്‍ ഉടനീളം കാണാം. അങ്ങനെ മുഹമ്മദിനു തോന്നിയ ഒരു അഭിലാഷത്തിലൂടെയാണ് ആയിഷയെന്ന ആറുവയസ്സുകാരിയെ അമ്പത്തിമൂന്നാമത്തെ വയസ്സില്‍ 'മഹാപ്രവാചകന്‍' ഭാര്യയാക്കിയത്! ഇന്നാണ് ഈ മഹാന്‍ ജീവിച്ചിരുന്നതെങ്കില്‍ ആജീവനാന്തം ജയിലില്‍തന്നെ ആയിരിക്കും! ഇതാണ് ഖുറാനിലും മുഹമ്മദിലും ഇസ്ലാംമതക്കാര്‍ അവകാശപ്പെടുന്ന മഹത്വം!

ഇത്തരത്തില്‍ തനിക്കും തന്റെ കുടുംബത്തിനുംവേണ്ടി അനേകം നിയമങ്ങള്‍ എഴുതുകയും പൊളിച്ചെഴുതുകയും ചെയ്തിട്ടുണ്ട്. തനിക്കുവേണ്ടി അല്ലാഹു എത്രത്തോളം വേണമെങ്കിലും തരംതാഴുമെന്ന് തെളിയിച്ചുകൊണ്ട് മുഹമ്മദ് പ്രഖ്യാപിച്ച ഒരു നിയമം ശ്രദ്ധിക്കുക: മുഹമ്മദിന് എത്രവേണമെങ്കിലും കെട്ടാം, ഇസ്ലാമിനും നിബന്ധനകള്‍ക്കു വിധേയമായി പല വിവാഹം അനുവദിക്കും. എന്നാല്‍, മുഹമ്മദിന്റെ മകള്‍ ഫാത്തിമയെ വിവാഹം ചെയ്ത അലിയ്ക്കുമാത്രം ഒരു ഭാര്യയെ അനുവാദമുള്ളുവെന്ന് മുഹമ്മദിന്റെ പുതിയ 'ആയത്ത്'! ഇതിനു മുഹമ്മദ് പറയുന്ന ന്യായീകരണം; 'തന്റെ മകള്‍ ദുഖിക്കുന്നത് കാണാന്‍ തനിക്കു കഴിയില്ലത്രെ!' (സാഹീഹ് അല്‍ ബുഖാരി VOL: 7, ബുക്ക്; 62, ഹദീസ്;157) മുഴുവന്‍ ഇസ്ലാം സ്ത്രീകളെയും ഉപഭോഗവസ്തു ആക്കിയിട്ട് തന്റെ മകള്‍ക്കുവേണ്ടി ആയത്തിറക്കിയ ഇവനോ 'ശാന്തിദൂതന്‍' എന്ന് അവകാശപ്പെടുന്ന 'പ്രവാചകന്‍'!? ഇതിലൂടെത്തന്നെ ഇവന്‍ ആരുടെ പ്രവാചകനാണെന്ന് വ്യക്തമാകും!

സ്വപുത്രനെപ്പോലും ബലി നല്‍കിക്കൊണ്ട് ലോകത്തുള്ള ഓരോ മനുഷ്യരെയും സ്നേഹിച്ച സത്യദൈവമായ യാഹ്‌വെയുടെ പേരിലിറങ്ങിയ വ്യാജനാണ് അല്ലാഹുവെന്നതിന് ഇതില്‍പ്പരം എന്തു തെളിവാണു വേണ്ടത്? ദുഷ്ടരുടെയും ശിഷ്ടരുടെയുംമേല്‍ ഒരുപോലെ സൂര്യനെ ഉദിപ്പിക്കുകയും മഴ പെയ്യിക്കുകയും ചെയ്യുന്നവനാണ് യഥാര്‍ത്ഥ ദൈവം. അനീതി പ്രവര്‍ത്തിക്കുന്നവരെ മുഖംനോക്കാതെ ശിക്ഷിക്കുന്നവനായ ദൈവത്തെയാണു ബൈബിള്‍ പഠിപ്പിക്കുന്നത്. താന്‍ തിരഞ്ഞെടുത്ത ഇസ്രായേല്‍ജനം പാപം ചെയ്തപ്പോള്‍ മറ്റുള്ളവരെക്കാള്‍ അധികമായി ഇവരുടെമേല്‍ ശിക്ഷ അയക്കുവാന്‍ യാഹ്‌വെ തയ്യാറായി. തെറ്റുചെയ്യുമ്പോള്‍ ശിക്ഷിക്കുന്ന നല്ല പിതാവിനെയാണ് ബൈബിളിലെ ദൈവത്തില്‍ നാം കാണുന്നത്! വ്യത്യസ്ഥ നിയമങ്ങള്‍കൊണ്ട് ജനതകളെ വിവേചിക്കുന്ന അധര്‍മ്മിയായ അല്ലാഹുവില്‍നിന്ന് തികച്ചും വ്യത്യസ്ഥനാണ് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ!

ദൈവത്തിനു പ്രിയങ്കരനായ അഭിഷിക്തനായിരുന്നു ദാവീദ്. ഒരിക്കലും മുഹമ്മദിനെപ്പോലെ ജീവിച്ച ഒരു വ്യക്തിയായിരുന്നില്ല. എന്നാല്‍, ഒരു ബലഹീന നിമിഷത്തില്‍ ഊറിയായുടെ ഭാര്യയുമായി പാപം ചെയ്യുകയും അവളെ സ്വന്തമാക്കാന്‍ അവളുടെ ഭര്‍ത്താവിനെ ചതിവില്‍ വധിക്കുകയും ചെയ്തു. പിന്നീട് ദാവീദിന്റെ ജീവിതത്തില്‍ വന്നുചേര്‍ന്ന ദുരിതങ്ങള്‍ വചനത്തില്‍ വിവരിച്ചിട്ടുണ്ട്.

ദൈവമായയാഹ്‌വെ, ദാവീദിനോട് പറഞ്ഞു: "എന്നെ നിരസിച്ച് ഹിത്യനായ ഊറിയായുടെ ഭാര്യയെ നീ സ്വന്തമാക്കിയതുകൊണ്ട് നിന്റെ ഭവനത്തില്‍നിന്നു വാള്‍ ഒഴിയുകയില്ല. യാഹ്‌വെ അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തം ഭവനത്തില്‍നിന്നുതന്നെ നിനക്കു ഞാന്‍ ഉപദ്രവമുണ്ടാക്കും. നിന്റെ കണ്‍മുമ്പില്‍വച്ച് ഞാന്‍ നിന്റെ ഭാര്യമാരെ അന്യനു കൊടുക്കും. പട്ടാപ്പകല്‍ അവന്‍ അവരോടൊത്തു ശയിക്കും. നീ ഇതു രഹസ്യമായിച്ചെയ്തു. ഞാനിതു ഇസ്രായേലിന്റെ മുഴുവന്‍ മുമ്പില്‍വച്ച് പട്ടാപ്പകല്‍ ചെയ്യിക്കും"(2സാമുവല്‍:12;10-12).

ദൈവത്തിനു പ്രിയങ്കരനായ ദാവീദിന്റെ ജീവിതത്തില്‍ ഈ വചനം അന്വര്‍ത്ഥമായി. പിന്നീടുള്ള ചരിത്രത്തില്‍ ഇത് വ്യക്തമായി കുറിച്ചിട്ടുണ്ട്!

മുഹമ്മദ് തന്റെ പൂര്‍ണ്ണമായ അറിവോടെ ഗുരുതരമായ ചില അബദ്ധങ്ങള്‍ കെട്ടിച്ചമച്ച് ഉണ്ടാക്കിയെങ്കിലും, ഇന്നത്തെ ഇസ്ലാംസമൂഹം വഞ്ചിക്കപ്പെട്ട് അതിനെ പിന്തുടരുന്നത് അജ്ഞതമൂലമാണ്. ഹജ്ജിനെക്കുറിച്ചുള്ള ലേഖനത്തില്‍ ചിലതു പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും മറ്റു രണ്ട് ഭീകര അബദ്ധങ്ങളെയാണ് ഈ ലേഖനത്തില്‍ വിശകലനം ചെയ്യുന്നത്

ഇസ്ലാമിന്റെ ഉത്ഭവവും അല്ലാഹുവിന്റെ ജനനവും!

അല്ലാഹുവാണോ ഇസ്ലാംമതമാണോ ആദ്യമുണ്ടായത് എന്ന ചോദ്യത്തിന്, ഇവരണ്ടിനും മുമ്പ് മുഹമ്മദാണുണ്ടായത് എന്നുപറയാനേ കഴിയുകയുള്ളു. കാരണം, ഇസ്ലാംമതം ഉണ്ടാക്കിയതും അല്ലാഹുവിനെ ഇന്നത്തെ രീതിയില്‍ രൂപകല്പന ചെയ്തതും മുഹമ്മദാണ്! അറേബ്യയിലുണ്ടായിരുന്ന യഹൂദരുടെയും ക്രിസ്ത്യാനികളുടെയും വേദപുസ്തകങ്ങളില്‍നിന്നും പലതും എടുത്ത്, ജനിച്ചുവളര്‍ന്ന വര്‍ഗ്ഗത്തിന്റെ ആചാരങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തി, രണ്ടും കൂട്ടിച്ചേര്‍ത്ത് മുഹമ്മദ് സ്ഥാപിച്ച മതമായിരുന്നു ഇസ്ലാം. അത് സ്വന്തം ജനത സ്വീകരിക്കന്‍വേണ്ടി പല വിട്ടുവീഴ്ചകളും ചെയ്തു. അതിനപ്പുറം ഖുറാനില്‍ ഒരു മഹത്വവും മനോവ കാണുന്നില്ല.

പതിനെട്ടുകോടി വര്‍ഷം മുമ്പാണ് തന്റെ ആത്മാവുണ്ടായതെന്നു മുഹമ്മദ്‌ പറയുന്നു. ആദ്യം സൃഷ്ടിക്കപ്പെട്ട ആത്മാവ് മുഹമ്മദിന്റെതാണെന്നും ഇയാള്‍ സ്വയം വാദിക്കുന്നുണ്ട്. ആദത്തിന്റെ ആത്മാവുപോലും തനിക്കുശേഷമാണത്രെ ഉണ്ടായത്! ഭ്രാന്തിന്റെ ഓരോ അവസ്ഥകള്‍!! ശാരീരികമായി എല്ലാവരുടെയു പിതാവ് ആദം ആണെങ്കിലും, ആദത്തിന്റെതടക്കം സകലരുടെയും ആത്മാക്കള്‍ മുഹമ്മദിന്റെ ആത്മാവില്‍നിന്നാണ് ഉണ്ടായതെന്ന് ഇയാള്‍ സ്വയം സമാധാനിക്കുന്നു. അതായത്, തനിക്കു ജന്മം നല്‍കിയ അപ്പന്റെ വല്ല്യപ്പനാണു താനെന്നു പറയുന്നതുപോലെ! ഇതിനു ഭ്രാന്ത് എന്നല്ലാതെ എന്താണു പറയേണ്ടത്?

ഇത്തരം മായാദര്‍ശനങ്ങള്‍കൊണ്ട് സമ്പന്നമാണ് ഖുറാന്‍! അല്ലാഹുവിനെ രൂപകല്പന ചെയ്ത് നിര്‍മ്മിച്ചതിലൂടെ മുഹമ്മദിനുമുമ്പ് എല്ലാം ശൂന്യമായിരുന്നുവെന്ന് പറയാതെ പറയുകയാണ് ഇയാള്‍! ഖുറാന്‍ എന്ന പുസ്തകവും അതിലൂടെ രൂപപ്പെടുത്തിയ ഇസ്ലാംമതവുംകൊണ്ട് മുഹമ്മദ് എന്തായിരുന്നു ലക്ഷ്യംവച്ചതെന്ന് നമുക്കു നോക്കാം.

യേഹ്ശുവായുടെ ദൈവത്വത്തെ നിഷേധിക്കുവാനും അവിടുത്തെ കുരിശുമരണംവഴിയുള്ള ഏകരക്ഷയില്‍നിന്ന് മാനവകുലത്തെ അകറ്റുകയെന്നതുമായിരുന്നു ഈ സിദ്ധാന്തത്തിലൂടെ സാത്താനും അവന്റെ ദൂതനും ലക്ഷ്യമിട്ടത്! യേഹ്ശുവായെ പുനര്‍നാമകരണം ചെയ്ത് പ്രവാചകനായി അവതരിപ്പിച്ചതിലൂടെ കുടിലമായ ഒരു തന്ത്രം പ്രയോഗിക്കുകയാണു ചെയ്തത്. യേഹ്ശുവായെ അംഗീകരിക്കുന്നുവെന്ന ഒരു മിഥ്യാധാരണ ചില അജ്ഞാനികളായ ക്രൈസ്തവരില്‍ ജനിപ്പിക്കാനും ഇതുവഴി സാധ്യമായി. ഖുറാനില്‍ യേഹ്ശുവായും പരിശുദ്ധ കന്യകാമറിയവും ഉണ്ടെന്നു പറഞ്ഞ് ചില ധ്യാനമന്ദിരങ്ങളില്‍ പ്രഘോഷണം നടത്തുന്നവര്‍ അപകടം തിരിച്ചറിയാത്തവരാണ്!

ദൈവത്തിന്റെ ഏകജാതനും ദൈവംതന്നെയുമായ യേഹ്ശുവായെ പ്രവാചകനായി വാഴിക്കുന്നത് പുകഴ്ത്തലല്ല മറിച്ച്, ഇകഴ്ത്തലാണെന്നു തിരിച്ചറിയാന്‍ ചിലര്‍ക്കെങ്കിലും കഴിയാതെപോയി. നാശത്തിനായി മുന്‍കൂട്ടി സൃഷ്ടിക്കപ്പെട്ട ചിലര്‍ ഈ കപടതയില്‍ വഴിതെറ്റിപ്പോകുകയും ചെയ്തു. എന്നാല്‍, രാജാവിനെ സേവകനാക്കിക്കൊണ്ടുള്ള ഈ സാത്താന്യതന്ത്രത്തില്‍ യഥാര്‍ത്ഥ ദൈവമക്കളെ വീഴ്ത്താന്‍ കഴിഞ്ഞില്ല.

യേഹ്ശുവായോട് ഇസ്ലാംമതക്കാര്‍ കാണിക്കുന്ന സ്നേഹം കാപട്യമാണെന്നതിന് ഒരേയൊരു കാര്യംമാത്രം ശ്രദ്ധിച്ചാല്‍ മതി. മുഹമ്മദീയര്‍ തങ്ങളുടെ മക്കള്‍ക്ക് പേരിടുമ്പോള്‍, വലിയ പ്രവാചകനെന്നു വിളിച്ചുകൂകുന്ന യേഹ്ശുവായുടെ പേര്, നല്‍കാറുണ്ടോ? അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും അടക്കം എല്ലാ വിശുദ്ധ നാമങ്ങള്‍ക്കുമൊപ്പം ആ കാലഘട്ടത്തില്‍ ജീവിച്ച തെമ്മാടികളുടെ പേരുപോലും സ്വീകരിക്കുമ്പോള്‍ യേഹ്ശുവായുടെ പേരിനോടെന്താണ്, ഇവര്‍ക്ക് അയിത്തം? അയിത്തമാണെന്നു മനോവ പറയുകയില്ല; ഇതിനു ഭയമെന്നാണു പറയേണ്ടത്!

കാരണം, യേഹ്ശുവായുടെ നാമത്തിന് ശക്തിയുണ്ട്. പൈശാചിക ശക്തികള്‍ ആ നാമത്തിനുമുന്നില്‍ ഭയന്നു വിറയ്ക്കും! യേഹ്ശുവാ ആരാണെന്നു വ്യക്തമായി അറിയുന്നവനാണു സാത്താന്‍! യേഹ്ശുവായുടെ നാമത്തെ വഹിക്കാനുള്ള ധൈര്യം സാത്താനോ അവന്റെ സംവീധാനങ്ങള്‍ക്കോ ഇല്ല. യേഹ്ശുവായുടെ നാമം കേള്‍ക്കുന്നതുപോലും പൈശാചികശക്തികള്‍ക്ക് ഭയമാണെന്നതിന് ഇസ്ലാംമതം തന്നെയാണ് യഥാര്‍ത്ഥ തെളിവ്! ഇസ്ലാമിക രാജ്യങ്ങളില്‍ യേഹ്ശുവായുടെ നാമത്തില്‍ പ്രാര്‍ഥിക്കുവാനോ ബൈബിള്‍ കൈവശം വയ്ക്കുവാനോ അനുവദിക്കാത്തത് ഈ ഭയത്തിന്റെ ഭാഗമാണ്!

യേഹ്ശുവാ പഠിപ്പിച്ച സത്യത്തില്‍നിന്ന് മനുഷ്യമക്കളെ വ്യതിചലിപ്പിച്ച് തന്റെ മാര്‍ഗ്ഗത്തിലേക്ക് നയിക്കാന്‍ സാത്താന്‍ അഭിഷേകം ചെയ്തയച്ച അവന്റെ പ്രവാചകനായിരുന്നു മുഹമ്മദ്. അതുകൊണ്ടുതന്നെ പ്രവാചകന്മാരിലൂടെ യേഹ്ശുവായെക്കുറിച്ച് അറിയിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും തന്നെക്കുറിച്ചാണെന്നു സമര്‍ത്ഥിക്കാന്‍ മുഹമ്മദ് വ്യഗ്രത കാണിച്ചു. ഒട്ടകത്തിനു ഈന്തപ്പനയ്ക്കും അപ്പുറമുള്ള ലോകം എന്തെന്നുപോലും അറിവില്ലാതിരുന്ന അറബികളുടെ ഇടയില്‍ എന്തു വിവരക്കേടും ചിലവാകുമെന്നത് സാത്താനു നന്നായി അറിയാമായിരുന്നു. അതിനാല്‍, അവരുടെ ഇടയില്‍നിന്ന് തനിക്ക് പ്രവാചകനെ കണ്ടെത്തുകയും അവനിലൂടെ നാശത്തിന്റെ സന്ദേശത്തിന് അടിത്തറയിടുകയും ചെയ്തു. അക്ഷരജ്ഞാനമുള്ള അറബികളില്‍ ആരും മുഹമ്മദിനോടൊപ്പം ചേര്‍ന്നില്ല. മക്കയിലും മദീനയിലും യുദ്ധം ചെയ്ത് അറിവുള്ളവരെ മുഴുവന്‍ കൊന്നൊടുക്കുകയാണു ചെയ്തത്. അക്ഷരം പഠിക്കാനായി അവരില്‍ ചിലരെ കൊല്ലാതെ അടിമകളാക്കിയെന്നും ഇസ്ലാമിക ചരിത്രത്തിലുണ്ട്.
 
മോശയെപ്പോലെ ഒരു പ്രവാചകന്‍!

മോശ പറയുന്നു: "അന്നു യാഹ്‌വെ എന്നോട് അരുളിച്ചെയ്തു: അവര്‍ പറഞ്ഞതെല്ലാം നന്നായിരിക്കുന്നു. അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്ന് നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാനവര്‍ക്കുവേണ്ടി അയയ്ക്കും. എന്റെ വാക്കുകള്‍ ഞാന്‍ അവന്റെ നാവില്‍ നിക്ഷേപിക്കും. ഞാന്‍ കല്പിക്കുന്നതെല്ലാം അവന്‍ അവരോടു പറയും. എന്റെ നാമത്തില്‍ അവന്‍ പറയുന്ന എന്റെ വാക്കുകള്‍ ശ്രവിക്കാത്തവരോടു ഞാന്‍തന്നെ പ്രതികാരം ചെയ്യും"(നിയമം: 18; 18, 19).

ഇത് ആരെക്കുറിച്ചാണു മോശ പറഞ്ഞതെന്ന് ക്രൈസ്തവരായ എല്ലാവര്‍ക്കും അറിയാം! എന്നാല്‍, 'എട്ടുകാലി മമ്മൂഞ്ഞ്' അതും സ്വയം ഏറ്റെടുത്തു! മോശ പ്രവചിച്ചത് മുഹമ്മദിനെക്കുറിച്ചായിരുന്നില്ല എന്നത് ഈ വാക്കുകളില്‍തന്നെ വ്യക്തമാണ്! മോശയുടെ ജീവിതവും അദ്ദേഹത്തിന്റെ പ്രവചനവും സൂക്ഷ്മതയോടെ വായിച്ചാല്‍ മുഹമ്മദുമായി ഒരുതരത്തിലുമുള്ള സാദൃശ്യവും കാണാന്‍ കഴിയില്ല. പ്രവാചകനായ മോശ അറിയിച്ച വാക്കുകള്‍ ഓരോന്നും വ്യക്തമായി പരിശോധിച്ച് ഇക്കാര്യം നമുക്കു സ്ഥിരീകരിക്കാം.

അബ്രാഹത്തിന്റെ സന്തതികളില്‍ ഒരുവനായ ഇസഹാക്കിന്റെ പുത്രനാണ് യാക്കോബ് എന്നകാര്യം നമുക്കെല്ലാം അറിയാം. ഈ യാക്കോബിന്റെ സന്തതികളെയാണ് ഇസ്രായേല്‍ജനത എന്നു വിളിക്കുന്നത്. മോശയും ഇവരില്‍ ഒരുവനാണ്. മോശ ഇസ്രായേല്‍ജനത്തോട് പറഞ്ഞത് ഇപ്രകാരമാണ്: "നിന്റെ ദൈവമായ  യാഹ്‌വെ നിന്റെ സഹോദരന്മാരുടെ ഇടയില്‍നിന്ന് എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ നിനക്കുവേണ്ടി അയക്കും"(നിയമം :18; 15). അതായത്, ഈ പ്രവാചകന്‍ യാക്കോബിന്റെ പരമ്പരയില്‍ നിന്നായിരിക്കും എന്ന് വ്യക്തമാക്കിയിരിക്കുന്നു. മുഹമ്മദ് യാക്കോബിന്റെ പരമ്പരയില്‍ നിന്നുള്ളവനല്ല; മാത്രവുമല്ല, യാക്കോബിന്റെ പിതൃസഹോദരനും സത്യദൈവത്തെവിട്ട് ഈജിപ്തിലെ ദേവന്മാരുടെ സന്തതിയെ ഭാര്യയായി സ്വീകരിച്ചവനുമായിരുന്നു മുഹമ്മദിന്റെ പൂര്‍വ്വീകനായ ഇസ്മായേല്‍. ഇസ്രായേല്‍ ഭവനത്തില്‍നിന്നു വരുമെന്നു പറഞ്ഞ പ്രവാചകന്‍ എങ്ങനെയാണ് അറബികളിലെ ഖുറൈഷി ഗോത്രത്തില്‍ ജനിക്കുന്നത്?

മോശയെ ദൈവം തിരഞ്ഞെടുത്ത് വിളിക്കുമ്പോള്‍ അവിടുന്ന് സ്വയം വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്: "ഞാന്‍ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്; അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം"(പുറ:3;6). ഇവിടെ ഇസ്മായേലിനെക്കുറിച്ച് ഒന്നും പറയുന്നില്ല. മോശയും ദൈവവുമായുള്ള സംഭാഷണം ശ്രദ്ധിക്കുക: "ഞാന്‍ ഫറവോയുടെ അടുക്കല്‍ പോകാനും ഇസ്രായേല്‍ മക്കളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരാനും ഞാന്‍ ആരാണ്? അവിടുന്ന് അരുളിച്ചെയ്തു: ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും. ഞാനാണു നിന്നെ അയക്കുന്നത് എന്നതിന് ഇതായിരിക്കും അടയാളം: നീ ജനത്തെ ഈജിപ്തില്‍നിന്നു പുറത്തു കൊണ്ടുവന്നുകഴിയുമ്പോള്‍ ഈ മലയില്‍ നിങ്ങള്‍ ദൈവത്തെ ആരാധിക്കും"(പുറ:3;11,12).

വീണ്ടും മോശ ദൈവത്തോട് കാര്യങ്ങള്‍ വ്യക്തമായി ചോദിച്ചറിയുന്നത് ശ്രദ്ധിക്കുക: "ഇതാ, ഞാന്‍ ഇസ്രായേല്‍ മക്കളുടെ അടുക്കല്‍ പോയി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു എന്നുപറയാം. എന്നാല്‍, അവിടുത്തെ പേരെന്തെന്ന് അവര്‍ ചോദിച്ചാല്‍ ഞാന്‍ എന്തു പറയണം? ദൈവം മോശയോട് അരുളിച്ചെയ്തു: ഞാന്‍ ഞാന്‍ തന്നെ. ഇസ്രായേല്‍ മക്കളോടു നീ പറയുക:  യാഹ്‌വെ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു. അവിടുന്ന് വീണ്ടും അരുളിച്ചെയ്തു: ഇസ്രായേല്‍ മക്കളോടു നീ പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യാഹ്‌വെ, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ്, എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം"(പുറ:3;13-15).

മോശപ്രവാചകനിലൂടെ ഇത്രയും വ്യക്തമായി ദൈവത്തിന്റെ നാമധേയം വെളിപ്പെടുത്തിയിട്ടും ഈ പേരു പറയാനുള്ള ധൈര്യം മുഹമ്മദിനോ അല്ലാഹുവെന്ന വ്യാജനോ ഉണ്ടായിരുന്നില്ല. സൈന്യങ്ങളുടെ  യാഹ്‌വെ എന്ന  നാമം കേള്‍ക്കുമ്പോള്‍ അല്ലാഹുവിനു മുട്ടുവിറയ്ക്കുകയും വയറിളകുകയും ചെയ്യും! ഒരുകാര്യം ഓര്‍മ്മിക്കുക: അബ്രാഹവും ഇസഹാക്കും യാക്കോബും ആരെയാണോ ദൈവമെന്നു വിളിച്ചത് അവന്‍ മാത്രമാണ് ദൈവം. അനേകം ജനതകള്‍ ദൈവമെന്നു വിളിച്ച പല ദേവന്മാരുമുണ്ട്‌. ഇവരുടെയിടയില്‍ സത്യദൈവത്തെ തിരിച്ചറിയാനുള്ള അടയാളംകൂടിയാണിത്.

മോശയെ ദൈവം അയച്ചതുപോലെ മുഹമ്മദിനെ അയച്ചുവെന്നാണ് 'മമ്മൂഞ്ഞിന്റെ' മിഥ്യാധാരണ! ഇതു തെളിയിക്കാനുള്ള ശക്തിയും കഴിവും മുഹമ്മദിനോ അവനെ അയച്ച അല്ലാഹുവെന്ന 'കാളകൂടസര്‍പ്പത്തിനോ' ഇല്ലായിരുന്നു. അതുകൊണ്ടാണ് തെളിവു ചോദിച്ചപ്പോള്‍ മുഹമ്മദ് പുലഭ്യംപറഞ്ഞത്!  എന്നാല്‍, സത്യദൈവമായ യാഹ്‌വെ, അവിടുത്തെ വിശുദ്ധപ്രവാചകനായ മോശയെ അയച്ചത് ധാര്‍ഷ്ട്യത്തോടെ ആയിരുന്നില്ല; മറിച്ച് അവിടുത്തെ പ്രതാപം വ്യക്തമാക്കിക്കൊണ്ടായിരുന്നു. ഇതിന്റെ സ്ഥിരീകരണം നമുക്ക് ശ്രദ്ധിക്കാം: "മോശ പറഞ്ഞു: അവര്‍ എന്നെ വിശ്വസിക്കുകയില്ല. എന്റെ വാക്കു കേള്‍ക്കുകയുമില്ല.  യാഹ്‌വെ നിനക്കു പ്രത്യക്ഷപ്പെട്ടില്ല എന്ന് അവര്‍ പറയും.  യാഹ്‌വെ അവനോടു ചോദിച്ചു: നിന്റെ കയ്യിലിരിക്കുന്നത് എന്താണ്? അവന്‍ പറഞ്ഞു: ഒരു വടി. അവിടുന്നു കല്പിച്ചു: അതു നിലത്തിടുക. അവന്‍ വടി നിലത്തിട്ടപ്പോള്‍ അതു സര്‍പ്പമായിത്തീര്‍ന്നു. മോശ അതുകണ്ട് അകന്നുമാറി.  യാഹ്‌വെ അരുളിച്ചെയ്തു: കൈനീട്ടി അതിന്റെ വാലില്‍ പിടിക്കുക. അവന്‍ കൈനീട്ടി അതിനെ പിടിച്ചപ്പോള്‍ അതു വീണ്ടും വടിയായിത്തീര്‍ന്നു.  ഇത് തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യാഹ്‌വെ, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, നിനക്കു പ്രത്യക്ഷപ്പെട്ടുവെന്ന് അവര്‍ വിശ്വസിക്കാന്‍ വേണ്ടിയാണ്"(പുറ: 4; 1-5).

ഇതുകൂടാതെ മറ്റൊരു അടയാളംകൂടി കാണിക്കുവാന്‍ ദൈവം മോശയെ ചുമതലപ്പെടുത്തി. അതു തൊട്ടടുത്ത വചനങ്ങളില്‍ കാണാം. ഒന്നാമത്തെ അടയാളം ജനങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രണ്ടാമത്തേത് സ്വീകരിച്ച് വിശ്വസിക്കുമെന്ന് അറിയിച്ചുകൊണ്ടാണ് ദൈവം മോശയെ അയക്കുന്നത്! കരുണാമയനായ ദൈവം ഈ രണ്ട് അടയാളങ്ങള്‍കൊണ്ട് അവസാനിപ്പിച്ചില്ല. അവിടുന്ന് വീണ്ടും അറിയിക്കുന്നത് ശ്രദ്ധിക്കുക: "ഈ രണ്ട് അടയാളങ്ങളും അവര്‍ വിശ്വസിക്കാതിരിക്കുകയും നിന്റെ സാക്ഷ്യം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന പക്ഷം, നീ നദിയില്‍നിന്നു കുറെ വെള്ളമെടുത്തു കരയില്‍ ഒഴിക്കുക; നദിയില്‍നിന്നു നീയെടുക്കുന്ന ജലം കരയില്‍ രക്തമായി മാറും"(പുറ:4;9).

പ്രവാചകനായ മോശ, മമ്മൂഞ്ഞിനെപ്പോലെ പ്രവാചകവേഷം സ്വയം പ്രഖ്യാപിച്ച് ഇറങ്ങിയവന്‍ ആയിരുന്നില്ല.  യാഹ്‌വെ മോശയെ പ്രവാചക ദൌത്യം നിര്‍ബന്ധിച്ച് ഏല്‍പ്പിക്കുന്നതായി ബൈബിളില്‍ കാണാം. താന്‍ വിക്കനാണെന്നും വാക്ചാതുരിയില്ലാത്തവന്‍ ആണെന്നും പറഞ്ഞ് പിന്മാറാന്‍ ശ്രമിക്കുന്നതും ബൈബിളിലുണ്ട്. നന്നായി സംസാരിക്കാന്‍ കഴിവുള്ള അഹറോനെ സഹായിയായി മോശയ്ക്കു നല്‍കി. എല്ലാവിധ സാഹചര്യങ്ങളും ഒരുക്കിയിട്ടും മോശ തയ്യാറാകാതിരുന്നപ്പോള്‍ ദൈവം അവനോട് കോപിക്കുന്നതായും വായിക്കുന്നുണ്ട്(പുറ:4;14).

ഈ മോശയുടെ പിന്‍ഗാമിയായി വചനത്തില്‍ വാഗ്ദാനം ചെയ്തത് മുഹമ്മദിനെയാണെന്ന അയാളുടെ ചിന്തക്ക് ആധാരം, മനസ്സിലെ അടങ്ങാത്ത ആഗ്രഹങ്ങളും മാനസ്സീക വൈകല്യവുമാണ്! മോശയെ അയച്ച ദൈവമല്ല, മുഹമ്മദിന്റെ സാങ്കല്പിക ദേവനായ അല്ലാഹുവെന്ന് ഇവര്‍ ഇരുവരുടേയും പ്രവാചകാഭിഷേകത്തില്‍ നിന്നുതന്നെ മനസ്സിലാകും. മോശയിലൂടെ പിന്നീട് നാല്പതു സംവത്സരം ദൈവം പ്രവര്‍ത്തിച്ച അദ്ഭുതങ്ങള്‍ക്കു കണക്കില്ല.

മമ്മൂഞ്ഞാകട്ടെ ആരെങ്കിലും ഇത്തരം കാര്യങ്ങള്‍ ചോദിച്ചാല്‍,  ആകാശം പൊട്ടിപ്പിളര്‍ന്ന് നിങ്ങള്‍ ഒടുങ്ങട്ടെയെന്ന് ശപിക്കുകയാണു ചെയ്തിരുന്നത്. ജനത്തിന്റെ ന്യായമായ സംശയങ്ങള്‍ക്കുമുന്നില്‍ ഇത്രമാത്രം അസഹിഷ്ണുത കാണിക്കാന്‍ മുഹമ്മദിനും അല്ലാഹുവിനും 'മൂലക്കുരു'വിന്റെ അസുഖമായിരുന്നോ?!  പ്രവാചകന്‍ എന്ന വാക്കിന്റെ അര്‍ത്ഥംപോലും മുഹമ്മദു മൂപ്പര്‍ക്ക് അറിയില്ലായിരുന്നു. പ്രവചനം നടത്തുന്നവനാണു പ്രവാചകന്‍! ഈ 'കല്യാണരാമന്‍' എന്തു പ്രവചനമാണു നടത്തിയത്? ചീറ്റിപ്പോയ ഒരു പ്രവചനം മാത്രമാണ് ഇയാളുടെ വകയായി ജല്പിച്ചത്.
 
'ഭ്രാന്ത്' മൂര്‍ദ്ധന്യത്തില്‍ എത്തിയപ്പോള്‍!

മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയ മുഹമ്മദിന്റെ ഭ്രാന്തിനെക്കുറിച്ച് വെളിപ്പെടുത്തിയതിനുശേഷം ചീറ്റിപ്പോയ പ്രവചനത്തെ ചുരുങ്ങിയ വാക്കുകളില്‍ വിവരിക്കാം. മോശ വാഗ്ദാനംചെയ്തത് യേഹ്ശുവായെ ആയിരുന്നുവെന്ന് നമുക്കറിയാം. മുഹമ്മദിന്റെ ദുരാഗ്രഹവും ഭോഷ്ക്കും അവിടംകൊണ്ട് അവസാനിച്ചില്ല. യേഹ്ശുവാ വാഗ്ദാനംചെയ്ത സഹായകനായ പരിശുദ്ധാത്മാവും താനാണെന്നു പറയാന്‍ യാതൊരു നാണവും ഈ ആഭാസന് ഇല്ലാതായിപ്പോയി! ഈ വിഷയത്തെക്കുറിച്ചുള്ള വ്യക്തമായ വിവരണം മറ്റൊരു ലേഖനത്തില്‍ നാം ചര്‍ച്ച ചെയ്തിട്ടുണ്ടല്ലോ! (യേഹ്ശുവാ വാഗ്ദാനംചെയ്ത സഹായകന്‍ മുഹമ്മദോ?).
 
ഖുറാനിലെ മഠയത്തരങ്ങള്‍ ഇസ്ലാമിന് അലങ്കാരം!

ഖുറാനിലെ ഏകപ്രവചനം വിപരീതമായി സംഭവിച്ചത് മനസ്സിലാക്കാന്‍ തോമസ് ആല്‍വാ എഡിസന്റെ ബുദ്ധിയൊന്നും ആവശ്യമില്ല. ഈ നൂറ്റാണ്ടില്‍ ജീവിക്കുന്ന കൊച്ചുകുട്ടികള്‍ക്കും സാധിക്കും! 'മഹാനായി' നടിക്കുന്ന വ്യാജപ്രവാചകന്‍ പ്രവചിച്ചത് യഹൂദരെ സംബന്ധിച്ചായിരുന്നു.

"കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍നിന്നോ അല്ലാതെ അവര്‍ ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധംചെയ്യുകയില്ല. അവര്‍ തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. അവര്‍ ഒരുമിച്ചാണെന്ന്‌ നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത്‌ കൊണ്ടത്രെ അത്‌"(സുറ: 59: 14).

യഹൂദര്‍ പേടിത്തൊണ്ടന്മാരും ബുദ്ധിയില്ലാത്തവരും ആണെന്നു മഹാപണ്ഡിതന്‍ മമ്മൂഞ്ഞ് പ്രവചിച്ചിരിക്കുകയാണ്! ഈ മമ്മൂഞ്ഞിന്‍റെ അനുയായികള്‍ ഉപയോഗിക്കുന്ന എല്ലാ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളിലും യഹൂദരുടെ സാന്നിദ്ധ്യമുണ്ടെന്ന്, പള്ളിക്കൂടത്തില്‍ പോയിട്ടുള്ള എല്ലാവര്‍ക്കും അറിയാം.

കക്കൂസില്‍ ഇരിക്കുമ്പോള്‍ ഒരുവശത്തേക്ക് ചരിഞ്ഞിരിക്കണം എന്നാണു മഹാപണ്ഡിതന്റെ ശാസ്ത്രീയ ഉപദേശം. കാരണവും ഇവര്‍ വ്യക്തമാക്കുന്നുണ്ട്. നിറയെ വെള്ളമുള്ള ഒരു കുപ്പി നേരെ കുനിച്ചാല്‍ വെള്ളം താഴെപ്പോകില്ല; എന്നാല്‍, അല്പം ചെരിച്ചാല്‍ വെളിയില്‍ വരും എന്ന സിദ്ധാന്തമാണു മുഹമ്മദ് മലവിസര്‍ജ്ജനത്തിന് ഉപദേശിക്കുന്നത്! എങ്ങനെയുണ്ട് പ്രഫസര്‍ മുഹമ്മദിന്റെ 'തിയറി'? ഇതുപോലുള്ള അനേകം ശാസ്ത്രീയ ഉപദേശങ്ങള്‍ മുഹമ്മദ് അവതരിപ്പിച്ചിട്ടുണ്ട്.

ഇത്തരം വിടുവാത്തരങ്ങള്‍ എഴുന്നള്ളിച്ചതിനുശേഷം ഇതുപോലെ മഹത്തരമായ ഒന്ന് മനുഷ്യരും സാത്താനുംകൂടി ഒരുമിച്ചുചേര്‍ന്നാലും ഉണ്ടാക്കാന്‍ പറ്റില്ലെന്ന് ഈ അല്പന്‍ ജല്പിച്ചു. ബൈബിളില്‍ മുഴുവന്‍ ശാസ്ത്രീയ അബദ്ധങ്ങളാണെന്നാണ് മമ്മൂഞ്ഞും അനുയായികളും പറയുന്നത്. കല്ലിന്റെ മുകളില്‍ കുത്തിയിരുന്ന് വിസ്സര്‍ജ്ജിച്ചിരുന്നവന് വരാനിരിക്കുന്ന ലോകത്തിന്റെ വികാസം മുന്നേ കാണാന്‍ കഴിയാത്തതിനാല്‍ തനിക്കു ദഹിക്കാത്തത് ബൈബിളില്‍നിന്ന് എടുത്തുകളഞ്ഞു. ചെകുത്താനും മനുഷ്യനുംകൂടി ചേര്‍ന്നാലും ഉണ്ടാക്കാന്‍ പറ്റാത്ത ഖുറാനില്‍ എങ്ങനെയാണ് സാത്താന്റെ വചനം വന്നത്? ആദ്യകാലങ്ങളില്‍ ദൈവത്തിന്റെ വചനം എന്നുപറഞ്ഞ് പാടിനടന്ന ചില വചനങ്ങള്‍ പിന്നീട് സാത്താന്റെതെന്നു പറഞ്ഞ് നീക്കിക്കളഞ്ഞ ഒരേയൊരു മതഗ്രന്ഥം ഖുറാന്‍ മാത്രമാണ്! മനുഷ്യനും സാത്താനും ചേര്‍ന്ന് ഉണ്ടാക്കിയതാണ് ഈ പുസ്തകമെന്നതിന് ഇതില്‍പ്പരം തെളിവു വേണോ?!

ഗലീലി തടാകത്തിനുമപ്പുറമുള്ള ലോകം കണ്ടിട്ടില്ലാതിരുന്ന പത്രോസ് എഴുതിവച്ചത് ഈ കഴിഞ്ഞ നൂറ്റാണ്ടിലാണ് ശാസ്ത്രത്തിനു കണ്ടെത്താനായത്. അന്ത്യനാളുകളില്‍ മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകുമെന്ന് പത്രോസ് അന്നു പറഞ്ഞത് പരിശുദ്ധാത്മാവിന്റെ പ്രചോദനത്താലായിരുന്നു. ആദ്യകാല സുവിശേഷ പ്രഘോഷകരും ഒരുപക്ഷെ ഇതിന്റെ അര്‍ത്ഥം ഗ്രഹിച്ചിട്ടുണ്ടാകില്ല. തങ്ങള്‍ക്കു മനസ്സിലാകാത്തത് എടുത്തുമാറ്റാന്‍ ഒരു ക്രൈസ്തവനും മുതിര്‍ന്നില്ല. അന്നും ഇന്നും എന്നും ബൈബിള്‍ ഇങ്ങനെതന്നെ ഉണ്ടാകും.

ആദിയില്‍ വചനമുണ്ടായിരുന്നുവെന്ന് യോഹന്നാന്‍ എഴുതിവച്ചതും കഴിഞ്ഞ നൂറ്റാണ്ടില്‍ വ്യക്തമായി. പ്രപഞ്ചത്തിന്റെ ഉല്പത്തി ശബ്ദത്തില്‍ നിന്നാണെന്ന് ശാസ്ത്രം തെളിയിച്ചു! ഇതൊക്കെ കണ്ടില്ലെന്നു നടിച്ചുകൊണ്ട് ഇസ്ലാംമതക്കാര്‍ ബൈബിളിനെ പരിഹസിക്കുകയും 'ടോയിലറ്റ്' സിദ്ധാന്തത്തെ മഹത്വവത്ക്കരിക്കുകയും ചെയ്യുകയാണ്! എഴുതിയവന്‍ തന്നെ പൈശാചികമെന്നു പറഞ്ഞ് തിരുത്തിയ ഖുറാനോ, ആകാശവും ഭൂമിയും കടന്നുപോയാലും ഈ വചനങ്ങളില്‍ വള്ളിയോ പുള്ളിയോ മാറ്റപ്പെടുകയില്ല എന്നു പ്രഖ്യാപിച്ച ബൈബിളോ, ഏതാണു ദൈവീകമെന്ന് സാമാന്യബോധം ഉള്ളവര്‍ തിരിച്ചറിയുക!

ഇനിയുമുണ്ട് ഇസ്രായേലിനെക്കുറിച്ച് മമ്മൂഞ്ഞിന്റെ പ്രവചനം! യഹൂദര്‍ പേടിത്തൊണ്ടന്മാരും കോട്ടകെട്ടി ഒളിഞ്ഞിരുന്നു യുദ്ധം ചെയ്യുന്നവരും ആണെന്നാണ് ഇയാള്‍ പ്രഖ്യാപിച്ചത്! കേരളത്തിലെ ജനങ്ങളുടെ പകുതിപോലുമില്ല ആകെ യഹൂദരുടെ സംഖ്യ. അതില്‍ പകുതിപോലും സ്വന്തം രാജ്യത്ത് വസിക്കുന്നുമില്ല. ഇവരെയാണു 152 കോടി ഇസ്ലാം നേരിടുന്നത്! ആര്‍ ആരെയാണു ഭയപ്പെടുന്നതെന്ന് ഇസ്ലാമിനും അറിയാം. നൂറു മുസ്ലിമിന് ഒരു യഹൂദന്‍പോലും തികച്ചില്ലാഞ്ഞിട്ടും ഇസ്രായേല്‍ എന്നു കേള്‍ക്കുമ്പോള്‍ ഓരോ ഇസ്ലാമിന്റെ യും നെഞ്ചിടിപ്പു കേട്ട് ഉറങ്ങിക്കിടക്കുന്ന കുട്ടികള്‍ ഞെട്ടിയുണരും! വ്യാജപ്രവാചകന്റെ ചീറ്റിപ്പോയ മറ്റൊരു പ്രവചനമാണിത്!

അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു എന്ന് യഹൂദരെക്കുറിച്ച് പ്രവചിക്കാനും മുഹമ്മദ് തുനിഞ്ഞത് പരിഹാസ്യമായിട്ട് എടുക്കാനേ കഴിയൂ. ഇത്രമാത്രം ഐക്യമുള്ള മറ്റേതു ജനതയാണ് ഈ ഭൂമുഖത്തുള്ളത്? യഹൂദരെക്കുറിച്ച് മുഹമ്മദ് നാവനക്കിയത് മുഴുവന്‍ ഇസ്ലാമിന്റെമേല്‍ സംഭവിച്ചു! ഇത് സത്യദൈവം അറിയിച്ച ചില വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണമാണ്! "യാക്കോബിന് ആഭിചാരം ഏല്ക്കുകയില്ല. ഇസ്രായേലിനു ക്ഷുദ്രവിദ്യ ഫലിക്കുകയുമില്ല"(സംഖ്യ: 23; 23). "നിന്നെ അനുഗ്രഹിക്കുന്നവന്‍ അനുഗൃഹീതന്‍ , നിന്നെ ശപിക്കുന്നവന്‍ ശാപഗ്രസ്തന്‍ "(സംഖ്യ: 24; 9).

ഞാന്‍ ചെയ്തു കാണിച്ചതുപോലെ നിങ്ങളും ചെയ്യുവിന്‍ എന്നുപറഞ്ഞ് തന്നെ അനുകരിക്കാന്‍ പഠിപ്പിക്കുകയും ശിഷ്യരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചുകൊണ്ട് മാതൃക നല്‍കുകയും ചെയ്ത യേഹ്ശുവായെ ബൈബിളില്‍ കാണുന്നു. തനിക്ക് എന്തുമാകാം അതുപോലെ മറ്റുള്ളവര്‍ ചെയ്താല്‍ വിവരമറിയും എന്ന താക്കീതുമായി ശരീരത്തിന്റെ വികാരങ്ങള്‍ക്ക് അടിമപ്പെട്ട് ജീവിച്ച മുഹമ്മദിനെയാണ് ഖുറാനില്‍ കാണുന്നത്. ഗുരുവിന്റെ ഏറ്റവും വലിയ പഠിപ്പിക്കല്‍ തന്റെ ജീവിതമായിരിക്കണം. തനിക്കു സാധ്യമല്ലാത്ത കാര്യങ്ങള്‍ ശിഷ്യരില്‍ കെട്ടിയേല്‍പ്പിക്കുന്നത് നല്ല ഗുരുവിനു ചേര്‍ന്നതല്ല. മദ്യപിക്കരുതെന്ന് മദ്യപന്‍ ഉപദേശിക്കുന്നതുപോലെ വിചിത്രമായ ഉപദേശമാണിത്.

മനുഷ്യനെ സന്മാര്‍ഗ്ഗം ഉപദേശിക്കുകയും തോന്നിവാസം ജീവിച്ച് തെറ്റായ മാതൃക കാണിക്കുകയും ചെയ്യുന്ന ഒരു പ്രവാചകനെയും ഈ ഭൂമിയിലേക്ക് അയച്ചിട്ടില്ല. അന്ത്യവിധി നാളില്‍ രണ്ടുതരം നീതി നടപ്പാക്കുന്ന ദുഷ്ടനല്ല ദൈവം. മനുഷ്യര്‍ക്കെല്ലാം പൊതുവായി ഒരു നിയമം മാത്രമെ സത്യദൈവം തന്നിട്ടുള്ളു. മുഹമ്മദ് ദൈവത്താല്‍ അയക്കപ്പെട്ടവനല്ല എന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമില്ല. ദൈവത്തെ നീതിരഹിതനായി ചിത്രീകരിച്ച് അവിടുത്തെ പരിശുദ്ധ നാമത്തെ മലിനപ്പെടുത്താന്‍ സാത്താനൊരുക്കിയ കൌശലമായിരുന്നു ഖുറാനും മുഹമ്മദും. ഈ മാര്‍ഗ്ഗം നിത്യനരകത്തിലേക്കുള്ള രാജവീഥിയാണ്!

ബൈബിളിലെ ത്രിത്വൈക ദൈവത്തെ അല്ലാഹുവും മുഹമ്മദും ചേര്‍ന്ന് പങ്കിട്ടെടുക്കുന്ന കോമാളിത്തരമാണ് ഖുറാനില്‍ കാണുന്നത്. പരിശുദ്ധനും സമാനതകളില്ലാത്തവനുമായ ദൈവത്തിന്റെ സ്ഥാനം അല്ലാഹുവിനു കൊടുക്കുകയും രക്ഷകനായ യേഹ്ശുവായെക്കുറിച്ചുള്ള അടയാളവും സഹായകനായ സത്യാത്മാവിന്റെ സ്ഥാനവും സ്വയം ഏറ്റെടുക്കുകയും ചെയ്ത മുഹമ്മദ് മാനവകുലത്തിന്റെ വഞ്ചകനാണെന്ന് അന്ത്യനാളില്‍ സകലരും തിരിച്ചറിയും!

തന്നെ അനുഗമിച്ചാല്‍, ദൈവരാജ്യത്തിലെത്തുന്ന ഏകവഴിയാണു താനെന്ന് യേഹ്ശുവാ പറഞ്ഞിട്ടുണ്ട്. മുഹമ്മദിനെ അനുകരിച്ചാല്‍ എന്തായിരിക്കും ഫലമെന്ന് അയാള്‍തന്നെ സൂചന നല്‍കിയിരിക്കുന്നു!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    38465 views

LOG IN

Lost your password?

SIGN UP

LOST PASSWORD