ഇസ്ലാമിക സംവാദം

ഇസ്ലാംമതം എന്തുകൊണ്ട് ഭീകരതയുടെ മതമായി?

Print By
about

സ്ലാംമതക്കാര്‍ പരസ്യമായി സമ്മതിച്ചില്ലെങ്കില്‍പ്പോലും അവര്‍ക്കും വ്യക്തമായി അറിയാവുന്ന കാര്യമാണ്, തങ്ങളുടെ മതം ഒരു ഭീകരമതമാണെന്നത്! എതിരിടാന്‍ മറ്റു മതക്കാരുടെ സാന്നിദ്ധ്യമില്ലെങ്കില്‍ പരസ്പരം കൊന്നൊടുക്കി അല്ലാഹുവിനെ പ്രീതിപ്പെടുത്തുകയെന്നത് ഇസ്ലാമിന്റെ വിനോദമാണെന്ന യാഥാര്‍ത്ഥ്യം ഈ ഭൂമിയില്‍ ജീവിക്കുന്ന ഏവര്‍ക്കും അറിയാം! ഇതിനുപിന്നില്‍ സ്വാഭാവികമായും ചില കാരണങ്ങളും ഉണ്ടാകും. ഈ കാരണങ്ങളെക്കുറിച്ചുള്ള ഒരു വിചിന്തനമാണ് ഈ ലേഖനത്തിലൂടെ മനോവ ലക്ഷ്യമിടുന്നത്.

ഒരു വ്യക്തിയോ ഒരു സമൂഹമോ അക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കുന്നതിന് പല കാരണങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചില കാരണങ്ങള്‍ ഇവിടെ നമുക്ക് വിചിന്തനത്തിനെടുക്കാം. ഇസ്ലാംമതം ഭീകരതയുടെ പര്യായമായിത്തീര്‍ന്നതിനു ഹേതുവായ മൂന്നു കാരണങ്ങള്‍ ഇവിടെ വിശകലനം ചെയ്യുമ്പോള്‍, മുന്‍ഗണനാക്രമത്തില്‍ അല്ല കുറിക്കുന്നത്. കാരണം, ഇവ മൂന്നും തുല്യ പ്രാധാന്യമുള്ള വിഷയങ്ങള്‍ത്തന്നെയാണ്! ഭയം, ആശയദാരിദ്ര്യം, അജ്ഞത എന്നീ മൂന്നു വിഷയങ്ങളില്‍ മാത്രം ഒതുങ്ങിനിന്നുകൊണ്ട് ഈ ലേഖനം പൂര്‍ത്തിയാക്കാന്‍ മനോവ ശ്രമിക്കുമ്പോള്‍, ഫ്രാന്‍സീസ് എന്ന 'ആന്റി പോപ്പിന്റെ' ജല്പനങ്ങളെ അവ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു!

ഭയവും ഭീരുത്വവും ഒരുവനെ അക്രമിയാക്കും!

മറ്റുള്ളവരാല്‍ തങ്ങള്‍ ആക്രമിക്കപ്പെടുമോ എന്ന ഭയവും ആകുലതയും ഒരുവനെ അക്രമത്തിന്റെ പാതയിലേക്കു നയിക്കാനുള്ള സാധ്യതയുണ്ട്. താന്‍ ആക്രമിക്കപ്പെടുന്നതിനുമുമ്പ് ശത്രുവെന്നു കരുതുന്നവരെ പതിയിരുന്ന് ആക്രമിക്കാന്‍ ഭീരുവിനെ പ്രേരിപ്പിച്ചേക്കാം. ഇത് മാനസീകമായ വിഭ്രാന്തിയില്‍നിന്ന്‍ ഉടലെടുക്കുന്ന വികാരമാണ്. ഇസ്ലാമിക തീവ്രവാദികളെല്ലാവരും ഈ വിധത്തിലുള്ള മാനസീകവിഭ്രാന്തിയ്ക്ക് അടിമകളുമാണ്. ഇസ്ലാംമതത്തിലെ മിതവാദികളെന്നു പറയപ്പെടുന്നവരും അടിസ്ഥാനപരമായി ഇതേ അവസ്ഥയില്‍ത്തന്നെയാണുള്ളത്. കായികശക്തി വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനും ഇസ്ലാമിക യുവാക്കള്‍ തയ്യാറാകുന്നത് ഈ വിഭ്രാന്തിയുടെ പ്രതിഫലനമാണ്. 'ബോഡിബില്‍ഡിംഗ്‌', ആയോധനകലകള്‍ എന്നിവയിലേക്ക് മുസ്ലിംയുവാക്കള്‍ ആകര്‍ഷിക്കപ്പെടുന്നത് നമുക്ക് കാണാന്‍ കഴിയും. മാത്രവുമല്ല, ഒറ്റയ്ക്കു യാത്രചെയ്യുന്ന മുസ്ലിങ്ങള്‍ വളരെ വിരളമാണെന്ന യാഥാര്‍ത്ഥ്യം പലരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല! ഇസ്ലാമിനു നൈസ്സര്‍ഗികമായി ലഭിച്ച ഈ ഭയത്തിന്റെ മൂലകാരണമാണ് ഈ ഉപശീര്‍ഷകത്തില്‍ നാം പരിശോധിക്കുന്നത്.

ഇസ്ലാംമത സ്ഥാപകനായ മുഹമ്മദില്‍ ഉണ്ടായിരുന്ന അതിശക്തമായ ഭയം, അനുയായികളിലേക്ക് അതേപടി പകര്‍ന്നുകൊടുത്തതാണ് ഇന്നിവരില്‍ കാണുന്ന ഭയത്തിന്റെ മൂലകാരണം! മുഹമ്മദിന്റെ ഭയത്തെക്കുറിച്ച് അറിഞ്ഞാല്‍ മാത്രമേ അത് എപ്രകാരമാണ് അനുയായികളിലേക്ക് പകരപ്പെട്ടതെന്നു വ്യക്തമാകുകയുള്ളു. അമ്മയുടെ ഉദരത്തില്‍മുതല്‍ മരണസമയംവരെയും മുഹമ്മദിനെ ഭയം വേട്ടയാടിയിരുന്നു. ഈ ഭയം അതേപടി അവന്റെ പ്രബോധനങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയും ഖുറാനില്‍ അതു രേഖപ്പെടുത്തുകയും ചെയ്തു. ഇസ്ലാമിക ജീവിതചര്യ മുഹമ്മദിന്റെ പ്രവര്‍ത്തികളെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയിട്ടുള്ളതാണ്. ഈ ലോകത്ത് മുഹമ്മദ്‌ ചെയ്ത പ്രവര്‍ത്തികളെ അനുയായികള്‍ പൂര്‍ണ്ണമായും പിന്തുടരേണ്ടതിന് അവ രേഖപ്പെടുത്തിയിരിക്കുന്നതാണ് 'ഹദീസുകള്‍'! എല്ലാവരെയും സംശയത്തോടെ കണ്ടിരുന്ന മുഹമ്മദ്‌, അപ്രകാരംതന്നെ അനുയായികളും ആയിരിക്കണമെന്ന് ഉപദേശിച്ചിരുന്നു.

മുഹമ്മദിനെ പിടികൂടിയ ഭയത്തിന്റെ ആരംഭം അന്വേഷിക്കുമ്പോള്‍, ഇയാള്‍ ഉണ്ടാക്കിയ മതത്തെ തിരിച്ചറിയാന്‍ സഹായകമാകും. ഗര്‍ഭപാത്രത്തില്‍വച്ചാണ് ആദ്യമായി മുഹമ്മദിനെ ഭയം പിടികൂടിയത് എന്നറിയണമെങ്കില്‍ ഇയാള്‍ ഉദരത്തിലായിരുന്ന കാലഘട്ടം മനസ്സിലാക്കിയിരിക്കണം. മുഹമ്മദിനെ ഉദരത്തില്‍ വഹിക്കുമ്പോള്‍തന്നെ ഇവന്റെ പിതാവെന്നു പറയപ്പെടുന്ന അബ്ദുള്ള മരണമടഞ്ഞു. വിധവയായ ഒരു സ്ത്രീ അനുഭവിച്ച ഒറ്റപ്പെടല്‍ അവളുടെ ഉദരത്തിലുള്ള കുഞ്ഞിനെ എത്രത്തോളം ബാധിച്ചിരിക്കും എന്ന്‍ ചിന്തിക്കാവുന്നതേയുള്ളു. അവള്‍ അനുഭവിച്ച ഒറ്റപ്പെടലും ഭയവും സ്വാഭാവികമായി ഗര്‍ഭസ്ഥശിശുവിലേക്ക് അതേയളവില്‍ ‍‌പകരപ്പെടും എന്നകാര്യത്തില്‍ തര്‍ക്കമില്ല. തന്നെ ഉദരത്തില്‍ വഹിച്ചുകൊണ്ട് മാതാവ് അനുഭവിച്ച ഏകാന്തതയുടെ തുടര്‍ച്ചയായിരുന്നു ശൈശവത്തിലും ബാല്യത്തിലും മുഹമ്മദിനെ കാത്തിരുന്നത്. മുഹമ്മദ്‌ ജനിക്കുന്നതിനു രണ്ടുമാസം മുന്‍പായിരുന്നു പിതാവ് അബ്ദുള്ള രോഗബാധിതനായി മരിച്ചത്.

ഖുറൈഷിഗോത്രക്കാരുടെ ആചാരമനുസരിച്ച് കുട്ടികളെ പാലൂട്ടുന്നത് അമ്മയല്ല; മറ്റു സ്ത്രീകളാണ്. അതിനാല്‍, മുഹമ്മദിനെ സംരക്ഷിക്കാനും മുലയൂട്ടാനുമായി തന്റെ പിതാമഹനായ അബ്ദുല്‍ മുത്തലിബ് ഗ്രാമത്തിലുള്ള ഹലീമ എന്ന സ്ത്രീയെ ഏല്പിച്ചു. നാലു വര്‍ഷക്കാലം ഇവളാണ് മുഹമ്മദിനെ വളര്‍ത്തിയത്. നാലുവയസുമുതലാണ് ഇവന്‍ അമ്മയോടൊത്ത് ജീവിതം ആരംഭിച്ചത്. അതിനുമുന്‍പുതന്നെ പിതാമഹന്‍ മരണമടഞ്ഞു. അതിനുശേഷം മുഹമ്മദിന്റെ ആറാമത്തെ വയസ്സില്‍ അമ്മയും മരിച്ചു. പിന്നീട് പിതൃസഹോദരനോടൊപ്പമായിരുന്നു ഇയാള്‍ ജീവിച്ചത്. അതായത്, ഒരുവന്റെ വ്യക്തിത്വത്തിന്റെ അമ്പതു ശതമാനവും രൂപപ്പെടുന്ന ഗര്‍ഭപാത്രത്തില്‍ അരക്ഷിതാവസ്ഥയും ഭയവും മുഹമ്മദില്‍ രൂപപ്പെട്ടു. ശൈശവത്തിലും ബാല്യത്തിലുമായി രൂപപ്പെടേണ്ടത് ഇരുപത്തിയഞ്ചു ശതമാനം വ്യക്തിത്വമാണെന്നിരിക്കെ, അക്കാലത്തും ഇയാളെ ഏകാന്തതയാണു ഗ്രസിച്ചത്! ബാല്യത്തിലും യൗവനത്തിന്റെ ആദ്യനാളുകളിലും പിതൃസഹോദരന്റെ ആടുകളെ മേയ്ക്കുമ്പോഴും ഏകാന്തതതന്നെയായിരുന്നു മുഹമ്മദിന്റെ തോഴന്‍. ഇരുപതിയഞ്ചാമത്തെ വയസ്സില്‍ നാല്‍പതുവയസ്സുള്ള ഖദീജയെന്ന വിധവയെ വിവാഹം കഴിക്കുന്നതുവരെ ഒറ്റപ്പെട്ട ജീവിതം ഇയാള്‍ നയിച്ചു. ഈ കാലങ്ങളിലെല്ലാം അനുഭവിച്ച ഏകാന്തതയുടെ ഭയം മരണംവരെ മുഹമ്മദിനെ പിന്തുടര്‍ന്നുവന്നതിന് വ്യക്തമായ തെളിവുകളുണ്ട്!

പ്രവാചകനായി സ്വയം ചമഞ്ഞിറങ്ങിയതിനുശേഷവും കടുത്ത ഭയത്തിന്റെ അടിമയായിരുന്നു മുഹമ്മദ്‌ എന്ന വസ്തുത വെളിവാക്കുന്ന രേഖകള്‍ ഹദീസുകളിലുണ്ട്. മലക്കുകളെ കണ്ടു ഭയപ്പെട്ട കാര്യം വിവരിക്കുന്നതു നോക്കുക: 'നബി(സ)ക്ക്‌ ദിവ്യസന്ദേശം നിലച്ചുപോയ നാളുകളുടെ സമാപ്തിയെക്കുറിച്ച്‌ ജാബിര്‍ സംസാരിക്കുകയായിരുന്നു. തിരുമേനി പറഞ്ഞു: ഞാന്‍ നടന്നുപോകുമ്പോള്‍ ഉപരിഭാഗത്തുനിന്ന്‌ ഒരു ശബ്ദം കേട്ടു. മേല്‍പ്പോട്ട്‌ നോക്കിയപ്പോള്‍ ഹിറാഗൂഹയില്‍ വെച്ച്‌ എന്റെ അടുക്കല്‍ വന്ന മലക്ക്‌ ആകാശത്തിനും ഭൂമിക്കുമിടയില്‍ ഒരു കസേരയില്‍ അതാ ഇരിക്കുന്നു. എനിക്ക്‌ ഭയം തോന്നി. വീട്ടിലേക്ക്‌ മടങ്ങി. 'എനിക്ക്‌ പുതച്ചുതരിക' എന്ന്‌ അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ 'ഓ! പുതച്ചു മൂടിയവനേ! എഴുന്നേല്‍ക്കുക! (ജനങ്ങളെ) താക്കീത്‌ നല്‍കുക' എന്നതു മുതല്‍ മ്ളേച്ഛങ്ങളെ വര്‍ജ്ജിക്കുക' എന്ന്‌ വരെയുള്ള സൂക്തങ്ങള്‍ അല്ലാഹു അവതരിപ്പിച്ചു. പിന്നീട്‌ ദിവ്യസന്ദേശാവതരണം ചൂടുപിടിച്ചു. തുടര്‍ച്ചയായും ധാരാളമായും അവ വന്നുകൊണ്ടിരുന്നു(ബുഖാരി:1;1;3). നാല്പതു വയസ്സിനുശേഷമായിരുന്നു മുഹമ്മദ്‌ പ്രവാചകനായി സ്വയം പ്രഖ്യാപിച്ചത്. 'മലക്ക്' എന്ന്‍ ഇയാള്‍ പറയുന്നത് മാലാഖയെ ആണെങ്കില്‍, അല്ലാഹുവെന്നത് ദൈവമാണെങ്കില്‍, അല്ലാഹുവിന്റെ ദൂതനെക്കണ്ട് ഒരു പ്രവാചകന്‍ ഭയപ്പെടുമോ? തനിക്കു സന്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നത് ജിബ്രീല്‍ മലക്ക് ആയിരുന്നുവെന്നാണ് ഇയാള്‍ പ്രചരിപ്പിച്ചത്. ബൈബിളില്‍ നാം പരിചയപ്പെടുന്ന ഗബ്രിയേല്‍ മാലാഖയാണ് ജിബ്രീല്‍ എന്നു മുഹമ്മദും ഇസ്ലാമും കരുതുന്നു. ഗബ്രിയേല്‍ മാലാഖ ഒരു ഭീകരസത്വം ആയിരുന്നില്ലെന്ന് ബൈബിള്‍ വായിച്ചിട്ടുള്ള ആര്‍ക്കും മനസ്സിലാകും. ഇത് തെളിയിക്കുന്ന ബൈബിളിലെ ചില സംഭവങ്ങള്‍ നമുക്കു നോക്കാം.

പരിശുദ്ധ കന്യകാമറിയത്തിനു വെറും പതിനെട്ടു വയസ്സുള്ളപ്പോഴായിരുന്നു ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെട്ട് മംഗളവാര്‍ത്ത അറിയിച്ചത്. പരിശുദ്ധ മറിയം മോഹാലസ്യപ്പെടുകയോ പുതപ്പിനടിയില്‍ ഒളിക്കുകയോ ചെയ്തില്ലെന്നു മാത്രമല്ല, ആ ദൈവദൂതനുമായി വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതേ മാലാഖ സക്കറിയാ പുരോഹിതനും അവന്റെ ഭാര്യ എലിസബത്തിനും പ്രത്യക്ഷനായി. അവരും ഭയന്നുവിറയ്ക്കുകയോ ബോധരഹിതരാവുകയോ ചെയ്തില്ല! പാവപ്പെട്ട ആട്ടിടയന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടപ്പോഴും മറിച്ചായിരുന്നില്ല അനുഭവം. പൂര്‍വ്വ പിതാവായ യാക്കോബ് ദൈവദൂതന്മാരുമായി മല്‍പ്പിടുത്തം നടത്തിയതായും ബൈബിളില്‍ കാണാം. മലമുകളില്‍ ഏകനായി പ്രാര്‍ഥനയിലായിരുന്ന മോശയോട് ദൈവം മുഖാമുഖം സംസാരിച്ചപ്പോഴും അവന്‍ പുതപ്പിനുള്ളില്‍ ഒളിച്ചതായി വായിക്കുന്നില്ല. എന്നാല്‍, സകല പ്രവാചകന്മാരെക്കാളും ശ്രേഷ്ഠനായ പ്രവാചകന്‍ താനാണെന്നും സ്വര്‍ഗ്ഗത്തില്‍ താന്‍ പലവട്ടം പോയിട്ടുണ്ടെന്നും വീമ്പടിക്കുന്ന മുഹമ്മദ്‌ മലക്കിനെക്കണ്ടപ്പോള്‍ പനിപിടിച്ചെങ്കില്‍, ഈ മലക്ക് മാലാഖയല്ല; പിശാചാണ്! ഇതില്‍നിന്നുതന്നെ അല്ലാഹു ആരാണെന്ന കാര്യത്തിനും സ്ഥിരീകരണമായി!

ഗര്‍ഭസ്ഥാവസ്ഥയിലും ശൈശവത്തിലും ബാല്യത്തിലും ഏറ്റ അവഗണനയുടെ മുറിവുകളാണ് ഖുറാനിലും ഇസ്ലാമിക തത്വസംഹിതകളിലും മുഹമ്മദ്‌ നിറച്ചുവച്ചത്. താന്‍ അനുഭവിച്ച കടുത്ത അവഗണനകളില്‍നിന്നുള്ള വിടുതലിനായി തനിക്കുമാത്രം അനുവദനീയമായ നിയമങ്ങള്‍ ഇയാളുണ്ടാക്കി. ഖുറാനില്‍ നിയമങ്ങളുണ്ടാക്കുമ്പോള്‍ ഇങ്ങനെയൊരു കൂട്ടിച്ചേര്‍ക്കല്‍ കാണാന്‍ കഴിയും: "നിനക്ക് നാം ഇത് അനുവദിച്ചിരിക്കുന്നു; മറ്റുള്ള വിശ്വാസികള്‍ക്ക് അനുവദിച്ചിട്ടില്ല"(സുറ:33;51). ബൈബിളിലെ ദൈവം മോശയിലൂടെ കല്പനകള്‍ നല്‍കിയപ്പോള്‍, മോശയ്ക്കു പ്രത്യേകമായ ഇളവുകളൊന്നും പ്രഖ്യാപിച്ചിരുന്നില്ല എന്നുമാത്രമല്ല, കൂടുതല്‍ ലഭിച്ചവനില്‍നിന്നു കൂടുതല്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. തെറ്റുചെയ്യുമ്പോള്‍, സ്വന്തം ജനത്തിനു കൂടുതല്‍ ശിക്ഷ നല്‍കുന്ന ദൈവം തന്റെ ഭവനത്തിലാണ് ശുദ്ധീകരണം ആരംഭിക്കേണ്ടതെന്ന നീതിയുക്തമായ സന്ദേശവും നല്‍കി. എന്നാല്‍, മുഹമ്മദിന്റെ ഭാവനയില്‍ സൃഷ്ടിക്കപ്പെട്ട ദൈവം ഇയാളെ നിയമങ്ങളില്‍നിന്നു മാറ്റിനിര്‍ത്തി കയറൂരിവിടുന്നതാണു കാണുന്നത്! സ്ത്രീ വിഷയത്തിലൊക്കെ തനിക്കുവേണ്ടി നിര്‍മ്മിച്ച ആനുകൂല്യങ്ങള്‍ മുഹമ്മദിന്റെ വിഷയാസക്തിയുടെ മൂര്‍ദ്ധന്യാവസ്ഥ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള അനേകം ഇരട്ടത്താപ്പുനിയമങ്ങളില്‍ രണ്ടെണ്ണം നോക്കുക: "ഒരു സ്ത്രീ സ്വദേഹം നബിക്കു ദാനം ചെയ്യുന്നപക്ഷം, നബി അവളെ വിവാഹം കഴിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതും നാം അനുവദിച്ചിരിക്കുന്നു"(സുറ: 33; 50). "യുദ്ധത്തില്‍ അടിമകളായി പിടിച്ചിരിക്കുന്ന സ്ത്രീകളെ എന്തും ചെയ്യാന്‍ അല്ലാഹു അനുവദിച്ചിരിക്കുന്നു"(സുറ: 4; 24).

കുട്ടിക്കാലത്തു ലഭിക്കാതിരുന്ന പരിഗണനകളെല്ലാം ഒന്നിച്ചനുഭവിക്കാന്‍ മുഹമ്മദില്‍ നിറഞ്ഞുനിന്ന അഭിവാഞ്ഛയായിരുന്നു ഖുറാന്റെ പ്രേരകശക്തി! ഇയാള്‍ക്കുമാത്രം അനുവദനീയമായ കാര്യങ്ങളൊഴികെ മറ്റെല്ലാ കാര്യത്തിലും ഇസ്ലാമിന്റെ മാതൃക മുഹമ്മദായിരുന്നു. നിസ്കാരം മുതല്‍ പ്രാഥമീകകര്‍മ്മങ്ങള്‍ നിറവേറ്റുന്ന കാര്യത്തില്‍പ്പോലും ഇസ്ലാംമതക്കാര്‍ അനുകരിക്കുന്നത് മുഹമ്മദിനെയാണ് എന്നതിനാല്‍, ഇവരിപ്പോഴും ‌‍വിഢികളുടെ സ്വര്‍ഗ്ഗത്തിലാണ്! മുഹമ്മദ്‌ കക്കൂസില്‍ ഇരിക്കുന്നത് വിവരിക്കാന്‍ മാത്രമായി നൂറിലധികം ഹദീസുകള്‍ ഇവര്‍ക്കുണ്ട്. ഇവയില്‍ ഒന്നാണ് ഇടത്തോട്ടു ചെരിഞ്ഞിരുന്നു വിസ്സര്‍ജ്ജിക്കാനുള്ള കല്പന! മുഹമ്മദിനു സംഭവിച്ചിട്ടുള്ള അമളികള്‍പ്പോലും 'ദിവ്യഅമളികളായി' ഇസ്ലാം ജീവിതചര്യയാക്കി! ഇയാള്‍ ഭയത്തിനടിമയായിരുന്നുവെന്ന്‍ ഹദീസുകളില്‍നിന്നു മനസ്സിലാക്കാന്‍ കഴിയും. ഈ ഭയമാണ് ഇസ്ലാമിനെയും നയിച്ചുകൊണ്ടിരിക്കുന്നത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മനോവ ഇതു കുറിക്കുന്നത്. ആ തെളിവുകള്‍ നമുക്ക് പരിശോധിക്കാം.

മുഹമ്മദിന്റെ ഭയത്തിനു കാരണമായ ജീവിതസാഹചര്യങ്ങളാണ് നാം ഇതുവരെ കണ്ടത്. ഇനി ഭയത്തിനടിമയായി ജീവിച്ചതിനും ഈ ഭയം അനുയായികളിലേക്കു പകര്‍ന്നതിനുമുള്ള തെളിവുകള്‍ നോക്കാം. മലക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ മുഹമ്മദെന്ന മദ്ധ്യവയസ്കന്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ നാം കണ്ടുകഴിഞ്ഞു. അതുപോലെതന്നെ, ഇയാള്‍ അനുയായികള്‍ക്കു നല്‍കിയ ഉപദേശങ്ങളില്‍ ഒന്നാണ്, തനിച്ചു യാത്രചെയ്യരുത് എന്നുള്ളത്! തന്റെ ഒറ്റപ്പെടലില്‍ താന്‍ അനുഭവിച്ച ഭയമാണ് ഇത്തരത്തിലൊരു ഉപദേശത്തിനു മുഹമ്മദിനെ പ്രേരിപ്പിച്ചത്. ഇന്നും ഇസ്ലാം അനുവര്‍ത്തിക്കുന്ന രീതി ഇതുതന്നെയാകുന്നു.നിരായുധാനും ദുര്‍ബലനുമായ ഒരുവനെ നേരിടാന്‍പോലും ഇസ്ലാമിക ഭീകരന്മാര്‍ ആയുധധാരികളായി സംഘംചേര്‍ന്ന് കടന്നുചെല്ലുന്നത് ഇക്കാരണത്താലാണ്. ഒരു സ്ത്രീയെ ആക്രമിക്കാന്‍പോലും ഇവര്‍ ഒറ്റയ്ക്കു തയ്യാറാകില്ല! ഇസ്ലാമിന്റെയുള്ളില്‍ വേരൂന്നിയിരിക്കുന്ന ഭയമാണിതിന്റെ ആധാരം. ഇസ്ലാം ഏറ്റവുമധികം ഭയപ്പെടുന്നത് ക്രിസ്ത്യാനികളെയും യാഹൂദരെയുമാണ്!

ഭാര്യമാരില്‍ ആരുടെയെങ്കിലും തുണയില്ലാതെ മുഹമ്മദ്‌ വിസ്സര്‍ജ്ജനതിനു പോകില്ലായിരുന്നു എന്നകാര്യം ഇസ്ലാംമതക്കാര്‍ക്ക് നിഷേധിക്കാന്‍ കഴിയില്ല. കാരണം, ഹദീസുകള്‍ വെളിപ്പെടുത്തിയിരിക്കുന്ന തെളിവുകളോട് ഇസ്ലാമിനു മറുതലിക്കാന്‍ കഴിയില്ല എന്നതുതന്നെ! ഒരു ഹദീസ് നോക്കുക: 'അനസ്‌(റ) നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ മലമൂത്ര വിസര്‍ജ്ജനത്തിനു പോയാല്‍ ഞാനും ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു ബാലനും തിരുമേനിക്ക്‌ വെള്ളം കൊണ്ടുപോയി വെച്ചുകൊടുക്കാറുണ്ട്‌. മറ്റൊരു നിവേദനത്തില്‍ വെള്ളവും ഒരു വടിയും എന്നു പറയുന്നു. അങ്ങനെ ആ വെള്ളം കൊണ്ടുതിരുമേനി(സ) ശൌച്യം ചെയ്യും'(ബുഖാരി.1.4.152). ഇത്തരത്തിലുള്ള വിവരണങ്ങള്‍ മനോവയുടെ താളുകളില്‍ കുറിക്കാന്‍ മനസ്സുണ്ടായിട്ടല്ല; സത്യം വ്യക്തമാക്കാന്‍ മറ്റു വഴികളില്ലാത്തതിനാല്‍ മാന്യവായനക്കാര്‍ ക്ഷമിക്കുക. എഴുതാന്‍ കഴിയാത്ത ലൈംഗീക വൈകൃതങ്ങള്‍ ഖുറാനിലും ഹദീസുകളിലും ഉണ്ടെങ്കിലും ഒരു മഞ്ഞപ്പത്രത്തോളം മനോവയ്ക്കു തരംതാഴാന്‍ കഴിയില്ലല്ലോ!

ഇവിടെ നാം ചിന്തിക്കുന്ന വിഷയത്തിന്റെ ഗൗരവം വിടാതെതന്നെ, ഇസ്ലാമിന്റെ ഭയത്തിനാധാരമായ മൂലകാരണത്തെ കണ്ടെത്തുകയായിരുന്നു. മുഹമ്മദിന്റെ ഭയമാണ് അവനുണ്ടാക്കിയ മതവിഭാഗത്തെ കാലങ്ങളായി നയിച്ചുകൊണ്ടിരിക്കുന്നത് എന്നകാര്യം അവരുടെ പ്രവര്‍ത്തികളില്‍ത്തന്നെ പ്രകടമാണ്! മറ്റു മതക്കാരെല്ലാം തങ്ങളുടെ ശത്രുക്കളാണെന്നും അവര്‍ തങ്ങളെ ആക്രമിക്കുമെന്നുള്ള ഭയംമൂലം, എതിരാളികളെന്നു കരുതുന്നവരെ ഉന്മൂലനം ചെയ്യുകയെന്ന രീതി ആരംഭംമുതല്‍ ഇസ്ലാം അനുവര്‍ത്തിക്കുന്നു. മുഹമ്മദിന്റെ കാലംമുതല്‍ ഇന്നുവരെ ഇതില്‍നിന്നു വ്യത്യസ്ഥമായ ശൈലി ഇസ്ലാം സ്വീകരിച്ചിട്ടില്ല! ഇസ്ലാംമതക്കാരുടെ ദൈവമായ അല്ലാഹു മുഹമ്മദിലൂടെ നല്‍കിയ ചില കല്പനകളാണ് ഈ ഭീകരതയ്ക്കുള്ള ഖുറാന്റെ സംഭാവനയായി കാണാം. "സ്വയരക്ഷക്കുവേണ്ടി നിങ്ങള്‍ യുദ്ധം ചെയ്യുന്നതില്‍ തെറ്റില്ല"(സുറ: 2; 190-194). ഇസ്ലാമിന്റെ എല്ലാ യുദ്ധങ്ങളും സ്വയരക്ഷയ്ക്കുവേണ്ടിയാണെന്ന് ഇവര്‍ വാദിക്കുന്നു. നിരായുധരായ പാവങ്ങളെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കിയിട്ട്, അവയെല്ലാം സ്വയരക്ഷയ്ക്കായിരുന്നു വാദിക്കാന്‍ ഇവറ്റകള്‍ക്ക് യാതൊരു ഉളുപ്പുമില്ല! അന്യമതക്കാരുടെ കുഞ്ഞുങ്ങള്‍ വളര്‍ന്നുവന്നാല്‍, അവര്‍ ഭാവിയില്‍ തങ്ങള്‍ക്ക് ഉപദ്രവമാകുമെന്ന ഭയമാണ്, അവരെ കൊന്നുകൊണ്ടുള്ള ഈ സ്വയരക്ഷ! ഭാവിയില്‍ തങ്ങള്‍ക്ക് എതിരാകും എന്ന തോന്നല്‍ മുഹമ്മദിന്റെ ചിത്തഭ്രമത്തില്‍നിന്ന്‍ ഉടലെടുത്ത വികാരമായിരുന്നു. നൂറ് ഇസ്ലാമിന് ഒരു ക്രിസ്ത്യാനിപോലും ഇറാഖില്‍ ഇല്ലെന്നു നമുക്കറിയാം. പിഞ്ചുകുഞ്ഞുങ്ങളുടെയടക്കം ഇവിടുത്തെ ക്രിസ്ത്യാനികളുടെ തല കൊയ്യുന്നത് സ്വയരക്ഷയ്ക്കാണോ?

കുറച്ചുകൂടി ക്രൂരമായ നിയമം ഇസ്ലാമിന്റെ അല്ലാഹു ഈ ലോകത്തേക്ക് വിസ്സര്‍ജ്ജിച്ചിരിക്കുന്നതു നോക്കുക: "അവിശ്വാസികളെ നിങ്ങള്‍ എവിടെയെല്ലാം കാണുന്നുവോ അവിടെവച്ച് കൊന്നുകളയുക"(സുറ: 9; 1-6). ഒരു യാതാര്‍ത്ഥ ഇസ്ലാം ഈ കല്പനകള്‍ സ്വജീവനേക്കാള്‍ പ്രാധാന്യത്തോടെ ഹൃദയത്തോടു ചേര്‍ക്കണം. ജനിച്ചുവീഴുമ്പോള്‍മുതല്‍ ഈ പരിശീലനം നല്‍കിയാണ്‌ ഓരോ ഇസ്ലാമിനെയും അവരുടെ സമൂഹം വാര്‍ത്തെടുക്കുന്നത്! അതുകൊണ്ടുതന്നെ തീവ്രവാദിയെന്നോ മിതവാദിയെന്നോ വ്യത്യാസമില്ലാതെ എല്ലാ ഇസ്ലാമികവിശ്വാസികളും ഭീകരതയെ ഉള്ളിലോളിപ്പിച്ച് കപടമായി ജീവിക്കുന്നവരാണ്! ഈ കാപട്യവും മുഹമ്മദിലൂടെ ഇസ്ലാമിനു ലഭിച്ചതാണെന്ന് ഖുറാന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്! അല്ലാഹുവിന്റെ ഈ ആയത്തുകള്‍ നോക്കുക: "അവിശ്വാസികളോട് ക്ഷമിക്കുക;സമാധാനം എന്നുപറയുക"(സുറ: 41; 88, 89). "നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം"(സുറ: 109; 1-6). "മതത്തില്‍ യാതൊരു നിര്‍ബന്ധവുമില്ല"(സുറ: 2; 256). മറ്റു മതക്കാര്‍ ഭൂരിപക്ഷമുള്ള സ്ഥലങ്ങളിലും രാജ്യങ്ങളിലും കപടമായി കഴിഞ്ഞുകൂടാന്‍ സാത്താന്‍ ഇവര്‍ക്കു നല്‍കിയ കുടിലമായ ഉപദേശമാണിത്! ഇസ്ലാമിനെ മഹത്വവത്ക്കരിക്കാന്‍ അവരുടെ മതപ്രചാരകര്‍ കൌശലപൂര്‍വ്വം പ്രചരിപ്പിക്കുന്ന ഈ ആയത്തിന്, തങ്ങളുടെ സ്വാധീനം ഉറപ്പാക്കുന്നതുവരെ മാത്രമേ ആയുസ്സുള്ളു!

ഈ ഉപദേശങ്ങള്‍ ഇസ്ലാമിനെ എത്രത്തോളം നീചരാക്കിയെന്ന സത്യം ലോകത്തെ നോക്കിക്കാണുന്ന ഏതൊരു വ്യക്തിക്കും തിരിച്ചറിയാന്‍ കഴിയും. മതത്തില്‍ യാതൊരു നിര്‍ബന്ധവുമില്ല എന്ന ആയത്തും നിനക്കു നിന്റെ മതം എനിക്ക് എന്റെ മതം എന്ന ആയത്തും ഏതെങ്കിലും ഇസ്ലാം തന്റെ ശൈലിയായി സ്വീകരിച്ചിട്ടുണ്ടോ? അന്യമതക്കാരുടെ പ്രാര്‍ഥനയോടും അവരുടെ മതഗ്രന്ഥങ്ങളോടും ഇത്രമാത്രം അസഹിഷ്ണുത കാണിക്കുന്ന മറ്റൊരു മതവും ഈ ഭൂമുഖത്തില്ല എന്നതാണ് യാഥാര്‍ത്ഥ്യം! ഇസ്ലാംമതത്തിന്റെ യഥാര്‍ത്ഥ മുഖം കാണണമെങ്കില്‍ സൗദിഅറേബ്യയെന്ന രാജ്യത്തെയും അവടുത്തെ നിയമത്തെയും മാത്രം നോക്കിയാല്‍ മതി! ഖുറാനിലെ സഹിഷ്ണുതയുടെ സന്ദേശങ്ങളെല്ലാം മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാനുള്ള കൌശലങ്ങള്‍ മാത്രമായിരുന്നുവെന്ന് ഇസ്ലാംമത വിശ്വാസികളുടെ ചെയ്തികളിലൂടെ തിരിച്ചറിയാന്‍ കഴിയും.

ഇസ്ലാംമതവും ആശയദാരിദ്ര്യവും!

ആശയപരമായി നേരിടാനുള്ള ത്രാണിയില്ലാത്തവരുടെ സ്വാഭാവിക പ്രതികരണമാണ് ഇസ്ലാമിന്റെ അക്രമവാസനയുടെ മറ്റൊരു കാരണം. ആശയദാരിദ്ര്യവും ഭയവും ഒത്തുചേര്‍ന്നുള്ള സമ്മിശ്രവികാരം ആക്രമണത്തിന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കും എന്നത് ഇസ്ലാമിനെ ലോകത്തിനുതന്നെ ഭീഷണിയാക്കി മാറ്റി! ഇസ്ലാമിന്റെ മുഖ്യശത്രു ക്രിസ്തുവും ക്രിസ്ത്യാനികളുമായത് ആശയദാരിദ്ര്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഖുറാന്‍ പ്രചരിപ്പിച്ചാല്‍ ആരുമത് സ്വീകരിക്കില്ലാ എന്ന വസ്തുത തിരിച്ചറിഞ്ഞുകൊണ്ട്, ഇവര്‍ ബൈബിളിനെ ആക്ഷേപിക്കാന്‍ സമയം കണ്ടെത്തുന്നു! ഖുറാനിലെ നുണകളെ സത്യമാണെന്നു വരുത്തിത്തീര്‍ക്കാനുള്ള വിഫലശ്രമത്തിന്റെ ഭാഗമായി ബൈബിള്‍ തിരുത്തപ്പെട്ട ഗ്രന്ഥമാണെന്ന പ്രചാരണവുമായി നടക്കാന്‍ തുടങ്ങിയിട്ട് പതിനാലു നൂറ്റാണ്ടുകള്‍ കഴിഞ്ഞു! കാരണം, ബൈബിളിലെ സത്യങ്ങളെ പ്രതിരോധിക്കാനുള്ള യാതൊന്നും ഖുറാനിലോ ലോകത്തുള്ള ഏതെങ്കിലും സിദ്ധാന്തങ്ങളിലോ ഇല്ല!

തൊണ്ണൂറു ശതമാനത്തിലേറെയും ഇസ്ലാംമതക്കാര്‍ വസിക്കുന്ന നാടുകളില്‍ ചെറിയൊരു വിഭാഗം മാത്രമാണ് ക്രിസ്ത്യാനികള്‍ ഉള്ളത്. വിരലില്‍ എണ്ണാവുന്ന ക്രിസ്ത്യാനികള്‍ മാത്രമുള്ള നാടുകളില്‍പ്പോലും ഇവരെ തിരഞ്ഞുപിടിച്ചു വധിക്കുന്നത് ഇസ്ലാമിന്റെ ആശയദാരിദ്ര്യത്തില്‍ നിന്നുടലെടുത്ത അസഹിഷ്ണുത മൂലമാണ്. ക്രൈസ്തവര്‍ വഹിക്കുന്ന ആശയത്തെ നേരിടാനുള്ള ശക്തി ഇസ്ലാമിന്റെ ആശയങ്ങള്‍ക്കില്ലാത്തതിനാല്‍, കായികമായി ഇവരെ ഇല്ലായ്മചെയ്യുന്നു. അങ്ങനെ ഇസ്ലാമിന്റെ ആശയത്തെ ലോകവ്യാപകമാക്കുകയെന്ന കുതന്ത്രമാണ് മുഹമ്മദില്‍നിന്ന്‍ മുസ്ലിങ്ങള്‍ക്കു പകര്‍ന്നുകിട്ടിയത്! ഒരു ക്രിസ്ത്യാനിയെങ്കിലും തങ്ങളുടെയിടയില്‍ അവശേഷിച്ചാല്‍, തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സിദ്ധാന്തം ചവറ്റുകൊട്ടയില്‍ എറിയപ്പെടുമെന്ന്‍ ഇസ്ലാമിനറിയാം. സത്യത്തിനു പകരമായി അസത്യത്തെ സ്ഥാപിക്കാന്‍, സത്യത്തിന്റെ സാക്ഷികളെ ഉന്മൂലനം ചെയ്യുകയെന്ന പൈശാചിക തന്ത്രമാണ് ഇസ്ലാമിന്റെ അടിസ്ഥാനതത്വം!

സത്യവിശ്വാസികളായ ക്രിസ്ത്യാനികളോടു സംവാദങ്ങളില്‍ ഏര്‍പ്പെടരുതെന്ന് മുഹമ്മദ്‌ തന്നെ അനുയായികളെ ഉപദേശിച്ചിട്ടുണ്ട്. ഇയാള്‍ അവതരിപ്പിച്ച ആശയത്തെക്കുറിച്ച് വ്യക്തമായ ബോധ്യം ഇയാള്‍ക്കുണ്ടായിരുന്നു. ക്രൈസ്തവരുടെ മുന്നില്‍ ഈ സിദ്ധാന്തത്തിനു പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് മുഹമ്മദിനു ബോധ്യമുള്ളതുകൊണ്ട് ഈ ആയത്ത് അവതരിപ്പിച്ചു: 'വേദക്കാരോട്‌ ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്‌- അവരില്‍ നിന്ന്‌ അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ. നിങ്ങള്‍ (അവരോട്‌) പറയുക: ഞങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു. ഞങ്ങള്‍ അവന്‌ കീഴ്പെട്ടവരുമാകുന്നു(സുറ: 29; 46). അതായത്, ഒരു ക്രൈസ്തവന്‍ തര്‍ക്കത്തിനു വന്നാല്‍, ഒഴിഞ്ഞുമാറാനുള്ള വിദ്യയാണ് മുഹമ്മദ്‌ ഉപദേശിച്ചത്! അല്ലാത്തപക്ഷം, കീഴ്പ്പെട്ടുപോകും എന്നകാര്യം മുഹമ്മദിനും സാത്താനും നന്നായി അറിയാമായിരുന്നു! ക്രിസ്ത്യാനികളോടും യഹൂദരോടും ആശയപരമായി നേരിടരുതെന്ന കര്‍ശനമായ നിര്‍ദ്ദേശം ഖുറാനില്‍ പലയിടത്തും നല്‍കിയിട്ടുണ്ട്! അതുകൊണ്ടാണ്, ഇവര്‍ ഇരുകൂട്ടര്‍ക്കുംനേരെ 'ഗറില്ലായുദ്ധം'(ഒളിയാക്രമണം) നടത്താന്‍ ഇസ്ലാം തയ്യാറാകുന്നത്! തങ്ങളുടെ വിശ്വാസങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍പ്പോലും തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ദൈവീകസങ്കല്പത്തെ അംഗീകരിപ്പിക്കുകയെന്ന കുതന്ത്രവും മുഹമ്മദിന്റെ ഉപദേശത്തിലുണ്ട്. 'ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നാകുന്നു' എന്ന പ്രഖ്യാപനം ഇതാണ് വ്യക്തമാക്കുന്നത്! അതായത്, അല്ലാഹുവിനെ ദൈവമാക്കുകയെന്ന കുതന്ത്രം! അനേകര്‍ ഈ കുതന്ത്രത്തില്‍ അകപ്പെട്ടുവെന്നതാണ് സാത്താന്‍ കൈവരിച്ച നേട്ടം!

ഒഴിഞ്ഞുമാറാനുള്ള മറ്റൊരു ആയത്ത് രസകരമാണ്. ഹജ്ജ് എന്ന കര്‍മ്മം ശുദ്ധ ഭോഷ്ക്കാണെന്നും അതിനെക്കുറിച്ചുള്ള ക്രിസ്ത്യാനികകളുടെയും യഹൂദരുടെയും ചോദ്യങ്ങള്‍ക്കുമുന്നില്‍ ഇസ്ലാമികലോകം ഇളിഭ്യരാകുമെന്നും അറിയാവുന്ന മുഹമ്മദ്‌ ഇപ്രകാരം ഒരു ആയത്ത് അവതരിപ്പിച്ചു: 'ഓരോ സമുദായത്തിനും നാം ഓരോ ആരാധനാക്രമം നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്‌. അവര്‍ അതാണ്‌ അനുഷ്ഠിച്ചു വരുന്നത്‌. അതിനാല്‍ ഈ കാര്യത്തില്‍ അവര്‍ നിന്നോട്‌ വഴക്കിടാതിരിക്കട്ടെ. നീ നിന്റെ രക്ഷിതാവിങ്കലേക്ക്‌ ക്ഷണിച്ചു കൊള്ളുക. തീര്‍ച്ചയായും നീ വക്രതയില്ലാത്ത സന്മാര്‍ഗത്തിലാകുന്നു. അവര്‍ നിന്നോട്‌ തര്‍ക്കിക്കുകയാണെങ്കില്‍ നീ പറഞ്ഞേക്കുക: നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു(സുറ: 22; 67, 68). 

ആശയപരമായി ക്രിസ്ത്യാനിയെ നേരിട്ടാല്‍ പരാജയപ്പെടുമെന്ന ഉത്തമ ബോധ്യമുള്ളതിനാല്‍, സംവാദമെന്ന സാഹസത്തിനു മുതിരരുതെന്ന് മുഹമ്മദ്‌ ശക്തമായ താക്കീതു നല്‍കിയിട്ടുണ്ട്. പകരം, എങ്ങനെയാണ് ക്രൈസ്തവരെ നേരിടേണ്ടതെന്നും മുഹമ്മദ്‌ വ്യക്തമാക്കുന്നു. അതിനുള്ള ആയത്താണ് ഇത്: "അവിശ്വാസികളെ നിങ്ങള്‍ എവിടെയെല്ലാം കാണുന്നുവോ അവിടെവച്ച് കൊന്നുകളയുക"(സുറ: 9; 1-6). എന്നാല്‍, ഒരു ക്രിസ്ത്യാനിയെ നേരിടാന്‍ രണ്ടോ മൂന്നോ ഇസ്ലാം മതിയാകില്ല; കുറഞ്ഞത് ആറുപേരെങ്കിലും ഒരുമിച്ചല്ലാതെ ഇന്നുവരെയും ഒരു ക്രിസ്ത്യാനിക്കുനേരെ ഇവര്‍ വന്നിട്ടില്ല! മാത്രവുമല്ല, നിരായുധനായ ഒരു ക്രിസ്ത്യാനിയെ നേരിടാന്‍, മാസങ്ങള്‍ നീളുന്ന പരിശീലനവും പുകമറബോംബ്‌, മഴു, വെട്ടുകത്തി, വടിവാള്‍ തുടങ്ങിയ മാരകായുധങ്ങളും ആവശ്യമാണ്‌! കാരണം, ക്രിസ്ത്യാനിയുടെ ശക്തി അവന്റെ ശരീരത്തിലല്ല, ആത്മാവിലാണെന്ന് അല്ലാഹുവിനും അവന്റെ ദൂതനും അറിയാം. ക്രിസ്ത്യാനിക്ക് തന്റെ രക്ഷകനായ യേഹ്ശുവാ നല്‍കിയിരിക്കുന്ന ആഹ്വാനം ഭയപ്പെടാനല്ല; മറിച്ച്, അവിടുന്ന് പറയുന്നു: "നിങ്ങള്‍ അവരെ ഭയപ്പെടേണ്ടാ. എന്തെന്നാല്‍, മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയില്ല. അന്ധകാരത്തില്‍ നിങ്ങളോടു ഞാന്‍ പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചത് പുരമുകളില്‍നിന്നു ഘോഷിക്കുവിന്‍. ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ. മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍"(മത്താ: 10; 26-28).

ആശയപരമായി ഒളിച്ചോടാന്‍ യേഹ്ശുവാ പറഞ്ഞില്ല; മറിച്ച്, അവിടുത്തെ ആഹ്വാനം നോക്കുക: "അവിടെ അവരുടെയും വിജാതിയരുടെയും മുമ്പാകെ നിങ്ങള്‍ സാക്ഷ്യം നല്‍കും. അവര്‍ നിങ്ങളെ ഏല്പിച്ചുകൊടുക്കുമ്പോള്‍, എങ്ങനെ പറയണമെന്നോ എന്തു പറയണമെന്നോ നിങ്ങള്‍ ആകുലപ്പെടേണ്ടാ. നിങ്ങള്‍ പറയേണ്ടത് ആ സമയത്തു നിങ്ങള്‍ക്കു നല്‍കപ്പെടും. എന്തെന്നാല്‍, നിങ്ങളിലൂടെ നിങ്ങളുടെ പിതാവിന്റെ ആത്മാവാണു സംസാരിക്കുന്നത്"(മത്താ: 10; 18-20). ക്രിസ്ത്യാനിയിലൂടെ സംസാരിക്കുന്ന ആത്മാവിനെ അല്ലാഹുവും അവന്റെ ദൂതനും ഭയപ്പെടുന്നതുകൊണ്ടാണ് അവരോടു തര്‍ക്കത്തിനു പോകരുതെന്ന് ഇസ്ലാമിനു താക്കീതു നല്കപ്പെട്ടിരിക്കുന്നത്! ഒരിക്കലും വാക്കുമാറാത്തവനായ യേഹ്ശുവാ അവിടുത്തെ അനുയായികള്‍ക്കു നല്‍കിയിരിക്കുന്ന വാഗ്ദാനം സകല വിജാതിയരെയും ഭയപ്പെടുത്തുന്നതാണ്. ആ വാഗ്ദാനം ഇങ്ങനെ: "എന്തെന്നാല്‍, നിങ്ങളുടെ എതിരാളികളിലാര്‍ക്കും ചെറുത്തുനില്‍ക്കാനോ എതിര്‍ക്കാനോ കഴിയാത്ത വാക്ചാതുരിയും ജ്ഞാനവും നിങ്ങള്‍ക്കു ഞാന്‍ നല്‍കും"(ലൂക്കാ: 21; 15). ഈ വാഗ്ദാനം സ്വീകരിക്കപ്പെട്ടവര്‍ക്കു മുന്നില്‍ ഭൂമുഖത്തുള്ള ഏതു ജനതയ്ക്കാണ് എതിരിടാന്‍ കഴിയുന്നത്?

ക്രൈസ്തവ മതപ്രചരണവും ഇസ്ലാമിക മതപ്രചരണവും തമ്മിലുള്ള വ്യത്യാസമാണ് നാം കണ്ടത്! ഇസ്ലാമിനു തങ്ങളുടെ മതം പ്രചരിപ്പിക്കാന്‍ ഖുറാന്റെയോ ഹദീസുകളുടെയോ ആവശ്യമില്ല; 'മസ്സില്‍ പവ്വറും' മാരകായുധങ്ങളുമാണ് വേണ്ടത്!

അജ്ഞതയെന്ന മഹാദുരന്തം!

ഇസ്ലാമിന്റെ ഭീകരപ്രവര്‍ത്തനങ്ങളുടെ കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് അവരുടെ അജ്ഞത! ചരിത്രത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും മാത്രമല്ല, ദൈവത്തെക്കുറിച്ചും തികഞ്ഞ അജ്ഞതയില്‍ ജീവിക്കുന്നവരാണ് മുസ്ലിങ്ങള്‍. ഈ അജ്ഞതയുടെ മൂലകാരണം അവരുടെ മതഗ്രന്ഥമായ ഖുറാന്‍ തന്നെയാണ്! മറ്റു മതങ്ങളുമായി, പ്രത്യേകിച്ച് സത്യദൈവത്തില്‍ വിശ്വസിക്കുന്ന ക്രിസ്ത്യാനികളോടും യഹൂദരോടും സംവാദങ്ങളില്‍ ഏര്‍പ്പെടരുതെന്ന ഉപദേശം, ഈ അജ്ഞതയില്‍ ഇവരെ കെട്ടിയിടാനുള്ള സാത്താന്റെ കൌശലമായിരുന്നു. ക്രിസ്തുവിനെ നിഷേധിക്കുകയെന്ന ലക്ഷ്യവുമായി മുഹമ്മദ്‌ ആവിഷ്കരിച്ച പൈശാചിക സിദ്ധാന്തത്തിന്റെ ഊരാക്കുരുക്കില്‍നിന്ന് ആരും രക്ഷപ്പെടരുതെന്ന്‍ അല്ലാഹുവും അവന്റെ ദൂതനും ആഗ്രഹിച്ചു. അതിനുവേണ്ടി, ക്രിസ്ത്യാനികളെയും യഹൂദരെയും നുണയന്മാരായി ചിത്രീകരിക്കാനും അതുവഴി അവരെ വെറുക്കപ്പെട്ടവരാക്കാനും ഖുറാനില്‍ ഇവര്‍ പൈശാചികത കോറിയിട്ടു. ഖുറാനിലെ എല്ലാ അദ്ധ്യായങ്ങളിലും ക്രിസ്ത്യാനികള്‍ക്കും യഹൂദര്‍ക്കും എതിരായ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നതു കാണാന്‍ കഴിയും!

സ്ത്രീകളെ അടിമകളാക്കി വയ്ക്കുന്ന നിയമം മുഹമ്മദിലൂടെ ഇസ്ലാമികലോകത്തിനു നല്‍കിയിരിക്കുന്നത് അജ്ഞതയില്‍ അവരെ കെട്ടിയിടുകയെന്ന ലക്ഷ്യത്തോടെയാണ്. ഇസ്ലാമികസ്ത്രീകള്‍ അവരുടെ മതത്തില്‍ അസന്തുഷ്ടരാണ് എന്നകാര്യം അവര്‍ക്കുതന്നെ അറിയാം. അവര്‍ക്കു സ്വതന്ത്രമായി തീരുമാനിക്കാനുള്ള അവസരം നല്‍കിയാല്‍ ഇസ്ലാമികതതന്നെ ഇല്ലാതാകും എന്നകാര്യം മുഹമ്മദിനു നന്നായി അറിയാമായിരുന്നു. മുഹമ്മദിന്റെ ഭാര്യമാരെ മറ്റാരെങ്കിലും നോക്കുന്നതുപോലും മഹാപരാധമായി ഇയാള്‍ കല്പനയിറക്കിയില്ലായിരുന്നുവെങ്കില്‍, ഇയാളുടെ മരണസമയത്ത് വെള്ളം കൊടുക്കാന്‍പോലും ആരും ഉണ്ടാകുമായിരുന്നില്ല!

ഖുറാനെക്കാള്‍ വസ്തുനിഷ്ഠവും ശ്രേഷ്ഠവുമായ മറ്റൊരു ഗ്രന്ഥവും ഇല്ലെന്ന്‍ തന്റെ അനുയായികളെ തെറ്റിദ്ധരിപ്പിക്കുകയും, ഇതിനേക്കാള്‍ മെച്ചപ്പെട്ട ഒന്ന്‍ മനുഷ്യരും ജിന്നുകളും ചേര്‍ന്നാലും ഉണ്ടാക്കാന്‍ കഴിയില്ലെന്ന്‍ വെല്ലുവിളിക്കുകയും ചെയ്തു. യാതോരു ഉളുപ്പുമില്ലാതെ ഇന്നും ഈ വിഢിത്വം ഇസ്ലാം പാടിനടക്കുകയാണ്! മറ്റു മതങ്ങളുടെ ഗ്രന്ഥങ്ങള്‍ പരിശോധിക്കരുതെന്ന താക്കീതു നല്കിയിരിക്കുന്നതുതന്നെ ഇസ്ലാമിനെ ഈ മൂഢസങ്കല്പത്തില്‍ കെട്ടിയിടാനുള്ള കൌശലമായിരുന്നു. മുഹമ്മദിന്റെ ബാലിശമായ വെല്ലുവിളി ഖുറാനില്‍ ഇങ്ങനെയാണു കാണുന്നത്: “പറയുക, ഈ ഖുര്‍ ആനോടു തുല്യമായ ഒരു ഗ്രന്ഥം കൊണ്ടു വരാന്‍ മനുഷ്യരും ജിന്നുകളും ഒന്നായിച്ചേര്‍ന്ന് ശ്രമിച്ചാലും അവര്‍ക്കതിനു കഴിയുകയില്ല”സുറ:17:88). നിസ്സാരരായ മനുഷ്യരെ വെല്ലുവിളിക്കുന്ന അല്പനായ അല്ലാഹുവിനെയാണ് ഇവിടെ കാണുന്നത്. ആരോഗ്യവും സ്വബോധവുമുള്ള ഒരു മനുഷ്യന്‍ ഒരു ശിശുവിനെ വെല്ലുവിളിക്കുന്നതിലും വലിയ തമാശയാണ് അല്ലാഹുവും മുഹമ്മദുംചേര്‍ന്ന് ഖുറാനില്‍ ഒരുക്കിയിരിക്കുന്നത്! തന്നെക്കാള്‍ വലിയവരായി ആരുമില്ലെന്ന് സ്വയം നിശ്ചയിച്ചാല്‍, ആര്‍ക്കും അതു തിരുത്താന്‍ കഴിയില്ല! മരിക്കുന്നതുവരെ ഒരു കോമാളിയായി ജീവിക്കാം എന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല! ഇതുതന്നെയാണ് ഇസ്ലാംമതക്കാരെ കോമാളികളാക്കുന്ന ഖുറാന്‍ മാജിക്!

അല്ലാഹുവിന്റെ വെല്ലുവിളി ഇവിടംകൊണ്ടൊന്നും അവസാനിച്ചിട്ടില്ല; ഭൂവാസികളെ മുഴുവന്‍ വെല്ലുവിളിച്ചുകൊണ്ട് അല്ലാഹു സ്വയം അധഃപതിക്കുന്ന മറ്റനേകം ആയത്തുകള്‍ ഖുറാനിലുണ്ട്. മുഹമ്മദിനുവേണ്ടി ലോകം മുഴുവനെയും വെല്ലുവിളിക്കുന്ന അല്ലാഹുവിന്റെ തരംതാഴല്‍ നോക്കുക: “ഖുര്‍ ആന്‍ മുഹമ്മെദിന്റെ കൃതിയാണെന്നവര്‍ പറയുന്നുവോ? പറയുക, എങ്കില്‍ ഖുര്‍ ആനിലെ അധ്യായങ്ങള്‍ക്കു സമാനമായ പത്ത് അധ്യായങ്ങള്‍ നിങ്ങള്‍ കൊണ്ടു വരിക; അല്ലാഹുവിനെ വിട്ട് നിങ്ങളുടെ കഴിവില്‍ പെട്ടവരെയെല്ലാം നിങ്ങള്‍ വിളിക്കുകയും ചെയ്യുക; നിങ്ങള്‍ സത്യവാദികളാണെങ്കില്‍"(സുറ: 11: 13). വെല്ലുവിളികള്‍ ഇനിയുമുണ്ട്; ചിലതുകൂടി നോക്കാം: “ഈ ഖുര്‍ ആന്‍ നബി സ്വയം ഉണ്ടാക്കിയതാണെന്ന് അവര്‍ പറയുന്നുവോ?, എന്നാല്‍ ഇതിലെ സൂറത്തു പോലെയുള്ള ഒരു സൂറത്ത് നിങ്ങള്‍ കൊണ്ടുവരിക എന്നു താങ്കള്‍ പറയുക. അല്ലാഹുവെ വിട്ട് നിങ്ങളുടെ കഴിവില്‍ പെട്ടവരെയെല്ലാം നിങ്ങള്‍ വിളിക്കുകയും ചെയ്തുകൊള്ളുക; നിങ്ങള്‍ സത്യവാദികളാണെങ്കില്‍”(സുറ: 10: 38). മറ്റൊരു ആയത്ത് ഇങ്ങനെ: “നമ്മുടെ അടിമയ്ക്കു നാം അവതരിപ്പിച്ചിട്ടുള്ളതില്‍ നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ തുല്യമായ ഒരധ്യായം നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിനെവിട്ടു നിങ്ങളുടെ സഹായികളെ നിങ്ങള്‍ വിളിക്കുകയും ചെയ്യുക, നിങ്ങള്‍ സത്യവാദികളാണെങ്കില്‍”(സുറ: 2: 23).

'കോഴി കട്ടവന്റെ തലയില്‍ തൂവല്‍' എന്നപോലെ മുഹമ്മദിന് എപ്പോഴും ഈ സംശയം ഉണ്ടായിരുന്നു. തന്റെ കള്ളത്തരം നാട്ടുകാര്‍ തിരിച്ചറിയുന്നുണ്ടോ എന്ന ആശങ്ക വരുമ്പോഴൊക്കെ മുഹമ്മദ്‌ അല്ലാഹുവിന്റെ പേരില്‍ ആയത്തിറക്കി സ്വയം സമാധാനിക്കും! തന്നെക്കാള്‍ ചെറിയവനെ ആരും വെല്ലുവിളിക്കില്ല എന്നതുകൊണ്ടുതന്നെ അല്ലാഹുവിന്റെ ശക്തി മനസ്സിലാക്കാവുന്നതേയുള്ളു. എന്നാല്‍, അല്ലാഹുവിന്റെ വെല്ലുവിളികളിലും ചില കുതന്ത്രങ്ങള്‍ കാണാം. ഓരോ വെല്ലുവിളികള്‍ക്കുമൊപ്പം നിങ്ങള്‍ സത്യവാദികളാണെങ്കില്‍ എന്ന ഒരു ഉപാധികൂടി ഉള്‍പ്പെടുത്തുന്നത് വിചിത്രമാണ്. സത്യവാദികളായി അല്ലാഹുവും മുഹമ്മദും കണക്കാക്കുന്നത് മുസ്ലിങ്ങളെ മാത്രമായതിനാല്‍, വെല്ലുവിളികളെല്ലാം വിഢികളോടുമാത്രമാണ്; വിവരമുള്ള ആരെയും ഇവര്‍ വെല്ലുവിളിക്കുന്നില്ല! ഭൂമിയില്‍ മറ്റൊരു പുസ്തകവും ഇല്ലായിരുന്നെങ്കില്‍ ഖുറാന് എന്തെങ്കിലും പ്രാധാന്യം കൊടുക്കാന്‍ സാധിക്കുമായിരുന്നു. ചരിത്രത്തെ സത്യസന്ധമായി കുറിച്ചുവച്ചിരിക്കുന്ന ഏറ്റവും ആധികാരികഗ്രന്ഥമായ 'തോറ'യെയും അതിന്റെ തനിപ്പകര്‍പ്പായ ബൈബിള്‍ പഴയനിയമത്തെയും യേഹ്ശുവായുടെ ചരിത്രം പൂര്‍ണ്ണവും സത്യസന്ധവുമായി രചിക്കപ്പെട്ട പുതിയനിയമത്തെയും നിഷേധിക്കുകയെന്ന ലക്ഷ്യത്തോടൊപ്പം അനുയായികളെ മൂഢസ്വര്‍ഗ്ഗത്തില്‍ പിടിച്ചിരുത്താനുള്ള കൌശലവും ഈ വെല്ലുവിളികള്‍ക്കുപിന്നിലുണ്ട്!

അല്ലാഹുവിന്റെ വെല്ലുവിളിയില്‍ ഊറ്റം കൊള്ളുന്ന ഒരു പണ്ഡിതന്‍ വ്യഖ്യാനമായി എഴുതുന്നതു കൂടി കാണുക:
“ഈ വെല്ലുവിളിയെല്ലാം നടത്തിയിട്ടും സാഹിത്യകുശലന്മാരായ ശത്രുക്കള്‍ക്ക് ഒരൊറ്റ അധ്യായംപോലും നിര്‍മ്മിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ആ വെല്ലുവിളി ഇന്നും ഖുര്‍ ആനില്‍ സജീവമായി കിടക്കുന്നു. അതിനെ നേരിടുവാന്‍ ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇനി ഒരു കാലത്തും കഴിയുകയുമില്ല”(കെ വി മുഹമ്മദ് മുസ്ലിയാര്‍). മുഹമ്മദിന്റെ സ്തുതിപാടകരായ പണ്ഡിതശിരോമണികളുടെ വാക്കുകളില്‍ത്തന്നെ മുഴുവന്‍ മുസ്ലീങ്ങളുടെയും ബൗദ്ധീകനിലവാരം ഗ്രഹിക്കാവുന്നതെയുള്ളു. ഇസ്ലാമിക സമൂഹത്തിന്റെ അജ്ഞതയെക്കുറിച്ച് മനോവ പറയുന്നത് അതിശയോക്തിയായി കരുതുന്നവര്‍ക്ക് ഈ പണ്ഡിതന്റെ വാക്കുകള്‍ ഒരു ദൃഷ്ടാന്തമായി വയ്ക്കുന്നു! 

സത്യദൈവത്തെ മറച്ചുവച്ചുകൊണ്ട് 'ഹുബാല്‍' എന്ന ചന്ദ്രദേവനെ അല്ലാഹുവെന്ന പേരില്‍ ദൈവമാക്കിയതിലൂടെ ഒരു സമൂഹത്തെ ഒന്നാകെ നിത്യനരകത്തിലേക്കു വലിച്ചിഴയ്ക്കുകയാണ് മുഹമ്മദ്‌ ചെയ്തത്! ബാല്‍ദേവന്മാരുടെ പ്രതിഷ്ഠകള്‍ തകര്‍ത്തുകളയാന്‍ സൈന്യങ്ങളുടെ ദൈവം ആഹ്വാനം ചെയ്തത് ഈ ദുരന്തം മുന്നില്‍ക്കണ്ടുകൊണ്ടായിരുന്നു! യാഹ്‌വെ പറഞ്ഞ ബാല്‍ദേവനും 'ഹുബാല്‍' എന്ന ചന്ദ്രദേവനും ഒരുവന്‍തന്നെയാണ്! 'ഹുബാല്‍ എന്ന പേരു പരിഷ്കരിച്ച് അല്ലാഹുവെന്നാക്കിയെങ്കിലും ചന്ദ്രന്‍ ഇന്നും ഇസ്ലാമിന്റെ തലയ്ക്കുമുകളിലുണ്ട്! മുഹമ്മദ്‌ അറിയിച്ച ശുംഭത്തരങ്ങളെ മുന്‍പിന്‍ നോക്കാതെ നടപ്പാക്കുന്ന ഇസ്ലാമിന്റെ അജ്ഞതയാണ് ഇന്നു ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി! എന്നാല്‍, അല്പമെങ്കിലും വിവരമുള്ള ആര്‍ക്കും ഖുറാന്‍ വായിച്ചാല്‍ ചിരിക്കാതിരിക്കാന്‍ കഴിയില്ല എന്നതു മറ്റൊരു യാഥാര്‍ത്ഥ്യം!

അല്ലാഹുവിന്റെ വെല്ലുവിളികള്‍ക്ക് 'ജബ്ബാര്‍' മാഷിന്റെ മറുപടി!

ഇസ്ലാമിന്റെ കടുത്ത വിമര്‍ശകനും മലപ്പുറം ജില്ലക്കാരനുമായ ഇ. എ. ജബ്ബാര്‍ മാഷ്‌ നല്‍കുന്ന മറുപടിയാണ് ഇവിടെ കുറിക്കുന്നത്.

ലോകത്തൊരു സാഹിത്യകാരനും തന്റെ കൃതിക്കു തുല്യമായ മറ്റൊരു കൃതി രചിച്ചുകൊണ്ടു വരാന്‍ മറ്റുള്ളവരെ വെല്ലുവിളിച്ചതായി കേട്ടിട്ടില്ല. അത്തരം വിലകുറഞ്ഞ വെല്ലുവിളികളുമായി വരുന്ന അല്‍പ്പന്മാരെ ആരും ആദരിക്കുമെന്നു തോന്നുന്നുമില്ല. കലോത്സവങ്ങളിലും മറ്റും രചനാ മത്സരങ്ങള്‍ നടത്താറുണ്ട്. അതാകട്ടെ തുല്യനിലയിലുള്ളവര്‍ തമ്മിലാണു മത്സരം നടക്കുന്നത്. സാഹിത്യകാരനായ കോളേജ് പ്രൊഫസര്‍ നെഴ്സറിക്ലാസിലെ കുട്ടികളെ രചനാ മത്സരത്തിനു വെല്ലു വിളിച്ചാല്‍ ആ പ്രൊഫസറുടെ സാഹിത്യ വൈഭവം കണ്ട് നാം ഊറ്റം കൊള്ളുകയല്ല , അയാളുടെ അല്‍പ്പത്തരമോര്‍ത്തു സഹതപിക്കുകയായിരിക്കും ചെയ്യുക!

ഇവിടെയാകട്ടെ പ്രപഞ്ചസ്രഷ്ടാവായ ദൈവമാണു(മുഹമ്മദിന്റെ ഭാവനയില്‍) തന്റെ നിസ്സാര സൃഷ്ടികളായ മനുഷ്യരെ സാഹിത്യം രചിക്കാന്‍ വെല്ലു വിളിക്കുന്നത്. അതും ലോകത്തിന്റെ ഒരു മൂലയില്‍മാത്രം പ്രചാരത്തിലുള്ള ഒരു പ്രാദേശികഭാഷയില്‍! ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരാള്‍ തയ്യാറായി വന്നുവെന്നു കരുതുക. മത്സരത്തിനുവേണ്ട നിയമാവലിയും മറ്റും ആരാണു തയ്യാറാക്കുക? അല്ലാഹുവിന്റെ സൂറത്താണോ മത്സരാര്‍ത്ഥിയുടെ രചനയാണോ മികച്ചത് എന്നു പരിശോധിക്കാന്‍ എന്തെല്ലാം മനദണ്ഡങ്ങളായിരിക്കും പരിഗണിക്കപ്പെടുക? മാനദണ്ഡങ്ങള്‍ ആരു നിശ്ചയിക്കും? ആരാണു രചനകളെ മൂല്യനിര്‍ണയം ചെയ്യുക? അന്തിമ വിധികര്‍ത്താവായി ആരെ നിശ്ചയിക്കും? സാധാരണ ഇത്തരം സാഹിത്യ മത്സരങ്ങളില്‍ വിധികര്‍ത്താക്കളായി വരുന്നത് മത്സരത്തില്‍ പങ്കെടുക്കുന്നവരെക്കാള്‍ കഴിവും പ്രാഗല്‍ഭ്യവുമുള്ള എഴുത്തുകാരോ നിരൂ‍പകരോ ഒക്കെ ആയിരിക്കും. അല്ലാഹുവും മനുഷ്യരും തമ്മില്‍ മത്സരം നടക്കുമ്പോള്‍ ഒരു `അംബയറെ` കണ്ടെത്തുക എന്നതുതന്നെ അപ്രായോഗികമായിരിക്കുമെന്നിരിക്കെ ഇങ്ങനെയൊരു വെല്ലുവിളി‍ക്കു തന്നെ സാംഗത്യമില്ലല്ലോ. ബാലിശവും നിരര്‍ത്ഥകവും അപക്വവുമായ ഇത്തരമൊരു വെല്ലുവിളി ഖുറാന്‍ ഉയര്‍ത്തി എന്നതുതന്നെ ആ ഗ്രന്ഥത്തിന്റെ നിലവാരത്തകര്‍ച്ചയെയാണു കാണിക്കുന്നത്. അല്ലാഹു തന്റെ സൃഷ്ടികള്‍ക്കുമുന്നില്‍ പിന്നെയും ചെറുതാവുകയാണു ചെയ്യുന്നതെന്നുപോലും ഇസ്ലാമിക വിശ്വാസികള്‍ മനസ്സിലാക്കുന്നില്ല!

ഇത്തരം വെല്ലുവിളികള്‍ ആര്‍ക്കും ഏതു കൃതിയെ മുന്‍നിര്‍ത്തിയും ഉന്നയിക്കവുന്നതാണ്. 'ബാലരമ'യിലും 'പൂമ്പാറ്റ'യിലും അച്ചടിച്ചു വരുന്ന ഏതെങ്കിലും കഥയോ കവിതയോ പൊക്കിപ്പിടിച്ചുകൊണ്ട് ഒരാള്‍ ഇതിനു തുല്യമായ ഒന്നു കൊണ്ടു വരിക എന്നു വെല്ലുവിളി നടത്തിയാല്‍ അതിനു തുല്യമായതു രചിക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമോ? സാഹിത്യത്തില്‍ ഒന്നും മറ്റൊന്നിനു തുല്യമാകുന്നില്ല.

അവിശ്വാസികള്‍ ഈ വെല്ലുവിളി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അവര്‍ക്ക് അല്ലാഹുവിന്റെ വക സമ്മാനം എന്താണെന്നു കൂടി കാണുക: “നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ -അങ്ങനെ ചെയ്യാന്‍ നിങ്ങള്‍ക്കൊരിക്കലും സാധ്യമല്ല- മനുഷ്യരെയും കല്ലുകളെയും വിറകാക്കി കത്തിക്കപ്പെടുന്ന അഗ്നിയെ നിങ്ങള്‍ സൂക്ഷിക്കുക. അത് കാഫറുകള്‍ക്കായി ഒരുക്കി വെക്കപ്പെട്ടിരിക്കുന്നു”(സുറ: 2: 24). ഈ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് രചന നടത്താന്‍ തയ്യാറായവര്‍ നേരിട്ടിട്ടുള്ളതും നേരിട്ടുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങള്‍ നമുക്ക് അറിവുള്ളതാണ്. തൊടുപുഴയിലെ അദ്ധ്യാപകന് ഇസ്ലാം കൊടുത്ത സമ്മാനം തന്നെയാണ് ലോകത്തുള്ള മുഴുവന്‍ മുസ്ലിമിന്റെയും കയ്യിലുള്ള സമ്മാനം. വെല്ലുവിളി ഏറ്റെടുത്താല്‍, പ്രവാചകനിന്ദയായി കണക്കിലെടുത്ത് കൈകാര്യം ചെയ്യുന്ന രീതി ഉദാഹരണങ്ങള്‍ നിരത്തിയാല്‍ അവസാനിക്കുന്നതല്ല.

ഈ ശൈലി മുഹമ്മദില്‍ ആരംഭിച്ചതാണെന്ന് അറിയണമെങ്കില്‍ ഇസ്ലാമിന്റെ ചരിത്രം ഒന്നു മറിച്ചു നോക്കിയാല്‍ മതി. മക്കയിലും മദീനയിലും പ്രവാചകന്‍ ഇത്തരം വെല്ലുവിളികളുമായി രംഗത്തുള്ളപ്പോള്‍തന്നെ ഖുറാന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്ന നിരവധി സാഹിത്യസൃഷ്ടികള്‍ അറേബ്യയില്‍ രൂപംകൊള്ളുകയുണ്ടായി. ഖുറാനിലെ പല സൂറത്തുകള്‍ക്കും പാരഡികള്‍ രചിക്കപ്പെട്ടു. അതൊക്കെ പരിശോധിക്കാ‍നും മൂല്യനിര്‍ണയം ചെയ്യാനും ഭാഷാവിദഗ്ധരെ ഏല്‍പ്പിക്കുകയല്ല മുഹമ്മദ് ചെയ്തത്. ചാരന്മാരെയും ചാവേറുകളെയും അയച്ച് ഈ കവികളുടെ കഴുത്തറുക്കുകയും അവരുടെ ശിരസ്സുകള്‍ തന്റെ സന്നിധിയില്‍ ഹാജരാക്കുവാന്‍ കല്‍പ്പിക്കുകയുമാണ് 'പ്രവാചകന്‍' ചെയ്തത്. കഴുത്തറുക്കപ്പെട്ടവരുടെ കൂട്ടത്തില്‍ 115 വയസ്സുള്ള വൃദ്ധകവിയും കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടിരുന്ന കവയിത്രിയുമൊക്കെ ഉള്‍പ്പെടുന്നു.

നബിയുടെ കാലശേഷവും ഖുറാന്റെനേരെ വെല്ലുവിളികളുയര്‍ത്തുന്ന നിരവധി രചനകള്‍ അറബി സാഹിത്യലോകത്തുണ്ടായിട്ടുണ്ട്. സിറിയന്‍ കവിയായിരുന്ന 'അബുല്‍ അലാം അല്‍മ അര്‍രി' ഖുറാന്റെ സമ്പൂര്‍ണമായ പാരഡി തന്നെ രചിച്ചിട്ടുണ്ട്. ഖുറാനുമുമ്പുള്ള അറബി കവിതകള്‍ക്കുതന്നെ അല്ലാഹുവിന്റെ കിത്താബിനെക്കാള്‍ സാഹിത്യമികവുണ്ടെന്നു പല നിരൂപകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇസ്ലാമികതയാല്‍ ബുദ്ധി മരവിച്ചവര്‍ ഇതൊന്നും സമ്മതിച്ചു തരില്ലെങ്കിലും സത്യം അതാണ്.

അലിഗര്‍ സര്‍വ്വകലാശാലയിലെ മുന്‍ വൈസ്ചാന്‍സിലറും അറബി ഭാഷാവിഭാഗം തലവനുമായിരുന്ന ഡോ.അബ്ദുല്‍ അലീം, ബെര്‍ളിന്‍ സര്‍വ്വകലാശാലയില്‍നിന്നും ഡോക്ടറേറ്റു നേടിയത് `ഖുറാന്‍ മുഹമ്മദിന്റെ കൃതിയാണ്` എന്ന ഗവേഷണ പ്രബന്ധത്തിനായിരുന്നു എന്ന കാര്യവും ഇതോടൊപ്പം ഓര്‍മ്മിക്കേണ്ട കാര്യമാണ്. ജാഹിലിയ്യാ കാലത്തെ ‘മുഅല്ലകാത്ത്’പോലും ഖുറാനെക്കാള്‍ മികച്ചതാണത്രേ. അതില്‍നിന്നുള്ള ചില വരികള്‍ ഖുറാനില്‍ കോപ്പിയടിച്ചിട്ടുമുണ്ട്.! ഖുറാനിലെ മക്കീ വെളിപാടുകളായ ചെറിയ സൂറത്തുകള്‍ക്കാണു പ്രാസഭംഗിയും താളഭംഗിയുമൊക്കെ അല്‍പ്പമെങ്കിലും ഉള്ളത്. മദീനയിലെ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ അവതരിക്കപ്പെട്ട വെളിപാടുകള്‍ വെറും സാധാരണ ഗദ്യം മാത്രമാണ്. സര്‍വ്വ ശക്തനായ ഒരു ദൈവമാണ് അവതാരകനെങ്കില്‍ ആദ്യാവസാനം താള-വൃത്ത നിബദ്ധമായിത്തന്നെ ഗ്രന്ഥം രചിക്കപ്പെടുമായിരുന്നു.

ഭാരതത്തിലെ ഇതിഹാസമായ രാമായണ കഥയത്രയും ഒരേ വൃത്തത്തിലും താളത്തിലും ആവിഷ്കരിക്കാന്‍ അല്ലാഹുവിന്റെ സഹായമില്ലാതെതന്നെ എഴുത്തച്ഛനു സാധിച്ചു. എഴുത്തച്ഛന്റെ `കിളി`യുടെ മുമ്പില്‍പോലും മുഹമ്മദിന്റെ അല്ലാഹു വെറും വട്ടപ്പൂജ്യം മാത്രമാണ്.

സാഹിത്യ മത്സരത്തിനു മാത്രമല്ല, വാളെടുത്തുള്ള യുദ്ധത്തിനും അറബികളെ വെല്ലു വിളിക്കുന്നുണ്ട് ഈ സര്‍വ്വ'അ'ശക്തന്‍! “നിങ്ങളുടെ പട്ടാളത്തെയുംകൊണ്ട് നിങ്ങള്‍ വന്നോളൂ; എന്റെ പട്ടാളത്തെയുംകൊണ്ട് ഞാനും വരാം” എന്നൊക്കെ സ്വന്തം സൃഷ്ടികളുടെ നേരെ ഭീഷണി മുഴക്കുന്ന ഒരു ദൈവത്തെ കുറിച്ച് എന്തു പറയാനാ! പ്രാകൃത മനുഷ്യരുടെ ഭാവനാലോകത്തെ കുട്ടിദൈവങ്ങളെ ഊതി വീര്‍പ്പിച്ച് പ്രപഞ്ച ദൈവമാക്കുമ്പോള്‍ ഇതുപോലുള്ള വൈരുദ്ധ്യങ്ങളും വിഡ്ഡിത്തങ്ങളും സ്വാഭാവികമാണ്.

അജ്ഞതയും ഭയവും ആശയദാരിദ്ര്യവും സംഗമിച്ചപ്പോള്‍!

അജ്ഞതയും ഭയവും ആശയദാരിദ്ര്യവും ഒന്നുചേര്‍ന്നപ്പോള്‍ ഇസ്ലാംമതം ലോകത്തിനു ഭീഷണി ഉയര്‍ത്തുന്ന ഭീകരമതമായി! ഈ മൂന്ന് അവസ്ഥകളുടെ തടവറയില്‍ കഴിയുന്ന ഇസ്ലാം, തങ്ങള്‍ക്ക് എതിരാണെന്നു തോന്നുന്നവരെയെല്ലാം വകവരുത്തുന്ന രീതിയാണ് ഇന്നോളം അനുവര്‍ത്തിച്ചിട്ടുള്ളത്. ഖുറാന്‍ ഉള്ളിടത്തോളം കാലം ഈ അവസ്ഥയില്‍നിന്നുള്ള മാറ്റം ആരും പ്രതീക്ഷിക്കേണ്ടതില്ല! ലോകം മുഴുവനെയും ഇസ്ലാമികവത്കരിക്കാന്‍ ഖുറാനിലെ ആശയങ്ങള്‍ക്കു ശക്തിയില്ലെന്ന തിരിച്ചറിവും മറ്റുള്ളവര്‍ തങ്ങളെ ആക്രമിക്കുമോ എന്ന ഭയവും ലോകമുസ്ലിങ്ങളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഇവരെ പൂര്‍ണ്ണമായും അജ്ഞതയില്‍ കെട്ടിയിടുവാന്‍ അല്ലാഹുവിനും മുഹമ്മദിനും സാധിച്ചുവെന്നതാണ് ഇസ്ലാമിന്റെ ദുരന്തവും അല്ലാഹുവെന്ന സാത്താന്റെ താത്ക്കാലിക വിജയവും! മദ്യവും മദിരാക്ഷിയും മറ്റെല്ലാ മ്ലേച്ഛസുഖങ്ങളും കുത്തിനിറച്ച സ്വര്‍ഗ്ഗീയവിവരണം ഖുറാനിലൂടെ മുഹമ്മദു നല്‍കിയപ്പോള്‍, ജഢികാരായ മനുഷ്യരെ ഇസ്ലാമിനുവേണ്ടി വാളെടുക്കുന്നവരാക്കി. അല്ലാഹുവിനുവേണ്ടി യുദ്ധംചെയ്തു മരിച്ചാല്‍, ആ ചോരയോടുകൂടിത്തന്നെ സ്വര്‍ഗ്ഗത്തിലെത്തുമെന്നും ഭൂമിയിലെ ഭാര്യമാരെക്കൂടാതെ 72 സ്ത്രീകള്‍ കിടക്കവിരിച്ചു കാത്തിരിക്കുമെന്നും കപടവാഗ്ദാനം നല്‍കിയ മുഹമ്മദ്‌ ഇസ്ലാമിനെ വഞ്ചിക്കുകയും ലോകത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ചെയ്തത്! മുഹമ്മദിന്റെ സ്വര്‍ഗ്ഗീയവിവരണം കൂടുതലായി അറിയണമെങ്കില്‍ ഇവിടെ വായിക്കാന്‍ സാധിക്കും.

അല്ലാഹുവിന്റെ കുപ്രസിദ്ധമായ തന്ത്രത്തെക്കുറിച്ച് അവന്‍ മുഹമ്മദിലൂടെ ലോകത്തിനു വെളിപ്പെടുത്തിയിരിക്കുന്നത് ഖുറാനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതു വായിക്കുന്നവര്‍ക്ക് അല്ലാഹു ആരാണെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. ഇതു നോക്കുക: "അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ്‌ തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍"(സുറ: 8; 30). ഇനി ബൈബിളിലെ ഒരു വചനം നമുക്കു ശ്രദ്ധിക്കാം: "ദൈവമായ യാഹ്‌വെ സൃഷ്ടിച്ച എല്ലാ വന്യജീവികളിലുംവച്ച് കൗശലമേറിയതായിരുന്നു സര്‍പ്പം"(ഉല്‍പ: 3; 1). ലോകത്തില്‍ പാപം ഉടലെടുക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കുന്ന ഭാഗത്താണ് ഈ വചനം കാണുന്നത്. ഈ സര്‍പ്പംതന്നെയാണ് പിശാചെന്നു വ്യക്തമാക്കുന്ന വചനം ബൈബിളില്‍ ഇങ്ങനെ വായിക്കുന്നു: "അനന്തരം സ്വര്‍ഗ്ഗത്തില്‍ ഒരു യുദ്ധമുണ്ടായി. മിഖയേലും അവന്റെ ദൂതന്മാരും സര്‍പ്പത്തോടു പോരാടി. സര്‍പ്പവും അവന്റെ ദൂതന്മാരും എതിര്‍ത്തു യുദ്ധം ചെയ്തു. എന്നാല്‍, അവര്‍ പരാജിതരായി. അതോടെ സ്വര്‍ഗ്ഗത്തില്‍ അവര്‍ക്ക് ഇടമില്ലാതായി. ആ വലിയ സര്‍പ്പം, സര്‍വ്വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസര്‍പ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടി അവന്റെ  ദൂതന്മാരും"(വെളി: 12; 7-9). ഇനി അല്ലാഹുവിന്റെ തന്ത്രത്തിന്റെ പൂര്‍ണ്ണത നമുക്കു നോക്കാം: 'നഷ്ടം പറ്റിയ ഒരു ജനവിഭാഗമാല്ലാതെ അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റി നിര്‍ഭയരായിരിക്കുകയില്ല'(സുറ:7;99).

ഖുറാനിലെ ഈ ആയത്തില്‍നിന്ന്‍ നാം എന്താണ് ഗ്രഹിക്കെണ്ടത്? അല്ലാഹുവിന്റെ തന്ത്രത്തെ ഭയപ്പെടുന്നവര്‍ നഷ്ടം പറ്റിയ ജനതയാണ് എന്നുള്ളതല്ലേ? അല്ലാഹുവിന്റെയും മുഹമ്മദിന്റെയും ദൃഷ്ടിയില്‍ ഇസ്ലാം അല്ലാത്തവര്‍ നഷ്ടം പറ്റിയവരാണെങ്കില്‍, അല്ലാഹുവിന്റെ തന്ത്രത്തെ ഇക്കൂട്ടര്‍ ഭയപ്പെടുന്നുമില്ല, ഇവരുടെമേല്‍ അല്ലാഹുവിന്റെ കുതന്ത്രം ഫലിക്കുകയുമില്ല! ഇതിന്റെ കാരണം ബൈബിളില്‍ ഇങ്ങനെയാണു വെളിപ്പെടുത്തിയിരിക്കുന്നത്: "യാക്കോബിന് ആഭിചാരം ഏല്ക്കുകയില്ല; ഇസ്രായേലിനെതിരേ ക്ഷുദ്രവിദ്യ ഫലിക്കുകയുമില്ല"(സംഖ്യ: 23; 23).

ഇനി, ഇസ്ലാമല്ലാത്തവരെയാണ് അല്ലാഹു തിരഞ്ഞുപിടിച്ച് തന്ത്രത്തില്‍ കുടുക്കുന്നതെങ്കില്‍, അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്ന വിഭാഗം നഷ്ടം പറ്റിയവരാണെന്ന്‍ മനസ്സിലാക്കേണ്ടി വരും! അതായത്, അല്ലാഹുവിന്റെ കുതന്ത്രത്തില്‍നിന്ന്‍ ഒഴിവു ലഭിച്ചിരിക്കുന്ന ഇസ്ലാംമതക്കാര്‍ നഷ്ടം പറ്റിയ ജനതയാണെന്ന്‍ അല്ലാഹുതന്നെ തുറന്നു സമ്മതിക്കുന്നു! ഭൂമിയിലെ മുഴുവന്‍ കുതന്ത്രങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ പ്രതിയെയാണ് ഖുറാനില്‍ നാം കാണുന്നത്!

ദൈവമായ യാഹ്‌വെ മനുഷ്യനുവേണ്ടി സൃഷ്ടിച്ച ഭൂമിയിലെ സമാധാനം നശിപ്പിക്കുകയെന്നത് സാത്താന്റെ സന്തോഷമാണ്! കാരണം, സ്വപുത്രനെപ്പോലും നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ സ്നേഹിക്കുന്നുവെന്ന് പിശാചിനറിയാം. വചനമിങ്ങനെ പറയുന്നു: "എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു"(യോഹ: 3; 16). ദൈവത്തിന്റെ സന്തോഷം എന്തെന്നറിഞ്ഞ് അതില്‍ ദുഃഖം കലര്‍ത്തുകയെന്നതാണ് സാത്താന്റെ സന്തോഷം! പുത്രനില്‍ വിശ്വസിച്ച് രക്ഷപ്രാപിക്കുന്നവരെ തടയുകയും അതുവഴി മനുഷ്യരെ നിത്യനാശത്തില്‍ പതിപ്പിക്കുകയും ചെയ്യുമ്പോള്‍ പിതാവായ ദൈവത്തിനു വേദനയുണ്ടാക്കുമെന്ന് സാത്താന്‍ മനസ്സിലാക്കുന്നു. ഈ കാരണത്താലാണ് വിജാതിയ മതങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ ഇവന്‍ അവരെ നയിക്കുന്നത്. വിജാതിയ അനുകരണംവഴി സത്യമാര്‍ഗ്ഗത്തെ ദുഷിപ്പിക്കുന്ന ക്രൈസ്തവനാമധാരികളും ഫലത്തില്‍ ഇവന്റെ ആജ്ഞാനുവര്‍ത്തികളാണ്!

ഇസ്ലാമിന്റെ ഓരോ യുദ്ധങ്ങളെയും ആക്രമണങ്ങളെയും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, ഭയം, അജ്ഞത, ആശയദാരിദ്ര്യം എന്നിവ വ്യക്തമായി കാണാന്‍ കഴിയും! ഇവര്‍ ലോകത്തിനു ഭീഷണിയായതിനുപിന്നില്‍ മുഹമ്മദും അവന്‍ അവതരിപ്പിച്ച ഖുറാനുമാണ്. ഇസ്ലാം ഇല്ലാത്ത നാടുകളെ വീക്ഷിച്ചാല്‍ ഇതു വ്യക്തമാകും! ഖുറാന്‍ ഈ ഭൂമുഖത്ത് അവതരിക്കാന്‍ കാരണമായത് പൗരസ്ത്യക്രൈസ്തവസഭയിലെ ഒരു പുരോഹിതവേഷധാരിയിലൂടെ ആയിരുന്നുവെന്നത് നാം മറക്കരുത്. ഈ ശാപത്തെ യൂറോപ്പിന്റെ മണ്ണിലേക്ക് ചുവപ്പുപരവതാനി വിരിച്ചു സ്വീകരിച്ചത് ജോണ്‍പോള്‍ രണ്ടാമനായിരുന്നു! ഇദ്ദേഹത്തിനു രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ തീരുമാനങ്ങള്‍ ഊര്‍ജ്ജമായി എന്നത് ആ സൂനഹദോസിനുപിന്നില്‍ പ്രവര്‍ത്തിച്ച അരാജകത്വത്തിന്റെ അജ്ഞാത ശക്തിയെ വെളിപ്പെടുത്തുന്നതാണ്! ഇന്ന് ഈ ദൗത്യം ഫ്രാന്‍സീസ് ഏറ്റെടുത്തുകഴിഞ്ഞു! ഇസ്ലാമിന്റെ കാലു കഴുകലും ഇഫ്ത്താര്‍ വിരുന്നുകളുമായി ഇയാള്‍ അരങ്ങുവാഴുകയാണ്!

അനേകം യുദ്ധങ്ങളെക്കുറിച്ചു നാം കേട്ടിട്ടുണ്ട്; ചെറുതും വലുതുമായ നിരവധി യുദ്ധങ്ങള്‍ക്ക് കഴിഞ്ഞ നൂറ്റാണ്ടു സാക്ഷ്യംവഹിച്ചിട്ടുമുണ്ട്. സാധാരണഗതിയില്‍ ഒരു രാജ്യം മറ്റൊരു രാജ്യവുമായി യുദ്ധത്തിലേര്‍പ്പെടുന്നതിനുമുന്‍പ് മുന്നറിയിപ്പുകളും താക്കീതുകളും നല്‍കുകയും സന്ധിസംഭാഷണങ്ങള്‍ നടത്തുകയും ചെയ്യാറുണ്ട്. ഇവയൊന്നും ഫലം കാണാതെവരുമ്പോള്‍, അവസാന ഘട്ടത്തിലാണ് യുദ്ധത്തിനു മുതിരുന്നത്. എന്നാല്‍, ഇസ്ലാമിന്റെ ചരിത്രത്തില്‍ ഇന്നോളം ഇവരുടെ യുദ്ധങ്ങളില്‍ മുന്നറിയിപ്പുകളോ താക്കീതുകളോ സന്ധിസംഭാഷണങ്ങളോ ഉണ്ടായിട്ടില്ല. പതിയിരുന്ന് ആക്രമിക്കുകയെന്ന ചതിപ്രയോഗത്തില്‍ മുന്നറിയിപ്പിനു സാധ്യതയില്ല എന്നതുതന്നെയാണ് ഇതിനു കാരണം. ലോകത്തുള്ള മറ്റെല്ലാ മതങ്ങളും ഇസ്ലാമിന്റെ സ്വൈര്യജീവിതത്തിനു വിഘാതമായതിനാല്‍, അവരെയെല്ലാം ഉന്മൂലനം ചെയ്യുന്നത് സ്വയരക്ഷയ്ക്കുവേണ്ടിയുള്ള യുദ്ധമായിട്ടാണ് ഇവര്‍ കരുതുന്നത്. സ്വയരക്ഷയ്ക്കുള്ള യുദ്ധങ്ങളെക്കുറിച്ച് ഇസ്ലാമിക തീവ്രവാദികള്‍ നല്‍കുന്ന വ്യാഖ്യാനവും ഇതുതന്നെ!

ഇസ്ലാംമതക്കാര്‍ മാത്രമുള്ള രാജ്യങ്ങളില്‍ ഇവര്‍ നടത്തുന്ന പോരാട്ടങ്ങള്‍ ആരില്‍നിന്നുള്ള രക്ഷയ്ക്കാണെന്ന് ചോദ്യത്തിന് അല്ലാഹുവിനുപോലും ഉത്തരമില്ല! എന്നിരുന്നാലും, അല്ലാഹുവിനു കാര്യങ്ങള്‍ അറിയാം! ഭൂമിയില്‍ ഭീകരാന്തരീക്ഷം ഉണ്ടാക്കുകയെന്നത് അല്ലാഹുവിന്റെ വിനോദങ്ങളില്‍ ഒന്നായതിനാല്‍, ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും! ഇന്നുവരെ ഇസ്ലാം വിജയിച്ചതോ പരാജയപ്പെട്ടതോ ആയ എല്ലാ യുദ്ധങ്ങള്‍ക്കും തുടക്കമിട്ടത് ഇവര്‍തന്നെയായിരുന്നു. ഒന്നുകില്‍ നിരപരാധികളെ ആക്രമിക്കുക; അല്ലെങ്കില്‍ മേക്കിട്ടുകയറി വാങ്ങിയെടുക്കുക; ഇതാണ് ഇസ്ലാമിന്റെ യുദ്ധനയം! 

ഖുറാനിലൂടെ മുഹമ്മദിന്റെ കൊലവിളികള്‍!

സമാധാനത്തിന്റെ മതമെന്ന് മുഹമ്മദും അനുയായികളും പ്രചരിപ്പിച്ചതും പ്രചരിപ്പിക്കുന്നതുമായ ഇസ്ലാമികതയില്‍ നിറഞ്ഞുനില്‍ക്കുന്നതു പൈശാചികത മാത്രമാണ്! മുഹമ്മദ്‌ ഖുറാനിലൂടെ നടത്തിയ കൊലവിളികളാണ് ആ മതത്തെ പൂര്‍ണ്ണമായും പൈശാചികമാക്കിയത്. സമാധാനം സമാധാനം എന്നു പറയുമ്പോഴും ഈ മതമുള്ളിടത്ത് സമാധാനത്തിന്റെ കണികപോലും ഇല്ലാത്തതിന്റെ കാരണം, ഇവിടെ കൊടുക്കുന്ന ഖുറാന്‍ ആയത്തുകളിലുണ്ട്. ഖുറാനിലെ നൂറുകണക്കിന് കൊലവിളിവാക്യങ്ങളില്‍ ചിലതുമാത്രം ഇവിടെ കുറിക്കുന്നു.

"ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട്‌ അതിനു ശേഷം (അവരോട്‌) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത്‌ വരെയത്രെ അത്‌. അതാണ്‌ (യുദ്ധത്തിന്റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട്‌ പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്‌. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുകയേ ഇല്ല"(സുറ: 47; 4).

"മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന്‌ വേണ്ടിയാവുകയും ചെയ്യുന്നത്‌ വരെ നിങ്ങളവരോട്‌ യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്‌) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട്‌ യാതൊരു കയ്യേറ്റവും പാടുള്ളതല്ല"(സുറ: 2; 193).

"നിന്റെ രക്ഷിതാവ്‌ മലക്കുകള്‍ക്ക്‌ ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌.
അതിനാല്‍ കഴുത്തുകള്‍ക്ക്‌ മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക"(സുറ: 8; 12).

"വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം
കൊടുക്കുന്നത്‌ വരെ"(സുറ: 9; 29).

"അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്"(സുറ: 9; 5).

"സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്"(സുറ: 5; 51). "നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത്‌ വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു"(സുറ: 60; 4).

ഒരുവന്‍ ഇസ്ലാം ആയിരിക്കുന്നിടത്തോളം ഈ ആഹ്വാനങ്ങളില്‍ ജീവിക്കുന്നവനായിരിക്കും. അതുകൊണ്ടുതന്നെ, എത്ര സൗഹൃദം ഭാവിച്ചാലും തക്കംകിട്ടിയാല്‍ അവര്‍ നിങ്ങളുടെ കഴുത്തു വെട്ടും!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    10097 views

LOG IN

Lost your password?

SIGN UP

LOST PASSWORD