ഇസ്ലാമിക സംവാദം

മതപ്രചാരണത്തിന് ഇസ്ലാമിന്റെ പുതിയ കുതന്ത്രം!

Print By
about

12 - 08 - 2014

സ്ലാംമതം പ്രചരിപ്പിക്കാന്‍ ഇവര്‍ തിരഞ്ഞെടുത്തിട്ടുള്ള എല്ലാ മാര്‍ഗ്ഗങ്ങളും കുതന്ത്രങ്ങള്‍ മാത്രമായിരുന്നു! ഈ മതമല്ലാതെ മറ്റൊരു മതവും ഭൂമിയില്‍ ഉണ്ടായിരിക്കരുത് എന്നതാണ് ഇവരുടെ പ്രഖ്യാപിത ലക്‌ഷ്യം. ഇതിനായി മുസ്ലീങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്ന കുതന്ത്രങ്ങള്‍ അനേകമുണ്ട്. ഇവയുടെ കാണാപ്പുറങ്ങള്‍ വെളിപ്പെടുത്താനുള്ള ശ്രമങ്ങള്‍ മുന്‍പും മനോവ നടത്തിയിട്ടുള്ളത് വായനക്കാര്‍ക്ക് അറിവുള്ളതാണ്. എന്നാല്‍, ഇപ്പോള്‍ ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്ന മറ്റൊരു പൈശാചികതയെ തുറന്നുകാണിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയായിരിക്കുന്നു!

ഓരോ മതവിശ്വാസികളെ സംബന്ധിച്ചിടത്തോളവും തങ്ങളുടെ മതമാണ് ശ്രേഷ്ഠമെന്ന് കരുതുന്നത് സ്വാഭാവികമാണ്. എല്ലാവരും തങ്ങളുടെ വിശ്വാസത്തിലേക്ക് കടന്നുവന്നിരുന്നെങ്കില്‍ എന്ന്‍ ആഗ്രഹിക്കുന്നവരാണ് യഥാര്‍ത്ഥ മതവിശ്വാസികള്‍! മത പ്രചാരകരുടെയെല്ലാം ആഗ്രഹവും പ്രാര്‍ത്ഥനയും ഈ ലക്ഷ്യത്തെ കേന്ദ്രീകരിച്ചുള്ളതായിരിക്കും എന്നകാര്യത്തില്‍ മനോവയ്ക്കു യാതൊരു സംശയവുമില്ല. കാരണം, മതപ്രചാരണത്തിന്റെ ആത്യന്തികമായ ലക്‌ഷ്യം ഇതാണ്. തങ്ങള്‍ വിശ്വസിക്കുന്നതാണ്‌ സത്യമെന്നും ഈ സത്യം സകലരും അറിയണമെന്നുമുള്ള ആഗ്രഹമില്ലെങ്കില്‍ മതം പ്രചരിപ്പിക്കേണ്ട ആവശ്യംതന്നെ ഉണ്ടാകുമായിരുന്നില്ല.

ആദ്യമായി ഈ ഭൂമുഖത്ത് പ്രചരണം ആരംഭിച്ച മതം യഹൂദമതമായിരുന്നു. യഹൂദര്‍ തങ്ങളുടെ മതം പ്രചരിപ്പിച്ചിട്ടില്ലെന്നു കരുതിയിരിക്കുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്. ഈ ധാരണ തികച്ചും വാസ്തവവിരുദ്ധമാണെന്നു ബൈബിള്‍തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: "കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു"(മത്താ:23;15). യഹൂദരിലെ ഫരിസേയരുടെ കാപട്യത്തെ വിമര്‍ശിച്ചുകൊണ്ട് യേഹ്ശുവാ പറഞ്ഞ വാക്കുകളാണ് ഇത്! യഹൂദര്‍ തങ്ങളുടെ മതത്തിലേക്ക് ആളുകളെ ചേര്‍ത്തിരുന്നില്ല എന്നു പ്രചരിപ്പിക്കുന്നവര്‍ ഒരുപക്ഷേ ഈ വചനം വായിച്ചിട്ടുണ്ടാകില്ല! യഹൂദര്‍ തങ്ങളുടെ മതം മറ്റുള്ളവരുടെയിടയില്‍ പ്രചരിപ്പിച്ചിരുന്നു എന്നതിന്റെ സൂചന ഈ വചനത്തില്‍നിന്ന്‍ ലഭിച്ചിരിക്കുന്നതിനാല്‍ അടുത്ത മതപ്രചാരകര്‍ ആരായിരുന്നുവെന്ന് നോക്കാം. ഇവര്‍ക്കുശേഷം വന്ന സംഘടിതമതം ക്രിസ്തീയതയായിരുന്നു.

ദൈവപുത്രനും മനുഷ്യകുലത്തിന്റെ രക്ഷകനുമായ യേഹ്ശുവായെ കേന്ദ്രീകരിച്ചാണ് ക്രിസ്തീയത ആവിര്‍ഭവിച്ചത്. മനുഷ്യന്റെ ആത്മീയവും ലൗകീകവുമായ സമ്പൂര്‍ണ്ണ വിമോചനം ക്രിസ്തീയത വാഗ്ദാനം ചെയ്തിരിക്കുന്നു. മനുഷ്യവര്‍ഗ്ഗത്തിന്റെ മുഴുവന്‍ പാപങ്ങളും ഏറ്റെടുത്തുകൊണ്ട് സ്വയം ബലിയായിത്തീര്‍ന്ന യേഹ്ശുവായുടെ ബലിയെ സ്വീകരിക്കുന്ന സകലര്‍ക്കും അവന്‍ വഴിയുള്ള ആത്മരക്ഷ സംലബ്ദമാകുന്നുവന്നതാണ് ക്രിസ്തീയതയുടെ സമാനതകളില്ലാത്ത പ്രത്യേകത! തങ്ങളുടെ നാഥന്റെ ആഹ്വാനമുള്‍ക്കൊണ്ട് ലോകത്തിന്റെ അതിര്‍ത്തികളിലേക്ക് സുവിശേഷവുമായി കടന്നുപോയവര്‍ വിജ്ഞാനികളായിരുന്നില്ല. ജീവിതത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവരും സമൂഹത്തിന്റെ അംഗീകാരത്തിനു പാത്രമാകാത്തവരുമായ ഇവരില്‍ പലരും നിരക്ഷരരുമായിരുന്നു. എന്നാല്‍, ഇവരെ എതിര്‍ത്തിരുന്നവര്‍ നിസ്സാരക്കാരായിരുന്നില്ല. വിജ്ഞാനികളും വിവേകികളും പ്രഭുത്വങ്ങളും സാമ്രാജ്യത്വങ്ങളും ഒന്നടങ്കം ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുന്നതിനായി ഒത്തുചേര്‍ന്നു! സാമ്രാജ്യത്വങ്ങള്‍ക്കോ പ്രഭുത്വങ്ങള്‍ക്കോ ഈ ലോകത്തെ ഏതെങ്കിലും ശക്തികള്‍ക്കോ ക്രിസ്തുശിഷ്യരുടെ മുന്നേറ്റങ്ങളെ ചെറുക്കാന്‍ കഴിഞ്ഞില്ല എന്നതാണ് കാലം തെളിയിച്ച സത്യം!

ക്രിസ്തീയതയെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചവരില്‍ പലരും ഈ വിശ്വാസത്തിന്റെ ശക്തരായ പ്രചാരകരും വക്താക്കളുമായി മാറിയെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ഇപ്രകാരം പരിവര്‍ത്തനം ചെയ്യപ്പെട്ടവരില്‍ പ്രമുഖന്‍ വിശുദ്ധ പൗലോസായിരുന്നു! ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെട്ട പ്രദേശങ്ങളില്‍ മാത്രമേ ക്രിസ്തീയത വളര്‍ന്നിട്ടുള്ളു. പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് ക്രിസ്തീയത ശക്തിപ്രാപിച്ചു എന്നതായിരുന്നു ചരിത്രം. എന്നാല്‍, ചില ചക്രവര്‍ത്തിമാരുടെ മതപരിവര്‍ത്തനത്തിലൂടെയായിരുന്നു ക്രിസ്തീയത വളര്‍ന്നതെന്ന അടിസ്ഥാനരഹിതമായ പ്രചരണം പല കേന്ദ്രങ്ങളില്‍നിന്നും ഉയരാറുണ്ട്. യാഥാര്‍ത്ഥ്യം അറിയാത്ത ചില ക്രൈസ്തവരും ഈ പ്രചാരണത്തില്‍ പങ്കാളികളാകുന്നതാണ് ഏറെ പരിതാപകരം! ചക്രവര്‍ത്തിമാരുടെ മാനസാന്തരങ്ങളിലൂടെ ക്രിസ്തീയത രാജകീയമതമായി പ്രഖ്യാപിക്കപ്പെടുകയും രാജ്യത്തെ ജനങ്ങളെല്ലാം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയരാക്കപ്പെടുകയും ചെയ്തുവെന്നത് വസ്തുതയാണ്! എന്നാല്‍, വ്യക്തമായ ബോധ്യമില്ലാതെ ക്രിസ്തീയതയിലേക്ക് കടന്നുവന്ന ഇവര്‍ പ്രതികൂല സാഹചര്യങ്ങളില്‍ വിശ്വാസം ഉപേക്ഷിക്കുകയും പുത്തന്‍ മതങ്ങളെ വരിക്കുകയും ചെയ്തു.

കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ നിര്‍ബന്ധത്തിനു വഴങ്ങി ക്രിസ്തുമതം സ്വീകരിച്ച പൗരസ്ത്യ ക്രൈസ്തവരാണു പിന്നീട് ഇസ്ലാമിലേക്കു ചേക്കേറി നശിച്ചുപോയത്! വ്യക്തമായ ബോധ്യത്തോടെയല്ലാതെ ക്രിസ്തുമതം സ്വീകരിച്ച ആരുംതന്നെ ക്രിസ്തീയതയുടെ മാഹാത്മ്യം തിരിച്ചറിഞ്ഞിട്ടില്ല! അത്തരത്തില്‍ ക്രിസ്തീയതയെ വരിച്ച ദേശങ്ങളിലൊന്നും ഇന്ന്‍ ക്രിസ്ത്യാനികളെ കാണാന്‍ കഴിയില്ല! അതുകൊണ്ടുതന്നെ, ആരുടെയെങ്കിലും പ്രേരണയാല്‍ സ്വീകരിക്കപ്പെടേണ്ട ഒന്നല്ല ക്രിസ്തീയ വിശ്വാസം! സ്വതന്ത്രമായ മനസ്സോടെയും പൂര്‍ണ്ണമായ സമ്മതത്തോടെയും മാത്രം സ്വീകരിക്കപ്പെടേണ്ട ക്രിസ്തീയത, എവിടെയെല്ലാം അടിച്ചേല്പിക്കപ്പെട്ടുവോ, അവിടെയെല്ലാം ഈ മഹത്തായ വിശ്വാസം അവമതിക്കപ്പെട്ടിട്ടുണ്ട്! ഇത് തിരിച്ചറിയാതെ, ചില സഭകള്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയെ മഹാനായും വിശുദ്ധനായും തോളില്‍ വഹിക്കുന്നു. ഇതുകൊണ്ട് മതിവരാത്ത ചിലര്‍ ഈ ചക്രവര്‍ത്തിയുടെ അമ്മയെപ്പോലും വിശുദ്ധയാക്കി!

വിശ്വസിക്കുന്നവര്‍ക്കു മാത്രം ജ്ഞാനസ്നാനം നല്‍കുകയെന്ന ഉപദേശം യേഹ്ശുവാ നല്‍കിയത് ഈ കാരണത്താലാണ്! എന്നാല്‍, ഈ വചനത്തെ തെറ്റിദ്ധരിച്ച ചിലര്‍ ശിശുസ്നാനത്തിനെതിരേയുള്ള വചനമായി ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു! വിജാതിയരോ യഹൂദരോ ആയ വ്യക്തികളായായിരുന്നു അക്കാലത്ത് വിശ്വാസത്തിലേക്കു കടന്നുവന്നിരുന്നത്. ഈ സാഹചര്യത്തില്‍ ഒരുവന്‍ സ്നാനം സ്വീകരിക്കുന്നത് വ്യക്താമായ ബോധ്യത്തോടെ ആയിരിക്കണമെന്ന നിര്‍ദ്ദേശമാണ് യേഹ്ശുവാ നല്‍കിയത്. ഇതാണ് ആ വചനം: "അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ:15;16). വിശ്വാസികളായ മാതാപിതാക്കള്‍ക്കു ജനിക്കുന്ന സന്തതികളെ സ്നാനപ്പെടുത്തരുതെന്ന നിര്‍ദ്ദേശം ഈ വചനത്തിലില്ല! മാത്രവുമല്ല, ഒരു വ്യക്തിയ്ക്ക് സ്വതന്ത്രമായി വിശ്വസിക്കാന്‍ സാധിക്കുന്ന പ്രായം നിശ്ചയിക്കാന്‍ എന്തു മാനദണ്ഡമാണ് മനുഷ്യര്‍ കണ്ടെത്തിയിരിക്കുന്നത്?

രക്ഷപ്രാപിക്കാനുള്ള ഏകമാര്‍ഗ്ഗം ലോകത്തെ അറിയിക്കുകയെന്ന ഉത്തരവാദിത്വമാണ് ഓരോ ക്രൈസ്തവരിലും നിക്ഷിപ്തമായിരിക്കുന്നത്. ഏതെങ്കിലുമൊരു നിശ്ചിത കാലത്തേക്ക് മാത്രമായിട്ടല്ല ഈ ദൗത്യം അവിടുന്നു ഭരമേല്പിച്ചത്. ഈ വചനം നോക്കുക: "യേഹ്ശുവാ അവരെ സമീപിച്ച്, അരുളിച്ചെയ്തു: സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 18-20). യുഗാന്തംവരെ തുടരേണ്ട ഈ പ്രക്രിയ പാതിവഴിയില്‍ അവസാനിപ്പിക്കുന്നത് ദൈവഹിതമല്ല! യുഗാന്തംവരെ അവിടുന്നു കൂടെയുണ്ടായിരിക്കണമെങ്കില്‍, ദൗത്യത്തില്‍നിന്നു നാം വിരമിക്കാന്‍ പാടില്ല! പൗലോസ് അപ്പസ്തോലന്റെ ഉപദേശം ശ്രദ്ധിക്കുക: "വചനം പ്രസംഗിക്കുക; സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക; മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുക; ക്ഷമ കൈവിടാതിരിക്കുകയും പ്രബോധനത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുക"(2തിമോ: 4; 2).

ഇതുമായി ബന്ധപ്പെട്ട ഒരു വചനംകൂടി കുറിക്കാം: "ഇന്ന് എന്നു വിളിക്കപ്പെടുന്ന ദിവസങ്ങള്‍ ഉള്ള കാലത്തോളം എല്ലാ ദിവസവും നിങ്ങള്‍ പരസ്പരം ഉപദേശിക്കുവിന്‍; ഇതു നിങ്ങള്‍ പാപത്തിന്റെ വഞ്ചനയാല്‍ കഠിനഹൃദയരാകാതിരിക്കുവാനാണ്. എന്തെന്നാല്‍, നമ്മുടെ ആദ്യവിശ്വാസത്തെ അവസാനംവരെ മുറുകെപ്പിടിക്കുമെങ്കില്‍മാത്രമേ നാം ക്രിസ്തുവില്‍ പങ്കുകാരാവുകയുള്ളു"(ഹെബ്രാ: 3; 13,14). ക്രിസ്തീയത പ്രഘോഷിക്കപ്പെടുവാനുണ്ടായ കാരണങ്ങളാണ് ഇതുവരെ നാം കണ്ടത്.

ഇസ്ലാംമതത്തിന്റെ വളര്‍ച്ചയെക്കുറിച്ചു വിവരിക്കുന്നതിനു മുന്‍പ് മറ്റുചില മതങ്ങളെക്കുറിച്ചുകൂടി അല്പമെങ്കിലും ചിന്തിക്കാതിരുന്നാല്‍, അത് അനീതിയാകും. പഴയനിയമകാലത്ത് ഉണ്ടായിരുന്ന വിജാതിയരെക്കുറിച്ച് ബൈബിളില്‍ നാം വായിക്കുന്നുണ്ട്. ഇസ്രായേലിന്റെ ദൈവമായ 'യാഹ്‌വെ'യെ അല്ലാതെ മറ്റു ദേവന്മാരെ ആരാധിച്ചിരുന്ന മുഴുവന്‍ സമൂഹങ്ങളെയും പൊതുവായി വിളിച്ചിരുന്നത് 'വിജാതിയര്‍' എന്നായിരുന്നു! 'പാഗന്‍' ആചാരങ്ങളും ആരാധനാരീതികളും പിന്തുടര്‍ന്ന ജനവിഭാഗമായിരുന്നു ഇവര്‍. ഇത്തരം 'പാഗന്‍' ആചാരങ്ങളും വിശ്വാസങ്ങളും സമന്വയിപ്പിച്ച് പല മതങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്. പല പേരുകളില്‍ അറിയപ്പെടുന്നുവെങ്കിലും, ഇത്തരം മതങ്ങളുടെയെല്ലാം അടിസ്ഥാനം ഒന്നുതന്നെയാണ്. യേഹ്ശുവായ്ക്കു മുന്‍പും ശേഷവും 'പാഗന്‍' ആചാരങ്ങളില്‍നിന്നു മതങ്ങള്‍ രൂപപ്പെട്ടിട്ടുണ്ടെന്നു നമുക്കറിയാം. യേഹ്ശുവായുടെ മനുഷ്യാവതാരത്തിന് അഞ്ഞൂറു വര്‍ഷങ്ങള്‍ക്കുമുന്‍പ് 'പാഗന്‍' ആരാധനയില്‍നിന്നു രൂപപ്പെട്ട ഒരു മതമായിരുന്നു ബുദ്ധമതം! ഇന്ത്യയിലും പരിസരങ്ങളിലും മാത്രമായിരുന്നു ഈ മതത്തിനു വേരോട്ടമുണ്ടായിരുന്നത്.

യേഹ്ശുവായ്ക്കുശേഷം 'പാഗന്‍' സംസ്കാരത്തില്‍നിന്ന്‍ ഉടലെടുത്ത അനേകം മതങ്ങള്‍ ഉണ്ട്. ഇസ്ലാംമതവും ഹിന്ദുമതവുമാണ് ഇവയില്‍ പ്രധാനപ്പെട്ടത്! സഹസ്രാബ്ദങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്നുണ്ടെങ്കിലും, ഹിന്ദു എന്നപേരില്‍ ഒരു മതമുണ്ടായിട്ട് ഒരു നൂറ്റാണ്ട്‌ മാത്രമേ ആയിട്ടുള്ളൂ! ഭാരതത്തില്‍ കാലാകാലങ്ങളില്‍ കുടിയേറിയ സമൂഹങ്ങളുടെ സംസ്കാരങ്ങളുടെ 'അവിയല്‍' രൂപത്തിന് ആധുനീകകാലം നല്‍കിയ പേരാണ് 'സനാതനം'! ഈ മതം ഇന്ത്യയ്ക്കു പുറത്ത് ആദ്യമായി പ്രചരിപ്പിച്ച വ്യക്തി സ്വാമി വിവേകാനന്ദന്‍ ആയിരുന്നു! പിന്നീട് ഈ ദൗത്യം ഏറ്റെടുത്തത് ഇവിടെ അവതരിച്ച 'ആള്‍ദൈവങ്ങള്‍' ആണ്!

ബുദ്ധന്‍ ആവിഷ്കരിച്ച ആശയങ്ങളുമായി ബുദ്ധമതക്കാര്‍ പ്രചരണം നടത്തുന്നു. അവര്‍ മറ്റുള്ള മതങ്ങളുടെ ആശയങ്ങള്‍ ഒന്നുംതന്നെ സ്വീകരിക്കാതെ, തനതായ വിശ്വാസങ്ങളും ആചാരങ്ങളുമാണ് പ്രചരിപ്പിക്കുന്നത്. അതുപോലെതന്നെ, 'സനാതനം' എന്നപേരില്‍ ഹിന്ദുക്കള്‍ തങ്ങളുടെ ആശയം ഇപ്പോള്‍ പ്രചരിപ്പിച്ചു തുടങ്ങി. എഴുതിവച്ചിരിക്കുന്ന പുസ്തകങ്ങളിലെ ആശയങ്ങള്‍ പരിഷ്കൃത സമൂഹത്തോടു പറയാനുള്ള ജാള്യതമൂലം 'യോഗ' എന്ന മാധ്യമം ഉപയോഗിച്ചാണ് ഇവരുടെ മുന്നേറ്റം! 'സിക്ക്' മതക്കാരും 'ജൈന' മതക്കാരും 'സൊറോസ്ട്രിയന്‍' മതക്കാരും അവരവരുടെ ആശയങ്ങളിലൂന്നി പ്രചരണം നടത്തി. എ.ഡി. 216-ല്‍ തെക്കന്‍ മെസൊപ്പോത്തോമിയയിലെ പുരോഹിതകുടുംബത്തില്‍ ജനിച്ച 'മാനി' രൂപപ്പെടുത്തിയ സിദ്ധാന്തവും ഒരു മതമായി വളര്‍ന്നു! ക്രിസ്തീയതയെ പിന്തുടര്‍ന്നുവന്ന ആദ്യത്തെ മതമായിരുന്നു 'മാനിക്കെയിന്‍' സിദ്ധാന്തം!

യേഹ്ശുവാ വാഗ്ദാനംചെയ്ത സഹായകനായ പരിശുദ്ധാത്മാവ് താനാണെന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതില്‍ മുഹമ്മദിന്റെ മുന്‍ഗാമിയായിരുന്നു 'മാനി'! സൊറാസ്ട്രര്‍, ബുദ്ധന്‍, യേഹ്ശുവാ തുടങ്ങിയവരിലൂടെയുള്ള പ്രവാചകപാരമ്പര്യത്തിന്റെ അന്ത്യവും മുദ്രയുമാണ്‌ താനെന്നും ഇയാള്‍ കരുതി. ഇയാളുടെ അമ്മയായിരുന്ന മറിയത്തിന്റെ നെഞ്ചു പിളര്‍ന്നാണ് ഇയാള്‍ ജനിച്ചതെന്ന വിശ്വാസത്തിലാണ് 'മാനി'യുടെ അനുയായികള്‍! പേര്‍ഷ്യന്‍ രാജാവായ ബഹ്രാം ഒന്നാമന്റെ കാലത്ത്, മാനിയെ (A.D. 276–277-നടുത്ത്) കുരിശില്‍ തറച്ചു കൊന്നതായി കരുതപ്പെടുന്നു. ഇയാള്‍ തൂങ്ങിയ കുരിശാണ് 'കല്‍ദായ' വാദികള്‍ ചുമന്നുനടക്കുന്ന 'താമരക്കുരിശ്' എന്ന വാദവും ശക്തമാണ്! പൗരസ്ത്യദേശത്ത് ശക്തിപ്രാപിച്ച ഈ മതത്തെ ഇല്ലായ്മചെയ്യുന്നതില്‍ ഇസ്ലാംമതത്തിനും ബുദ്ധമതത്തിനും വലിയ പങ്കുണ്ട്!

മുഹമ്മദിനു ഖുറാന്‍ നല്‍കിയത് 'ജിബ്രീല്‍' അല്ല!

'വറക്ക ഇബ്നു നൗഫല്‍' എന്ന ഈ പാതിരിയാണ് ഖുറാന്‍ എഴുതിയതെന്നും സ്ഥിരീകരിക്കാത്ത ചില അറിവുകളുണ്ട്. മുഹമ്മദ് പ്രവാചകനാണെന്ന് ആദ്യം പറഞ്ഞത് ഇയാളാണെന്ന് ഇസ്ലാം സമ്മതിക്കുന്നു. ആധുനികലോകത്തിനു ഭീഷണിയായി നിലകൊള്ളുന്ന ഇസ്ലാമിന് അതിന്റെ ആരംഭംമുതല്‍ ചതിയുടെയും വഞ്ചനയുടെയും ചരിത്രമുണ്ട്. ഈ മതത്തിന്റെ സ്ഥാപകനായി ലോകം അംഗീകരിച്ചിരിക്കുന്നത് മുഹമ്മദിനെയാണെങ്കിലും, ഈ മതത്തിന്റെ യഥാര്‍ത്ഥ സ്ഥാപകന്‍ ഇയാളല്ല! മുഹമ്മദിന്റെ ആദ്യഭാര്യയായിരുന്ന ഖദീജയുടെ ബന്ധുവും പൗരസ്ത്യ ക്രൈസ്തവസഭയിലെ ഒരു വൈദീകനുമായിരുന്ന 'വറക്ക ഇബ്നു നൗഫല്‍' ആണ് ഇസ്ലാംമതത്തിന്റെ ബീജവാപന്‍!

പൗരസ്ത്യ ക്രൈസ്തവരുടെയിടയില്‍ നിലനിന്നിരുന്ന അനേകം പാഷാണ്ടതകള്‍ ഈ വാദത്തെ ശരിവയ്ക്കുന്നതാണ്. വികലമായ ആത്മീയതയുമായി പൗരസ്ത്യസഭയില്‍ അനേകര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിശ്വാസികളില്‍ പലരെയും സ്വാധീനിക്കാന്‍ ഇത്തരക്കാര്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്. പ്രത്യയശാസ്ത്രപരമായി ഭിന്നിക്കപ്പെട്ട അവസ്ഥ പൗരസ്ത്യദേശത്തെ വിശ്വാസികളുടെയിടയില്‍ ഉണ്ടായത് അനേകം സഭകളുടെ പിറവിക്കു കാരണമായി. വിശുദ്ധരോടുള്ള വണക്കം അതിരുകടന്നപ്പോള്‍, ഏകദൈവ വിശ്വാസത്തിന് വിരുദ്ധമായ അവസ്ഥകള്‍പ്പോലും സംജാതമായി. പരിശുദ്ധ കന്യകാമാതാവിനെയും വിശുദ്ധ യൗസേപ്പിതാവിനെയും ദൈവതുല്യരായി പരിഗണിക്കുന്ന വിശ്വാസവൈകൃതം ഉടലെടുത്തതും പൗരസ്ത്യസഭകളിലാണ്. ഇന്നും ഈ പാഷാണ്ടതയെ പിന്തുടരുന്ന ഗ്രൂപ്പുകള്‍ ക്രൈസ്തവരുടെയിടയില്‍ ഉണ്ട്. പുതിയ ആശയങ്ങളുമായി കടന്നുവരുന്ന വ്യാജന്മാരെ സ്വീകരിക്കാന്‍ വിശ്വാസികള്‍ തയ്യാറായതിന്റെ പിന്നിലെ കാരണം, വിശ്വാസത്തില്‍ വ്യക്തമായ അടിത്തറയില്ലാത്തതുകൊണ്ടായിരുന്നു. രാജാക്കന്മാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മതം മാറിയവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതെയുള്ളു!

ഏതൊരു വ്യക്തിയ്ക്കും വഴിതെറ്റിക്കാവുന്ന വിധം അശക്തരായ വിശ്വാസികളുടെ സമൂഹങ്ങളായിരുന്നതുകൊണ്ടുതന്നെ, വ്യാജ ഉപദേശികള്‍ക്ക് പൗരസ്ത്യദേശത്ത് നല്ല വേരോട്ടമായിരുന്നു. പുറത്തുനിന്നു വീക്ഷിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏകദൈവ വിശ്വാസികളുടെ സമൂഹങ്ങളായി ക്രൈസ്തവസഭകളെ പരിഗണിക്കാന്‍ കഴിയാത്തവിധം വ്യതിചലനത്തിന്റെ പാതയിലായിരുന്നു അവ. ഈ കാലത്താണ് ഏകദൈവ ആശയവുമായി 'വറക്ക ഇബ്നു നൗഫല്‍' രംഗപ്രവേശം ചെയ്യുന്നത്. ഇയാളുടെ ബന്ധുവും വിധവയുമായ മദ്ധ്യവയസ്കയായിരുന്നു ഖദീജ. വലിയ സമ്പന്നയായിരുന്ന ഖദീജയുടെ കച്ചവടങ്ങള്‍ നോക്കിനടത്തിയിരുന്നത് ഖുറൈഷി ഗോത്രജനും അനാഥനുമായ മുഹമ്മദ്‌ ആയിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ വിവാഹിതരായി. ഈ ബന്ധം വറക്ക ഇബ്നു നൗഫലുമായി കൂടുതല്‍ അടുക്കാന്‍ മുഹമ്മദിന് അവസരമായി. മുഹമ്മദിനെ പ്രവാചകനാക്കിയത് ഇയാളായിരുന്നുവെന്ന് ഇസ്ലാമിക ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇസ്ലാംമതത്തിന്റെ 'ഉത്ഭവപാപം'!

മനുഷ്യന്റെ ഉത്ഭവപാപത്തെപ്പോലും നിഷേധിക്കുന്ന ഇസ്ലാമികതയുടെ ഉത്ഭവംതന്നെ പാപത്തില്‍നിന്നായിരുന്നു എന്നതാണ് സത്യം! 'വറക്ക ഇബ്നു നൗഫല്‍' എന്ന ക്രൈസ്തവ പാതിരിയെ ചതിവിലൂടെ വധിച്ച് സ്വന്തമാക്കിയ ആശയവുമായാണ്‌ മുഹമ്മദ്‌ ഇസ്ലാമിനു ജന്മം നല്‍കിയത്! രക്തത്തിനു മുകളില്‍ പടുത്തുയര്‍ത്തിയ ഈ മതം ഇന്നു മനുഷ്യന്റെ രക്തത്തിനുവേണ്ടി ആര്‍ത്തിയോടെ പതിയിരിക്കുന്നു! ആദ്യ മാതാപിതാക്കളായ ആദത്തിന്റെയും ഹവ്വയുടെയും പാപം സകല തലമുറകളെയും വേട്ടയാടിയതുപോലെ, മുഹമ്മദിന്റെ പാപം ചുമക്കുന്ന ഒരു ജനതയാണ് ഇസ്ലാം! ഇയാളുടെ പൈശാചികമായ ജീവിതരീതികള്‍ പൂര്‍ണ്ണമായി അനുകരിക്കുകയും ഇസ്ലാമിന്റെ ജീവിതചര്യയായി ഇത് സ്വീകരിക്കുകയും ചെയ്തതിലൂടെ ശാപം ചുമക്കുന്ന മതമായി ഇസ്ലാം അധഃപതിച്ചു!

വറക്ക ഇബ്നു നൗഫലിനെ ചതിവില്‍ വധിച്ച് ഇസ്ലാമിന്റെ പരമാധികാരിയായി സ്വയം പ്രഖ്യാപിച്ച വ്യക്തിയാണ് മുഹമ്മദ്‌! പിശാചാണെന്ന്‍ ആരോപിച്ച് 'വറക്ക'യെ കല്ലെറിഞ്ഞുകൊന്നു. ഇതിന്റെ ഓര്‍മ്മയ്ക്കായി മുഹമ്മദിന്റെ ഭക്തര്‍ ഇന്നും ഈ കല്ലേറ് നടത്തുന്നു! 'വറക്ക ഇബ്നു നൗഫല്‍' ആവിഷ്കരിച്ച ഏകദൈവ സിദ്ധാന്തത്തെ സ്വന്തമാക്കിയ മുഹമ്മദ്‌, തന്റെ ഗോത്രദേവനായ 'ഹുബാല്‍' എന്ന ചന്ദ്രദേവനില്‍ ഈ ഏകദൈവത്വം ആരോപിച്ചു! അല്ലാഹുവെന്ന് ഹുബാലിന് പുനര്‍നാമകരണം ചെയ്തതിനുശേഷം, അല്ലാഹുവെന്ന പേരിന് ദൈവം എന്നാണ് അര്‍ത്ഥമെന്നു പ്രചരിപ്പിച്ചു! ഇതായിരുന്നു ഇവന്റെ രണ്ടാമത്തെ കുതന്ത്രം!

അല്ലാഹുവിനെ ദൈവമാക്കിയ കുതന്ത്രം!

ഇസ്ലാമികത പ്രചരിപ്പിക്കാന്‍ ഇവര്‍ നടത്തിയിട്ടുള്ള കുതന്ത്രങ്ങളില്‍വച്ച് ഏറ്റവും കുപ്രസിദ്ധമായ കുതന്ത്രമായിരുന്നു 'അല്ലാഹു' എന്ന വാക്കിന്റെ അര്‍ത്ഥം ദൈവം എന്നാകുന്നുവെന്ന പ്രചരണം. അല്ലാഹുവെന്ന അറബി വാക്കിന്റെ അര്‍ത്ഥം ദൈവം എന്നാണെന്നു സ്ഥാപിക്കാന്‍ മുഹമ്മദും അവന്റെ അനുയായികളും കിണഞ്ഞു ശ്രമിച്ചു. ഒരു പരിധിവരെ ഇതില്‍ വിജയിക്കുകയും ചെയ്തു. പതിനാലു നൂറ്റാണ്ടുകള്‍ക്കിപ്പുറവും ഇസ്ലാമിക കുബുദ്ധികള്‍ ഈ നുണപ്രചരണം തുടര്‍ന്നുകൊണ്ടിരിക്കുന്നു! അറബിഭാഷയില്‍ അറിവില്ലാത്തവരും പരിശുദ്ധാത്മാവ് ഇല്ലാത്തവരുമായ അനേകര്‍ ഈ കള്ളക്കഥകളില്‍ വീണുവെന്നതും യാഥാര്‍ത്ഥ്യമാണ്. ഇതിന്റെ പരിണിതഫലമായി സത്യദൈവമായ യാഹ്‌വെയെ അല്ലാഹുവെന്നു വിളിക്കാന്‍ ചില അറബിക്രിസ്ത്യാനികള്‍ തയ്യാറായി എന്നതാണ് ഏറെ ദുരന്തകരം! എന്നാല്‍, അല്ലാഹു എന്ന വാക്കിന് ദൈവം എന്ന അര്‍ത്ഥം നല്‍കിയത് ഇസ്ലാമിന്റെ കുടിലതയുടെ ഭാഗമായിരുന്നു! വളരെ സൂക്ഷ്മതയോടെ പരിശോധിച്ചാല്‍ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ നമുക്കു കഴിയും.

അറബിഭാഷയില്‍ ദൈവത്തെ സൂചിപ്പിക്കുന്ന യഥാര്‍ത്ഥ പദം 'ഇലാഹ്' എന്നാണ്! അതുകൊണ്ടാണ്, 'ലാ ഇലാഹ് ഇല്‍ അള്ളാ' എന്ന്‍ ഇസ്ലാംമതക്കാര്‍ പാടിനടക്കുന്നത്. അല്ലാഹുവല്ലാതെ വേറൊരു ദൈവമില്ല എന്നാണ് ഈ വാചകത്തിന്റെ അര്‍ത്ഥം! ഇവിടെ ദൈവത്തെ കുറിക്കാന്‍ 'ഇലാഹ്' എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്! 'യേഹ്ശുവാ അല്ലാതെ മറ്റൊരു ദൈവമില്ല' എന്ന്‍ അറബിയില്‍ വായിക്കണമെങ്കില്‍, 'ലാ ഇലാഹ് ഇല്‍ യേഹ്ശുവാ' എന്ന്‍ എഴുതണം. അതായത്, 'യേഹ്ശുവ' എന്നത് പേരായിരിക്കുന്നതുപോലെ, 'അല്ലാഹു' എന്നതും പേരാണ്! ദൈവത്തെ സൂചിപ്പിക്കുന്ന അറബി പദമാണ് അല്ലാഹു എന്നു തെറ്റിദ്ധരിച്ച അനേകം ക്രിസ്ത്യാനികള്‍, തങ്ങള്‍ വിളിച്ചപേക്ഷിച്ചത് പിശാചിനെയാണെന്ന് അറിഞ്ഞില്ല!

ഖുറൈഷികളുടെ ഗോത്രദേവനെ സത്യദൈവമാക്കാന്‍ മുഹമ്മദ്‌ നടത്തിയ അനേകം ശ്രമങ്ങളില്‍ ആദ്യത്തേതായിരുന്നു ഇത്! തലയും വാലുമില്ലാതെ മുഹമ്മദ്‌ വിളിച്ചുപറഞ്ഞ വിവരക്കേടുകളുടെ സമാഹാരമാണ് ഖുറാന്‍! അതുകൊണ്ടുതന്നെ, ഇതുമായി സമീപിച്ചാല്‍ ആരെയും സ്വാധീനിക്കാന്‍ കഴിയില്ലെന്ന ഉത്തമബോധ്യം മുഹമ്മദിനും അവന്റെ അനുചരന്മാര്‍ക്കും ഉണ്ടായിരുന്നു. ഇതുപോലെ ഒരു ഗ്രന്ഥം മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് ഇടയ്ക്കിടെ മുഹമ്മദ്‌ വെല്ലുവിളിച്ചത് ഇക്കാരണത്താലാണ്. ആരും ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ധൈര്യപ്പെട്ടില്ലെന്ന ആഹ്ലാദത്തിലാണ് ഇസ്ലാമികലോകം ഇന്നും കഴിയുന്നത്! ഒരു പുസ്തകംപോലെ മറ്റൊന്ന് ഉണ്ടാക്കണമെങ്കില്‍, പകര്‍ത്തിയെഴുതുക മാത്രമേ വഴിയുള്ളുവെന്ന് ഈ ഭോഷന്മാര്‍ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല എന്നതിനും ബൈബിളില്‍ ഉത്തരമുണ്ട്. ഇതാണ് ഇവരുടെ ഈ ദുരവസ്ഥയുടെ കാരണം: "ഭൂമിയില്‍ ജ്ഞാനം അന്വേഷിക്കുന്ന ഹാഗാറിന്റെ പുത്രന്മാരോ മിദിയാനിലെയും തേമാനിലെയും വ്യാപാരികളോ ജ്ഞാനാന്വേഷികളോ, കഥ ചമയ്ക്കുന്നവരോ ജ്ഞാനത്തിലേക്കുള്ള മാര്‍ഗ്ഗം മനസ്സിലാക്കിയിട്ടില്ല; അവളുടെ പാതകളെക്കുറിച്ചു ചിന്തിച്ചിട്ടുമില്ല"(ബാറൂക്ക്: 3; 23).

ഇസ്ലാമികത പ്രചരിപ്പിക്കാന്‍ ഖുറാന്‍ പര്യാപ്തമല്ലെന്ന തിരിച്ചറിവാണ് ഇവരെ മറ്റു വഴികളിലേക്ക് നയിച്ചത്. ഈ തിരിച്ചറിവു സാത്താനില്‍നിന്നു ലഭിച്ചതാണെന്ന് അറിയണമെങ്കില്‍, ഇവര്‍ സ്വീകരിച്ച വഴികള്‍ ഏതൊക്കെയാണെന്നു ശ്രദ്ധിച്ചാല്‍ മതി! ഇസ്ലാമികതയുടെ പ്രചരണത്തിനായി മുഹമ്മദീയര്‍ ഇന്നുവരെ സ്വീകരിച്ചിട്ടുള്ള വഴികള്‍ ഓരോന്നും അതിന്റെ ക്രമത്തില്‍ത്തന്നെ പരിശോധിക്കാം.

ഇസ്ലാമിന്റെ നുണക്കഥകള്‍!

'വറക്ക ഇബ്നു നൗഫല്‍' എന്ന പാതിരിയില്‍നിന്ന്‍ അപഹരിച്ച ആശയം പൂര്‍ണ്ണമായിരുന്നില്ല എന്നതിനാല്‍, അല്ലാഹുവിന്റെ വെളിപ്പെടുത്തലും യാഹ്‌വെയുടെ വെളിപ്പെടുത്തലും തമ്മില്‍ യാതൊരു പൊരുത്തവും ഉണ്ടായിരുന്നില്ല! ആയതിനാല്‍, മുഹമ്മദ്‌ ഒരു പ്രഖ്യാപനം നടത്തി. യഹൂദരുടെ പുസ്തകവും(തോറ) ക്രിസ്ത്യാനികളുടെ ബൈബിളും തിരുത്തപ്പെട്ടു എന്നതായിരുന്നു ഈ പ്രഖ്യാപനം! തന്റെ നുണകളെ സത്യമാക്കാന്‍, യഥാര്‍ത്ഥ സത്യങ്ങളെ നിഷേധിക്കുകയല്ലാതെ മറ്റു വഴികളൊന്നും മുഹമ്മദിനു മുന്നിലുണ്ടായിരുന്നില്ല!

യാഹ്‌വെയുടെ മുഴുവന്‍ നിയമങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ടുള്ള മുഹമ്മദിന്റെ ജീവിതത്തെ മഹത്വവത്ക്കരിക്കണമെങ്കില്‍, തോറയെയും ബൈബിളിനെയും നിഷേധിക്കാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നതിന് അനേകം തെളിവുകളുണ്ട്. എന്നാല്‍, അവയെല്ലാം വിവരിക്കാന്‍ ഈ ലേഖനത്തില്‍ ഇടംപോരാ. എന്നിരുന്നാലും വളരെ പ്രധാനപ്പെട്ട ഒരു വൈരുദ്ധ്യം നമുക്കു പരിശോധിക്കാം.

വ്യഭിചാരം ചെയ്യരുതെന്ന് മോശ കല്പിച്ചു. യേഹ്ശുവാ ഈ നിയമത്തെ കുറച്ചുകൂടി കഠിന മാക്കിക്കൊണ്ട് ഇപ്രകാരം അരുളിച്ചെയ്തു: "വ്യഭിചാരംചെയ്യരുത് എന്നു കല്പിച്ചിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു"(മത്താ: 5; 27,28). മോശയുടെ നിയമവും യേഹ്ശുവാ അതിനു നല്‍കിയിരിക്കുന്ന വ്യാഖ്യാനവും നിലനില്‍ക്കുന്നിടത്തോളം മുഹമ്മദിന്റെ പ്രവാചകത്വം ആരും സ്വീകരിക്കുകയില്ല. കാരണം, സ്ത്രീ വിഷയത്തില്‍ മുഹമ്മദിനോളം ദുര്‍ബ്ബലനായ മറ്റൊരു മനുഷ്യന്‍ ഈ ഭൂമുഖത്ത് ജനിച്ചിട്ടില്ല എന്നതുതന്നെ! സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള മുഹമ്മദിന്റെ സങ്കല്പംതന്നെ ഇത് വ്യക്തമാക്കുന്നു! ഇയാള്‍ സ്വര്‍ഗ്ഗത്തെക്കുറിച്ചു നല്‍കുന്ന വിവരണം വായിച്ചാല്‍, സ്വര്‍ഗ്ഗം എന്നത് ഒരു നക്ഷത്രവേശ്യാലയം ആണെന്നു തോന്നിപ്പോകും! മറ്റൊരു ലേഖനത്തില്‍ ഇതു വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ഈ ലേഖനത്തില്‍ അവ കുറിക്കുന്നില്ല. മുഹമ്മദിന്റെ സ്വര്‍ഗ്ഗത്തെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: 'വിജാതിയരുടെ സ്വര്‍ഗ്ഗവും, യേഹ്ശുവാ രാജാവായ രാജ്യവും!'

തന്റെ ലൈംഗീക ദുരാശകള്‍ക്ക് അനുകൂലമായി സ്വയം നിയമങ്ങളുണ്ടാക്കിക്കൊണ്ടിരുന്ന മുഹമ്മദിനെ പരിഹസിച്ചുകൊണ്ട്, ഇവന്റെ ഭാര്യ ആയിഷ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്: "തങ്ങളുടെ ശരീരം നബിക്കു ദാനം ചെയ്യാന് വരുന്ന സ്ത്രീകളെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്നില്‍ രോഷം തലപൊക്കുമായിരുന്നു. “ഒരു സ്ത്രീ സ്വന്തം ശരീരം ദാനം ചെയ്യുകയോ?” ഞാന്‍ ചോദിക്കും. ഒടുവില്‍ അല്ലാഹു മേല്പ്പറഞ്ഞ ഖുര്‍ആന്‍ വാക്യം അവതരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: “താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു തരുന്നതില്‍ വളരെ ധൃതി കാണിക്കുന്നതായിട്ടു തന്നെയാണു ഞാന്‍ കാണുന്നത്!”" (സാഹീഹ് അല്‍ ബുഖാരി VOL:6, ഹദീസ്; 311). ഒന്‍പതാമത്തെ വയസ്സുമുതല്‍ ഈ കിളവന്റെ കാമവെറി അനുഭവിച്ച പെണ്‍കുട്ടിയുടെ അമര്‍ഷമാണ്‌ ഈ വാക്കുകളില്‍ കാണുന്നത്! ഖുറാന്‍ വായിച്ചിട്ടുള്ള ആര്‍ക്കും ആയിഷയുടെ ഈ രോഷത്തെ തള്ളിപ്പറയാന്‍ കഴിയില്ല. ഇയാള്‍ തനിക്കുവേണ്ടി മാത്രം എഴുതിയിണ്ടാക്കിയ നിയമങ്ങള്‍ അത്രമാത്രം പൈശാചികമായിരുന്നു.

ഇതു ശ്രദ്ധിക്കുക: "ഒരു സ്ത്രീ സ്വദേഹം നബിക്കു ദാനം ചെയ്യുന്നപക്ഷം, നബി അവളെ വിവാഹം കഴിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതും നാം അനുവദിച്ചിരിക്കുന്നു"(സുറ: 33; 50). മുഹമ്മദ് രുചിച്ചുനോക്കി ഇഷ്ടപ്പെട്ടാല്‍ മാത്രം വിവാഹം കഴിച്ചാല്‍ മതി! അല്‍ കുത്ത്ര്‍ബി എന്ന ഇസ്ലാം പണ്ഡിതന്‍ ഈ ആയത്തുകളെ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്; അധികാരം, ധനം, സ്ത്രീ, എന്നീ മൂന്നു വിഷയങ്ങളില്‍ 'നബിയ്ക്ക്' പതിനാറു പദവികള്‍ (ഒഴിവുകള്‍) അല്ലാഹു അനുവദിച്ചിരുന്നു. അതില്‍ പത്താമത്തെ പദവി വളരെ വിചിത്രമാണ്. 'നബി' ആരെയെങ്കിലും (സ്ത്രീകളെ) കണ്ടുമോഹിച്ചാല്‍, അവളുടെ ഭര്‍ത്താവ് വിവാഹമോചനം ചെയ്ത് മുഹമ്മദിനു വിട്ടുകൊടുക്കണം! അതിനൊരു ഉദാഹരണമുണ്ട്; തന്റെ വളര്‍ത്തുമകനായ സൈയ്ദിന്റെ ഭാര്യയെ വിവാഹം കഴിക്കാന്‍ മോഹിച്ച്, സൈയ്ദിനെക്കൊണ്ട് വിവാഹമോചനം നടത്തിച്ചു(സുറാ:33;40). ദത്തുപുത്രന്റെ ഭാര്യയെ തട്ടിയെടുക്കാന്‍ അല്ലാഹുവിനെക്കൊണ്ട് 'ആയത്ത്' ഇറക്കിച്ച മുഹമ്മദും, മുഹമ്മദിന്റെ 'കൂട്ടിക്കൊടുപ്പുകാരന്‍' ആയ അല്ലാഹുവുമാണ് ഖുര്‍ആനില്‍ കാണുന്നത്! 33 ന്‍റെ 51-ല്‍ അല്ലാഹുവിന്റെ പുതിയ 'ആയത്ത്' ഇതാ എത്തിയിരിക്കുന്നു! അല്ലാഹുവിന്റെ വാക്കുകള്‍; "നിനക്ക് നാം ഇത് അനുവദിച്ചിരിക്കുന്നു; മറ്റുള്ള വിശ്വാസികള്‍ക്ക് അനുവദിച്ചിട്ടില്ല" (സുറ: 33; 51).

ഇത്തരത്തില്‍ നിയമങ്ങള്‍ ഉണ്ടാക്കിയ മുഹമ്മദിനു  നിലനില്ക്കണമെങ്കില്‍, യഹൂദരുടെ നിയമവും ബൈബിളും തിരുത്തപ്പെട്ടതാണെന്നു പ്രചരിപ്പിക്കാതെ തരമില്ല! അല്ലാഹുവിനെ ദൈവമാക്കാന്‍ പറഞ്ഞുതുടങ്ങിയ നുണകളുടെ പരമ്പരയാണ് ഇസ്ലാമിനെ പിന്നീടിങ്ങോട്ട്‌ നയിച്ചത്. ഇസ്ലാമിനു മുന്‍പും പിന്‍പും അനേകം മതങ്ങള്‍ ഈ ഭൂമുഖത്ത് ഉടലെടുത്തിട്ടുണ്ടെങ്കിലും, ആ മതങ്ങള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി മറ്റു മതങ്ങളുടെ ഗ്രന്ഥങ്ങള്‍ തിരുത്തപ്പെട്ടവയാണെന്ന് പ്രഖ്യാപിക്കുന്ന വിലകുറഞ്ഞ പ്രഖ്യാപനങ്ങള്‍ നടത്തിയതായി അറിവില്ല. എന്നാല്‍, തങ്ങള്‍ക്കു ഭീഷണിയായി ഇസ്ലാം കാണുന്ന സകല ഗ്രന്ഥങ്ങളും തിരുത്തപ്പെട്ടവയാണെന്നു ജല്പിക്കുന്ന അല്പത്തരമാണ് ഇവരുടെ മുഖമുദ്ര!

ഇസ്ലാം കൊലപാതകത്തിന്റെ മതം!

പിശാചിനെക്കുറിച്ചും അവന്റെ മക്കളെക്കുറിച്ചും യേഹ്ശുവാ നല്‍കുന്ന മുന്നറിയിപ്പ് ഇതാണ്: "നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന് ഉള്ളവരാണ്. നിങ്ങളുടെ പിതാവിന്റെ ഇഷ്ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ് അവന്‍ സംസാരിക്കുന്നത്. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്"(യോഹ:8;44). പിശാച് നുണയനും നുണയുടെ പിതാവുമാണെന്ന യാഥാര്‍ത്ഥ്യം ഇസ്ലാമില്‍ അന്വര്‍ത്ഥമാകുന്നതാണ് നാം ഇതുവരെ കണ്ടത്. ഇവന്‍ കൊലപാതകിയാണെന്ന വെളിപ്പെടുത്തലും യേഹ്ശുവാ നല്‍കിയിരിക്കുന്നത് ഈ വചനത്തില്‍ കാണാം. ഇസ്ലാമിനോളം ഇതു യോജിക്കുന്ന മറ്റൊരു മതവും ഈ ഭൂമുഖത്ത് നമുക്കു കാണാന്‍ കഴിയില്ല! തങ്ങള്‍ക്ക് സ്വീകാര്യരല്ലാത്ത എല്ലാ മതങ്ങളെയും ഉന്മൂലനംചെയ്യുകയെന്നത് പ്രഖ്യാപിത ലക്ഷ്യമായിട്ടുള്ളത്‌ ഇസ്ലാമിനു മാത്രമാണ്!

ഖുറാനിലൂടെ മുഹമ്മദ്‌ നടത്തിയിരിക്കുന്ന കൊലവിളികള്‍ അനേകമുണ്ട്. ഇത്തരം ചില ആയത്തുകള്‍ ശ്രദ്ധിക്കുക: "ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട്‌ അതിനുശേഷം (അവരോട്‌) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത്‌ വരെയത്രെ അത്‌. അതാണ്‌ (യുദ്ധത്തിന്റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട്‌ പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്‌. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുകയേ ഇല്ല"(സുറ:47;4). അവിശ്വാസികളെ ഉന്മൂലനംചെയ്യാനുള്ള മുഹമ്മദിന്റെ മറ്റൊരു ആഹ്വാനം നോക്കുക: "അവിശ്വാസികളെ നിങ്ങള്‍ എവിടെയെല്ലാം കാണുന്നുവോ അവിടെവച്ച് കൊന്നുകളയുക"(സുറ:9;1-6). മുഹമ്മദിന്റെ രക്തദാഹം വെളിപ്പെടുത്തുന്ന മറ്റനേകം ആയത്തുകള്‍ ഖുറാനിലുണ്ട്.

എന്നാല്‍, സ്വയം ന്യായീകരണത്തിനായി ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന ആയത്തുകളും അവയില്‍ ഒളിഞ്ഞിരിക്കുന്ന കുതന്ത്രങ്ങളും നോക്കുക: "അവിശ്വാസികളോട് ക്ഷമിക്കുക;സമാധാനം എന്നുപറയുക"(സുറ: 41; 88,89). "നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം"(സുറ: 109; 1-6). "മതത്തില്‍ യാതൊരു നിര്‍ബന്ധവുമില്ല"(സുറ:2;256). ഇതു കേള്‍ക്കുന്ന അന്യമതവിശ്വാസികള്‍ ഇസ്ലാമിന്റെ ഈ മതസൌഹാര്‍ദ്ദത്തെ ശ്ലാഘിക്കാതിരിക്കില്ല. എന്നാല്‍, ഈ ആയത്തുകളുമായി മുഹമ്മദ്‌ നിലകൊണ്ട കാലംകൂടി നാം പരിഗണിക്കണം. മുഹമ്മദും ചുരുക്കം ചില അനുയായികളും മാത്രമായി ഇസ്ലാമികത പിച്ചവയ്ക്കുന്ന കാലത്ത് മറ്റുള്ളവരുടെയിടയില്‍ പിടിച്ചുനില്‍ക്കാനുള്ള അടവായിരുന്നു ഈ ആയത്തുകള്‍! മറ്റു മതസ്ഥരെ പ്രതിരോധിക്കാനുള്ള ശക്തിയാര്‍ജ്ജിച്ചപ്പോള്‍ ഈ നയം മാറ്റുകയും പുതിയ ആയത്തുമായി ഇവന്‍ രംഗപ്രവേശം ചെയ്യുകയും ചെയ്തു. അക്കാലത്ത് മുഹമ്മദിന്റെ യുദ്ധനയം ഇങ്ങനെയായിരുന്നു: "സ്വയരക്ഷക്കുവേണ്ടി നിങ്ങള്‍ യുദ്ധം ചെയ്യുന്നതില്‍ തെറ്റില്ല"(സുറ: 2; 190-194).

മറ്റുള്ള ജനതകളോട് യുദ്ധംചെയ്യാനുള്ള ശക്തിയാര്‍ജ്ജിച്ചപ്പോള്‍ പഴയ നയങ്ങളെല്ലാം മുഹമ്മദ്‌ ഉപേക്ഷിക്കുകയും പുതിയ സംഹാരനയം സ്വീകരിക്കുകയും ചെയ്തു. ഇസ്ലാമിന്റെ ഇന്നത്തെ നയം ഈ ഉന്മൂലനത്തിന്റെ പൈശാചിക നയമാണ്! മൂന്നു ഘട്ടങ്ങളായി മൂന്നു നയങ്ങള്‍ എന്ന ശൈലി ഇസ്ലാംമതക്കാര്‍ ഇപ്പോഴും പിന്തുടരുന്നു. ആള്‍ബലമില്ലാത്ത പ്രദേശങ്ങളില്‍ അനുരഞ്ജനത്തിന്റെ പാതയും, ചെറുത്തുനില്‍ക്കാന്‍ കെല്പുള്ള ദേശങ്ങളില്‍ പ്രതിരോധനയവും പിന്തുടരുന്ന ഇവര്‍ ഭൂരിപക്ഷമുള്ള ദേശങ്ങളില്‍ സംഹാരത്തിന്റെ നയം പുറത്തെടുക്കുന്നു! ഇവരുടെ ദൃഷ്ടിയില്‍ അവിശ്വാസികളായ മനുഷ്യരെ എവിടെ കണ്ടാലും ചതിവിലൂടെ വധിക്കുകയെന്നത് മുഹമ്മദ്‌ ഉപദേശിച്ച പൈശാചിക തത്വമാണ്. ഈ ആയത്ത് ശ്രദ്ധിക്കുക: "അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്"(സുറ: 9; 5). പതിയിരുന്ന് ആക്രമിക്കാന്‍ ഉപദേശിച്ച ഈ പിശാചിനെയാണ് പ്രവാചകനായി ഇസ്ലാം ചുമക്കുന്നത്!

മുഹമ്മദ്‌ എന്ന പിശാചിന്റെ പ്രാകൃതമായ മറ്റൊരു ഉപദേശം ശ്രദ്ധിക്കുക: "നിന്റെ രക്ഷിതാവ്‌ മലക്കുകള്‍ക്ക്‌ ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ കഴുത്തുകള്‍ക്ക്‌ മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക"(സുറ: 8; 12). അല്ലാഹുവില്‍ നിന്നാണെന്ന പ്രഖ്യാപനത്തോടെ മുഹമ്മദ്‌ നടത്തുന്ന ജല്പനങ്ങളാണ് ഇവയൊക്കെ. ആരാണ് അല്ലാഹുവെന്നും അവന്റെ സമാധാനദൂതന്‍ ആരായിരുന്നുവെന്നും ഈ ആയത്തുകളിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. ക്രൈസ്തവ രാജ്യങ്ങളില്‍ കടന്നുകൂടാന്‍ ഇസ്ലാം പ്രയോഗിക്കുന്ന തന്ത്രം അനുരഞ്ജനനയമാണ്! ഇംഗ്ലണ്ടില്‍ ഇപ്രകാരം കയറിക്കൂടിയ ഇസ്ലാമിലൂടെ ആ രാജ്യം അനുഭവിക്കുന്ന ദുരന്തം അവിടെയുള്ള ജനങ്ങള്‍ക്കറിയാം. രാജ്യത്തിനുള്ളില്‍ പെറ്റുപെരുകി ചെറുരാജ്യങ്ങള്‍ നിര്‍മ്മിക്കുന്ന ഇവര്‍ പടിപടിയായി തങ്ങളുടെ പൈശാചിക നയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. ഇവര്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ചില എഴുത്തുപലകകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. 'ഇവിടെ നായ്ക്കളെ പ്രവേശിപ്പിക്കരുത്' എന്ന 'ബോര്‍ഡ്' സ്ഥാപിച്ചിരിക്കുന്ന ഇസ്ലാമിക കോളനികള്‍ ഇംഗ്ലണ്ടിലുണ്ട്! ഇവരുടെ പൈശാചികതയ്ക്കെതിരെ തദ്ദേശിയരായ യുവാക്കാള്‍ സംഘടിച്ചു തുടങ്ങി എന്നതാണ് ആശാസ്യമായ കാര്യം.

ഇസ്ലാമികതയുടെ പ്രചാരണത്തിനായി മുഹമ്മദ്‌ ആവിഷ്ക്കരിച്ച കുതന്ത്രങ്ങളില്‍ ചിലതാണ് ഇവ. ഖുറാനുമായി ഇറങ്ങിയാല്‍ ജനം പുച്ഛിച്ചുതള്ളുമെന്ന യാഥാര്‍ത്ഥ്യം തിരിച്ചരിഞ്ഞുകൊണ്ടാണ് സാത്താന്‍ പ്രവര്‍ത്തിച്ചത്. അല്ലാഹുവിന്റെ പൈശാചികമതം പ്രചരിപ്പിക്കാന്‍ സാത്താന്‍ അവലംബിച്ച മറ്റു മാര്‍ഗ്ഗങ്ങളെ സംബന്ധിച്ചുള്ള വ്യക്തമായ വിവരണം മറ്റു ലേഖനങ്ങളിലൂടെ മനോവ ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ട്. ലോകം മുഴുവനിലും പൈശാചികത നിറയ്ക്കുവാന്‍ സാത്താന്‍ അഭിഷേകം ചെയ്തയച്ച അവന്റെ പ്രവാചകന്റെ ഉപദേശം ഉള്‍ക്കൊണ്ടുകൊണ്ട് ഇസ്ലാമിക തീവ്രവാദികള്‍ അവലംബിച്ചിരിക്കുന്ന പുത്തന്‍ ശൈലിയാണ് അടുത്തതായി നാം വിശകലനം ചെയ്യുന്നത്.

പിള്ളേരെ പിടുത്തക്കാര്‍!

പണ്ടൊക്കെ നമ്മുടെ നാട്ടിലെ കുട്ടികളെ പേടിപ്പിക്കാന്‍ പറയുന്നത് 'പിള്ളേരെ പിടുത്തക്കാരുടെ' കാര്യമായിരുന്നു. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ ഇതുകേട്ട് ഭയപ്പെടാറില്ല! എന്നാല്‍, ഇന്നും ഇവറ്റകള്‍ ഈ ഭൂമുഖത്തുണ്ടെന്ന് ഇസ്ലാം സ്ഥിരീകരിച്ചു! നൈജീരിയ എന്ന ആഫ്രിക്കന്‍രാജ്യത്തെ മുന്നൂറു കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയ നപുംസകങ്ങളെക്കുറിച്ച് നാം അറിഞ്ഞു! ഈ വിധത്തില്‍ മതം മാറ്റാന്‍ ഇസ്ലാമിനല്ലാതെ ലോകത്തെ ഏതെങ്കിലും സമൂഹത്തിനു കഴിയുമെന്ന് മനോവ കരുതുന്നില്ല. ഇത്രത്തോളം അപരിഷ്കൃതരായ ഒരു ജനത ഇസ്ലാമല്ലാതെ മറ്റെതാണുള്ളത്? എട്ടുംപൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെയല്ലാതെ, അറിവുവച്ച ആരെയും ഈ മതത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ കഴിയാത്തതുകൊണ്ടാണോ ഈ ലജ്ജാകരമായ പ്രവര്‍ത്തിക്ക് ഇസ്ലാം തുനിഞ്ഞത്? ഇസ്ലാം ദൈവമെന്നു കരുതി ആരാധിക്കുന്ന അല്ലാഹു ദൈവമാണെങ്കില്‍, ഈ ദൈവം ഇത്രമാത്രം അല്പനാണോ? ഒരു വ്യക്തിയെ ബലമായി തന്റെ വിശ്വാസിയാക്കാന്‍ ശ്രമിക്കുന്നവനെ പിശാചെന്നാണ് മനോവയ്ക്കു വിളിക്കാന്‍ കഴിയുകയുള്ളു. കാരണം, മനോവ അറിഞ്ഞിട്ടുള്ള ദൈവം ഇതില്‍നിന്നു വളരെ വ്യത്യസ്തനാണ്! മനോവ അറിഞ്ഞ ദൈവത്തിന്റെ സന്നിധിയില്‍ ഒരുവന്‍ സ്വീകാര്യനാകുന്നത് ഇങ്ങനെയാണ്: "നീ നിന്റെ ദൈവമായ യാഹ്‌വെയെ പൂര്‍ണ്ണ ഹൃദയത്തോടും, പൂര്‍ണാത്മാവോടും, പൂര്‍ണ്ണ മനസ്‌സോടും, പൂര്‍ണ്ണ ശക്തിയോടുംകൂടെ സ്‌നേഹിക്കുക"(മര്‍ക്കോ:12;30).

ബലമായി മതപരിവര്‍ത്തനം ചെയ്യപ്പെടുന്ന ഒരു വ്യക്തിയ്ക്ക് പൂര്‍ണ്ണ മനസ്സോടെ ഈ ദൈവത്തെ സ്വീകരിക്കാന്‍ കഴിയുമെന്ന് മനോവ സമ്മതിക്കണമെങ്കില്‍, ഹാഗാറിന്റെ കടിഞ്ഞൂല്‍ പുത്രനായി മനോവ വീണ്ടും ജനിക്കണം! സ്വതന്ത്രമായ സമ്മതത്തോടെയും പശ്ചാത്താപത്തോടെയും യേഹ്ശുവായില്‍ വിശ്വസിക്കുന്ന ഒരുവനു മാത്രമേ ക്രിസ്ത്യാനിയാകാന്‍ സാധിക്കുകയുള്ളു. അന്യമതത്തില്‍പ്പെട്ട ഒരുവനു സ്നാനം നല്‍കണമെങ്കില്‍, അവന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും സ്നാനത്തിനായി അഭിലഷിക്കുകയും ചെയ്യണം. ഇതാണ് യേഹ്ശുവാ നല്‍കിയ ഉപദേശം! ഒരുവനെ സത്യത്തില്‍നിന്നു വ്യതിചലിപ്പിച്ച്, നരകത്തിലേക്കു നയിക്കുന്നവര്‍ക്ക് ഇത്തരം ധാര്‍മ്മീകതകള്‍ ഒരു പ്രശ്നമല്ല!

നൈജീരിയയിലെ മുഹമ്മദിന്റെ അനുയായികള്‍ തട്ടിക്കൊണ്ടുപോയി മതം മാറ്റിയ കുഞ്ഞുങ്ങളെ മാധ്യമങ്ങളിലൂടെ നാം കണ്ടു. ഇതുവരെയും ഈ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ക്ക് ഇത് ഒരു വാര്‍ത്തയുമല്ല! പ്രാഥമീകകര്‍മ്മം നിര്‍വ്വഹിക്കുന്നതുപോലും വാര്‍ത്തയാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന പോപ്പ് ഫ്രാന്‍സീസ് ഈ വിഷയത്തില്‍ ഒന്നും മിണ്ടാത്തതും വാര്‍ത്തയല്ല! വികലാംഗനെ തിരഞ്ഞുപിടിച്ച് ചുംബിക്കുകയും, ഇത് ലോകമാധ്യമങ്ങളിലൂടെ ലോകത്തെ അറിയിക്കുകയും ചെയ്യുന്ന ഫ്രാന്‍സീസ് പോപ്പിനു പൊള്ളണമെങ്കില്‍, ഇസ്ലാമിനു വേദനിക്കണം! ഇനിയും ഇയാളെ തിരിച്ചറിയാത്ത കത്തോലിക്കരെക്കുറിച്ച് മനോവയ്ക്ക് സഹതപിക്കാനേ കഴിയൂ! ഈ നിഷ്കളങ്കരായ കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഒരു വാക്കെങ്കിലും പറഞ്ഞാല്‍, ഫ്രാന്‍സീസ് കെട്ടിപ്പൊക്കിയ സാമ്രാജ്യം നിലംപതിക്കും! ഇയാള്‍ വിഭാവനം ചെയ്യുന്ന ഏകമത പദ്ധതി വേരോടെ പിഴുതെറിയപ്പെടും! യേഹ്ശുവായെ ദൈവമായി അംഗീകരിക്കാത്ത ഫ്രാന്‍സീസിനെ പരിശുദ്ധ പിതാവെന്നു വിളിക്കേണ്ട ദുരവസ്ഥയിലാണ് ഇന്ന്‍ കത്തോലിക്കാസഭയിലെ വിശ്വാസികള്‍! ഇസ്ലാമികത ഈ ഭൂമുഖത്തു പ്രചരിപ്പിക്കുന്നതിനായി സാത്താന്‍ അഭിഷേകം ചെയ്തയച്ച മൂന്നു വ്യക്തികളുടെ അവിഹിത കൂട്ടുകെട്ടാണ് ഇന്നു ലോകം ഭരിക്കുന്നത്. ബാന്‍കീ മൂണ്‍, ബറാക്ക് ഒബാമ, ഫ്രാന്‍സീസ് എന്നിവര്‍ ചേര്‍ന്ന ത്രിത്വമാണ് ഈ അവിശുദ്ധ കൂട്ടുകെട്ട്!

കൊച്ചുകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തുന്നതാണ് ഇസ്ലാമിക ശൈലിയെങ്കില്‍, ഇതിനേക്കാള്‍ വൃത്തികെട്ട ഒരു മതം ഈ ഭൂമുഖത്ത് ഉണ്ടായിട്ടില്ല! സമാധാനദൂതനാണ് മുഹമ്മദെന്നും, ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നും പറഞ്ഞുനടക്കാന്‍ യാതൊരു ലജ്ജയും നിങ്ങള്‍ക്കില്ലേ? ഇസ്ലാം വളരുന്നുവെന്ന് വീമ്പടിക്കുന്നവരോട് സഹതപിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍!

അനാഥരെ സൃഷ്ടിക്കുന്ന ഇസ്ലാമിക കുതന്ത്രം!

മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളുമുള്ള കുഞ്ഞുങ്ങളെ അനാഥരായി പ്രഖ്യാപിക്കുകയും, ഇവരെ അനാഥമന്ദിരങ്ങളില്‍ പാര്‍പ്പിച്ച് തീവ്രവാദ പരിശീലനം നല്‍കുന്നത് ഇസ്ലാമിന്റെ മറ്റൊരു യുദ്ധതന്ത്രമാണ്! അനാഥത്വത്തിനു പുതിയ നിര്‍വ്വചനം രചിച്ചുകൊണ്ടാണ് ഇസ്ലാം അതിന്റെ പുതിയ കുതന്ത്രം പുറത്തെടുത്തിരിക്കുന്നത്. ഇസ്ലാമികതയുടെ പൈശാചികത തനതു ഭാവത്തില്‍ത്തന്നെ നിലനിര്‍ത്തുവാന്‍ ഈ കുതന്ത്രം ഇവരെ സഹായിക്കുന്നു. കാരണം, ഇസ്ലാമിക നിയമമനുസരിച്ച് ഒരാള്‍ക്ക് നാലു വിവാഹം കഴിക്കാന്‍ അനുവാദമുണ്ട്. ഈ നിയമം ഇസ്ലാമികതയുടെ ആരംഭകാലത്ത് ഇല്ലായിരുന്നുവെന്ന് ചില ഇസ്ലാം പണ്ഡിതന്മാര്‍ പറയുന്നു. എന്നാല്‍, ആധുനിക ഇസ്ലാമിനു നാലു വിവാഹം അനുവദിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല!

നാലു വിവാഹത്തില്‍ പരിമിതപ്പെടുത്തുന്ന നിയമം മുഹമ്മദ്‌ അവതരിപ്പിച്ചത് വളരെ കൗതുകമുണര്‍ത്തുന്ന കാര്യമാണ്. ഈ നിയമം മുഹമ്മദ്‌ പ്രഖ്യാപിക്കുമ്പോള്‍, ഇവന് നാലിലധികം ഭാര്യമാരുണ്ടായിരുന്നു. ഇതിനെ ന്യായീകരിക്കാന്‍ മുഹമ്മദും അവന്റെ അനുയായികളും പറയുന്നത് ഇതാണ്: "പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വദേശങ്ങളേക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു''(സുറ: 33; 6). മുഹമ്മദ്‌ മരിച്ചാല്‍ ഇയാളുടെ ഭാര്യയായിരുന്ന ആയിഷയെ വിവാഹംചെയ്യുമെന്ന് വെല്ലുവിളിച്ച ഒരു ചെറുപ്പക്കാരന്‍ അക്കാലത്തുണ്ടായിരുന്നു. ഇവനെയും ഇവനെപ്പോലെ ചിന്തിക്കുന്ന ആളുകളെയും ചെറുക്കാന്‍ മുഹമ്മദ്‌ ഉണ്ടാക്കിയ നിയമമായിരുന്നു ഇത്. തന്റെ ഭാര്യമാരെല്ലാം മറ്റുള്ളവര്‍ക്ക് അമ്മമാരാണെന്ന പ്രഖ്യാപനത്തിലൂടെ യഥാര്‍ത്ഥത്തില്‍ വെട്ടിലായത് ഇഷ്ടഭാര്യ ആയിശയായിരുന്നു! മുഹമ്മദ്‌ മരിക്കുമ്പോള്‍ ഇവള്‍ക്ക് പത്തൊന്‍പത് വയസ്സായിരുന്നു പ്രായം! ഒന്‍പതാമത്തെ വയസ്സുമുതല്‍ ഈ കിളവന്റെ രതിവൈകൃതങ്ങള്‍ക്ക് ഇരയായി ജീവിച്ച ആയിഷയുടെ ജീവിതം നരകതുല്യമാക്കിയിട്ടാണ് മുഹമ്മദ്‌ നരകത്തിലേക്ക് കടന്നുപോയത്!

മുഹമ്മദിന്റെ ഭാര്യമാര്‍ സകല മുസ്ലീങ്ങള്‍ക്കും അമ്മയായതിനാല്‍, അവരെ ആര്‍ക്കും വിവാഹം ചെയ്യാന്‍ കഴിയില്ല. പത്തൊന്‍പതുകാരി ആയിഷയടക്കം മുഹമ്മദിന്റെ മുഴുവന്‍ ഭാര്യമാരും വിധവകളായി ശിഷ്ടജീവിതം കഴിച്ചുകൂട്ടി. ഇതിനെ ന്യായീകരിച്ചുകൊണ്ട് ഒരു ഇസ്ലാമിക 'വെബ്സൈറ്റ്' നല്‍കുന്ന വിവരണം ഇങ്ങനെ: 'ഇസ്ലാമിന്റെ പ്രാരംഭഘട്ടത്തില്‍ ഒരാള്‍ക്ക് നാല് വിവാഹം മാത്രമേ ആകാവൂ എന്ന നിബന്ധനയുണ്ടായിരുന്നില്ല. പിന്നീട് ഭാര്യമാരെ നാലില്‍ പരിമിതപ്പെടുത്തണമെന്ന ദിവ്യസന്ദേശമവതരിച്ചു. പ്രവാചകന് ഈ വചനമവതരിക്കുന്നതിനുമുമ്പ് നാലിലധികം ഭാര്യമാരുണ്ടായിരുന്നു. നബി (സ്വ) നാല് ഭാര്യമാരെ തിരഞ്ഞെടുത്ത് ബാക്കിയുള്ളവരെ വിവാഹമോചനം ചെയ്തിരുന്നുവെങ്കില്‍ എന്താണ് സംഭവിക്കുക? അവര്‍ക്ക് മറ്റൊരു വൈവാഹിക ബന്ധത്തിലേര്‍പ്പെടാന്‍ സാധിക്കുമായിരുന്നില്ല. പ്രവാചക പത്നിമാര്‍ സത്യവിശ്വാസികളുടെ ആത്മീയമാതാക്കളായിരുന്നു.' സാമാന്യബുദ്ധിയുള്ള ഒരുവന്‍ ഇവിടെ എന്താണ് മനസ്സിലാക്കേണ്ടത്? നാലുപേരെ നിര്‍ത്തി, മറ്റുള്ളവരെ മൊഴിചൊല്ലിയാല്‍, ജീവിതകാലം മുഴുവന്‍ ഈ സ്ത്രീകള്‍ വിധവകളായി നില്‍ക്കേണ്ടിവരും എന്നതുകൊണ്ടാണ് മുഹമ്മദ്‌ ഇവരെ ഒഴിവാക്കാത്തതുപോലും! ഇത് തികച്ചും തെറ്റായ പ്രചാരണമാണെന്നതിനു മുഹമ്മദിന്റെ ജീവിതതന്നെ തെളിവാണ്!

മുഹമ്മദിന്റെ ഒരു ഭാര്യയെ ഇവന്‍ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയും പിന്നീട് ഈ തീരുമാനം മാറ്റുകയും ചെയ്ത ഒരു സംഭവം ഇസ്ലാമിക ചരിത്രത്തിലുണ്ട്! വൃദ്ധയായ ഒരു ഭാര്യയെ മുഹമ്മദ് ഉപേക്ഷിക്കാന്‍ തയ്യാറായപ്പോള്‍ ആ വൃദ്ധ പറഞ്ഞു; ഇനി തന്നെ സന്ദര്‍ശിക്കേണ്ട; മറിച്ച് തനിക്ക് അനുവദിച്ച ദിവസം ഇഷ്ടഭാര്യ ആയിശയ്ക്ക് കൊടുത്തോളുവെന്ന്. അപ്പോള്‍ മുഹമ്മദ് അവളെ ഉപേക്ഷിക്കേണ്ടെന്നു തീരുമാനിക്കുകയും അല്ലാഹുവിന്റെതായി ഒരു 'ആയത്തു' പുറപ്പെടുവിക്കുകയും ചെയ്തു. "വിശ്വാസിനികളായ സ്ത്രീകള്‍ ഇങ്ങനെ ഒത്തുതീര്‍ക്കുന്നതില്‍ തെറ്റില്ലെന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു."

അല്ലാഹു ആയത്ത് പുറപ്പെടുവിക്കുന്നതിനു മുന്‍പുതന്നെ മുഹമ്മദ്‌ നാലിലധികം കെട്ടിക്കഴിഞ്ഞിരുന്നു. തന്റെ പ്രവാചകനു മതിയാവോളം ലഭിച്ചതിനുശേഷം നിയമം പുറപ്പെടുവിക്കുവാന്‍ തയ്യാറായ അല്ലാഹു കാരുണ്യവാന്‍തന്നെ! പത്തൊന്‍പതു വയസ്സില്‍ വിധവയായ ആയിഷയുടെ കാര്യത്തില്‍ അല്ലാഹുവെന്ന ചന്ദ്രദേവന്റെ കാരുണ്യം നാം കാണുന്നില്ല! അതായത്, അല്ലാഹുവിന്റെ കാരുണ്യം മുഹമ്മദിനോടു മാത്രമായിരുന്നു! കാരണം, പട്ടിയുടെ വിലപോലുമില്ലാതെ അവഗണിക്കപ്പെട്ടു കിടന്ന 'ഹുബാല്‍' എന്ന ചന്ദ്രദേവനെ അല്ലാഹുവെന്നു പുനര്‍നാമകരണം ചെയ്ത് ആഗോളദൈവമാക്കി ഉയര്‍ത്തിയവനെ എങ്ങനെ ഇവന്‍ അവഗണിക്കും!

മുന്‍പിന്‍ നോക്കാതെ മുഹമ്മദിന്റെ ശൈലികളെ അതേപടി പിന്തുടരുകയെന്നതാണ് ഇസ്ലാമിക നയം. തനിക്കുവേണ്ടി മാത്രം മുഹമ്മദ്‌ ഉണ്ടാക്കിയ ചില ആനുകൂല്യങ്ങളിലൊഴികേ മറ്റെല്ലാ കാര്യങ്ങളിലും മുഹമ്മദിന്റെ ജീവിതമാണ് ഇസ്ലാമിനു ജീവിതചര്യ! അതിനാല്‍ത്തന്നെ, ആധുനീകലോകം എത്ര പുച്ഛിച്ചുതള്ളിയാലും മുഹമ്മദിന്റെ മുഴുവന്‍ ദുര്‍നടപ്പുകളെയും ന്യായീകരിക്കേണ്ടത് ഇസ്ലാമിന്റെ ബാധ്യതയായി മാറി. മുഹമ്മദിന്റെ കാലത്ത് ഇത്തരം ആഭാസനിയമങ്ങളെ ചോദ്യംചെയ്തിട്ടുള്ള സകലരെയും ഇയാള്‍ ശാപവാക്കുകള്‍ക്കൊണ്ട് അഭിഷേകം ചെയ്യുമായിരുന്നു! അല്ലാഹുവിനെയും അവന്റെ ദൂതനെയും ചോദ്യംചെയ്യരുതെന്ന നിയമംതന്നെ വിമര്‍ശനങ്ങളെ നേരിടാന്‍ മുഹമ്മദ്‌ തട്ടിക്കൂട്ടിയതാണ്!

മുഹമ്മദിന്റെ ജീവിതചര്യകള്‍ അനുകരിക്കുകയെന്നതാണ് ഇസ്ലാമികതയെന്നു നാം മനസ്സിലാക്കി. ഈ അനുകരണത്തിന്റെ ഫലമായിട്ടാണ് ഇസ്ലാമിനു നിയമപരമായി നാലു വിവാഹം കഴിക്കാനും വെപ്പാട്ടികളായി അനേകരെ സ്വീകരിക്കാനും സാധിക്കുന്നത്. ഏതെങ്കിലും പരിഷ്കൃത സമൂഹം ഇതിനെ ചോദ്യംചെയ്താല്‍ അതു മതനിന്ദയായി പരിഗണിക്കപ്പെടും! വിദ്യാസമ്പന്നരും പുത്തന്‍ തലമുറയില്‍ പെട്ടവരുമായ ചിലരൊക്കെ ഒരു വിവാഹം മാത്രം കഴിച്ചു ജീവിക്കാന്‍ തുടങ്ങിയതോടെ മുഹമ്മദിന്റെ പദ്ധതികള്‍ പാളിയതായി ഇസ്ലാമിക പണ്ഡിതന്മാര്‍ക്ക് മനസ്സിലായി. ലോകം മുഴുവനിലും ഇസ്ലാമിക വിശ്വാസികളെക്കൊണ്ടു നിറയ്ക്കുകയെന്ന പദ്ധതി ദ്രുതഗതിയില്‍ പൂര്‍ത്തിയാകണമെങ്കില്‍ ബദല്‍ സംവീധാനം ആവിഷ്ക്കരിക്കാതെ തരമില്ലെന്ന മതഭ്രാന്തന്മാരുടെ കണ്ടെത്തലിന്റെ ഫലമാണ് 'യത്തീംഖാനകള്‍'! ഇസ്ലാമിക സമൂഹത്തിലെ ദരിദ്രരെയും അപരിഷ്കൃതരെയും കണ്ടെത്തുകയും മക്കളെ ജനിപ്പിക്കേണ്ടതിന്റെ അനിവാര്യത അവരെ ബോധ്യപ്പെടുത്തുകയും ചെയ്യാന്‍ ഇവര്‍ ആളുകളെ നിയോഗിച്ചിരിക്കുന്നു! കൂടുതല്‍ വിവാഹങ്ങള്‍ കഴിക്കാനും അനേകം സന്തതികളെ ജനിപ്പിക്കാനും സാമ്പത്തീക സഹായം ചെയ്യുന്നത് ഇസ്ലാമിക തീവ്രവാദികളാണ്!

ഇസ്ലാമിക തീവ്രവാദത്തിന്റെ ഭാഗമായിത്തന്നെ ഈ സന്താനോത്പദക പ്രക്രിയയെ ഇവര്‍ കണക്കാക്കുന്നു. പാക്കിസ്ഥാനില്‍ അച്ചടിക്കുന്ന കള്ളനോട്ടുകളും കള്ളക്കടത്തുകളിലൂടെ സമ്പാദിക്കുന്ന പണവും ഈ മേഖലയില്‍ ചിലവഴിക്കുന്നുണ്ട്. അനാഥാലയങ്ങള്‍ക്ക് സര്‍ക്കാരുകള്‍ നല്‍കുന്ന പണവും മറ്റ് നികുതി ഇളവുകളും അനുഭവിച്ചുകൊണ്ട് ഇവര്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ ആരും യഥാര്‍ത്ഥ അനാഥരല്ല എന്നതാണ് യാഥാര്‍ത്ഥ്യം! മാതാപിതാക്കള്‍ ജീവിച്ചിരിക്കെ എങ്ങനെയാണ് ഒരു കുഞ്ഞ് അനാഥരുടെ ഗണത്തില്‍പ്പെടുന്നത്? അനാഥര്‍ എന്ന വാക്കിന്റെ നിര്‍വ്വചനം ഇസ്ലാം ഇതിനായി പരിഷ്ക്കരിച്ചിരിക്കുകയാണ്! ദരിദ്രരായ മാതാപിതാക്കളുടെ കുട്ടികളെ ഇവര്‍ അനാഥരായി പരിഗണിക്കുന്നു! മാത്രവുമല്ല, ഒരു 'റെസിഡന്‍ഷ്യല്‍ സ്കൂളില്‍' ചേര്‍ക്കുന്ന രീതിയില്‍ മാത്രം ഇതിനെ കാണാന്‍ ഇസ്ലാമിക സമൂഹത്തെ പഠിപ്പിക്കുന്നു! 'യത്തീംഖാന' എന്ന പേര് സര്‍ക്കാരുകളെയും പൊതുജനത്തെയും കബളിപ്പിക്കാനുള്ള ഇവരുടെ കുതന്ത്രം മാത്രമാണ്! മറ്റു സമുദായങ്ങള്‍ നടത്തുന്ന സ്കൂളുകളോടും കോളേജുകളോടും ചേര്‍ന്ന് ഹോസ്റ്റലുകളും ബോര്‍ഡിങ്ങുകളും ഉള്ളതുപോലെ മുസ്ലീങ്ങളുടെ സ്ഥാപനങ്ങളോടു ചേര്‍ന്ന് ഇവ വിരളമാണെന്നു നമുക്കറിയാം. എന്നാല്‍, ഇവരുടെ വിദ്യാഭ്യാസസ്ഥാപനങ്ങളോടു ചേര്‍ന്ന് 'യത്തീംഖാനകള്‍' ഉണ്ടായിരിക്കും. മറ്റു സമുദായക്കാര്‍ തങ്ങളുടെ മക്കളെ പണം മുടക്കി ഹോസ്റ്റലുകളില്‍ ചേര്‍ക്കുമ്പോള്‍, ഇസ്ലാമിന്റെ മക്കള്‍ സൌജന്യമായി ഹോസ്റ്റലില്‍ താമസിക്കുന്നു! സര്‍ക്കാരുകളില്‍നിന്നു ലഭിക്കേണ്ട മുഴുവന്‍ സൌജന്യങ്ങളും ഇതിനായി കരസ്ഥമാക്കുകയും ചെയ്യുന്നു!

മുട്ടിനുമുട്ടിനു ഉയര്‍ന്നുവന്ന യത്തീംഖാനകളില്‍ ആവശ്യത്തിന് 'അനാഥരെ' ലഭിക്കാത്തതിനാല്‍, അന്യസംസ്ഥാനങ്ങളിലെ കുട്ടികളെ ഇറക്കുമതിചെയ്യാന്‍ തയ്യാറാകുന്ന രീതിയാണ് ഇസ്ലാം ഇപ്പോള്‍ അനുവര്‍ത്തിക്കുന്നത്. ഇത് കേരളത്തിലെ സമ്പദ്ഘടനയെ സാരമായി ബാധിക്കും എന്നത് ഗൗരവമായി കാണണം. ഏതൊരു ഇന്ത്യക്കാരനും രാജ്യത്തെ ഏതു സംസ്ഥാനത്തും ജീവിക്കാന്‍ ഭരണഘടന അനുമതി നല്‍കുന്നുണ്ട്. എന്നാല്‍, ഓരോ സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് അതതു സംസ്ഥാന ഭരണകൂടങ്ങള്‍ നിലകൊള്ളുന്നത്. ഓരോ സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും നമുക്കറിയാം. മറ്റു സംസ്ഥാനങ്ങളിലെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത കേരളത്തിനുമേല്‍ അടിച്ചേല്പിക്കുന്ന ഈ ഇസ്ലാമികശൈലി, മതം വളര്‍ത്തല്‍ മാത്രം ലക്ഷ്യമിട്ടുള്ളതാണ്! അന്യസംസ്ഥാനങ്ങളില്‍ പോയി പഠനം നടത്തുന്ന മലയാളികള്‍ ഉണ്ടെന്നതാണ് ഇതിനെ ന്യായീകരിക്കാന്‍ ഇസ്ലാം ഉയര്‍ത്തുന്ന വാദം. അന്യസംസ്ഥാനങ്ങളില്‍ പഠനം നടത്തുന്ന മലയാളികള്‍ അനാഥമന്ദിരങ്ങളിലാണോ ജീവിക്കുന്നത് എന്ന മറുചോദ്യമാണ് മനോവയ്ക്ക് ഇവരോട് ചോദിക്കാനുള്ളത്!

അന്യസംസ്ഥാനങ്ങളില്‍നിന്നു മാത്രമല്ല, ബംഗ്ലാദേശ് പോലുള്ള ഭീകരരാഷ്ട്രങ്ങളിലെ കുട്ടികളെപ്പോലും കേരളത്തിലേക്ക് കടത്തുന്നുവെന്നതാണ് ഏറെ ഗുരുതരമായ കാര്യം! മറ്റുള്ളവരുടെ ചിലവില്‍ മതം വളര്‍ത്തുന്ന ഇസ്ലാമിന്റെ ഈ ശൈലി ഒരു ആഗോളപ്രതിഭാസമാണ്! ആരാന്റെ പറമ്പിലെ പുല്ലുകണ്ട് പശുവിനെ വളര്‍ത്തുന്ന ഈ ഇസ്ലാമികശൈലി ഇതിനുമുന്‍പും മനോവ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെതിരേ പ്രതികരിക്കാന്‍ ഇനിയെങ്കിലും മറ്റു സമൂഹങ്ങള്‍ തയ്യാറാകണം!

അനാഥരെ സൃഷ്ടിക്കുന്ന മാതാപിതാക്കളെ ശിക്ഷിക്കുക!

തങ്ങള്‍ക്കു വളര്‍ത്താന്‍ കഴിയാത്തത്ര കുഞ്ഞുങ്ങളെ ജനിപ്പിച്ച് അനാഥമന്ദിരങ്ങള്‍ക്ക് സംഭാവനചെയ്യുന്ന മാതാപിതാക്കളെ ജയിലിലടയ്ക്കാനുള്ള നിയമമാണ് ഇവിടെ ആവശ്യം! ലോകത്തിനു ബാധ്യതയുണ്ടാക്കുന്ന ഇത്തരക്കാരാണ് ഇന്ന്‍ സമൂഹത്തിനു ഭീഷണി. തോന്നിയപോലെ വിവാഹംചെയ്ത് കുഞ്ഞുങ്ങളെ ജനിപ്പിച്ചുകൂട്ടുന്നവര്‍, അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കുന്നതിനെ നിയമംമൂലം നേരിടണം! സമൂഹത്തിനു ബാധ്യതയാകാതെ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ സാധിക്കുമെങ്കില്‍ എത്ര കുഞ്ഞുങ്ങളെയും ഇവര്‍ ജനിപ്പിച്ചുകൊള്ളട്ടെ. ആരും അതിനെ എതിര്‍ക്കുന്നില്ല. എന്നാല്‍, മതം വളര്‍ത്താന്‍ മക്കളെ ജനിപ്പിച്ച് മറ്റുള്ളവര്‍ക്ക് ബാധ്യതയുണ്ടാക്കുന്ന ഇസ്ലാമിന്റെ ഈ കുതന്ത്രം തിരിച്ചറിയുകയും ഒറ്റക്കെട്ടായി ഇതിനെ എതിര്‍ക്കുകയും വേണം!

കൂടുതല്‍ വിവാഹവും അതുവഴി കൂടുതല്‍ മക്കളെ ജനിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഇസ്ലാംമതം പ്രചരിപ്പിക്കുന്ന ഈ കുതന്ത്രത്തെ തിരിച്ചറിയാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. തിരിച്ചറിഞ്ഞവരുടെ നിസംഗതയും ഇവര്‍ക്ക് അനുകൂലമായ സാഹചര്യമാകുന്നു. സംഘടിത സമുദായത്തോട് പ്രതികരിക്കാന്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ തയ്യാറാകാത്തതിന്റെ കാരണം നമുക്ക് ഊഹിക്കാവുന്നതെയുള്ളു!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5743 views

LOG IN

Lost your password?

SIGN UP

LOST PASSWORD