ഇസ്ലാമിക സംവാദം

ഇസ്ലാമില്‍ ചേക്കേറുന്ന സ്ത്രീകള്‍ മരിക്കാന്‍ കൊതിക്കുന്നവര്‍!

Print By
about

'ലവ് ജിഹാദ്' പ്രശ്നം കൊടുമ്പിരികൊണ്ടിരുന്ന നാളുകളില്‍ ഇസ്ലാമിക ജിഹാദികള്‍ പ്രചരിപ്പിച്ച ചില അബദ്ധങ്ങളും അതിനെതിരെയുള്ള യാഥാര്‍ത്ഥ്യങ്ങളും വായനക്കരുടെ മുന്നിലെത്തിക്കാനുള്ള ശ്രമമാണ് ഈ ലേഖനത്തിലെ ഇതിവൃത്തം! പോലിസ് തലത്തിലുള്ള അന്വേഷണങ്ങളില്‍ തെളിവില്ലാതെ തള്ളിയെങ്കിലും അനുഭവങ്ങള്‍ ഇതു യാഥാര്‍ത്ഥ്യമാണെന്നു തെളിയിക്കുന്നുണ്ട്. അന്യസംസ്ഥാനങ്ങളില്‍ പഠനത്തിനായി പോകുന്ന പെണ്‍കുട്ടികളെ പ്രണയം നടിച്ച് ഇസ്ലാമില്‍ ചേര്‍ക്കുന്ന രീതിയാണ്, 'ലവ് ജിഹാദ്' എന്നപേരില്‍ 'കുപ്രസിദ്ധി' ആര്‍ജ്ജിച്ചത്.

ആരെന്തു പറഞ്ഞാലും ഇതില്‍ വസ്തുതയുണ്ടെന്ന കാര്യത്തില്‍ നൂറുകണക്കിനു സംഭവങ്ങള്‍ ഉദാഹരണമായുണ്ട്. പ്രണയം, വിവാഹത്തില്‍ കലാശിക്കുകയും നിരാലംബരായി ഇസ്ലാമികനിയമങ്ങളുടെ തടവറയില്‍ കഴിയുന്നവരുമായ സ്ത്രീകള്‍ അനവധിയാണ്. മറ്റുമതങ്ങളില്‍നിന്ന് ഇസ്ലാംമതത്തിലേക്ക് ആകര്‍ഷിക്കാന്‍ പോന്നതൊന്നും ആ മതത്തില്‍ ഇല്ലാത്തതിനാല്‍ അവര്‍ ചെയ്യുന്ന തന്ത്രമാണ് ഇത്തരം മതംമാറ്റലുകള്‍!

പോലീസും മറ്റ് അന്വേഷണ ഏജന്‍സികളും തെളിവില്ലെന്നു പറയുമ്പോഴും ഇസ്ലാം ഇതിനെ പൂര്‍ണ്ണമായും നിഷേധിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. കണ്‍മുന്നിലുള്ളതിനെ അപ്പാടെ ഒളിച്ചുവയ്ക്കാന്‍ കഴിയില്ലല്ലോ! എങ്കിലും ഇതിന് ഇസ്ലാം നല്‍കുന്ന വ്യാഖ്യാനം വളരെ രസകരമായിരിക്കുന്നു. അതായത് വിദ്യാസമ്പന്നരായ അനേകം സ്ത്രീകള്‍ ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ് ഇവരുടെ പുതിയ കണ്ടെത്തല്‍!അന്യസംസ്ഥാനങ്ങളില്‍ 'നഴ്സിങ്' പഠനം പൂര്‍ത്തിയാകുമ്പോഴേക്കും പെണ്‍കുട്ടികള്‍ വിജ്ഞാനം കൊണ്ടു നിറയുകയും ഇസ്ലാമിനെ പുണരുകയും ചെയ്യുന്ന പ്രതിഭാസം ജിഹാദികളുടെ ശാസ്ത്രീയ കണ്ടുപിടുത്തമാണ്. ഭൂമി ഉണ്ടായതുമുതല്‍ ഇന്നുവരെ ഇസ്ലാമികസമുദായം ലോകത്തിനു നല്‍കിയ ഒരേയൊരു ശാസ്ത്രീയ സംഭാവനയായി ഇതിനെ കണ്ടുപിടുത്തങ്ങളുടെ പട്ടികയില്‍ 'പച്ച' മഷികൊണ്ട് എഴുതിവയ്ക്കാം!

വിദ്യാഭ്യാസം മതംമാറ്റത്തിനു കാരണമാകും എന്നതുകൊണ്ടാണോ ഇസ്ലാമിക സ്ത്രീകള്‍ക്കു പഠനം നിഷേധിച്ചത്? ഒരു സത്യവുംകൂടി ഇസ്ലാമിക ജിഹാദികള്‍ ഓര്‍ത്തിരിക്കുക; നിങ്ങളുടെ സ്ത്രീകള്‍ക്കു വിദ്യാഭ്യാസവും സ്വന്തമായി തീരുമാനം എടുക്കാനുള്ള മനുഷ്യാവകാശവും കൊടുക്കാന്‍ തയ്യാറായാല്‍ സ്ത്രീകളില്ലാത്ത ഏക മതമായി ഇസ്ലാംമതം മാറും.

ഇസ്ലാമികസ്ത്രീകള്‍ പീഡിതരും ചൂഷിതരും!

സൗദി രാജകുമാരിയായ ബസ്മ (Princess-basma-bint-saud-bin)തന്നെ പറയുന്നത് സൗദിയിലെ സ്ത്രീകള്‍ അക്ഷരാര്‍ത്ഥത്തില്‍ 'അടിമ'കളാണെ('slaves')ന്നാണ്. "ശിക്ഷളൊക്കെ എല്ലാവര്‍ക്കും ബാധകമായിരിക്കാം; പക്ഷെ ഫലത്തില്‍ ആത്യന്തികമായി സ്ത്രീകള്‍ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്'' -എന്നാണവര്‍ തുറന്നടിച്ചത്. എന്നാല്‍ അതൊന്നും ശരി-അത്തില്‍ ഇല്ലാത്ത കാര്യങ്ങളാണെന്നും അവര്‍ പറയുന്നുണ്ട്. അക്കണക്കിന് ശരി-അത്തിലുള്ള അസ്സല്‍ ശിക്ഷകള്‍ സഹിക്കാന്‍ സ്ത്രീകള്‍ ബാധ്യസ്ഥരാണെന്ന് പകല്‍പോലെ വ്യക്തമാണ്. മാനഭംഗം തെളിയിക്കാന്‍ നാല് പുരുഷ 'സാക്ഷി'കള്‍ വേണമെന്നതുള്‍പ്പെടെ, ആരും തേച്ചുമായ്ച്ചാല്‍ പോകാത്ത കരിനിയമങ്ങള്‍ സ്ത്രീകള്‍ക്കെതിരെ മുഹമ്മദ് എഴുതിവച്ചിട്ടുണ്ട്. സൗദി രാജകുമാരിപോലും തന്റെ രാജ്യത്തെ സ്ത്രീകള്‍ അടിമകളെപ്പോലെ ജീവിക്കുന്നുവെന്ന് പറയുമ്പോഴും ആ രാജ്യം ഡെന്മാര്‍ക്കിനേക്കാള്‍ ഭേദമാണെന്ന് മറ്റുചിലര്‍ വാദിക്കുന്നു! എന്താ പറയുക!?

കൂട്ടബലാല്‍സംഗത്തിനിരയായ ഒരു സൗദി പെണ്‍കുട്ടിക്ക് ഇസ്ലാമിക ശരിയത്ത് കോടതിയില്‍നിന്നു ലഭിച്ച നീതി ശ്രദ്ധിച്ചാല്‍ ഇസ്ലാമിലേക്കുള്ള സ്ത്രീകളുടെ ഇരച്ചുകയറ്റത്തിന് ഉത്തരമാകും. പരപുരുഷബന്ധം എന്ന കുറ്റം ചുമത്തി ഈ പെണ്‍കുട്ടിക്ക് പരസ്യമായി തൊണ്ണൂറു ചാട്ടവാറടി വിധിച്ച നീതിപീഠമാണ് ശരിയത്ത്കോടതി! നൂറ്റാണ്ടുകള്‍ക്കുമുന്‍പു നടന്ന കാര്യമാണെന്ന് ആരും കരുതരുത്. സമീപകാലത്ത് സംഭവിച്ച പൈശാചികതയാണിത്. കൂട്ടബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിക്കു നീതി നടപ്പാക്കുന്നത് വാദിയെ പ്രതിയാക്കിക്കൊണ്ടാണെങ്കില്‍ ഈ മതം ഭൂമിക്കൊരു ശാപമാണ്. ഇസ്ലാമിന് ഭരണസ്വാധീനം ഇല്ലാത്ത രാജ്യങ്ങളില്‍ മനസ്സില്ലാമനസ്സോടെ നിയമങ്ങള്‍ക്കു കീഴടങ്ങി ജീവിക്കുന്ന ഇവരുടെ തനിനിറം അറിയണമെങ്കില്‍ ഇസ്ലാംഭൂരിപക്ഷ രാജ്യങ്ങങ്ങളില്‍ ചെല്ലണം! മനുഷ്യാവകാശ സംഘടനകള്‍ക്ക് മിഴിച്ചുനില്‍ക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ.

ഇസ്ലാമികനിയമം അടിസ്ഥാനപരമായി 'മാനഭംഗം'അംഗീകരിക്കുന്നില്ല. അതൊക്കെ പരപുരുഷബന്ധമാക്കി അവരതിന് ഇരയായ സത്രീയേയും കൂട്ടുനിന്നുവെന്ന വാദമുന്നയിച്ച് പുരുഷനേയും കേസുവാദിച്ച വക്കീലിനെ വരെയും ശിക്ഷിക്കും. അതാണ് സൗദിയില്‍ യാഥാര്‍ത്ഥത്തില്‍ നടക്കുന്നത്.

സ്ത്രീകളുടെ സാക്ഷ്യത്തിനു വില 'അര'സാക്ഷ്യം!

സ്ത്രീ-പുരുഷ സമത്വം ഇസ്ലാമില്‍ എങ്ങനെയാണെന്നു നോക്കുക: രണ്ടു സ്ത്രീകളുടെ സാക്ഷ്യമുണ്ടെങ്കില്‍ ഒരു പുരുഷന്റെതിനു തുല്യമാകും. ശരിയത്ത് കോടതിയില്‍ രണ്ടു സ്ത്രീകളുടെ സാക്ഷ്യത്തിനു മാത്രമേ ഒരു സാക്ഷിയുടെ വിലയുണ്ടാകു. മറ്റു നിയമങ്ങളെ വച്ചുനോക്കുമ്പോള്‍ ഇതു ഇസ്ലാമിന്റെ വളരെ വലിയ ഔദാര്യമാണ്.

വിവാഹം, വിമോഹമോചനം, കുട്ടിയുടെ സംരക്ഷണം, സ്വത്തവാകാശം എന്നിങ്ങനെയുള്ള അവകാശങ്ങളുടെ കാര്യത്തില്‍ ഇറാനില്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശമില്ല. കോടതിയില്‍ അവരുടെ സാക്ഷി 'അരസാക്ഷി'മാത്രമാണ്. 13 വയസ്സിന് താഴെയുള്ള ഒരു പെണ്‍കുട്ടിയെ അവളെക്കാള്‍ വളരെ കൂടുതല്‍ പ്രായമുള്ള പുരഷന് വിവാഹം കഴിച്ചുകൊടുക്കാന്‍ പിതാവിന് നിര്‍ബന്ധിക്കാം; ഒരു കോടതിയിലും അതൊന്നും ചോദ്യം ചെയ്യാനാവില്ല. ഇസ്ലാം മതത്തില്‍ ചേക്കേറുന്ന 'വിദ്യാസമ്പന്നരായ' യുവതികള്‍ ഒറ്റയടിക്ക് പകുതി വിലയുള്ളവരായി മാറുമെന്ന് ശരിയത്തുനിയമം വ്യക്തമാക്കുന്നു!

യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികളുംമറ്റും സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനത്തിനെതിരെ രംഗത്തുവരുന്നുണ്ട്. പക്ഷെ ഭരണകൂടം അങ്ങേയറ്റം ദയാരഹിതമായാണ് ഇവരുടെ പ്രവര്‍ത്തനം അടിച്ചമര്‍ത്തുന്നത്. കഴിഞ്ഞ ആറേഴു വര്‍ഷമായി യൂണിവേഴ്‌സിറ്റി തലത്തില്‍ നടക്കുന്ന 'കാംപെയി'നുകളുടെ 'വെബ്‌സൈറ്റ്' നിരോധിക്കുകയും അതിന്റെ നേതാക്കളെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. കാംപെയിന് വേണ്ടി ഒപ്പുശേഖരണം നടത്തിയതിന് നസിം സാരബന്ദി, ഫാത്തിമ ദെഷ്ദാസ്തി എന്നിവരാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായ വനിതകള്‍. 24 മണിക്കൂര്‍ തടങ്കലായിരുന്നു ശിക്ഷ.

സ്ത്രീകളുടെ ആവശ്യങ്ങളുന്നയിക്കുന്നത് 'ദേശവിരുദ്ധവും വ്യവസ്ഥാവിരുദ്ധ'വും ആണെന്ന് ഇറാനിയിന്‍ ഭരണകൂടം പച്ചയായി പ്രഖ്യാപിക്കുന്നു. (“acting against state security by propaganda against the system”.)കുറഞ്ഞത് 40 സ്രതീകളെങ്കിലും വിമോചനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലുവര്‍ഷമായി തടങ്കലിലായിട്ടുണ്ട്. നല്ലൊരു പങ്ക് നേതാക്കള്‍ വിദേശരാജ്യങ്ങളില്‍ അഭയം തേടിയിരിക്കുന്നു എന്നാണു സ്ഥിരീകരണം.

ഇറാനിലെ  സ്ത്രീവിമോചന സമരത്തിലെ മുന്നണി പോരാളികളായ റൊണാക് സഫര്‍സേദും ഹാന്‍ അബ്ദിയും(Ronak Safarzadeh and Hana Abdi )കഴിഞ്ഞ 4 വര്‍ഷമായി തടങ്കലിലാണ്. 2007 ഒക്‌ടോബറില്‍ സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനത്തിനെതിരെ സമാധാനപൂര്‍വം ഒരു റാലി നടത്തിയതിനാണ് ഈ യുവതികള്‍ക്ക് നാലുവര്‍ഷമായി വെളിച്ചം നിഷേധിച്ചിരിക്കുന്നത്. 'നോബേല്‍' സമ്മാന ജേതാവായ ഷെറിന്‍ ഇബാദിയുള്‍പ്പെടുള്ളവരുടെ പിന്തുണ ഈ പ്രതിരോധത്തിനുണ്ടെങ്കിലും ഇറാനിലെ മതഭരണകൂടം ഇതൊക്കെ പുല്ലുപോലെ കണ്ടാണ് മുന്നോട്ടുപോകുന്നത്. (http://www.amnesty.org/en/news-and-updates/report/women-act-against-repression-and-intimidation-iran കൂടുതലായി അറിയേണ്ടവര്‍ ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക).

ഇസ്ലാമില്‍ മിതവാദികളോ?

ഇസ്ലാംമതത്തില്‍ പൊതുവായി രണ്ടു വിഭാഗങ്ങളുണ്ട്. ഒന്ന് തീവ്രവാദികളും മറ്റൊന്ന് മിതവാദികളും! പലരും കരുതുന്നതുപോലെ ഈ മിതവാദികള്‍ സമാധാന കാംക്ഷികളാണെന്നു ധരിക്കരുത്. ഇവരാണു കൂടുതല്‍ അപകടകാരികള്‍! ഇത്തരക്കാരുടെ മിതവാദം ഒരു മുഖംമൂടിയാണ്! തീവ്രവാദികള്‍, 'ലവ് ജിഹാദ്' നടപ്പാക്കുന്നതും ജനാധിപത്യ ഭരണത്തില്‍ സ്വാധീനമുണ്ടാക്കുന്നതു ഇവരെ മുന്‍നിര്‍ത്തിയാണ്. തീവ്രവാദികള്‍ക്കു രഹസ്യമായി സഹായം നല്‍കുകയും ചിരിച്ചുകൊണ്ട് കഴുത്തറക്കുകയും ചെയ്യുന്ന ഇക്കൂട്ടരെ തിരിച്ചറിയാനുള്ള പ്രയാസം ഇവരെ കൂടുതല്‍ അപകടകാരികളാക്കുന്നു. ഖുര്‍ആനിലും മുഹമ്മദിലും വിശ്വസിക്കുന്ന ഒരുവനും മിതവാദം സാധ്യമല്ല. 'നിങ്ങള്‍ക്കു നിങ്ങളുടെ മതം ഞങ്ങള്‍ക്കു ഞങ്ങളുടെ മതം'എന്നുള്ള മുഹമ്മദിന്റെ അടവുനയത്തിന്റെ വക്താക്കളാണ്, മിതവാദത്തിന്റെ കുപ്പായധാരികള്‍!

ഇസ്ലാമിക രാഷ്ട്രങ്ങളല്ലാത്ത ഇടങ്ങളിലാണ് ഇവരുടെ 'മിതവാദ' പ്രവര്‍ത്തനങ്ങള്‍. പൊതുസമൂഹത്തിലും സ്ത്രീകളുടെ ഇടയിലും ഇവര്‍ 'കപടമിതവാദം' നടിക്കുകയും സ്വാധീനമുണ്ടാക്കുകയും ചെയ്യും. അവരുടെ അധീനതയില്‍ എത്തിക്കഴിഞ്ഞാല്‍ കാര്യങ്ങള്‍ തകിടം മറിയും. കേരളത്തിലേതുപോലെ ഇത്തരക്കാര്‍ യൂറോപ്യന്‍ രാജ്യങ്ങളിലും കപടസമാധാനത്തില്‍ അധികാരസ്ഥാനങ്ങളില്‍ എത്തിപ്പെട്ടിട്ടുണ്ട്. ഇങ്ങനെ കയറിക്കൂടി കാര്യത്തോട് അടുക്കുമ്പോള്‍ തനിനിറം കാണിക്കുന്നവരാണ് ജര്‍മ്മനിയിലെ സ്കൂളുകളില്‍ വച്ചിട്ടുള്ള കുരിശിനെ നോക്കി അസ്വസ്ഥരായത്! ഒരു കസേര കിട്ടിയപ്പോള്‍ ഇതു തുടങ്ങിയെങ്കില്‍ മിതവാദികളിലെ തീവ്രവാദം തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. ക്രിസ്തീയമായ ചിഹ്നങ്ങളോട് അസഹിഷ്ണുതയുള്ളവരാണ് ഇസ്ലാമിലെ മിതവാദികള്‍!

ഇന്ത്യയിലെ മുസ്ലിംലീഗ് മാത്രമല്ല, മതേതരവാദികളെന്നു പറയുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ള ഇസ്ലാം മതക്കാരും തീവ്രവാദികളെ രഹസ്യമായി സഹായിക്കുന്നവരാണെന്ന് വെളിപ്പെട്ടിട്ടുണ്ടല്ലോ! അവരുടെയെല്ലാം ഇ-മെയില്‍ അഡ്രസ്സുകള്‍ 'ഇന്റെലിജന്‍സിന്റെ' നിരീക്ഷണത്തിലാണെന്നും നമ്മള്‍ കണ്ടു. നാടിന്റെ സുരക്ഷയെ കരുതി എല്ലാ രാജ്യങ്ങളും സൂക്ഷ്മനിരീക്ഷണം നടത്താന്‍മാത്രം സംശയത്തിന്റെ നിഴലില്‍ ഒരുമതം എത്തിപ്പെട്ടത് ശപിക്കപ്പെട്ട ഒരു സിദ്ധാന്തത്തിന്റെ പേരിലാണ്. മിതവാദികളിലെ തീവ്രവാദം സമൂഹം തിരിച്ചറിഞ്ഞിട്ടും ചാരിത്ര്യപ്രസംഗം നടത്തുന്ന വേശ്യകളെപ്പോലെ ക്രൈസ്തവര്‍ക്കുനേരെ കൊഞ്ഞനം കുത്തിയാല്‍ ആരുമത് ഗൌനിക്കില്ല.

'ഇനിയൊരു സിനിമാക്കഥ!'

ഇസ്ലാം ഉദ്ഘോഷിക്കുന്ന സ്ത്രീസ്വാതന്ത്ര്യ വിഷയത്തിലേക്കുതന്നെ തിരിച്ചുവരാം. 2008 സെപ്റ്റംബറില്‍ ടൊറണ്ടോയില്‍ നടന്ന ഇന്റെര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച 'സ്റ്റോണിംഗ് ഓഫ് സൊരയാ എം' (Stoning of Soraya M) എന്ന വിവാദചലച്ചിത്രം ഇന്നും ലോകമെമ്പാടും നിലനില്‍ക്കുന്ന മതശിക്ഷകളുടെ നേര്‍കാഴ്ചയാണ്. അമേരിക്കയില്‍ വസിക്കുന്ന ഇറാന്‍കാരനായ സൈറസ് നൗരാസ്ച് (Cyrus Nowrastch) ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഇറാനില്‍ നടന്ന ഒരു സംഭവകഥയെ ആസ്പദമാക്കി ഇറാനിയന്‍ വംശജനും ഫ്രഞ്ച് എഴുത്തുകാരനുമായ 'ഫ്രീഡണ്‍ സാഹ്ജന്‍' (Freidoune Sahejan) 1990-ല്‍ എഴുതിയ പുസ്തകമാണ് സിനിമയ്ക്ക് പ്രചോദനം. 20 വര്‍ഷം മുമ്പാണ് സംഭവം നടന്നത്. നായിക സൊരയ ഒമ്പത് കുട്ടികളുടെ മാതാവായ ഒരു 'യുവതി'യാണ്. കുറേക്കൂടി പ്രായംകുറഞ്ഞ ഒരു പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ അവസരം കൈവന്നപ്പോള്‍ ഭര്‍ത്താവായ അലി അവളില്‍ സ്വഭാവദൂഷ്യം (Adultery) ആരോപിച്ചു.

ഭാര്യ മരിച്ചുപോയ ഒരു കുടുംബസുഹൃത്തിനുവേണ്ടി ആഹാരം പാചകം ചെയ്തുകൊടുത്തതാണ് സൊരയാ ചെയ്ത ലൈംഗികകുറ്റം. ഇസ്ലാമികകോടതി അവളെ കല്ലെറിഞ്ഞുകൊല്ലാന്‍ വിധിച്ചു.വളരെ ആചാരപൂര്‍വമാണ് കല്ലെറിഞ്ഞുകൊല്ലല്‍ ചടങ്ങ് നടക്കുന്നത്. ഇത് 'വഴിതെറ്റിയ' ജിഹാദോ താലിബാന്‍ ഭീകരതയോ അല്ല. മറിച്ച്, ഇന്നും ആഘോഷപൂര്‍വം കൊണ്ടാടുന്ന പരമ്പരാഗതമായ ഒരു മതാനുഷ്ഠാനമാണ്!

'പിശാച് ബാധിച്ച' സൊരയയെ ആദ്യം ആചാരപൂര്‍വം കുളിപ്പിച്ച് ശുഭ്രവസ്ത്രം ധരിപ്പിച്ചശേഷം ഇരുകൈകളും പിറകോട്ട് വെച്ചുകെട്ടി ആഘോഷപൂര്‍വം ഒരു വലിയ മൈതാനത്ത് എത്തിക്കുന്നു. ഒരു വലിയ കുഴിയെടുത്ത് അവളെ കഴുത്തോളം മണ്ണിട്ട് മൂടിയശേഷം കല്ലുകള്‍ തെരഞ്ഞെടുക്കുന്നു. ഇത് വളരെ വിശേഷപ്പെട്ട ഒരു ചടങ്ങാണ്. തീരെ ചെറിയകല്ലുകള്‍ മാറ്റിവെക്കണം. വലിയകല്ലുകളാകട്ടെ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടും. ഒറ്റ ഏറുകൊണ്ട് കുറ്റവാളി പെട്ടെന്ന് മരിച്ചാല്‍ ചടങ്ങിന്റെ ആവേശം കുറയുമല്ലോ! എറിയാന്‍ ആളെകിട്ടുമോ എന്ന സംശയം അസ്ഥാനത്താണ്. 'പിശാച് ബാധിച്ച' സ്ത്രീയെ എറിഞ്ഞുകൊന്നാല്‍ സ്വര്‍ഗ്ഗത്ത് ചെല്ലുമ്പോള്‍ പ്രത്യേക പ്രതിഫലമുണ്ട്. വന്‍ജനക്കൂട്ടമാണ് ഇത്തരം ശിക്ഷാവിധികള്‍ നടപ്പാക്കുന്നിടത്ത് തടിച്ചുകൂടുന്നത്. 'അല്ലാഹുഅക്ബര്‍' വിളിയോടെ സഹജീവിയുടെ ദുര്യോഗംകണ്ട് ആര്‍ത്തുവിളിക്കുന്ന ഈ ജനക്കൂട്ടത്തിന്റെ മനഃശാസ്ത്രം വിചിത്രമാണ്.

സൊരയയുടെ രണ്ട് ആണ്‍മക്കളെകൊണ്ട് നിര്‍ബന്ധപൂര്‍വം അവളെ തള്ളിപ്പറയിച്ചു. മാതാവിനെ ആദ്യം കല്ലെറിയേണ്ട ദുര്യോഗവും ആ കുട്ടികള്‍ക്കുണ്ടായി. സ്വമാതാവിന്റെ തല തകര്‍ത്ത് അവരും ഇസ്ലാമിക സ്വര്‍ഗ്ഗത്തേക്കുള്ള പാസ്സ് സ്വന്തമാക്കി. ഈ ചലച്ചിത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരില്‍ പലരും മതപീഡനം ഭയന്ന് ഇറാനില്‍നിന്നും രക്ഷപ്പെട്ട് അമേരിക്കയില്‍ അഭയം തേടിയവരായിരുന്നു. ഇതൊക്കെ വെറും സിനിമാക്കഥയായി തള്ളാന്‍വരട്ടെ. ഭീകരപ്രവര്‍ത്തനം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട മാതാവിനെ വധിച്ച പുത്രനെ ഈ അടുത്തകാലത്ത് സിറിയയില്‍ നാം കണ്ടു. കല്ലെറിഞ്ഞു കൊല്ലുന്ന പ്രാകൃതമായ നിയമത്തിനെതിരേ അന്താരാഷ്‌ട്ര നിയമങ്ങള്‍ നോക്കുകുത്തിയായി നില്‍ക്കുന്നു. കടുത്ത വിമര്‍ശനത്തെ തുടര്‍ന്ന് ഇറാനിലെ അയത്തൊള്ള മൊഹ്മദ് ഹഷേമി-ഷാറൗദി കല്ലെറിഞ്ഞ് കൊല്ലുന്നത് വിലക്കികൊണ്ട് 2002-ല്‍ ഔദ്യോഗിക മോറോട്ടോറിയം പ്രഖ്യാപിച്ചിരുന്നതാണ്. എന്നിട്ടും അതിനുശേഷം നിരവധിപേരെ ഇറാനില്‍ ഈ ശിക്ഷയ്ക്ക് വിധേയമായിട്ടുണ്ടെന്നാണ് വസ്തുത. മിക്കതും പുറംലോകം അറിയാറില്ല. 2006 മേയില്‍ അബ്ബാസ് എച്ച് (Abbas H), മഹ്ബൂബ് എ (Mahbubeh. A)എന്നിവരെ വടക്കുകിഴക്ക് ഇറാനിലെ മസാദില്‍ (Mashhad) വെച്ച് കല്ലെറിഞ്ഞുകൊന്നിരുന്നു. 2007 ജൂലൈയില്‍ കിഴക്ക് വടക്ക് ഇറാനിലെ ജാഫര്‍ കിയാനിയെന്ന (Jafar Kiani) യുവാവിനെ കല്ലറിഞ്ഞുകൊന്നപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ വലിയ പ്രതിഷേധമുയര്‍ന്നത് വായനക്കാര്‍ ഓര്‍മ്മിക്കുന്നുണ്ടാകും!

പരസ്യമായി കല്ലറിഞ്ഞുകൊല്ലുന്നത് നിരോധിക്കണമെന്ന 2008 - ല്‍ ആംനെസ്റ്റി ഇന്റെര്‍നാഷണലിന്റെ പൊതു അഭ്യര്‍ത്ഥനയുമുണ്ടായി. തുടര്‍ന്ന് ഇറാനില്‍ മരണംകാത്ത് ജയിലില്‍ കിടന്ന ഒമ്പത് പേരുടെ ശിക്ഷ മാറ്റിവെച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അവരൊക്കെ രക്ഷപെട്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. നാഷണല്‍ റസിസ്റ്റന്‍സ് ഓഫ് ഇറാന്‍ എന്ന സംഘടനയും മറ്റ് ചില മനുഷ്യാവകാശ സംഘടനകളും ഇത്തരത്തിലുള്ള മറ്റൊരു സംഭവം അടുത്തിടെ റിപ്പോര്‍ട്ട് ചൈയ്തിരുന്നു. മധ്യ ഇറാനിലെ ഇസ്ഫഹാന്‍ (Isfahan) ജയിലില്‍ 30 വയസ്സുകാരിയായ 'ജിലാന്‍ മൊഹമ്മദിയും' (Gilan Mohammadi) അഫ്ഗാന്‍ പൗരനായ 'ഗോലാമലി ഇസ്‌കാന്‍ഡാരി'യും (Gholamali Eskandari) കല്ലറിഞ്ഞുകൊല്ലല്‍ ശിക്ഷ കാത്ത് നാളുകളെണ്ണി നീക്കുകകയാണത്രെ.

ഇസ്ലാമിക നിയമനുസരിച്ച് ഒരു കന്യകയെ ഇത്തരത്തില്‍ വധിക്കാനാവില്ല. അവള്‍ മതമേധാവിമാരുടെ കണ്‍മുന്നില്‍വെച്ച് മരണശിക്ഷ കിട്ടേണ്ട കടുത്ത കുറ്റം (ഉദാ- ബുര്‍ഖ ഉയര്‍ത്തി സ്വന്തം തലമുടി അന്യപുരുഷനെ കാണിക്കുക!) ചെയ്‌തെന്നിരിക്കട്ടെ. എന്നാലും അവളെ കൊല്ലാനാവില്ല. പക്ഷേ, ഈ തടസ്സം നിസ്സാരമായി പരിഹരിക്കാവുന്നതേയുള്ളു. എങ്ങനെയെന്നു നോക്കുക; കന്യകയെ ഇസ്ലാമിക് സെക്യൂരിറ്റി ഗാര്‍ഡുകളെകൊണ്ട് ബലാല്‍സംഗം ചെയ്താല്‍ പ്രശ്‌നം തീര്‍ന്നു. പിന്നെയവള്‍ കന്യകയല്ലല്ലോ! വധിക്കാന്‍ നിയമതടസ്സവുമില്ല! ഇത്തരം ശിക്ഷാരീതികള്‍ ഇസ്ലാമികരാജ്യങ്ങളില്‍ അത്ഭുതമല്ല. ഇതൊക്കൈ കണ്ട് മറ്റുള്ളവര്‍ അത്ഭുതപ്പെടുന്നതില്‍ മാത്രമേ അവര്‍ക്കത്ഭുതമുള്ളു. 'ആഭ്യന്തരപീഡനവും ബാഹ്യഭീകരത'യുമാണ് (Torture within and Terror without ) ഇസ്ലാം അനുവര്‍ത്തിക്കുന്നതെന്ന നിരീക്ഷണത്തിന് മുന നല്കുന്ന സാഹചര്യമാണിത്.(നാസ്തികനായ ദൈവം, ഡി.സി ബുക്‌സ് കോട്ടയം, പേജ് 458-461 ).

ഇതു മനുഷ്യരോ പിശാചുക്കളോ?

സെക്യൂരിറ്റി ഗാര്‍ഡുകള്‍ കുറ്റവാളികളായ കന്യകകളെ മാനംഭഗപ്പെടുത്തി പങ്കിലകളാക്കി നരകത്തിലയക്കുന്നത് ഇറാനില്‍ ഒരു കൗതുക വാര്‍ത്തയേ അല്ല. ഈയിടെ ഇറാനില്‍ നടന്ന ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ അറസ്റ്റിലായ നിരവധി വിദ്യാര്‍ത്ഥിനികളെ ജയില്‍ ഗാര്‍ഡുകള്‍(paramilitary Basiji militia) കൂട്ടത്തോടെ മാനഭംഗപ്പെടുത്തുകയായിരുന്നു. അവര്‍ സ്വര്‍ഗ്ഗത്ത് പ്രവേശിക്കാതിരിക്കാന്‍ വേണ്ടിയാണത്രെ ഗാര്‍ഡുകള്‍ ഈ 'പുണ്യകര്‍മ്മം' ചെയ്യുന്നത്! വിശദാംശങ്ങളും അനുബന്ധ വിവരങ്ങള്‍ക്കും നൂറ്ക്കണക്കിന് ലിങ്കുകള്‍ ലഭ്യമാണ്. രണ്ടുമൂന്നെണ്ണം ഇവിടെ കൊടുക്കുന്നു: http://www.mererhetoric.com/2009/07/19/figures-iranian-prison-guards-rape-female-prisoners-before-execution-lest-they-go-to-paradise/(2) www.facebook.com/video/video.php?v=101968506480866(3)ww.iran-bulletin.org/women/RAPE.html

ഇസ്ലാമിക ആത്മീയ നേതാവ് അയത്തൊള്ള അലി ഖൊമൈനിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇറാനിയന്‍ ജയിലുകളില്‍ കന്യകയായ യുവതികള്‍ ഇത്തരത്തില്‍ നിര്‍ദ്ദയം പീഡിപ്പിക്കപ്പെടുന്നത്. വധശിക്ഷയ്ക്ക് തലേന്നാണ് 'കന്യകയായ കുറ്റത്തിന്' ഈ കഠിനശിക്ഷ. വധശിക്ഷയേക്കാള്‍ ഈ ബലാല്‍സംഗമാണ് പെണ്‍കുട്ടികളെ സംബന്ധിച്ച് വലിയ പേടിസ്വപ്നം. ഇതു ഭയന്ന് തങ്ങള്‍ കന്യകകളല്ലെന്ന് തെളിയിക്കാന്‍ ഇരകള്‍ പല സൂത്രപ്പണികളും ഒപ്പിക്കാറുണ്ട്. പക്ഷെ അതാകട്ടെ ഗാര്‍ഡുകള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയാണ് ചെയ്യുന്നത്. കാരണം കന്യകയാണെങ്കില്‍ ചില 'ഫോര്‍മാലിറ്റി'കളൊക്കെയുണ്ട്. ഗാര്‍ഡുമാര്‍ക്കിടയില്‍ നറുക്കിട്ടെടുത്ത് വേണം അന്ത്യരാത്രിയില്‍ വിവാഹം നടത്താന്‍. ശേഷം ജയിലില്‍ വെച്ച് വിവാഹസര്‍ട്ടിഫിക്കേറ്റ് നിര്‍മ്മിച്ച് സീലടിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുക്കണം. കുറ്റം പറയരുതല്ലോ, ഒപ്പം വിവാഹസമ്മാനമായി ഒരു പെട്ടി നിറയെ മിഠായികളും വീട്ടിലെത്തിക്കും. വിവാഹശേഷം 'വരന്‍' ആദ്യരാത്രി ആഘോഷിക്കുന്നു. 'വധു'വിന് പിന്നൊരു രാത്രിയില്ല! ഇതുപോലൊരു ഒരു ആദ്യരാത്രി ആഘോഷത്തിന് സാക്ഷിയായ ഒരു 'സെക്യൂരിറ്റി ഗാര്‍ഡ്' പറയുന്നത് താഴെ വായിക്കുക:

In the Islamic Republic it is illegal to execute  a young woman, regardless of her crime, if she is a virgin, he explained.  Therefore a “wedding” ceremony is conducted the night before the execution: The  young girl is forced to have sexual intercourse with a prison guard –  essentially raped by her “husband.”…

I could tell that the girls were more afraid of their ‘wedding’ night than of the execution that awaited them in the morning. And they would always fight back, so we would have to put sleeping pills in their food. By morning the girls would have an empty expression; it seemed like they were ready or wanted to die. I remember hearing them cry and scream after [the rape] was over,” he said. “I will never forget how this one girl clawed at her own face and neck with her finger nails afterwards. She had deep scratches all over her.”

1. ('http://thedaleygator.wordpress.com/2011/06/25)
2. www.facebook.com/video/video.php?v=1,www.youtube.com/watch?v=KQTod8Q_R10,
3. www.foxnews.com/story/0,2933,534116,00.html, rdfi.org/index.php?...iran...guards...rape-virgins..

ചുരുക്കം ഇങ്ങനെ:പിറ്റേന്നു പുലര്‍ച്ചയുള്ള വധശിക്ഷയേക്കാള്‍ തലേന്നുള്ള ആദ്യരാത്രി ഭയന്നു കഴിയുകയായിരുന്നു ഈ പെണ്‍കുട്ടി. അതിന് മുമ്പ് എങ്ങനെയെങ്കിലും മരിച്ചിരുന്നെങ്കില്‍ എന്നുപോലും അവള്‍ ആഗ്രഹിച്ചു. ''സ്വന്തം നഖങ്ങള്‍കൊണ്ട് കഴുത്തും മുഖവും മാന്തിക്കീറിയ ഒരു പെണ്‍കുട്ടിയുടെ മുഖം ഞാനിന്നും മറന്നിട്ടില്ല. അവളുടെ ശരീരം നിറയെ പാടുകളുണ്ടായിരുന്നു'' എന്നാണ് ആ സെക്യൂരിറ്റി ഗാര്‍ഡ് പറഞ്ഞത്. ഇനി സെക്യൂരിറ്റി ഗാര്‍ഡുകള്‍ 'നിയമം പാലിക്കാനായി' ചെയ്യുന്ന ഒരു വിശുദ്ധകര്‍മ്മമായി ഇതിനെ ലഘൂകരിക്കരുത്. 2009 ല്‍ 'നെജാദി'നെതിരെ, ജനാധിപത്യത്തിന് വേണ്ടിയുള്ള പ്രോക്ഷോഭണത്തില്‍ ജയിലിലായ നൂറ് കണക്കിന് കന്യകകളെ മാനഭംഗം ചെയ്യാന്‍ അതേ ജയിലിലുള്ള അക്രമാസക്തരായ അന്തേവാസികളെ പ്രേരിപ്പിക്കുകയും അതിനായവര്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുകയും ചെയതതും ഇതേ സെക്യൂരിറ്റി സേനയാണ്.('Iranian Prison Guards Allegedly Give Inmates Condoms To ‘Mass Rape’ Opposition Activists, thedaleygator.wordpress.com/.../iranian-prison-guards-allegedly-giv.)

ലോകം മുഴുവന്‍ ദര്‍ശിച്ച മൂന്നു ശവങ്ങളുണ്ട്. സദ്ദാം ഹുസൈന്‍, ബിന്‍ ലാദന്‍, കേണല്‍ ഗദ്ദാഫി തുടങ്ങിയവരുടെ തങ്ങള്‍ അര്‍ഹിച്ച അന്ത്യത്തിന്റെ ശേഷിപ്പുകള്‍! സദ്ദാം വധിക്കപ്പെട്ടപ്പോള്‍ ശവത്തോട് അനാദരവ് കാണിച്ചുവെന്ന് ഇസ്ലാമിക മാധ്യമങ്ങള്‍ പറയുകയുണ്ടായി. ബിന്‍ലാദന്റെ ശവത്തെ ചൊല്ലിയും മുറവിളികള്‍ ഉയര്‍ന്നു. 'യുടൂബി'ലും മറ്റും നിറഞ്ഞു നില്‍ക്കുന്ന മറ്റൊരു ദൃശ്യംകൂടിയുണ്ട്; ജനക്കൂട്ടം ആക്രമിക്കുന്ന ഗദ്ദഫിയുടെ 'വീഡിയോ' ആണത്. മൃഗീയമായി വധിക്കുകയും ശവശരീരം മാര്‍ക്കറ്റിലെ 'കോള്‍ഡ് സ്റ്റോറേജില്‍' അവമാനിക്കപ്പെട്ടു കിടക്കുകയും ചെയ്യുന്ന കാര്യങ്ങളെല്ലാം അതിലുണ്ട്.

മുറവിളികളിലെ കാപട്യം ഇവിടെയാണ്, ശ്രദ്ധേയമായിരിക്കുന്നത്. നാടിനെ കൊള്ളയടിച്ച ഗദ്ദാഫിയെ നാട്ടുകാര്‍ കൈകാര്യം ചെയ്തതിനെ ലോകം സ്വാഗതം ചെയ്തു. ലോകം മുഴുവനെയും കൊന്നൊടുക്കാന്‍ പുറപ്പെട്ട ബിന്‍ലാദന്റെ ശവം, അവന്റെ ക്രൂരതയാല്‍ വധിക്കപ്പെട്ടിട്ടുള്ള ആരുടെയെങ്കിലും ഉറ്റവരുടെ മുന്നില്‍ കിട്ടിയാല്‍ എന്തായിരിക്കും പ്രതികരണം? തങ്ങളുടെ സഹപ്രവര്‍ത്തകരെയും ആലംബഹീനരായ സാധരണക്കാരെയും കൊന്നൊടുക്കുകയും യുവതികളെ മാനഭംഗപ്പെടുത്തുകയുമെല്ലാം ചെയ്ത താലിബാന്‍കാരുടെ ശവത്തോട് കാട്ടിയ അനാദരവിനെ വിമര്‍ശിക്കുന്നവര്‍ പാക്കിസ്ഥാന്‍ ഭരണാധികാരികളുടെ ശവം പൊതുജനമധ്യത്തില്‍ കെട്ടിത്തൂക്കിയപ്പോഴും ഗദ്ദാഫിയുടെ ശവം തെരുവിലൂടെ വലിച്ചിഴച്ചപ്പോഴും എന്തുകൊണ്ട് മൌനം പാലിച്ചു? ഇസ്ലാമിന് എന്തും ചെയ്യാം; എന്നാല്‍, അതേ കുറ്റം മറ്റുള്ളവര്‍ ചെയ്താല്‍ മഹാപരാധം! ഇതൊക്കെ തിരിച്ചറിയാന്‍ ലോകത്തിനു കഴിയും.

ഒരുവനെ വധിക്കുന്നതിനുമുന്‍പ് അവന്റെ അന്ത്യാഭിലാഷം നിവര്‍ത്തിച്ചുകൊടുക്കുന്ന പതിവ് പരിഷ്കൃത രാജ്യങ്ങളിലുണ്ട്. എന്നാല്‍, പിറ്റേന്നു പുലര്‍ച്ചയ്ക്ക് വധിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്ന യുവതികളുടെ മാനസീകാവസ്ഥയെ ഗൌനിക്കാതെ തലേരാത്രി അവരെ മാനഭംഗപ്പെടുത്താന്‍ നറുക്കിടുന്ന 'ഇസ്ലാമിക് സെക്യൂരിറ്റി ഗാര്‍ഡുകള്‍' എന്ന പിശാചുക്കള്‍ വധിക്കപ്പെട്ടാല്‍ അവരുടെ ശവങ്ങളെ എങ്ങനെ കാണണം? ഇത്തരക്കാരുടെ ശവങ്ങള്‍പോലും ഈ ഭൂമിക്കു ശാപമാണെന്നു മറക്കരുത്! പിശാചുക്കളുടെ തലയില്‍ മൂത്രമൊഴിച്ചുപോലും!

ഇറാന്റെ ജയിലുകളില്‍ നിന്നുയരുന്ന ഈ നിലവിളികകള്‍ പ്രിയ വായനക്കാരേ, നിങ്ങള്‍ക്ക് കേള്‍ക്കാമോ? ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണിത് അരങ്ങേറുന്നതെന്നോര്‍ക്കുക. ഇതാണ് സൗദി കഴിഞ്ഞാല്‍ സ്ത്രീകളുടെ അടുത്ത സ്വര്‍ഗ്ഗം? നരകത്തെ മനുഷ്യരെക്കൊണ്ട് നിറച്ചേക്കാമെന്ന് നരകുവുമായി കരാറുണ്ടാക്കിയിട്ടുള്ള ഒരുവനെ ദൈവമായി തോളിലേറ്റിനടക്കുന്ന ഒരു മതത്തില്‍ ധാര്‍മ്മീകതയ്ക്ക് എന്തുസ്ഥാനം! ഇസ്ലാമിക തീവ്രവാദികളുടെ ശവശരീരത്തില്‍ അമേരിക്കന്‍ സേന മൂത്രമൊഴിച്ചതാണ് ഇസ്ലാമിക മനുഷ്യാവകാശ വാദികളുടെ രോദനം! ഇത്തരം കാപാലികരുടെ ശവങ്ങള്‍ 'സെപ്ടിക് ടാങ്കില്‍' ഇടുകയാണ് വേണ്ടത്!

ഖുറാനില്‍ പറയുന്ന 'അല്ലാഹു' എന്ന വ്യാജദേവന്‍ നരകം സൃഷ്ടിക്കുമ്പോള്‍, നരകവുമായി ഒരു കരാറുണ്ടാക്കി എന്നാണ് മുഹമ്മദ് പറയുന്നത്. 'മനുഷ്യരെക്കൊണ്ട് നരകം നിറച്ചുകൊള്ളാം' എന്നായിരുന്നു ഈ കരാര്‍! മനുഷ്യമക്കള്‍ മരണസമയത്തെങ്കിലും മാനസാന്തരപ്പെട്ട് സ്വര്‍ഗ്ഗത്തില്‍ എത്തെണമെന്ന് ആഗ്രഹിക്കുന്ന ദൈവത്തെയും ദൈവപുത്രനെയും ബൈബിള്‍ പരിചയപ്പെടുത്തുന്നു. മരണസമയത്ത് യേഹ്ശുവായോട് അപേക്ഷിച്ച കള്ളനോട് ക്ഷമിച്ച് പറുദീസാ വാഗ്ദാനം ചെയ്യുന്നത് നാം കാണുന്നുണ്ട്. മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ എത്താതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്യുന്ന മതനിയമം ഇസ്ലാമില്‍ മാത്രമെയുള്ളു. ഒരു സത്യം ഓര്‍ക്കുക; ഇസ്ലാമില്‍ ആരെങ്കിലും രക്ഷപെടുന്നുവെങ്കില്‍ അല്ലാഹുവിന്റെയും മുഹമ്മദിന്റെയും 'കിരാത' നിയമത്തില്‍ പീഡനമേറ്റ് മരിക്കുന്ന ഈ സ്ത്രീകള്‍ മാത്രമായിരിക്കും.

അമേരിക്കയെ നോക്കി കണ്ണുരുട്ടുന്നവര്‍, എത്ര അമേരിക്കന്‍ സ്ത്രീകള്‍ അമേരിക്ക സഹിക്കാനാവാതെ ഇറാനില്‍ അഭയം തേടി? തിരിച്ചെത്ര ഇറാനിയന്‍ സ്ത്രീകള്‍ അമേരിക്കയില്‍ അഭയം തേടി എന്ന് വെറുതെ ഒന്നന്വേഷിക്കണം. വിദ്യാസമ്പന്നരായ യുവതികള്‍ ഇസ്ലാമിലേക്ക് ഇരച്ചുകയറുന്നു എന്ന്‍ ഊറ്റം കൊള്ളുന്നവര്‍ ചുറ്റുവട്ടത്ത് ആദ്യംകാണുന്ന പത്ത് മുസ്‌ളീം യുവതികള്‍ക്ക് ഇപ്രകാരം ഒരു വാഗ്ദാനം നല്‍കിനോക്കുക: ''സകുടുംബം അഫ്ഗാനിസ്ഥാനില്‍/പാകിസ്ഥാനില്‍/സൗദിയില്‍ പോയിജീവിക്കുക, എല്ലാ ജീവിതസാഹചര്യങ്ങളും ഏര്‍പ്പാടാക്കാം. കൃഷിസ്ഥലവും ഭവനവും ജോലിയുമൊക്കെയുണ്ടാവും. ഒന്നിനും ഒരു ബുദ്ധിമുട്ടുണ്ടാകില്ല. കൂടെ നല്ലൊരുതുകയും സമ്മാനവുമുണ്ട്. ശുദ്ധമായ ഇസ്ലാമിക ശരി-അത്ത് ജീവിതം നയിച്ച് പെട്ടെന്ന് സ്വര്‍ഗ്ഗത്തിലെത്താം'' ജനാധിപത്യ-മതേതര സമൂഹമായ കേരളത്തിലെ വിദ്യാഭ്യാസമുള്ള, പത്രം വായിക്കുന്ന പത്ത് ഇസ്ലാംസ്ത്രീകള്‍ക്ക് മുന്നില്‍ ഈ വാഗ്ദാനം വെച്ചാല്‍ അതിലൊരാളെങ്കിലും സമ്മതം പ്രകടിപ്പിക്കുന്നുവെങ്കില്‍ ഇവര്‍ പറയുന്നതില്‍ കുറച്ചെങ്കിലും കാര്യമുണ്ടെന്ന് സമ്മതിക്കാം.

ഇസ്ലാമിലെ സ്ത്രീകള്‍ക്കുള്ള സ്വാതന്ത്ര്യവും ആ മതത്തിലെ ധാര്‍മ്മീകതയും കണ്ട് മതം മാറിവരുന്ന ആളുകളാണ് ഈ യുവതികള്‍ എന്ന പ്രചരണം ശരിയല്ല. ഇസ്ലാമിക തീവ്രവാദികളുടെ കള്ളനോട്ടിന്റെ ബലത്തില്‍ ആഢംബര ജീവിതം നയിക്കുന്ന യുവാക്കളുടെ ബാഹ്യമോടികണ്ട് കബളിപ്പിക്കപ്പെടുന്നവരാണ് ഈ യുവതികളെന്ന് അവര്‍തന്നെ സാക്ഷികളാണ്! മോചനമില്ലാത്ത കുരുക്കില്‍ പെട്ടുപോയ അവിവേകത്തിന്റെ ബലിമൃഗങ്ങള്‍!

ഇസ്ലാമിലേക്കു ചേക്കേറുന്ന സ്ത്രീകള്‍ ഭൗതീകമായി മാത്രമല്ല നശിക്കുന്നത്; അവരുടെ ആത്മാക്കള്‍ എന്നന്നേയ്ക്കുമായി നശിക്കുകയാണ്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    7947 views

LOG IN

Lost your password?

SIGN UP

LOST PASSWORD