മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണെന്ന് ഇസ്ലാമിനെപ്പോലെ മനോവയും വിശ്വസിക്കുന്നു. എന്നാല്‍, അല്ലാഹു ദൈവമാണെന്നു ഞങ്ങള്‍ വിശ്വസിക്കുന്നില്ല എന്നുമാത്രമല്ല, ദൈവമല്ലെന്നു തെളിയിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് ദൌത്യമായി ഏറ്റെടുത്തിരിക്കുകയുമാണ്!
ഇസ്ലാമിന്റെ പ്രചരണത്തിനുവേണ്ടി നടത്തുന്ന യുദ്ധങ്ങളെ ചെറുത്തിനില്‍പിനുള്ള പോരാട്ടമെന്നാണ് ഇസ്ലാം വാദിക്കുന്നത്! എന്നാല്‍, യുദ്ധങ്ങളെക്കുറിച്ചുള്ള ഖുറാന്‍ ആയത്തുകളും ആരംഭംമുതലുള്ള ഇസ്ലാമിന്റെ യുദ്ധങ്ങളും പരിശോധിക്കുമ്പോള്‍ അല്ലാഹുവിന്റെ കാപട്യവും രക്തദാഹവും തിരിച്ചറിയാന്‍ കഴിയും!
യുദ്ധം ചെയ്യുന്നവര്‍ക്കും അതിനിരയാകുന്നവര്‍ക്കും അവരുടേതായ ന്യായീകരണങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍, ദൈവത്തിന്റെ നിര്‍ദ്ദേശപ്രകാരമുള്ള യുദ്ധങ്ങള്‍ക്ക് വ്യക്തമായ ഉദ്ദേശവും നീതിയും ഉണ്ടായിരിക്കും. ഇത് ബൈബിളിലെ യുദ്ധചരിത്രങ്ങള്‍ വിശകലനം ചെയ്താല്‍ വ്യക്തമാകും. ബൈബിള്‍ ചരിത്രത്തില്‍ നിരവധി യുദ്ധങ്ങള്‍ കാണുന്നുണ്ട്. അവിടെയെല്ലാം ന്യായത്തിന്റെയും നീതിയുടെയും പക്ഷത്തായിരുന്നു ദൈവം നിലനിന്നത്. ബൈബിളിലെ യുദ്ധങ്ങളും യുദ്ധനിയമങ്ങളും ഇസ്ലാമിന്റെ യുദ്ധങ്ങളുമായുള്ള താരതമ്യ പഠനമാണ് ഇന്ന് നാം ചിന്തിക്കാന്‍ പോകുന്നത്. യഹോവയുടെ സഹായത്താല്‍ ദൈവജനം നടത്തിയ യുദ്ധങ്ങളും പിന്നീട് ക്രിസ്ത്യാനികള്‍ നടത്തിയിട്ടുള്ള യുദ്ധങ്ങളെയും ആദ്യം നമുക്ക് പരിശോധിക്കാം.
ദൈവം അഹ്വാനം ചെയ്ത യുദ്ധങ്ങള്‍!
യുദ്ധം ചെയ്യാന്‍ അഹ്വാനം ചെയ്ത ദൈവത്തെക്കുറിച്ച് തെറ്റിദ്ധാരണപരമായ അറിവുകള്‍ ഇന്നു പലരിലുമുണ്ട്. ഇത് ചരിത്രത്തെക്കുറിച്ച് വ്യക്തമായ അവബോധം ഇല്ലാത്തതുകൊണ്ടാണെന്ന് ആദ്യമായി സൂചിപ്പിക്കട്ടെ! യുദ്ധം കൊതിക്കുന്ന ഒരു ദൈവമല്ല ബൈബിളിലേത്. എങ്കിലും പല കാലഘട്ടങ്ങളിലും ദൈവജനത്തെ അവിടുന്ന്‍ യുദ്ധത്തിനയക്കുന്നുണ്ട്. യുദ്ധം ചെയ്യുന്നവര്‍ ഒരിക്കലും തങ്ങള്‍ അനീതിയാണു ചെയ്യുന്നതെന്ന് ചിന്തിക്കാറില്ല; മറിച്ച്, സ്വപക്ഷം ന്യായീകരിക്കും. എന്നാല്‍, ഇത്തരമൊരു ന്യായീകരണമല്ല ബൈബിളിലെ യുദ്ധങ്ങള്‍ക്കുള്ളത്. അതറിയണമെങ്കില്‍ ആ യുദ്ധങ്ങളെ ബൈബിളിലൂടെതന്നെ അറിയേണ്ടിയിരിക്കുന്നു.
മനുഷ്യര്‍ ധാര്‍മ്മീകമായി അധഃപതിക്കുമ്പോള്‍ ആദ്യപടിയായി അവരെ യുദ്ധത്തിലൂടെ ഇല്ലായ്മ ചെയ്യാന്‍ ബൈബിളിലെ ദൈവം ശ്രമിച്ചിട്ടില്ല. അവരെ അധര്‍മ്മത്തില്‍നിന്ന് മോചിപ്പിക്കാന്‍ എല്ലാ മാര്‍ഗ്ഗങ്ങളും ദൈവം ഉപയോഗിച്ചിട്ടുണ്ട്. അവസരങ്ങള്‍ ആവശ്യത്തിലേറെ നല്‍കിയിട്ട് അവസാന പടിയായിട്ടാണ് ഇവര്‍ക്കെതിരെ ശത്രുക്കളെ തിരിച്ചുവിടുന്നത്. പാപവും പാപംവഴിയുള്ള ധാര്‍മ്മീക അധഃപതനവും ലോകത്തിനു മുഴുവന്‍ ഭീഷണിയാണ്. പാപകരമായ ജീവിതം നയിച്ച് സാത്താന്റെ അടിമത്വത്തില്‍ ജീവിക്കുന്നവര്‍ ഐശ്വര്യം പ്രാപിക്കുമ്പോള്‍ ഈ അധര്‍മ്മത്തെ അനുകരിക്കാന്‍ നല്ല മനുഷ്യരും തയ്യാറായേക്കാം.
ദുഷ്ടത പ്രവര്‍ത്തിപ്പിച്ച് ലോകത്തെ പൂര്‍ണ്ണമായും സാത്താന്റെ അധീനതയില്‍ എത്തിക്കുകയെന്നത് അവന്റെ ലക്ഷ്യമാണ്! മനുഷ്യര്‍ പാപത്തില്‍ പതിച്ച് ആത്മാവ് നഷ്ടപ്പെടുമ്പോള്‍, നഷ്ടം പ്രധാനമായും ഓരോ വ്യക്തികള്‍ക്കും തന്നെയായിരിക്കും. ഒരു വ്യക്തിയുടേയോ സമൂഹത്തിന്റെയോ പ്രവര്‍ത്തിയുടെ ഫലം ലോകം മുഴുവന്‍ അനുഭവിക്കേണ്ടിവരുന്നത് നീതിയല്ല. ഈ അവസ്ഥയില്‍ ജനം ഒന്നടങ്കം നാശത്തില്‍ പതിക്കാതെ രക്ഷിക്കേണ്ടതായ ചുമതല സൃഷ്ടാവായ ദൈവത്തിനുണ്ട്. ഇത് യഥാകാലം ദൈവം ചെയ്തുപോരുന്നു.
'ക്യാന്‍സര്‍' ബാധിച്ച അവയവം മുറിച്ചുനീക്കുന്നത് ആദ്യത്തെ ഘട്ടമല്ല. മറിച്ച്, മറ്റു ചികിത്സാവിധികള്‍ ഫലിക്കാതെ വരുമ്പോഴാണ്. പാപികള്‍ സമൂഹത്തിന് ആകമാനം ഭീഷണിയാകുമ്പോള്‍ അവരെ നീക്കം ചെയ്യേണ്ടത് മനുഷ്യകുലത്തിന്റെ ആവശ്യമായതിനാല്‍, നീതിമാന്മാര്‍ക്കുവേണ്ടി ദൈവം അതു ചെയ്യുന്നു! നീതിമാന്മാര്‍ക്ക് ഭീഷണിയായി അധര്‍മ്മികള്‍ പെരുകുമ്പോള്‍, നീതിമാന്മാരെ അധര്‍മ്മികളില്‍നിന്നു സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ദൈവത്തിനുണ്ട്.
ദൈവം നല്‍കുന്ന അവസരങ്ങള്‍!
ആദ്യപടി യുദ്ധമല്ലെന്നും എല്ലാ അവസരങ്ങളും നല്‍കിയശേഷം പാപത്തില്‍നിന്ന് പിന്തിരിയാന്‍ കൂട്ടാക്കാത്ത ജനതയെ നീക്കംചെയ്ത് ലോകത്തോടു ദൈവം ചെയ്യുന്ന കാരുണ്യമാണ് ഈ യുദ്ധങ്ങളെന്ന് വചനത്തെ നിഷ്പക്ഷമായി സമീപിക്കുന്നവര്‍ക്കെല്ലാം മനസ്സിലാകും! ദൈവം വെറുക്കുന്ന സകല പ്രവര്‍ത്തികളും അതിന്റെ പൂര്‍ണ്ണതയില്‍ ചെയ്ത്, സാത്താനില്‍നിന്ന് വിട്ടുപോരാന്‍ കഴിയാത്തവിധം അവനോട് ഒട്ടിച്ചേര്‍ന്നു ജീവിക്കുന്നവരോടല്ലാതെ യുദ്ധം ചെയ്യാന്‍ ദൈവം ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍, ഏറ്റവും പ്രധാനപ്പെട്ട ഒരു വസ്തുതയുണ്ട്. ദൈവം തിരഞ്ഞെടുത്തിട്ടുള്ളതും സ്വന്തംജനമായി പ്രഖ്യാപിച്ചിട്ടുള്ളതുമായ ഇസ്രായേല്‍ജനം അധഃപതിച്ചാല്‍ ആദ്യം അവരെ ശിക്ഷിക്കുന്ന നീതിമാനായ വിധികര്‍ത്താവാണ്, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ! ഇതു വെറുംവാക്കായി ആരും കരുതരുത്. ബൈബിളിന്റെ വ്യക്തമായ അടിസ്ഥാനത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കാം!
"നിങ്ങളുടെ ചുറ്റുമുള്ള ജനതകള്‍ സേവിക്കുന്ന അന്യദേവന്മാരെ നിങ്ങള്‍ സേവിക്കരുത്; സേവിച്ചാല്‍, അവിടുത്തെ കോപം നിങ്ങള്‍ക്കെതിരായി ജ്വലിക്കുകയും നിങ്ങളെ ഈ ഭൂമുഖത്തുനിന്നു നശിപ്പിച്ചുകളയുകയും ചെയ്യും. എന്തെന്നാല്‍, നിങ്ങളുടെ മധ്യേ വസിക്കുന്ന നിങ്ങളുടെ ദൈവമായ യാഹ്‌വെ അസഹിഷ്ണുവായ ദൈവമാണ്"(നിയമം: 6; 14, 15). ഇതു പറയുന്നത് സ്വന്തം ജനത്തോടാണ്. തിന്മ പ്രവര്‍ത്തിക്കുന്ന മറ്റൊരു വിഭാഗം ഇസ്രായേലിനോടൊപ്പം അവരുടെ ഇടയില്‍ ഉണ്ടായിരുന്നുവെന്ന് ഈ വാക്യങ്ങളിലൂടെതന്നെ വ്യക്തമാണ്. അവരെ നശിപ്പിച്ചുകളയാതെ, അവരെ അനുകരിക്കുന്ന ദൈവജനത്തെ ആദ്യം നശിപ്പിക്കുന്നുവെന്ന് വ്യക്തമാക്കുന്ന അനേക വചനങ്ങളില്‍ ഒന്നുമാത്രമാണിത്.
എന്തുകൊണ്ടാണ്, ഒരുജനതയെ നശിപ്പിക്കാന്‍ ദൈവം മുതിരുന്നതെന്നു നോക്കുക; അവരുടെ തിന്മയുടെ ആധിക്യം കൊണ്ടാണ് യാഹ്‌വെ ഇത് ചെയ്യുന്നത്! "നിങ്ങളുടെ ദൈവമായ യാഹ്‌വെ അവരെ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കം ചെയ്തു കഴിയുമ്പോള്‍ എന്റെ നീതി നിമിത്തമാണു യാഹ്‌വെ ഈ സ്ഥലം അവകാശമാക്കാന്‍ എന്നെ കൊണ്ടുവന്നതെന്നു നിങ്ങള്‍ ഹൃദയത്തില്‍ പറയരുത്. ഈ ജനതയുടെ ദുഷ്ടത നിമിത്തമാണ് അവിടുന്ന് അവരെ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയുന്നത്"(നിയമം: 9; 4). നന്മയില്‍ ജീവിക്കുന്ന ഒരു ജനതയുടെ അവകാശം പിടിച്ചുപറിച്ച് സ്വന്തം ജനതയ്ക്കു കൊടുക്കുന്ന നീതിരഹിതനായ ദൈവത്തെ ബൈബിളില്‍ കാണാന്‍ കഴിയില്ല.
ഈജിപ്തില്‍നിന്ന് മരുഭൂമിയിലൂടെയുള്ള യാത്രയില്‍ ഇസ്രായേല്‍ജനം വിഗ്രഹങ്ങളെ വാര്‍ത്ത് പാപം ചെയ്തപ്പോള്‍ അവരെയും ദൈവം ശിക്ഷിച്ചു. അന്ന് മോശയോട് ദൈവം പറഞ്ഞത് ശ്രദ്ധിക്കുക: "ഞാന്‍ ഈ ജനത്തെ കാണുന്നു, ദുശ്ശാഠ്യക്കാരായ ഒരു ജനം. അവരെ നശിപ്പിച്ച് ആകാശത്തിന്‍ കീഴില്‍നിന്ന് അവരുടെ പേരുപോലും ഞാന്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ പോകുന്നു"(നിയമം:9;13,14).
യുദ്ധത്തിലൂടെ തുടച്ചുമാറ്റിയ ജനതകളുടെ ചെയ്തികള്‍ എന്തായിരുന്നുവെന്ന് നമുക്കു നോക്കാം: "അവര്‍ നശിച്ചുകഴിയുമ്പോള്‍ അവരെ അനുകരിച്ച് വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്. യാഹ്‌വെ വെറുക്കുന്ന സകല മ്ലേച്ഛതകളും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കുവേണ്ടി ചെയ്തു; ദേവന്മാര്‍ക്കുവേണ്ടി അവര്‍ തങ്ങളുടെ പുത്രന്മാരെയും പുത്രികളെയുംപോലും തീയില്‍ ദഹിപ്പിച്ചു"(നിയമം: 12; 30, 31).
ഉത്പത്തിയുടെ പുസ്തകം വായിക്കുമ്പോള്‍ കാനാന്യരെ ദൈവം നശിപ്പിക്കുന്നതായി കാണുന്നുണ്ട്. അതു വ്യക്തമായി പരിശോധിക്കുമ്പോള്‍ ദൈവത്തിന്റെ നീതി മനസ്സിലാകും. വ്യഭിചാരം, ശിശുക്കളെ അഗ്നിയില്‍ ദഹിപ്പിക്കുക എന്നിങ്ങനെ ഹീനമായ പ്രവര്‍ത്തികള്‍കൊണ്ട് നാടിനെ ശാപഗ്രസ്ഥമാക്കിയപ്പോഴാണ് ഇവരെ നശിപ്പിക്കുന്നത്. നാനൂറ് വര്‍ഷം മാനസാന്തരത്തിനുള്ള കാലാവധി നല്‍കുകയും നീതിമാന്മാരായ അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരെയും പുരോഹിതനായ മെല്‍ക്കിസെദേക്കിനെയും അവരുടെ ഇടയിലേക്ക് അയക്കുകയും ചെയ്തിട്ടും പിന്തിരിയാന്‍ കൂട്ടാക്കാത്തതിനാലാണ് നശിപ്പിക്കാന്‍ തീരുമാനിച്ചത്. പരിഷ്കൃതമായ ഏതെങ്കിലും രാജ്യത്ത് കുഞ്ഞുങ്ങളെ അഗ്നിയില്‍ ദഹിപ്പിച്ചാല്‍ അവിടുത്തെ ഭരണകൂടം എങ്ങനെ പ്രതികരിക്കും എന്നു ചിന്തിച്ചുനോക്കുക! ഇത്തരം ഹീനപ്രവര്‍ത്തികള്‍ ചെയ്യുന്ന രാജ്യം ഇന്നുണ്ടെങ്കില്‍ മറ്റുരാജ്യങ്ങള്‍ അവരെ വെറുതെവിടുമോ? അവര്‍ക്കുമേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും യുദ്ധം ചെയ്യുകയുമായിരിക്കും ഉണ്ടാകുക!
ആദംമുതല്‍ ഇന്നുവരെ ഒരുവനെയും മുന്നറിയിപ്പുകളും താക്കീതുകളും നല്‍കാതെ ശിക്ഷിക്കുന്നതായി ബൈബിളില്‍ കാണുന്നില്ല. ഈജിപ്തിലെ ജനവും ഭരണാധികാരികളും ഇസ്രായേല്യരെ പീഡിപ്പിക്കുമ്പോള്‍ മോശയിലൂടെ പലവട്ടം അവര്‍ക്കു മുന്നറിയിപ്പുകള്‍ കൊടുക്കുന്നുണ്ട്. ഇതൊന്നും കൂട്ടാക്കാതിരുന്നപ്പോഴും ലഘുവായ ശിക്ഷണങ്ങളാണ് താക്കീതായി നല്‍കിയത്. അതുകൊണ്ടും അവര്‍ അനുസരിക്കാന്‍ തയ്യാറാകാതിരുന്നപ്പോഴാണ് ശക്തമായ ശിക്ഷ അവരുടെമേല്‍ അയക്കുന്നത്. വേണമെങ്കില്‍ ആദ്യമെതന്നെ കടുത്ത ശിക്ഷനല്‍കാന്‍ ദൈവത്തിനു കഴിയുമായിരുന്നു.
ശിക്ഷയും രക്ഷയും തന്റെ ഭവനത്തില്‍നിന്നുതന്നെ ആരംഭിക്കുന്ന നീതിമാനും പരിശുദ്ധനുമായ ദൈവത്തെ ബൈബിളിലൂടെ ലോകത്തെ കാണിച്ചുകൊടുക്കുമ്പോള്‍, ദൈവത്തെ മറ്റുള്ളവരുടെമുമ്പില്‍ നീതിരഹിതനായി ചിത്രീകരിക്കാന്‍ സാത്താന്‍ നടത്തുന്ന കൌശലമാണ് ഖുറാനില്‍ കാണുന്നത്. "വിധിയുടെ സമയം സമാഗതമായിരിക്കുന്നു. ദൈവത്തിന്റെ ഭവനത്തിലായിരിക്കും അതാരംഭിക്കുക. അതു നമ്മിലാണ് ആരംഭിക്കുന്നതെങ്കില്‍, ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്തായിരിക്കും?"(1പത്രോ: 4; 17).
'കുരിശ്' യുദ്ധങ്ങള്‍!
അയോദ്ധ്യയിലെ രാമക്ഷേത്രം പൊളിച്ച് 'ബാബറിമസ്ജിദ്' ഉണ്ടാക്കിയ ഇസ്ലാം, ലോകമെമ്പാടും ചെയ്തത് ഇതുതന്നെയാണ്. എവിടെയെങ്കിലും ഇസ്ലാംമതം വേരുറപ്പിച്ചാല്‍ അവിടെ ഉണ്ടായിരുന്ന ആരാധനാലയങ്ങള്‍ പൊളിച്ച് മസ്ജിദുകള്‍ നിര്‍മ്മിക്കുകയാണ് ആദ്യമായി ചെയ്യുന്നത്. ഇന്ന് ഇസ്ലാംമതം ഭൂരിപക്ഷമായ എല്ലായിടങ്ങളിലും ക്രൈസ്തവരായിരുന്നു വസിച്ചിരുന്നത്. അറബിരാജ്യങ്ങളില്‍പോലും ഭൂരിപക്ഷമായിരുന്ന ക്രൈസ്തവര്‍ എങ്ങനെയാണ് ന്യൂനപക്ഷമായതെന്ന് ഇസ്ലാമിന്റെ യുദ്ധങ്ങളെ വിവരിക്കുമ്പോള്‍ നമുക്ക് പഠിക്കാം.
ക്രൈസ്തവര്‍ വിശുദ്ധമായി കരുതുന്ന മിക്കയിടങ്ങളിലും മോസ്ക്കുകള്‍ പണിത് കൈവശപ്പെടുത്തിയപ്പോള്‍, അത് തിരിച്ചുപിടിക്കാന്‍ ക്രൈസ്തവരായ ചക്രവര്‍ത്തിമാര്‍ നടത്തിയ യുദ്ധങ്ങളെയാണ് 'കുരിശ്' യുദ്ധങ്ങള്‍ എന്നു വിളിക്കുന്നത്. കുരിശു യുദ്ധങ്ങളില്‍ അധികവും ചെറുത്തുനില്‍പ്പിനുള്ള പ്രതിരോധങ്ങള്‍ ആയിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം!
യുദ്ധത്തിലൂടെ മുഹമ്മദും കൂട്ടരും പിടിച്ചടക്കി ചെകുത്താനു പള്ളി പണിത കൂട്ടത്തില്‍ ക്രിസ്തുമതത്തിനു തുടക്കം കുറിച്ച 'സെഹിയോന്‍' മാളികയുമുണ്ട്. പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ അപ്പസ്തോലന്മാര്‍ പ്രാര്‍ത്ഥിച്ച് കാത്തിരുന്ന ഇടമാണു 'സെഹിയോന്‍മാളിക'! ഇന്നും അത് ഇസ്ലാമിന്റെ പള്ളിയാണ്. സമൂഹത്തില്‍ ഭിന്നതയുണ്ടാക്കി അസമാധാനത്തിലേക്ക് നയിക്കുകയെന്ന ഗൂഢമായ ലക്ഷ്യം ഈ മതത്തിനുണ്ടെന്ന് ഇതിലൂടെ വ്യക്തമാകുന്നു. ടിപ്പുവിന്റെ 'പടയോട്ടം' കേരളത്തില്‍ നടന്നപ്പോള്‍ അനേകം ഹൈന്ദവക്ഷേത്രങ്ങള്‍ അവന്‍ തകര്‍ത്തു. അങ്ങനെയാണ് മലബാറില്‍ ഇവര്‍ ആധിപത്യം സ്ഥാപിച്ചത്. മലപ്പുറം ജില്ലയ്ക്ക് പച്ചനിറം ഉണ്ടായതും അങ്ങനെതന്നെ! ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും കൊന്നൊടുക്കുകയോ മതപരിവര്‍ത്തനം നടത്തുകയോ ചെയ്തതിലൂടെ മലബാറില്‍ ഇസ്ലാം ആധിപത്യം നേടി!
മതപരിവര്‍ത്തനത്തിനായി ക്രൈസ്തവര്‍ യുദ്ധം ചെയ്തിരുന്നുവെങ്കില്‍ ഇന്ത്യയില്‍ ഇന്ന് ക്രൈസ്തവര്‍ മാത്രമെ ഉണ്ടാകുമായിരുന്നുള്ളു. പോര്‍ട്ടുഗീസ്സുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും ഇന്ത്യയില്‍ വരികയും മതപ്രചാരണം നടത്തുകയും ഭരണംപോലും കയ്യാളുകയും ചെയ്തിട്ടും യുദ്ധംചെയ്ത് മതം വളര്‍ത്തിയിട്ടില്ല. എന്നാല്‍, ഇസ്ലാം അങ്ങനെയായിരുന്നില്ലെന്നു നമുക്കറിയാം!
ക്രൈസ്തവര്‍ മതത്തിനുവേണ്ടി മരിച്ചിട്ടുണ്ട്; മതം മാറാത്തതിന് ആരെയും കൊന്നിട്ടില്ല. ചില രാജാക്കന്മാര്‍ ക്രിസ്തുമതം സ്വീകരിച്ചതിനുശേഷം മറ്റു രാജ്യങ്ങളുമായി യുദ്ധം ചെയ്താല്‍ അതു ക്രിസ്ത്യാനികള്‍ നടത്തുന്ന യുദ്ധമായി വ്യാഖ്യാനിക്കുന്നതില്‍ അര്‍ത്ഥമില്ല. അമേരിക്ക ഇറാക്കുമായോ ഇസ്ലാമിക രാഷ്ട്രങ്ങളുമായോ യുദ്ധത്തിലേര്‍പ്പെട്ടാല്‍ ഇസ്ലാമിനെതിരേ ക്രിസ്ത്യാനികള്‍ നടത്തുന്ന യുദ്ധമായി അതിനെ കണുന്ന രീതി മുസ്ലിം സമൂഹത്തിനുണ്ട്. അതിനു കാരണം അവര്‍ അങ്ങനെ ആയതുകൊണ്ടാണ്. ചെറുത്തുനില്‍പ്പിനും തങ്ങള്‍ പാവനമായിക്കരുതുന്ന തീര്‍ത്ഥാടനകേന്ദ്രങ്ങളെ തിരിച്ചുപിടിക്കുന്നതിനുമായി ക്രൈസ്തവര്‍ നടത്തിയ പോരാട്ടങ്ങളെ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും വിമര്‍ശിക്കുന്ന ഇസ്ലാമിന്റെ ലക്ഷ്യം, അവരുടെ ആയിരത്തിനാനൂറു വര്‍ഷമായി തുടരുന്ന ജിഹാദിനെ വെള്ളപൂശുകയെന്നതാണ്.
യാഥാര്‍ത്ഥ്യത്തെ മറച്ചുവച്ചുകൊണ്ട് കുരിശുയുദ്ധങ്ങളെ മോശമാക്കിക്കൊണ്ടാണ് ഇസ്ലാം എക്കാലവും പ്രചരണം നടത്തിയിട്ടുള്ളത്. യുദ്ധത്തിലൂടെ പിടിച്ചടക്കിയ ജറുസലേമിനെ ഇസ്ലാമിന്റെ അധീനതയില്‍നിന്നു മോചിപ്പിക്കുവാനായി നടത്തിയ ധര്‍മ്മ സമരങ്ങളെ അപകീര്‍ത്തിപ്പെടുത്തി ധര്‍മ്മനിഷ്ടരെന്ന് സ്വയംചമയുന്ന ഇസാമിന്റെ കാപട്യം മനസ്സിലാക്കണമെങ്കില്‍ അവരുടെ പിടിച്ചടക്കലിന്റെ നാള്‍വഴികള്‍ അറിയണം. ഇവരുടെ വ്യാജപ്രചരണങ്ങള്‍ക്കുമുന്നില്‍ ക്രൈസ്തവര്‍ മൌനം പാലിക്കുന്നതും ചരിത്രത്തെക്കുറിച്ച് പുതുതലമുറയുടെ അജ്ഞതയും ഇസ്ലാമിന്റെ കപടവാദങ്ങളെ സാധൂകരിക്കുന്നു. ചരിത്രങ്ങളിലേക്ക് തിരിച്ചുനടന്ന് ഇസ്ലാമിന്റെ പൈശാചിക മുഖം വെളിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
ജിഹാദിനെക്കുറിച്ചും അല്ലാഹുവിന്റെ യുദ്ധങ്ങളെക്കുറിച്ചും ഖുറാന്‍ നല്‍കുന്ന വുരുദ്ധമായ വെളിപ്പെടുത്തലുകള്‍ പരിശോധിച്ച് ദൈവമാരാണെന്നും ദൈവവചനം ഏതാണെന്നും സ്ഥിരീകരിക്കാം!
അല്ലാഹുവിന്റെ യുദ്ധ'കു'തന്ത്രങ്ങള്‍!
അല്ലാഹുവിന്റെ കുതന്ത്രങ്ങള്‍ എന്നത് മനോവയുടെ ഭാവനയല്ല; ഖുറാന്‍ പറഞ്ഞിരിക്കുന്നത് വെളിപ്പെടുത്തിയെന്നു മാത്രമെയുള്ളു. 'നഷ്ടം പറ്റിയ ഒരു ജനവിഭാഗമാല്ലാതെ അല്ലാഹുവിന്റെ തന്ത്രത്തില്‍നിന്ന് ആരും നിര്‍ഭയരായിരിക്കുന്നില്ല'(സുറ: 7; 99).
ഇസ്ലാംമതക്കര്‍ രക്ഷപെട്ടവരാണെന്നു കരുതുന്നുവെങ്കില്‍ നഷ്ടം പറ്റിയ ജനവിഭാഗമാണെന്നു ഖുറാന്‍തന്നെ വ്യക്തമാക്കുന്നു. നഷ്ടം പറ്റിയ ഈ ജനവിഭാഗത്തെ തന്ത്രങ്ങളില്‍നിന്നു മാറ്റിനിര്‍ത്തിയിരിക്കുന്ന അല്ലാഹു ആരാണെന്ന് ചിന്തിച്ചുനോക്കുക. അല്ലാഹുവാണ് ദൈവമെന്നു കരുതുന്നവര്‍ നഷ്ടത്തിലായതിനാല്‍ ഇനിയും അവരുടെമേല്‍ തന്ത്രങ്ങള്‍ അയക്കേണ്ടതായ ആവശ്യമില്ല. ഇനി അല്ലാഹു ലക്ഷ്യം വച്ചിരിക്കുന്നത് നഷ്ടം പറ്റാത്തവരെയാണ്. മുഹമ്മദിന്റെ അനുയായികളുടെ പ്രവര്‍ത്തനം അതിനുവേണ്ടിയാണെന്നു അവരുടെ ചെയ്തികളിലൂടെ വ്യക്തമാകുന്നുണ്ട്.
ഇവിടെ ഒരു വചനം പ്രസക്തമാണ്: "അതുപോലെ തങ്ങളുടെമേല്‍ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്കള്‍ നിങ്ങളുടെയിടയിലും ഉണ്ടാകും. അവര്‍ വിനാശകരമായ അഭിപ്രായങ്ങള്‍ രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയും ചെയ്യും. പലരും അവരുടെ ദുഷിച്ച മാര്‍ഗ്ഗത്തെ അനുഗമിക്കും. അങ്ങനെ അവര്‍മൂലം സത്യത്തിന്റെ മാര്‍ഗ്ഗം നിന്ദിക്കപ്പെടും. അത്യാഗ്രഹം കാരണം വ്യാജംപറഞ്ഞു നിങ്ങളെ അവര്‍ ചൂഷണംചെയ്യും. നേരത്തെ നിശ്ചയിക്കപ്പെട്ടിരിക്കുന്ന അവരുടെ ശിക്ഷാവിധിക്കു കാലവിളംബം വരുകയില്ല. വിനാശം കണ്ണുതുറന്ന് അവരെ കാത്തിരിക്കുകയും ചെയ്യുന്നു"(2പത്രോ:2;1-3).
അല്ലാഹുവിന്റെ തന്ത്രം എന്താണെന്നു പരിശോധിക്കാം. തന്ത്രം എന്നവാക്കിനു 'മക്കാര്‍' എന്നാണ് ഖുറാനില്‍ കൊടുത്തിരിക്കുന്നത്. ഈ വാക്കിനെ തന്ത്രം എന്നുമാത്രമല്ല 'വഞ്ചന'യെന്നും തര്‍ജ്ജിമ ചെയ്യാം! 'മക്കാര്‍' എന്നവാക്കിന്റെ അര്‍ത്ഥം വഞ്ചനയെന്നാണെങ്കില്‍ ഇതു വളരെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവരെ മാത്രമാണ് ഈ വഞ്ചനയില്‍നിന്ന് അവന്‍ ഒഴിവാക്കിയിരിക്കുന്നത്. ഇക്കൂട്ടരെക്കുറിച്ച് മുഹമ്മദുതന്നെ നഷ്ടം പറ്റിയ വിഭാഗമെന്നു വിളിക്കുന്നു!
അല്ലാഹുവിനെ വിളിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ ഏതു നാമവും വിളിച്ചു പ്രാര്‍ത്ഥിക്കാമെന്നാണ് ഖുറാനില്‍ മുഹമ്മദ് പറയുന്നത്. കാരണം, വിശിഷ്ടനാമങ്ങള്‍ എല്ലാം അല്ലാഹുവിന്റെതാണത്രെ! തൊണ്ണൂറ്റൊമ്പത് വിശിഷ്ടനാമങ്ങളില്‍ ഒന്ന് 'ദാര്‍'എന്നാണെന്നും പറയുന്നു. എന്താണു 'ദാര്‍' എന്നതിന്റെ അര്‍ത്ഥം എന്നറിയുമ്പോള്‍ അല്ലാഹു ആരാണെന്നു മനസ്സിലാകും. 'ദാര്‍' എന്നാല്‍ വഞ്ചകന്‍!
ഇനി അല്ലാഹുവിന്റെ 'കുതന്ത്രങ്ങള്‍' യുദ്ധത്തില്‍ എങ്ങന്നെയാണു മുഹമ്മദ് പ്രയോഗിച്ചതെന്നു നോക്കാം!
രക്തദാഹിയായ അല്ലാഹുവിന്, മാംസദാഹിയായ സൈന്യാധിപന്‍!
അല്ലാഹു തന്റെ പ്രിയങ്കരനായ 'പ്രവാചകന്‍' മുഹമ്മദിനെക്കൊണ്ട് ചെയ്യിപ്പിച്ച യുദ്ധങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇരുവരുടെയും ദൗര്‍ബല്യങ്ങളും ക്രൂരതയുടെ കുതന്ത്രങ്ങളും ഗ്രഹിക്കാന്‍ കഴിയും.
ഇസ്ലാമിക ചരിത്രത്തിലെ ഒന്നാംഘട്ടത്തില്‍ അവരുടെ 'കപട'സമാധാന ദൂത് ശ്രദ്ധേയമാണ്. അന്ന് അവര്‍ ജനസംഖ്യയിലും സൈനീക ബലത്തിലും ഏറ്റവും ചെറുതായിരുന്നു. ഇക്കാലയളവില്‍ മുഹമ്മദിന്റെയും തന്റെ ആശയമായ ഇസ്ലാമിന്റെയും മുദ്രാവാക്യം 'നിങ്ങള്‍ക്കു നിങ്ങളുടെ മതം ഞങ്ങള്‍ക്കു ഞങ്ങളുടെ മതം' എന്നായിരുന്നുവെങ്കില്‍, പിന്നീട് ഇസ്ലാം വളരുന്നതനുസരിച്ച് മുദ്രാവാക്യത്തില്‍ മാറ്റം വരുത്തി. അങ്ങനെ മറ്റുമതങ്ങളെ ഇല്ലായ്മചെയ്യാന്‍ യുദ്ധങ്ങളും മറ്റു പല മാര്‍ഗ്ഗങ്ങളും അവലംബിച്ചു. ഖുറാനില്‍ ജിഹാദിന്റെ മുഖം രൂപാന്തരം പ്രാപിക്കുന്നത് സൂക്ഷ്മതയോടെ വീക്ഷിച്ചാല്‍ മനസ്സിലാകും.
ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നു പ്രചരിപ്പിക്കുന്നവര്‍ ഉപയോഗിക്കുന്നത് ആരംഭത്തില്‍ കുറിച്ചിട്ടുള്ള കപടമുഖമാണ്. എന്നാല്‍, ഖുറാനില്‍തന്നെ ശത്രുക്കളെ കായികമായി നേരിട്ട് കൊന്നൊടുക്കാനുള്ള ആഹ്വാനവുമുണ്ട്. അതുകൊണ്ടുതന്നെയാണ് ലോകത്തു മുഴുവന്‍ ഭീതിപരത്തിക്കൊണ്ട് ഈ മതം നിലകൊള്ളുന്നത്. 'ജിഹാദ്' നടത്തുന്നവര്‍ക്ക് മരണാനന്തരം ശ്രേഷ്ഠമായ പദവി സ്വര്‍ഗ്ഗത്തില്‍ വാഗ്ദാനം ചെയ്ത് വഞ്ചിക്കുന്ന രീതി വഞ്ചകനെന്നു സ്വയം പരിചയപ്പെടുത്തുന്ന അല്ലാഹുവില്‍ കാണാം! തൊണ്ണൂറ്റൊമ്പത് ശ്രേഷ്ഠ നാമങ്ങളില്‍ ഒന്നായ 'ദാര്‍' (വഞ്ചകന്‍) അല്ലാഹുവിന്റെ പേരാണെന്നു പറയുന്നത് ഇസ്ലാമിന്‍റെ എതിരാളികളല്ല.
ഓരോ കാലഘട്ടത്തിലും അല്ലാഹു ഇറക്കിയ യുദ്ധനിയമങ്ങള്‍ ഖുറാനില്‍നിന്ന് വായിക്കുമ്പോള്‍ അല്ലാഹുവിന്റെ വഞ്ചനയും കാപട്യവും വ്യക്തമാകും. ഒന്നാംഘട്ടം മുതല്‍ കാണുക;
ഒന്നാംഘട്ടം: ഇസ്ലാമിന്റെ ആരംഭത്തില്‍ അല്ലാഹുവിന്റെ യുദ്ധനിയമം ഇങ്ങനെ: "അവിശ്വാസികളോട് ക്ഷമിക്കുക; സമാധാനം എന്നുപറയുക"(സുറ: 41; 88, 89). "നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം"(സുറ: 109; 1- 6). "മതത്തില്‍ യാതൊരു നിര്‍ബന്ധവുമില്ല"(സുറ: 2; 256). ഇതു കേള്‍ക്കുന്ന അന്യമതവിശ്വാസികള്‍ ഇസ്ലാമിന്റെ ഈ മതസൗഹാര്‍ദ്ദത്തെ ശ്ലാഘിക്കാതിരിക്കില്ല.
രണ്ടാംഘട്ടം: ഇസ്ലാം കുറച്ചുകൂടി ചുവടുറപ്പിച്ച നാളുകളില്‍ അല്ലാഹുവിന്റെ വീര്യവും അല്പം വര്‍ദ്ധിച്ചു. ഇവന്‍ നിയമം ഒന്നു പുതുക്കി! "നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്‍റെമാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക"(സുറ: 2; 190). "മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക"(സുറ: 2; 193). "വിലക്കപ്പെട്ടമാസത്തി (ലെ യുദ്ധത്തി) ന് വിലക്കപ്പെട്ടമാസത്തില്‍ തന്നെ ( തിരിച്ചടിക്കുക. ) വിലക്കപ്പെട്ട മറ്റു കാര്യങ്ങള്‍ ലംഘിക്കുമ്പോഴും ( അങ്ങനെത്തന്നെ ) പ്രതിക്രിയ ചെയ്യേണ്ടതാണ്. അപ്രകാരം നിങ്ങള്‍ക്കെതിരെ ആര്‍ അതിക്രമം കാണിച്ചാലും അവന്‍ നിങ്ങളുടെ നേര്‍ക്ക് കാണിച്ച അതിക്രമത്തിന് തുല്യമായി അവന്‍റെനേരെയും അതിക്രമം കാണിച്ചുകൊള്ളുക"(സുറ: 2; 194). വാക്കിനു വിലയില്ലാത്തവന്റെ രണ്ടാംഘട്ടത്തിലെ ആയത്ത് ഇങ്ങനെയെങ്കില്‍ മൂന്നാംഘട്ടത്തിലെത്തുമ്പോള്‍ അതിന്റെ തീവ്രത എങ്ങനെയെന്നു കാണുക!
മൂന്നാംഘട്ടം: ഒന്നാംഘട്ടത്തില്‍ കാപട്യത്തിലൂടെ മറ്റു മതക്കാരെ തങ്ങളിലേക്ക് ആകര്‍ഷിക്കുകയും പിന്നീട് അടുത്ത ഘട്ടമായപ്പോള്‍ സ്വയരക്ഷക്ക് എന്ന വിളംബരത്തോടെ യുദ്ധം ചെയ്ത് അന്യമതക്കാരെ കൊന്നൊടുക്കുകയും ചെയ്തു. എന്നാല്‍, മൂന്നാം ഘട്ടമായപ്പോഴേക്കും സ്ഥിതി മാറി. തങ്ങള്‍ ഇത്രത്തോളം മുന്നേറുമെന്ന് അല്ലാഹുവിനുപോലും നിശ്ചയമില്ലായിരുന്നു. അല്ലാഹുവിന്റെയും മുഹമ്മദിന്റെയും എല്ലാ ധാരണകളെയും 'കാറ്റില്‍ പറത്തി' അനേകം 'അജ്ഞാനി'കളെ മതത്തില്‍ ചേര്‍ക്കാന്‍ കഴിഞ്ഞു. അല്ലാഹുവിന്റെ ആയത്തു തിരുത്താന്‍ പിന്നെ അധിക സമയം വേണ്ടിവന്നില്ല!
"അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക"(സുറ: 9; 5). ഈ ആഹ്വാനം അവര്‍ നടപ്പാക്കി. ഇങ്ങനെ ആഹ്വാനം ചെയ്യുന്ന അല്ലാഹുവിനെ ദൈവമായി പരിഗണിക്കുവാന്‍ മനുഷ്യരായി ജനിച്ച ആര്‍ക്കും സാധിക്കുമെന്നു തോന്നുന്നില്ല. ഇത് അല്ലാഹുവിലെ പൈശാചികതയാണു വെളിപ്പെടുത്തുന്നത്. അല്ലാഹു ദൈവമായിരുന്നെങ്കില്‍ കല്പന നടപ്പാക്കാന്‍ കഴിയുമായിരുന്നു. ഈ കല്പന പൂര്‍ണ്ണമായി നടപ്പാക്കാന്‍ ഇസ്ലാം ഇന്നു ശക്തരല്ല. അല്ലെങ്കില്‍ അല്ലാഹുവിന്റെ കല്പന നടപ്പാക്കാന്‍ കഴിയാത്ത ദുര്‍ബലര്‍ ഇന്നു പരസ്പരം കൊന്നുകൊണ്ട് അല്ലാഹുവിന്റെ രക്തദാഹത്തിന് അറുതി വരുത്തുകയാണ്.
ന്യൂനപക്ഷമായിരിക്കുമ്പോള്‍ സമാധാനം എന്നു പറയുക! കുറച്ചുകൂടി വളര്‍ന്നുകഴിയുമ്പോള്‍ യുദ്ധം ചെയ്യുക! ഭൂരിപക്ഷമാകുമ്പോള്‍ കീഴ്പ്പെടുത്തി ഭരിക്കുക! ഇത് ഇസ്ലാമിന്റെ ആരംഭംമുതല്‍ ഇന്നോളം തുടരുന്ന തന്ത്രമാണ്. ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ കപടസമാധാനത്തില്‍ കഴിഞ്ഞുവരികയാണിവര്‍. ഇവിടുത്തെ സര്‍ക്കാരിന്റെ ചിലവില്‍ സന്തതികളെ ജനിപ്പിച്ച് വളര്‍ത്തുന്ന ഈ വിഭാഗം, വളരുംതോറും തനിനിറം വ്യക്തമാക്കിക്കൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ നാളുകളില്‍ ജര്‍മ്മനിയിലെ ഒരു സംസ്ഥാന മന്ത്രിസഭയിലെ മുസ്ലിംഅംഗം ഒരു ഭോഷത്തം വിളിച്ചുപറഞ്ഞു; ഇവിടുത്തെ സ്കൂളുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കുരിശുകള്‍ എടുത്തു മാറ്റണമെന്ന്! അവരുടെ ഭാവിസ്വപ്നം വിളിച്ചോതിയതാണിത്.
ഇപ്പോള്‍ ഈ രാജ്യത്ത് ഇസ്ലാമിനു പള്ളികളുണ്ടെങ്കിലും ഉച്ചത്തില്‍ 'ബാങ്കു' വിളിച്ച് മനുഷ്യരെ ശല്യപ്പെടുത്താന്‍ അനുവദിക്കുന്നില്ല. ഇവര്‍ ഭൂരിപക്ഷമുള്ളിടത്ത് മറ്റു മതക്കാരുടെ ആരാധനാ സ്വാതന്ത്ര്യംപോലും നിഷേധിക്കുന്ന രീതിയാണുളത്. അടിച്ചമര്‍ത്തി ഭരിക്കുന്ന ഇസ്ലാമിന്റെ യഥാര്‍ത്ഥ രീതിയാണ് ഇതിലൂടെയെല്ലാം വ്യക്തമാക്കുന്നത്.
വെറും ഇരുപത്തിമൂന്ന് വര്‍ഷത്തിനുള്ളില്‍ അല്ലാഹു വരുത്തിയ നയമാറ്റമാണ് ഇസ്ലാം അനുവര്‍ത്തിച്ചുപോരുന്നത്. ഒരു ജനതയോട് യുദ്ധം ചെയ്യുന്നതിനുമുമ്പ് മാനസാന്തരത്തിനായി നാനൂറും അതിലേറെയും വര്‍ഷങ്ങള്‍ അനുവദിക്കുന്ന കാരുണ്യവാനായ ദൈവത്തെ ബൈബിള്‍ പരിചയപ്പെടുത്തുമ്പോള്‍, യുദ്ധക്കൊതിയനായ അല്ലാഹു ദൈവമാണെന്നു പറയുന്നത് ഏറ്റവും വലിയ ദൈവനിന്ദയാണ്. ന്യൂനപക്ഷത്തിനുനേരെ അക്രമം അഴിച്ചുവിടുന്ന ദൈവത്തെ ബൈബിളില്‍ കാണില്ല. ഏറ്റവും വലിയ ജനതയോടു യുദ്ധത്തിനുപോകുമ്പോഴും അവരേക്കാള്‍ ചെറിയൊരു സൈന്യത്തെയാണ് ദൈവജനത്തിന്റെ ഭാഗത്ത് അണിനിരത്തിയിരുന്നത്.
സംഖ്യയുടെ പുസ്തകത്തിലും ജോഷ്വായുടെ പുസ്തകത്തിലും ഇക്കാര്യങ്ങള്‍ വ്യക്തമായി വിവരിച്ചിട്ടുണ്ട്. വലിയൊരു രാജ്യത്തോട് യുദ്ധം ചെയ്യാന്‍ ചെറിയ സൈന്യത്തെയാണു മോശയും ജോഷ്വായും അയച്ചിരുന്നത്. മിദിയാന്‍കാരോട് യുദ്ധംചെയ്യാന്‍ പന്തീരായിരം ആളുകളെയാണു മോശ നിയോഗിച്ചത്. പുരുഷസ്പര്‍ശനം ഏറ്റിട്ടില്ലാത്ത മുപ്പതിനായിരം കന്യകകള്‍ യുദ്ധശേഷം അവശേഷിച്ചുവെങ്കില്‍ മിദിയാന്‍കാര്‍ എത്ര വലുതായിരുന്നുവെന്ന് മനസ്സിലാകും!
യുദ്ധത്തില്‍ അടിമകളായി പിടിക്കപ്പെടുന്ന സ്ത്രീകളെ ഒരു മാസം വിലപിക്കാന്‍ സമയം കൊടുത്തശേഷം വിവാഹം കഴിക്കണമെന്ന് ബൈബിളിലെ ദൈവം കല്പിക്കുമ്പോള്‍ അല്ലാഹു പറയുന്നു; അവരെ ഭര്‍ത്താക്കന്മാര്‍ക്ക് തിരികെ കൊടുക്കുന്നതിനുമുമ്പ് 'ബലാത്സംഘം ' ചെയ്യണമെന്ന്!(സഹീമുസ്ലിം: ബുക്ക് 8; ഹദീസ് നമ്പര്‍: 33; 71). "യുദ്ധത്തില്‍ അടിമകളായി പിടിച്ചിരിക്കുന്ന സ്ത്രീകളെ എന്തും ചെയ്യാന്‍ അല്ലാഹു അനുവദിച്ചിരിക്കുന്നു"(സുറ: 4; 24). സുന്ന അബുദാവൂദും ഇതുതന്നെ ആവര്‍ത്തിക്കുന്നു.(സുന്ന അബുദാവൂദ്:Vol:2, Book:5-Book of marriage). ഇത്തരം ഹീനപ്രവര്‍ത്തികള്‍ ചെയ്യിച്ചും അതുകണ്ട് ആസ്വദിച്ചും കഴിയുന്ന 'കാമവെറി'യനാണോ ഈ അല്ലാഹു?
സാത്താന്‍ കൌശലക്കാരനും തന്ത്രശാലിയുമാണെന്നു ബൈബിള്‍ പരിചയപ്പെടുത്തുമ്പോള്‍, അല്ലാഹുവാണ് 'കുതന്ത്രം' ഒരുക്കുന്നവനെന്ന് ഖുറാന്‍ തുറന്നു സമ്മതിക്കുന്നു. ആരാണ് അല്ലാഹുവെന്ന് മനസ്സിലാക്കാന്‍ ഇതില്‍പ്പരം തെളിവ് ആവശ്യമുണ്ടോ? പറുദീസായില്‍ തുടങ്ങിയ കുതന്ത്രം ഖുറാനിലൂടെ പിശാചു തുടരുകയാണ്! ബൈബിളില്‍ പിശാചിനെക്കുറിച്ച് നല്‍കുന്ന അടയാളങ്ങളും പിശാച് പറയുന്നതായി ചൂണ്ടിക്കാണിക്കുന്ന വാക്കുകളും ഖുറാനില്‍ അല്ലാഹുവിന്റെ അടയാളങ്ങളും അവന്റെ വാക്കുകളുമായി കാണാം! ഒരു ഉദാഹരണം ശ്രദ്ധിക്കുക: "ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കു കയറും. ഉന്നതത്തില്‍ ദൈവത്തിന്റെ നക്ഷത്രങ്ങള്‍ക്കുപരി എന്റെ സിംഹാസനം ഞാന്‍ സ്ഥാപിക്കും. ഉത്തരദിക്കിന്റെ അതിര്‍ത്തിയിലെ സമാഗമപര്‍വ്വതത്തിന്റെ മുകളില്‍ ഞാനിരിക്കും. ഉന്നതമായ മേഘങ്ങള്‍ക്കുമീതെ ഞാന്‍ കയറും. ഞാന്‍ അത്യുന്നതനെപ്പോലെ ആകും"(ഏശയ്യ:14;13,14). ഇത് ബൈബിളില്‍ സാത്താനെക്കുറിച്ച് പറയുന്നതാണ്.
ഇതേ കാര്യംതന്നെ ഖുറാനിലും പറയുന്നുണ്ട്; എന്നാല്‍, പറയുന്നത് അല്ലാഹുവിനെക്കുറിച്ച് ആണെന്നുമാത്രം! ഖുര്‍ആന്‍: "ആറുദിവസങ്ങളിലായി ( അഥവാ ഘട്ടങ്ങളിലായി ) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് അവനത്രെ. അവന്റെ അര്‍ശ് ( സിംഹാസനം ) വെള്ളത്തിന്‍മേലായിരുന്നു(സുറ: ഹൂദ്:11; 6, 7). സാത്താന്റെ സിംഹാസനം മേഘത്തിനുമീതെയും അല്ലാഹുവിന്റെതു ജലത്തിനുമീതെയും! 'മേഘം' എന്നത് ജലം തന്നെയാണെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാവുന്ന കാര്യമാണ്!
'ലവ്ജിഹാദ്' ഒരു 'ആഗോള' പ്രതിഭാസം!
കേരളത്തിലും കര്‍ണ്ണാടകത്തിലും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും മാത്രം ഒതുങ്ങുന്നതല്ല 'ലവ്'ജിഹാദ്! ഇതു ലോകം മുഴുവനിലും വ്യാപിപ്പിച്ചിരിക്കുന്ന ഇസ്ലാമിക യുദ്ധമുറയാണ്. കാര്യമായ തൊഴിലും വരുമാനവുമില്ലാത്ത ഇസ്ലാമിക യുവാക്കള്‍ ആര്‍ഭാടജീവിതം നയിച്ചുകൊണ്ട് അന്യമതത്തിലെ യുവതികളെ വശീകരിക്കാന്‍ അന്താരാഷ്ട്ര സഹായം ലഭ്യമാക്കുന്നുണ്ട്. ഇതിനെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ തെളിവുകള്‍ ലഭിച്ചില്ലെങ്കിലും കണ്‍മുന്നില്‍ കാണുന്നതിനെ തള്ളാന്‍ കഴിയില്ല. സംഘടിത 'വോട്ടുബാങ്കി'നെ അപ്രിയപ്പെടുത്താന്‍ രാഷ്ട്രീയക്കാര്‍ മടിക്കുന്നതും അന്വേഷണത്തെ ബാധിച്ചു.
ലോകത്താകമാനം പടര്‍ന്നു കയറിയിരിക്കുന്ന യാഥാര്‍ത്ഥ്യം തന്നെയായ ലൗജിഹാദിന്റെ യൂറോപ്യന്‍ രീതി ഇസ്ലാമിന്റെ തനതായ യുദ്ധതന്ത്രങ്ങളുടെ ആവര്‍ത്തനമാണ്. സ്ത്രീകളെ വശീകരിക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ നിനക്കു നിന്റെ മതം എനിക്ക് എന്റെ മതമെന്നതാണു മുദ്രാവാക്യം. യൂറോപ്പില്‍ 'പന്നിയിറച്ചി' പ്രധാന ഭക്ഷണമായതിനാല്‍ കൂട്ടുകാരിയെ ആദ്യമൊന്നും വിലക്കില്ല. വിലക്കിയിട്ടു കാര്യമില്ല എന്നതാണു യാഥാര്‍ത്ഥ്യം! കൂട്ടുകാരി അവളുടെ മതാചാരങ്ങളും പള്ളിയില്‍ പോകുന്നതും എതിര്‍ക്കുകയുമില്ല. വിവാഹത്തോടടുക്കുമ്പോഴാണ് അല്ലാഹുവിന്റെ കപടത ഇവര്‍ പ്രകടിപ്പിക്കുന്നത്. പന്നിയിറച്ചിയുടെ കാര്യത്തില്‍ വിട്ടുപിരിഞ്ഞ ബന്ധങ്ങള്‍ യൂറോപ്പില്‍ അനേകമാണ്! എങ്കിലും അപ്പോഴേക്കും സാത്താന്റെ പദ്ധതി നടപ്പാക്കി കഴിഞ്ഞിരിക്കും. ക്രിസ്തീയതയില്‍നിന്നും അകന്ന് വേശ്യയുടേതിനു തുല്യമായ ഒരു ജീവിതത്തിലേക്ക് അവര്‍ എത്തിപ്പെട്ടിരിക്കും!
ഇവരുടെ നീരാളിപ്പിടുത്തത്തില്‍നിന്ന് രക്ഷപെടാന്‍ നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ക്കു സാധിക്കാറില്ല. സ്വന്തം ഭവനത്തില്‍നിന്ന് ഒറ്റപ്പെടുന്നവര്‍ അനാഥത്വത്തിലേക്ക് വീഴുകയാണ് പതിവ്! അന്യമതക്കാരെ കൊന്നൊടുക്കുന്നതും വ്യഭിചരിക്കുന്നതും പുണ്യമായി കല്പിച്ചിട്ടുള്ള പുസ്തകം തുണയായുള്ളപ്പോള്‍ എന്തിനു ഭയക്കണം?
'മയക്കുമരുന്നും ജിഹാദും!'
ഇസ്ലാമികവിരുദ്ധ രാജ്യങ്ങളിലേക്ക് മയക്കുമരുന്നുകള്‍ ഒഴുക്കി പുതുതലമുറയെ നശിപ്പിക്കുന്ന പൈശാചിക ജിഹാദിന്റെ ഉറവിടം അഫ്ഗാനിസ്ഥാന്‍ ആണ്! സ്വയം നശിച്ചുകൊണ്ട് ലോകത്തെ മുഴുവന്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഇസ്ലാമിന്റെ യഥാര്‍ത്ഥ മുഖമാണ് അഫ്ഗാനിസ്ഥാന്‍. ഈ തിന്മയുടെ ശാപം മുഴുവന്‍ ചുമന്നു ലോകത്തിന് വ്യക്തമായ ദൃഷ്ടാന്തം നല്‍കിക്കൊണ്ട് ഛിന്നഭിന്നമായ അഫ്ഗാനെ നമുക്കിന്നു കാണാം.
ഇസ്ലാമികമല്ലാത്ത രാജ്യങ്ങളിലെ കറന്‍സികള്‍ വ്യാജമായി നിര്‍മ്മിച്ച് ആ രാജ്യങ്ങളെ നശിപ്പിച്ചുകൊണ്ടുള്ളതാണ് ഇസ്ലാമിന്റെ മറ്റൊരു യുദ്ധരീതി!
ഇനിയുമുണ്ട് ജിഹാദികളുടെ യുദ്ധതന്ത്രങ്ങള്‍. മറ്റുരാജ്യങ്ങളെ കൊള്ളയടിച്ച് ഇസ്ലാമികത വളര്‍ത്തുന്ന ശൈലിയും ഇസ്ലാമിനുണ്ട്. സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ഇസ്ലാമിന്റെ ആയുധമായി പ്രവര്‍ത്തിക്കുന്നു. ഈ കൊള്ളക്കാര്‍ ഇസ്ലാമിക രാജ്യങ്ങളുടെ കപ്പലുകളെ ലക്ഷ്യവയ്ക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്! അബദ്ധത്തില്‍ ഇങ്ങനെ സംഭവിച്ചാല്‍ നിരുപാധികം ഈ കപ്പലുകള്‍ വിട്ടുകൊടുക്കുന്നതു കാണാം!
മക്കളെ വളര്‍ത്താന്‍ പ്രാപ്തിയില്ലെങ്കിലും കുഞ്ഞുങ്ങളെ ജനിപ്പിച്ച് യത്തീംഖാനകളില്‍ തള്ളുന്ന ഒരു രീതി ഇസ്ലാമിനുണ്ട്. ഇന്ത്യയിലും മറ്റും നടത്തുന്ന യത്തീംഖാനകളിലെ അന്തേവാസികള്‍ അനാഥരല്ല. കൂടെക്കൂടെ മൊഴിചൊല്ലി ഒഴിവാക്കുന്ന സ്ത്രീകളുടെ സന്തതികളും ദാരിദ്രം വകവയ്ക്കാതെ വംശവര്‍ദ്ധവിനുവേണ്ടി ജനിപ്പിക്കുന്ന സന്തതികളുമാണിവര്‍! ഇവരുടെ ചിലവു വഹിക്കുന്നത് ഇസ്ലാം സംഘടനകള്‍ ആണെന്നു ധരിക്കരുത്. സര്‍ക്കാരിന്റെ ചിലവിലാണ് ഇവരുടെ കളി!
യൂറോപ്പില്‍ അഭയാര്‍ത്ഥികളായി വന്നിരിക്കുന്നവര്‍ ഇക്കാര്യത്തില്‍ മത്സരമാണ്. ജര്‍മ്മനിപോലുള്ള രാജ്യങ്ങളില്‍ മക്കളുണ്ടായാല്‍ അവര്‍ക്ക് 200 യൂറോ (പതിനയ്യായിരം രൂപ) പ്രതിമാസം കിട്ടും. ജോലിക്കു പോകാതെ എല്ലാ വര്‍ഷവും പ്രസവിക്കുന്ന മുസ്ലിം സ്ത്രീകള്‍ രാജ്യത്തെ തിന്നു മുടിക്കുകയാണ്. ഇത് മറ്റൊരുതരം 'ജിഹാദ്'! നാലു വര്‍ഷംമുമ്പ് ജര്‍മ്മനിയില്‍ '240' കിലോ തൂക്കമുള്ള നാല്‍പ്പതുകാരി പതിനാലാമത്തെ കുട്ടിയെ പ്രസവിച്ചു. അതിന് അവള്‍ കൊടുത്ത പേര്, 'ജിഹാദ്' എന്നാണ്. ഇത് മലയാളം ദിനപ്പത്രങ്ങളിലും വാര്‍ത്തയായിരുന്നു.
തുടക്കംമുതല്‍ ഈ ലോകത്തിനു ഭീഷണിയായി നിലകൊള്ളുന്ന ഒരു മതമാണ് ഇസ്ലാംമതം. കാരണം, ഇതിന്റെ സൂത്രധാരന്‍ പിശാചാണ്. മനുഷ്യന്റെ സ്വൈര്യജീവിതത്തിന് ഇത്രത്തോളം ഭീഷണിയായിട്ടുള്ള മറ്റൊരു മതവും ഇല്ലെന്നതാണു സത്യം! മുഹമ്മദും അനുയായികളും ഒഴുക്കിയത്രയും രക്തം മറ്റൊരു രീതിയിലും ഈ ഭൂമുഖത്ത് ചിന്തപ്പെട്ടിട്ടില്ല. മറ്റുള്ള മതവിഭാഗത്തിന്റെ ചോര ചിന്താന്‍ കഴിയാത്തപ്പോള്‍ സ്വന്തം മതത്തിലെ 'ഗ്രൂപ്പുകളുടെ' രക്തം ചിന്തി അല്ലാഹുവിനെയും മുഹമ്മദിനെയും പ്രീതിപ്പെടുത്തുകയാണ് അനുയായികള്‍! യുദ്ധവും ലൈംഗീക അരാജകത്വവും ഇല്ലെങ്കില്‍ അല്ലാഹുവും മുഹമ്മദും ഇസ്ലാമും ഇല്ല!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-