ഇസ്ലാമിക സംവാദം

യുദ്ധത്തടവുകാരികളെ ബലാല്‍സംഗം ചെയ്യാന്‍ കല്പിച്ച 'അല്ലാഹു'വിന്റെ 'കാരുണ്യം'!

Print By
about

മ്മില്‍ ആരുടെയെങ്കിലും പിതാവിന്റെ മേല്‍വിലാസത്തില്‍ ഒരു വ്യാജന്‍ ഇറങ്ങിയാല്‍ അവന്റെ കള്ളത്തരം തെളിയിക്കേണ്ടത് മകന്‍ എന്ന നിലയില്‍ നമ്മില്‍ നിക്ഷിപ്തമായ കടമയാണ്. യേഹ്ശുവായിലുള്ള നമ്മുടെ വിശ്വാസംവഴി യാഹ്‌വെ നമുക്കു പിതാവായി! ഈ പിതാവിന്റെപേരില്‍ വിലസുന്ന വ്യാജന്റെ  മുഖംമൂടി പിച്ചിചീന്തുകയാണ് മനോവ ഇവിടെ ചെയ്യുന്നത്. ദൈവമാണെന്ന മിഥ്യാധാരണ പരത്തിക്കൊണ്ട്‌ ഈ ഭൂമിയില്‍ വിലസുന്ന അല്ലാഹുവിന്റെ യഥാര്‍ത്ഥ മുഖം എന്താണെന്ന് നമുക്കു പരിശോധിക്കാം. ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യാഹ്‌വെയല്ല അല്ലാഹു എന്നു തിരിച്ചറിയണമെങ്കില്‍ ഇരുവരുടെയും സ്വഭാവം മനസ്സിലാക്കിയാല്‍ മതി. അതിനാല്‍ എല്ലാവരും വിളിക്കുന്നത് ഒരേ ദൈവത്തെയാണെന്ന ധാരണ തികച്ചും പൊള്ളയാണ്. ഇത്തരം പൊള്ളത്തരങ്ങളില്‍ വിശ്വസിക്കുന്ന ചിലരെങ്കിലും ഉള്ളതിനാല്‍ വ്യാജന്മാര്‍ വിലസിക്കൊണ്ടിരിക്കുന്നു.

ദൈവത്തിന്റെ പേരില്‍ വിളിക്കപ്പെടുന്ന അനേക  വ്യാജദേവന്മാര്‍ ആദ്യകാലംമുതല്‍ വിലസുന്നുണ്ട്.  അതുകൊണ്ടാണല്ലോ 'ഞാനല്ലാതെ മറ്റൊരു  ദൈവം ഉണ്ടാകരുതെന്നു' ദൈവമായ യാഹ്‌വെ കല്പിച്ചത്. ദൈവത്തിന്റെ മറവില്‍  ദൈവമായി വിലസുന്ന വ്യജദേവന്‍ തന്നെയാണ്  അല്ലാഹുവും!

ബൈബിള്‍ വായിച്ചിട്ടില്ലാത്തവരും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ദൈവത്തെ  മനസ്സിലാക്കിയിട്ടുള്ളവരുമായ ചില 'ക്രൈസ്തവര്‍', ഇസ്ലാമും നമ്മളും 'ജ്യേഷ്ഠാനുജന്മാര്‍' ആണെന്നു പറഞ്ഞുനടക്കുന്നുണ്ട്. അവര്‍ വിളിക്കുന്ന  അല്ലാഹുവും നമ്മുടെ ദൈവവും ഒരാള്‍ തന്നെയാണെന്നാണ് ഇത്തരക്കാരുടെ വാദം! ഇതിലെ  അവാസ്തവവും അപകടവും നമുക്ക് പരിശോധിക്കാം.

യഹൂദരും ക്രൈസ്തവരും പൊതുവായി വിശ്വസിക്കുന്ന യാഹ്‌വെയും മുഹമ്മദ് പറഞ്ഞ അല്ലാഹുവും ഒരുവന്‍ തന്നെയല്ല എന്നത് 'തോറ', 'ബൈബിള്‍', 'ഖുര്‍ആന്‍' എന്നിവ പരിശോധിക്കുമ്പോള്‍ മനസ്സിലാകും. 'പരമകാരുണീകന്‍ ' എന്നും പരിശുദ്ധന്‍ എന്നുമാണ് ഇസ്ലാം അല്ലാഹുവിനെ സംബോധന ചെയ്യുന്നത്. ഈ കാരുണ്യവും പരിശുദ്ധിയും എന്താണെന്ന് എല്ലാവരും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അല്ലാഹുവിനെക്കുറിച്ച് വിവരിക്കാന്‍ ഈ ലേഖനത്തില്‍, ബൈബിളില്‍നിന്നോ തോറയില്‍നിന്നോ ഒരു വാക്കുപോലും ഉപയോഗിക്കുന്നില്ല. പകരം, ഖുര്‍ആന്‍ പറയുന്നതും ഇസ്ലാമിന്റെ വ്യാഖ്യാതാക്കളുടെ വിവരണങ്ങളും മാത്രം ഉപയോഗിച്ച് അല്ലാഹുവിന്റെ ദുഷ്ടതയും 'സാഡിസ'വും കഴിവുകേടുകളും വ്യക്തമാക്കുകയാണ്!

എന്നാല്‍, യാഹ്‌വെയുടെ സ്വഭാവത്തെ മനസ്സിലാക്കാന്‍ ബൈബിളും തോറയും ആവശ്യമായതിനാല്‍, അതിനായി ഈ വിശുദ്ധഗ്രന്ഥങ്ങളും പരിശോധിക്കേണ്ടിവരും. ബൈബിളിലും യഹൂദനിയമങ്ങളിലും പറഞ്ഞിരിക്കുന്ന സത്യദൈവവുമായി ഖുര്‍ആനിലെ അല്ലാഹുവിന് യാതൊരു സാമ്യവുമില്ലെന്നു പ്രഖ്യാപിക്കാന്‍ ഈ ഗ്രന്ഥങ്ങള്‍ പരിശോധിക്കേണ്ടത് ആവശ്യമാണ്. അതിനുള്ള പരമ്പരയാണ് വായനക്കാര്‍ക്കായി മനോവ ഒരുക്കുന്നത്. 'അനുകരണങ്ങളില്‍ വഞ്ചിതരാകരുത്' എന്ന ഒരു പരസ്യവാചകം ഇവിടെ ഓര്‍മ്മപ്പെടുത്തുന്നു! ഓരോ ലേഖനങ്ങളിലും ഓരോ സ്വഭാവ വൈരുദ്ധ്യങ്ങളാണ് വിശകലനം ചെയ്യുന്നത്. താക്കീതായി ഒരു വചനവും കൂടി ആരംഭത്തില്‍തന്നെ നല്‍കുന്നു;

"ഇതാ ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും "(മത്താ:24;24).

അല്ലാഹുവിന്റെ ധാര്‍മ്മീക അധഃപതനം!

സദാചാരത്തിലും  സ്ത്രീകളോടുള്ള സമീപനത്തിലും അല്ലാഹുവിനും ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ  യാഹ്‌വെയ്ക്കും തമ്മിലുള്ള പൊരുത്തമാണ് നാമിവിടെ ചിന്തിക്കുന്നത്. ഇക്കാര്യത്തില്‍ 'രാവുംപകലും' തമ്മിലുള്ള പൊരുത്തംപോലും അല്ലാഹുവും യാഹ്‌വെയും തമ്മിലില്ല എന്നതാണ് സത്യം! യാഹ്‌വെയുടെയും അല്ലാഹുവിന്റെയും സ്വഭാവം മനസ്സിലാക്കണമെങ്കില്‍ അവരുടെ വാക്കും പ്രവര്‍ത്തിയും നോക്കിയാല്‍ മതി. 'ഫലത്തില്‍നിന്ന് വൃക്ഷത്തെ തിരിച്ചറിയാം'. ഖുര്‍ആന്‍ മുഴുവന്‍ വായിച്ചാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള 'കേസ്' പിന്‍വലിച്ച് അച്യുതാനന്ദന്‍ മാപ്പുപറയും! ഖുറാന്‍ വായിക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്ന ഒരുവന്റെ മ്ലേച്ഛജീവിതത്തെപ്രതി അവനെ കുറ്റം പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല!

ലോത്തിന്റെ പെണ്‍മക്കള്‍ പിതാവിനെ മദ്യപിപ്പിച്ച് അവനോടൊപ്പം ശയിക്കുകയും മക്കളെ ജനിപ്പിക്കുകയും ചെയ്തുവെന്ന ബൈബിള്‍ ചരിത്രം എടുത്ത് ബൈബിളിനെ അശ്ലീലമെന്ന് പ്രസംഗിച്ചു നടക്കുന്ന 'മദനിശിഷ്യന്മാര്‍' ഖുര്‍ആനിലെ 'സദാചാരം' എന്തിനു മറച്ചു വയ്ക്കുന്നു? ബൈബിളിലെ ദൈവം കുറ്റം ചെയ്യുന്നവര്‍ക്കുനേരെ മുഖം നോട്ടമില്ലാത്ത ദൈവമാണ്. തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേല്‍ പാപംചെയ്യുമ്പോള്‍ കൂടുതല്‍ പ്രഹരിക്കുന്ന ദൈവത്തെ ബൈബിളില്‍ കാണാം. യാഹ്‌വെയുടെയും അല്ലാഹുവിന്റെയും വ്യത്യസ്തമായ ധാര്‍മ്മീകതയെ ശ്രദ്ധിക്കുക; യുദ്ധത്തില്‍ തടവുകാരാക്കപ്പെടുന്ന സ്ത്രീകളോട് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ബൈബിളിലെ ദൈവം വ്യക്തമാക്കിയിട്ടുണ്ട്. വ്യഭിചാരത്തെ സംബന്ധിച്ച്, യാഹ്‌വെയുടെയും അല്ലാഹുവിന്റെയും കല്പനകള്‍ താരതമ്യംചെയ്‌താല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.

വ്യഭിചാരത്തെ വെറുക്കുന്ന ദൈവം!

വ്യഭിചാരത്തെ കര്‍ശനമായി എതിര്‍ക്കുന്ന ദൈവത്തെയാണ്, ബൈബിളിലെ പഴയനിയമത്തിലും  പുതിയനിയമത്തിലും കാണുന്നത്. മോശവഴി ദൈവം കല്പന പുറപ്പെടുവിക്കുമ്പോള്‍ മാത്രമല്ല, അനേകം പ്രവാചകന്മാരിലൂടെ ഇത് ദൈവം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു വിരുദ്ധമായി  പ്രവര്‍ത്തിക്കുന്നവരില്‍നിന്ന് ദൈവം അകന്നുപോകുന്നത് കാണാം. അത് എത്ര  ശ്രേഷ്ഠരെന്നു കരുതുപ്പെടുന്നവരാണെങ്കിലും ശിക്ഷ ഏറ്റുവാങ്ങിയിട്ടുണ്ട്. ദൈവം  തിരഞ്ഞെടുക്കുകയും ശക്തിപ്പെടുത്തുകയും ചെയ്ത വ്യക്തിയാണ്  ദാവീദ്. ഈ  ദാവീദുപോലും വ്യഭിചാരം ചെയ്തപ്പോള്‍ ശിക്ഷിക്കപ്പെട്ടു.

ബൈബിളിലുടനീളം ഇതു വ്യക്തമാക്കിയിട്ടുണ്ട്. സംഖ്യയുടെ പുസ്തകം ഇരുപത്തിയഞ്ചാം അദ്ധ്യായം പരിശോധിച്ചാല്‍ ഇതു കൂടുതല്‍ വ്യക്തമാകും. ഇസ്രായേല്‍ജനം ഷിത്തിമില്‍ പാര്‍ക്കുമ്പോള്‍ 'മൊവാബ്യ'സ്ത്രീകളുമായി അവര്‍ വ്യഭിചാരത്തിലേര്‍പ്പെട്ടു. അപ്പോള്‍ താന്‍ തിരഞ്ഞെടുത്ത ജനതയായിരുന്നിട്ടും അവര്‍ക്കെതിരെ യാഹ്‌വെയുടെ കോപം ജ്വലിച്ചു. ജനത്തിന്റെ തലവന്മാരെപ്പിടിച്ച് തൂക്കിലാടാന്‍ മോശയോട് ദൈവം കല്പിക്കുന്നു(സംഖ്യ:25;1-5). വ്യഭിചാരം ചെയ്തവരെ ജനത്തില്‍നിന്നു വിച്ഛേദിക്കുകയും അവരെ നശിപ്പിച്ചുകളയുകയും ചെയ്താല്‍ മാത്രമെ ദൈവം അവരോടു ചേര്‍ന്നുനില്‍ക്കാറുള്ളുവെന്ന് ബൈബിള്‍ വായിക്കുമ്പോള്‍ മനസ്സിലാകും. ഇരുപത്തിനാലായിരം ഇസ്രായേല്യരെയാണ് മഹാമാരി അയച്ചു യാഹ്‌വെ അന്ന് നശിപ്പിച്ചു കളഞ്ഞത്(സംഖ്യ:25;9).

ദൈവമായ യാഹ്‌വെയുടെ പരിശുദ്ധിയെ ആണിതു വ്യക്തമാക്കുന്നത്. എപ്പോഴെല്ലാം ഇസ്രായേല്‍ വ്യഭിചാരത്തില്‍ നിപതിച്ചുവോ, അപ്പോഴെല്ലാം ദൈവം അവരെ കൈവിട്ടു. ഇക്കാര്യത്തില്‍ കൂടുതല്‍ ശിക്ഷ തിരഞ്ഞെടുക്കപ്പെട്ട തന്റെ ജനത്തിനു നല്‍കുകയും മറ്റു ജനതകളെ കുറച്ച് മാത്രം ശിക്ഷിക്കുകയും ചെയ്യുന്ന ദൈവമാണ്, ഇസ്രായേലിന്റെ ദൈവം! കാരണം, കൂടുതല്‍ അറിവു നല്‍കുകയും കൂടെ സഞ്ചരിക്കുകയും ചെയ്യുന്നവരില്‍നിന്ന് കൂടുതല്‍ ആവശ്യപ്പെടുന്നു.

ദൈവം ജ്ഞാനത്താലും മഹത്വത്താലും സമ്പന്നനാക്കിയ സോളമന്‍ അശുദ്ധമാര്‍ഗ്ഗത്തില്‍ പതിച്ചപ്പോള്‍, തലമുറകളെ ഭരണത്തില്‍നിന്നു വിച്ഛേദിച്ചുകൊണ്ട് ദൈവം തന്റെ പരിശുദ്ധി ഒന്നുകൂടി വെളിപ്പെടുത്തി. വ്യഭിചാരത്തില്‍ ജീവിക്കുമ്പോള്‍ ദൈവത്തോടു ചേര്‍ന്നുനില്‍ക്കാനോ, ദൈവത്തില്‍നിന്നു അനുഗ്രഹം സ്വീകരിക്കാനോ കഴിയുകയില്ലെന്നു ബൈബിളിലെ ദൈവം താക്കീതു ചെയ്യുന്നു. ഇങ്ങനെ അരുളിച്ചെയ്യുന്നു: "തങ്ങളുടെ ദൈവത്തിന്റെ അടുത്തേക്കു തിരികെപ്പോകാന്‍ അവരുടെ പ്രവര്‍ത്തികള്‍ അവരെ അനുവദിക്കുന്നില്ല. കാരണം, വ്യഭിചാരദുര്‍ഭൂതം അവരില്‍ കുടികൊള്ളുന്നു"(ഹോസി: 5; 4).

വ്യഭിചാരം മനുഷ്യനെ ദൈവമാര്‍ഗ്ഗത്തില്‍നിന്നു വ്യതിചലിപ്പിക്കുമെന്നും വചനം  മുന്നറിയിപ്പു തരുന്നുണ്ട്."വ്യഭിചാരത്തിന്റെ ദുര്‍ഭൂതം അവരെ വഴിതെറ്റിച്ചു"(ഹോസി:4;12). വചനം വീണ്ടും അറിയിക്കുന്നു: "വ്യഭിചാരം ചെയ്യുന്നവനു സ്വബോധമില്ല;അവന്‍ തന്നെത്തന്നെ നശിപ്പിക്കുകയാണ്. ക്ഷതങ്ങളും മാനഹാനിയുമാണ് അവനു ലഭിക്കുക"(സുഭാ: 6; 32, 33).

വ്യഭിചാരികള്‍ ഈ ലോകത്തില്‍ മാത്രമല്ല, ശിക്ഷിക്കപ്പെടുന്നത്; സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശനവും അവര്‍ക്കു നിഷേധിച്ചിരിക്കുന്നു."എന്നാല്‍, ഭീരുക്കള്‍, അവിശ്വാസികള്‍,ദുര്‍മ്മാര്‍ഗ്ഗികള്‍ , കൊലപാതകികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും "(വെളി: 21; 8). വ്യഭിചാരത്തിനെതിരെ വെളിപാടുവരെയുള്ള പുസ്തകങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന താക്കീതുകള്‍ നൂറുകണക്കിനാകുന്നു.

വ്യഭിചാരത്തെക്കുറിച്ചുള്ള ദൈവത്തിന്റെ കാഴ്ചപ്പാടിനെ കൂടുതല്‍ വ്യക്തമായി പറഞ്ഞുതന്നത് യേഹ്ശുവായാണ്. അന്നുവരെ ശാരീരിക ബന്ധത്തിലൂടെ മാത്രമാണു വ്യഭിചാരമെന്നു കരുതിയ മനുഷ്യരോട് ഇതിന്റെ അശുദ്ധി കൂടുതല്‍ വ്യക്തമാക്കിക്കൊണ്ട് യേഹ്ശുവാ പറഞ്ഞു;"വ്യഭിചാരം ചെയ്യരുത് എന്നു കല്പിച്ചിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു:ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു"(മത്താ: 5; 27, 28). ഇത്രമാത്രം ഗൌരവത്തോടെ വ്യഭിചാരത്തെ വെറുക്കുന്ന പരിശുദ്ധനായ ദൈവത്തെയാണ് ബൈബിളിലൂടെ നാം അനുഭവിച്ചറിയുന്നത്.

ഖുര്‍ആനിലേക്ക് തിരിഞ്ഞാല്‍ ആകെ വ്യത്യസ്ഥമാണ്. വ്യഭിചാരത്തെക്കുറിച്ചും വിശുദ്ധിയെക്കുറിച്ചുമുള്ള അല്ലാഹുവിന്റെ മനസ്സറിയുമ്പോള്‍, മുഹമ്മദിന്റെ അല്ലാഹു ഒരു വ്യഭിചാരദുര്‍ഭൂതമാണെന്നു കാണാം.

'അല്ലാഹു' മുഹമ്മദിന്റെ 'വ്യഭിചാരദല്ലാള്‍'!

'തോറ'യും ബൈബിളും വെളിപ്പെടുത്തുന്ന ദൈവം തന്നെയാണ്, അല്ലാഹുവെങ്കില്‍ യാഹ്‌വെയുടെ  മുഴുവന്‍ വിശേഷണങ്ങളും അല്ലാഹുവില്‍ ഉണ്ടാകണം. ക്രിസ്തുവിനുശേഷം അറുന്നൂറോളം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ദൈവമെന്നു പറഞ്ഞ് അവതരിച്ച അല്ലാഹുവിന് ഈ ഗുണങ്ങളും പരിശുദ്ധിയും കാണുന്നില്ല."മുള്‍ച്ചെടിയില്‍നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ?"(മത്താ: 7; 17). എത്ര മൂടിവെച്ചാലും തനിസ്വഭാവം പുറത്തുവരാതിരിക്കില്ല. ദൈവമാണെന്നു പറഞ്ഞ് മുഹമ്മദിന്റെ ആശ്രിതനായി അവതരിച്ച അല്ലാഹു അവന്റെ തനിരൂപം ഖുര്‍ആനില്‍ വ്യക്തമാക്കുന്നുണ്ട്. വ്യഭിചാരം നിന്നുപോയാല്‍ തന്റെ 'ഓഫീസ്' അടക്കേണ്ടിവരുമെന്ന് അവനു നന്നായി അറിയാം.

ഖുര്‍ആന്‍ ശ്രദ്ധിക്കുക: "നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്റെ ഭാര്യമാരെ നിനക്ക്‌ നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക്‌ (യുദ്ധത്തില്‍) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്റെ വലതുകൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്റെ പിതൃവ്യന്റെ പുത്രിമാര്‍, നിന്റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്റെ അമ്മാവന്റെ പുത്രിമാര്‍, നിന്റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും (വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു). സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു). ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം. നിനക്ക്‌ യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു"(സുറ: 33; 50). മുഹമ്മദ് രുചിച്ചുനോക്കി ഇഷ്ടപ്പെട്ടാല്‍ മാത്രം വിവാഹം കഴിച്ചാല്‍ മതി! അല്‍ കുത്ത്ര്‍ബി എന്ന ഇസ്ലാം പണ്ഡിതന്‍ ഈ ആയത്തുകളെ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്; അധികാരം, ധനം, സ്ത്രീ, എന്നീ മൂന്നു വിഷയങ്ങളില്‍ 'നബിയ്ക്ക്' പതിനാറു പദവികള്‍ (ഒഴിവുകള്‍) അല്ലാഹു അനുവദിച്ചിരുന്നു. അതില്‍ പത്താമത്തെ പദവി വളരെ വിചിത്രമാണ്.

'നബി'  ആരെയെങ്കിലും (സ്ത്രീകളെ) കണ്ടുമോഹിച്ചാല്‍,   അവളുടെ ഭര്‍ത്താവ് വിവാഹമോചനം ചെയ്ത് മുഹമ്മദിനു  വിട്ടുകൊടുക്കണം!  അതിനൊരു ഉദാഹരണമുണ്ട്; തന്റെ വളര്‍ത്തുമകനായ സൈയ്ദിന്റെ  ഭാര്യയെ വിവാഹം കഴിക്കാന്‍ മോഹിച്ച്,  സൈയ്ദിനെക്കൊണ്ട് വിവാഹമോചനം  നടത്തിച്ചു. ദത്തുപുത്രന്റെ ഭാര്യയെ തട്ടിയെടുക്കാന്‍ അല്ലാഹുവിനെക്കൊണ്ട് 'ആയത്ത്' ഇറക്കിച്ച മുഹമ്മദും, മുഹമ്മദിന്റെ 'കൂട്ടിക്കൊടുപ്പുകാരന്‍' ആയ അല്ലാഹുവുമാണ് ഖുര്‍ആനില്‍ കാണുന്നത്! (സുറാ: 33; 37-40). 33 ന്റെ 51-ല്‍ അല്ലാഹുവിന്റെ പുതിയ 'ആയത്ത്' ഇതാ എത്തിയിരിക്കുന്നു! അല്ലാഹുവിന്റെ വാക്കുകള്‍: "നിനക്ക് നാം ഇത് അനുവദിച്ചിരിക്കുന്നു; മറ്റുള്ള വിശ്വാസികള്‍ക്ക് അനുവദിച്ചിട്ടില്ല"(സുറ: 33; 51).

ഇങ്ങനെ അല്ലാഹുവിന്റെ പ്രവാചകനു സ്വയം സമര്‍പ്പിക്കുന്ന സ്ത്രീകളെ കണ്ടപ്പോള്‍ മുഹമ്മദിന്റെ ഇഷ്ടഭാര്യ ആയിശ പറയുന്നു: “തങ്ങളുടെ ശരീരം നബിക്കു ദാനം ചെയ്യാന് വരുന്ന സ്ത്രീകളെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്നില്‍ രോഷം തലപൊക്കുമായിരുന്നു. “ഒരു സ്ത്രീ സ്വന്തം ശരീരം ദാനം ചെയ്യുകയോ?” ഞാന്‍ ചോദിക്കും. ഒടുവില്‍ അല്ലാഹു മേല്പ്പറഞ്ഞ ഖുര്‍ആന്‍ വാക്യം അവതരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: “താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു തരുന്നതില്‍ വളരെ ധൃതി കാണിക്കുന്നതായിട്ടു തന്നെയാണു ഞാന്‍ കാണുന്നത്!”
(സാഹീഹ് അല്‍ ബുഖാരി VOL:6, ഹദീസ്; 311).
ആയിശയുടെ പരിഹാസം തിരിച്ചറിയാനുള്ള ബോധംപോലും ആ പൊട്ടന്മാര്‍ക്ക്(അല്ലാഹുവിനും മുഹമ്മദിനും) ഉണ്ടായില്ല. (ഈ ആയത്തുകളെല്ലാം അല്ലാഹു പറഞ്ഞുവെന്ന് അറിയിച്ചുകൊണ്ട് മുഹമ്മദ് ഇറക്കുന്നതാണ്). മുഹമ്മദിന്റെ 'കാമവെറി' ഒന്‍പതാമത്തെ വയസ്സുമുതല്‍ അനുഭവിച്ച ഭാര്യയായിരുന്നു ആയിഷ!

മോശയുടെ നിയമം പറയുന്നു: "നിന്റെ മരുമകളുടെ നഗ്നത നീ അനാവൃതമാക്കരുത്. കാരണം, അവള്‍ നിന്റെ പുത്രന്റെ ഭാര്യയാണ്. അവളുടെ നഗ്നത നീ അനാവൃതമാക്കരുത്"(ലേവ്യ: 18; 15).

സ്ത്രീ വിഷയത്തില്‍ ഇസ്ലാമിനു പൊതുവായി ഒരു നിയമവും മുഹമ്മദിന് ചില ആനുകൂല്യങ്ങളോടെ മറ്റൊരു നിയമവും നല്‍കിയ അല്ലാഹു കാരുണ്യവാനോ അല്ലയോ എന്നു തീരുമാനിക്കാന്‍ വായിക്കുന്ന ആര്‍ക്കും അവകാശമുണ്ട്. ഇതു പറയുന്നത് ഞാനല്ല; ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ അവകാശമുണ്ടെന്ന് ഇസ്ലാം അംഗീകരിക്കുന്നവരുടെ വ്യാഖ്യാനമാണ്. ഇസ്ലാമിന് നല്‍കപ്പെട്ടിരിക്കുന്ന പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുവന്‍ തന്റെ ഭാര്യമാരില്‍ ആരോടും വേര്‍തിരിവ് പാടില്ലെന്നു പറയുന്നു(സുറ: 4; 3). എന്നാല്‍, മുഹമ്മദിനു രണ്ടു തട്ടിലുള്ള ഭാര്യമാര്‍ ഉണ്ടായിരുന്നതായിക്കാണാം. സ്ഥിരം സന്ദര്‍ശിക്കുന്നവരും തോന്നുമ്പോള്‍ സമീപിക്കുന്നവരും (സാഹീഹ് അല്‍ ബുഖാരി VOL:3, ഹദീസ്; 255).

വൃദ്ധയായ ഒരു ഭാര്യയെ മുഹമ്മദ് ഉപേക്ഷിക്കാന്‍ തയ്യാറായപ്പോള്‍ ആ വൃദ്ധ പറഞ്ഞു; ഇനി തന്നെ സന്ദര്‍ശിക്കേണ്ട; മറിച്ച് തനിക്ക് അനുവദിച്ച ദിവസം ഇഷ്ടഭാര്യ ആയിശയ്ക്ക് കൊടുത്തോളു എന്ന്. അപ്പോള്‍ മുഹമ്മദ് അവളെ ഉപേക്ഷിക്കേണ്ടെന്നു തീരുമാനിക്കുകയും അല്ലാഹുവിന്റെതായി ഒരു ആയത്തു' പുറപ്പെടുവിക്കുകയും ചെയ്തു. "വിശ്വാസിനികളായ സ്ത്രീകള്‍ ഇങ്ങനെ ഒത്തുതീര്‍ക്കുന്നതില്‍ തെറ്റില്ലെന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു"

മുഹമ്മദിന് എത്രവേണമെങ്കിലും കെട്ടാം, ഇസ്ലാമിനും നിബന്ധനകള്‍ക്കു വിധേയമായി പല വിവാഹം അനുവദിക്കും. എന്നാല്‍, മുഹമ്മദിന്റെ മകള്‍ ഫാത്തിമയെ വിവാഹം ചെയ്ത അലിയ്ക്കുമാത്രം ഒരു ഭാര്യയെ അനുവാദമുള്ളുവെന്ന് മുഹമ്മദിന്റെ പുതിയ 'ആയത്ത്'! ഇതിനു മുഹമ്മദ് പറയുന്ന ന്യായീകരണം; 'തന്റെ മകള്‍ ദുഃഖിക്കുന്നത് കാണാന്‍ തനിക്കു കഴിയില്ലത്രെ!' (സാഹീഹ് അല്‍ ബുഖാരി VOL:7, ബുക്ക്;62, ഹദീസ്; 157). മുഴുവന്‍ ഇസ്ലാം സ്ത്രീകളെയും ഉപഭോഗവസ്തു ആക്കിയിട്ട് തന്റെ മകള്‍ക്കുവേണ്ടി ആയത്തിറക്കിയ ഇവനോ 'ശാന്തിദൂതന്‍' എന്ന് അവകാശപ്പെടുന്ന 'പ്രവാചകന്‍'!? ഇതിലൂടെത്തന്നെ ഇവന്‍ ആരുടെ പ്രവാചകനാണെന്ന് വ്യക്തമാകും!

മുഹമ്മദിനും കുടുംബത്തിനും വേണ്ടിമാത്രം ആനുകൂല്യങ്ങളുടെ പരമ്പരയുമായി ആയത്തുകളിറക്കിയ അല്ലാഹുവാണോ പരമകാരുണ്യവാന്‍?

സഹോദരന്റെ ഭാര്യയെ മോഹിക്കരുത്!

ആകാശവും ഭൂമിയും നിലനില്‍ക്കുന്നിടത്തോളം ഇടംവലം തിരിയാതെ അനുസരിക്കേണ്ട കല്പനയായി ദൈവം നല്‍കിയതാണ് ഈ നിയമം. എന്നാല്‍, ഖുര്‍ആന്‍ വായിക്കുമ്പോള്‍ മുഹമ്മദിന്റെ അല്ലാഹു ഇത് അവസാനിപ്പിച്ചതായി മനസ്സിലാകും. ഇതില്‍നിന്നുതന്നെ മുഹമ്മദ് പറയുന്ന അല്ലാഹുവിന്റെ സ്വഭാവം വ്യക്തമാകുന്നുണ്ട്. സ്വന്തം വളര്‍ത്തുമകന്റെ ഭാര്യയെപ്പോലും സ്വന്തമാക്കിയ മുഹമ്മദ് ആരുടെ പ്രവാചകനാണ്? പരിശുദ്ധനായ ദൈവത്തിന്റെ പ്രവാചകനാണ് മുഹമ്മദെന്നു പറയുന്നവര്‍പോലും ദൈവനിഷേധികളാകും. മുഹമ്മദിന്റെ കാമം തീര്‍ക്കാന്‍ ആയത്തിറക്കിയ അല്ലാഹുവല്ലാതെ മറ്റാരാണു സാത്താന്‍? ഈ വിഷയത്തില്‍ സത്യദൈവത്തിന്റെ മനസ്സറിയണമെങ്കില്‍ ദാവീദിന്റെ ചരിത്രം പരിശോധിച്ചാല്‍ മതി.

ദാവീദ്, ദൈവത്തിന്റെ പ്രിയങ്കരനായ അഭിഷിക്തനായിരുന്നു. ഒരിക്കലും മുഹമ്മദിനെപ്പോലെ ജീവിച്ച ഒരു വ്യക്തിയായിരുന്നില്ല. എന്നാല്‍, ഒരു ബലഹീന നിമിഷത്തില്‍ ഊറിയായുടെ ഭാര്യയുമായി പാപം ചെയ്യുകയും അവളെ സ്വന്തമാക്കാന്‍ അവളുടെ ഭര്‍ത്താവിനെ ചതിവില്‍ വധിക്കുകയും ചെയ്തു. പിന്നീട് ദാവീദിന്റെ ജീവിതത്തില്‍ വന്നുചേര്‍ന്ന ദുരിതങ്ങള്‍ വചനത്തില്‍ വിവരിച്ചിട്ടുണ്ട്.

നീതിമാനായ യാഹ്‌വെ ദാവീദിനോട് പറഞ്ഞു: "എന്നെ നിരസിച്ച് ഹിത്യനായ ഊറിയായുടെ ഭാര്യയെ നീ സ്വന്തമാക്കിയതുകൊണ്ട് നിന്റെ ഭവനത്തില്‍നിന്നു വാള്‍ ഒഴിയുകയില്ല. യാഹ്‌വെ അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തം ഭവനത്തില്‍നിന്നുതന്നെ നിനക്കു ഞാന്‍ ഉപദ്രവമുണ്ടാക്കും. നിന്റെ കണ്‍മുമ്പില്‍വച്ച് ഞാന്‍ നിന്റെ ഭാര്യമാരെ അന്യനു കൊടുക്കും. പട്ടാപ്പകല്‍ അവന്‍ അവരോടൊത്തു ശയിക്കും. നീ ഇതു രഹസ്യമായിച്ചെയ്തു. ഞാനിതു ഇസ്രായേലിന്റെ മുഴുവന്‍ മുമ്പില്‍വച്ച് പട്ടാപ്പകല്‍ ചെയ്യിക്കും"(2സാമുവല്‍: 12; 10-12).

ദാവീദ് അനുതപിച്ച് ക്ഷമചോദിച്ചപ്പോള്‍ അവനോട് ക്ഷമിച്ചു. എങ്കിലും ശിക്ഷയായി കുഞ്ഞിന്റെ ജീവന്‍ കൊടുക്കേണ്ടിവന്നു(2സാമു:12-17). മാത്രവുമല്ല, ദാവീദിന് പിന്നീടു നേരിടേണ്ടിവന്നത് കഠിനമായ ദുരന്തങ്ങളായിരുന്നു. പാപങ്ങള്‍ ക്ഷമിക്കപ്പെട്ടുവെങ്കിലും ശാപം അവനെ വേട്ടയാടി. ദാവീദിന്റെ മകള്‍ താമാറിനെ തന്റെതന്നെ പുത്രനായ അമ്നോന്‍ മാനഭംഗപ്പെടുത്തി(2 സാമു:13;14). ഇവിടംകൊണ്ട് വാള്‍ ഒഴിഞ്ഞില്ല. അമ്നോന്‍ എന്ന പുത്രനെ മറ്റൊരു പുത്രനായ അബ്സലോം ചതിവില്‍ വധിച്ചു(2 സാമു:13;28). മകനായ അബ്സലോമിനെ ഭയപ്പെട്ട് ഒളിവില്‍ ജീവിക്കേണ്ട ഗതികേടുപോലും ദാവീദിനുണ്ടായി.

ചെയ്ത പാപത്തിന് ജീവിതകാലം മുഴുവന്‍ പശ്ചാത്തപിച്ചവനാണു ദാവീദ്! എന്നാല്‍, മുഹമ്മദാകട്ടെ ചെയ്ത പാപങ്ങളെ മുഴുവന്‍ ന്യായീകരിച്ച് വിശുദ്ധനായി സ്വയം പ്രഖ്യാപിച്ച കോമാളിയായിരുന്നു. മുഹമ്മദ് ചെയ്ത പാപങ്ങളെ പുണ്യമാക്കിക്കൊണ്ട് ആയത്തിറക്കുന്ന 'കാമദേവ'നായ അല്ലാഹുവുള്ളപ്പോള്‍ എന്തു പേടിക്കാന്‍! പോലീസും കോടതിയും ന്യായാധിപനുമെല്ലാം മുഹമ്മദാകുമ്പോള്‍ ആരുണ്ടിവിടെ ചോദിക്കാന്‍?

മുഹമ്മദിന്  ആയിശയെ ഭാര്യയാക്കാന്‍ അല്ലാഹുവും 'നബിയും' ചേര്‍ന്നു നടത്തിയ  നാടകം ഇരുവരുടെയും ഹീനമായ 'സദാചാരം' മനസ്സിലാകും. മുഹമ്മദിന്റെകൂടെ രാവും പകലും വാലാട്ടിയെപ്പോലെ നടന്ന അനുയായി ആയിരുന്നു 'അബുബക്കര്‍'! ഒരിക്കല്‍ അബുബക്കറിന്റെ വീട്ടില്‍ മുഹമ്മദ് കടന്നുചെല്ലുമ്പോള്‍ മുറ്റത്തു കളിക്കുന്ന ആറുവയസ്സുകാരിയായ ആയിശയെക്കണ്ടു. ഈ ശിശുവിനെ വിവാഹം ചെയ്യാന്‍ അല്ലാഹുവിന്റെ 'ആയത്ത്' ഉടനെത്തി. മുഹമ്മദിന് വികാരം ജ്വലിക്കുന്നത് അല്ലാഹുവിനു പെട്ടന്നു മനസ്സിലായി! അന്നു 'നബിതിരുമനസ്സിനു' പ്രായം അമ്പത്തിമൂന്ന്! ഈ അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്റെയും ധാര്‍മ്മീകത എത്രത്തോളമാണെന്നു തിരിച്ചറിയാന്‍ കഴിയാത്തത് പിശാചിന്റെ മക്കള്‍ക്കു മാത്രമായിരിക്കും! ആഭാസനായ ഈ അല്ലാഹുവിനെ ദൈവമെന്നു വിളിക്കുന്നവരുടെ നാവുകളുടെ അവസ്ഥ അന്ത്യ വിധിദിവസം കാണാം!

"മുഹമ്മദിന്, എപ്പോഴൊക്കെ പ്രശ്നങ്ങള്‍ (കാമം) ഉണ്ടാകുന്നുവോ, അപ്പോഴെല്ലാം അല്ലാഹു ആകാശത്തുനിന്ന് ഒരു ആയത്തിറക്കി അവനെ സംരക്ഷിച്ചുപോന്നു!" ഇത് പറയുന്നത് ക്രിസ്ത്യാനികളല്ല. അല്‍ കുത്തര്‍ബിം ആണിതു വെളിപ്പെടുത്തിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടെ ഭാര്യയേയും 'നബി'ക്കു മോഹിക്കാം! അങ്ങനെ മോഹിച്ചുപോയാല്‍ ഭര്‍ത്താക്കന്മാര്‍ അവളെ വിവാഹമോചനം ചെയ്ത് വിഷയാസക്തനായ മുഹമ്മദിനു കൊടുക്കണം. ഇതാണല്ലോ മുഹമ്മദിന് അല്ലാഹു കൊടുത്ത പതിനാറു പദവികളില്‍ പത്താമത്തേത്! അറബികളുടെയിടയില്‍ 'അറുമാതിച്ചു' ജീവിക്കാന്‍ മുഹമ്മദ്‌ കണ്ടെത്തിയ വ്യാജദേവനായിരുന്നു ഈ അല്ലാഹു!

സഹോദരന്റെ ഭാര്യയെ മോഹിക്കരുതെന്നു മാത്രമല്ല, സ്ത്രീയെ ആസക്തിയോടെ നോക്കുകപോലും ചെയ്യരുതെന്നു പഠിപ്പിച്ച യേഹ്ശുവായെക്കാള്‍ ശ്രേഷ്ഠനാണ് താനെന്നു പ്രഖ്യാപിക്കുന്നതിലൂടെ മുഹമ്മദ് ആരുടെ പ്രവാചകനാണെന്ന് സ്വയം വ്യക്തമാക്കുകയായിരുന്നു. എതിര്‍ക്രിസ്തുവിനെക്കുറിച്ച് ദൈവവചനം പറഞ്ഞിട്ടുള്ള സകല അടയാളങ്ങളും മുഹമ്മദില്‍ പൂര്‍ത്തീകരിക്കുന്നുണ്ട്. പഴയനിയമത്തിലെ ഒരു പ്രവാചകന്‍പോലും ഭോജനപ്രിയനും ഭോഗാസക്തനുമായി വന്നിട്ടില്ല. അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ തിരഞ്ഞെടുത്ത് വിശുദ്ധീകരിച്ചാണ് എല്ലാ പ്രവാചകന്മാരെയും ദൈവം അയച്ചതെന്ന് ബൈബിളില്‍ കാണാം!

ക്രിസ്തു ശിഷ്യന്മാരും സഹനത്തിന്റെ പാതയില്‍ ആത്മാര്‍പ്പണം ചെയ്തവരും വ്യഭിചാരത്തില്‍നിന്നും വിഗ്രഹങ്ങളില്‍ നിന്നുമെല്ലാം അകന്നു ജീവിച്ചവരും ആയിരുന്നു. ഇവരെയെല്ലാം കള്ളന്മാരെന്നു വിളിക്കുകയും യേഹ്ശുവായെക്കുറിച്ചുള്ള ഇവരുടെ സാക്ഷ്യം നുണയാണെന്നു പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍ പിശാചിന്റെ മുഖം കൂടുതല്‍ വ്യക്തമാകുകയാണ്. വചനം ഇങ്ങനെ പറയുന്നു: "തങ്ങളുടെ ദുഷ്ടമായ അധമവികാരങ്ങള്‍ക്ക് അടിമപ്പെട്ടു ജീവിക്കുന്ന പരദൂഷകര്‍ അവസാന നാളുകളില്‍ വരും. പരിശുദ്ധാത്മാവ് ഇല്ലാത്തവരും കേവലം ലൗകീകരുമായ ഇവരാണു ഭിന്നിപ്പുണ്ടാക്കുന്നത്"(യൂദാ: 1; 18). മറ്റൊരു വചനം ഇങ്ങനെയാണ്:"സ്വപ്നങ്ങളില്‍ നിമഗ്നരായിരിക്കുന്ന ഈ മനുഷ്യര്‍ ശരീരത്തെ അശുദ്ധമാക്കുകയും അധികാരത്തെ തള്ളിപ്പറയുകയും മഹിമയണിഞ്ഞവരെ നിന്ദിക്കുകയും ചെയ്യുന്നു"(യൂദാ: 1; 8). ഈ വചനങ്ങള്‍ ആരെക്കുറിച്ചാണെന്ന് മുഹമ്മദിനെ മനസ്സിലാക്കുമ്പോള്‍ തിരിച്ചറിയാന്‍ കഴിയും!

മോശയിലൂടെ ദൈവം നല്‍കിയ കല്പന നോക്കുക: "അന്യന്റെ ഭാര്യയോടൊത്ത് ഒരുവന്‍ ശയിക്കുന്നതു കണ്ടുപിടിച്ചാല്‍ ഇരുവരെയും -സ്ത്രീയെയും പുരുഷനെയും- വധിക്കണം. അങ്ങനെ ഇസ്രായേലില്‍നിന്ന് ആ തിന്മ നീക്കിക്കളയണം"(നിയമം: 22; 22). ഇത്ര ഗുരുതരമായ തിന്മയാണെന്നു ദൈവം പറഞ്ഞിട്ടും ഇതേ ദൈവം തന്നെയാണ് അല്ലാഹുവെന്നു പറയാന്‍ മുഹമ്മദിനെപ്പോലെ സകല ഇസ്ലാമിനും ഭ്രാന്താണോ?

യുദ്ധത്തില്‍ പിടിക്കപ്പെടുന്ന സ്ത്രീകളെ വ്യഭിചരിക്കാന്‍ അല്ലാഹുവിന്‍റെ 'ആയത്ത്'!

കാരുണ്യവാനായ യാഹ്‌വെ മോശയിലൂടെ നല്‍കിയ ചട്ടമനുസരിച്ച് യുദ്ധത്തില്‍ പിടിക്കപ്പെടുന്ന സ്ത്രീകളെ എന്തു ചെയ്യണമെന്നു പറഞ്ഞിട്ടുണ്ട്. അതുപോലെതന്നെ ഖുര്‍ ആനിലെ അല്ലാഹുവും പറഞ്ഞിട്ടുണ്ടെന്നു മുഹമ്മദ് പറയുന്നു. ഈ രണ്ടു പ്രബോധനങ്ങളും ശ്രദ്ധിച്ചിട്ട് വായനക്കാര്‍ സ്വയം തീരുമാനിക്കുക അല്ലാഹു ദൈവമാണോ എന്നത്! ബൈബിളില്‍ പറയുന്നു: "അവരുടെയിടയില്‍ സുന്ദരിയായ ഒരു സ്ത്രീയെ കാണുകയും അവളില്‍ നിനക്കു താത്പര്യം ജനിക്കുകയും അവളെ ഭാര്യയായി സ്വീകരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്താല്‍, അവളെ നിന്റെ വീട്ടിലേക്കു കൊണ്ടുവരുകയും, ഒരുമാസത്തേക്ക് മാതാപിതാക്കളെയോര്‍ത്ത് വിലപിക്കാന്‍ അവസരം കൊടുക്കുകയും വേണം. പിന്നീട് അവളെ വിവാഹം ചെയ്യണം"(നിയമം: 21; 11-13). മാന്യമായരീതിയില്‍ വിവാഹം കഴിക്കണം എന്നു പറഞ്ഞ ബൈബിളിലെ ദൈവവും അല്ലാഹുവും ഒരുവനാണോയെന്നറിയാന്‍ ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നതുകൂടി ശ്രദ്ധിക്കുക!

യുദ്ധത്തില്‍ പിടിക്കുന്ന തടവുകാരികളെ ഭര്‍ത്താക്കന്മാര്‍ക്കു വിട്ടുകൊടുക്കുന്നതിനുമുമ്പ് അവളെ ബലാല്‍ക്കാരം ചെയ്യണമെന്ന് അല്ലാഹുവിനു നിര്‍ബന്ധമുണ്ട്!

അറബികളായ ചില സ്ത്രീകളെ യുദ്ധത്തടവുകാരികളായി പിടിച്ചപ്പോള്‍ അല്ലാഹുവിന്റെ പൈശാചിക കല്പന ഇങ്ങനെയായിരുന്നു: "അവരെ അവരുടെ ഭര്‍ത്താക്കന്മാര്‍ക്കു വിട്ടുകൊടുക്കുന്നതിനുമുമ്പ് അവരെ ബലാല്‍സംഗം ചെയ്യുവിന്‍"{സഹിമുസ്ലിം:ബുക്ക്: 8, ഹദീസ് നമ്പര്‍: 33; 71} ഖുര്‍ആനിലെതന്നെ മറ്റൊരു പ്രഖ്യാപനമുണ്ട്. അടിമകളായി പിടിക്കപ്പെടുന്ന തടവുകാരികളെ നിങ്ങള്‍ക്ക് എന്തും ചെയ്യാന്‍ അല്ലാഹു അനുവദിച്ചിരിക്കുന്നതായി മുഹമ്മദ്‌ പറയുന്നു(സുറ: 4; 24).

ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഇസ്ലാം ഏറ്റവും അധികം അംഗീകരിക്കുന്ന മതഗ്രന്ഥമാണ് 'സുനന്‍ അബൂദാവൂദ്'. ഇതില്‍ വീണ്ടും ഇതുതന്നെ ആവര്‍ത്തിക്കുന്നുണ്ട്.{Vol.2;Book. 5}

ഇത്രയും അറിയുമ്പോള്‍തന്നെ കാര്യങ്ങള്‍ വ്യക്തമാകുമല്ലോ? ഇനി വായനക്കാര്‍ തീരുമാനിക്കുക; അല്ലാഹു ദൈവമാണോ? മുഹമ്മദെന്ന 'കാമഭ്രാന്തന്‍' ദൈവത്തിന്റെ പ്രവാചകനാണോ? ഇവര്‍ ഇരുവരുടെയും വരവ് എവിടെനിന്ന്?

അല്ലാഹുവെന്നത് പിതാവായ ദൈവം തന്നെയാണെന്ന് ക്രൈസ്തവരില്‍പോലും ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണ്ടാകാം. ഇങ്ങനെ ചിന്തിക്കുന്നതുപോലും ദൈവനിന്ദയാണെന്നു മറക്കരുത്! ദൈവമക്കള്‍ ഇതു തിരിച്ചറിഞ്ഞ് ജാഗ്രതയോടെ വര്‍ത്തിക്കുക! അല്ലാഹുവിനെപ്പോലെ നീതിരഹിതനും അധര്‍മ്മിയുമായ ഒരുവനെ ദൈവമെന്ന പേരില്‍ അവതരിപ്പിച്ചതിലൂടെ, സത്യദൈവത്തിന്റെ പരിശുദ്ധിയേയും നീതിയെയും അപകീര്‍ത്തിപ്പെടുത്തുകയെന്ന ഗൂഡലക്ഷ്യമാണ്‌ സാത്താന്റെ സന്തതിയായ മുഹമ്മദിന് ഉണ്ടായിരുന്നത്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    22743 views

LOG IN

Lost your password?

SIGN UP

LOST PASSWORD