അറിഞ്ഞിരിക്കാന്‍

ദൈവാലയങ്ങള്‍ക്കു നേരേ അണലിസന്തതികള്‍!

Print By
about

28 - 08 - 2020

ള്ളികള്‍ അടച്ചുപൂട്ടിയത് ക്രിസ്തുവോ ശത്രുവോ എന്ന ചോദ്യത്തിന് ഉത്തരം തേടിയുള്ള അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തിലേക്കു നാം കടക്കുകയാണ്. മുഹമ്മദു മുതല്‍ എര്‍ദോഗാന്‍ വരെയുള്ള ഇസ്ലാമിക ഭീകരന്മാരുടെ തകര്‍ക്കലിന്റെയും പിടിച്ചെടുക്കലിന്റെയും ചരിത്രമാണ് ഒന്നാം ഖണ്ഡത്തില്‍ നാം ചര്‍ച്ചചെയ്തത്. ആയതിനാല്‍, പറഞ്ഞുനിര്‍ത്തിയിടത്തു നിന്നുതന്നെ നമുക്കു തുടരാം. ക്രിസ്തുവിന്റെ സഭയ്ക്കുനേരേ ഇസ്ലാംമതം നടത്തിയിട്ടുള്ള പൈശാചിക ആക്രമണങ്ങളെക്കുറിച്ചാണ് നാം ചര്‍ച്ചചെയ്തുകൊണ്ടിരുന്നത്. ക്രിസ്ത്യാനികളുടെ ഏറ്റവും വലിയ ആരാധനാലയമായിരുന്ന സാന്റാ സോഫിയ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ച പശ്ചാത്തലത്തില്‍ നമ്മുടെ ചര്‍ച്ച അതിലൂന്നിയായിരുന്നു. എന്നാല്‍, ക്രിസ്ത്യാനികള്‍ക്ക് ഇസ്ലാമില്‍നിന്നു നേരിടേണ്ടിവന്നിട്ടുള്ള ക്രൂരപീഡനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍, സാന്റാ സോഫിയ അത്രതന്നെ വലുതല്ല എന്നതാണു യാഥാര്‍ത്ഥ്യം. ഇസ്ലാംമതം സ്ഥാപിക്കപ്പെട്ടത് ക്രിസ്തുവിനെ നിഷേധിക്കുകയെന്ന ഒരേയൊരു ലക്ഷ്യത്തോടെയാണ്. ക്രിസ്തുവിലൂടെ മാത്രം പ്രാപ്യമാകുന്ന രക്ഷയില്‍നിന്നു മനുഷ്യനെ അകറ്റണമെങ്കില്‍, ക്രിസ്തു ആയിരിക്കുന്ന അവസ്ഥയില്‍ മനുഷ്യന്‍ അവിടുത്തെ അറിയുകയോ സ്വീകരിക്കുകയോ ചെയ്യുന്ന സാഹചര്യം ഇല്ലാതാക്കണം. യേഹ്ശുവാ ആയിരിക്കുന്ന അവസ്ഥയില്‍ അവിടുത്തെ അറിയുമ്പോള്‍, അവിടുന്ന് ദൈവമാണ് എന്ന അറിവിലേക്കു മനുഷ്യന്‍ ഉയര്‍ത്തപ്പെടും. ഈ തിരിച്ചറിവ് ഒരുവനെ രക്ഷയുടെ കവാടത്തിലേക്കു നയിക്കുകയും ചെയ്യും. നരകവും ലോകവും ഒറ്റക്കെട്ടായി ക്രിസ്തീയതയെ എതിര്‍ക്കുന്നതിന്റെ കാരണവും ഇതുതന്നെ!

ഈ ലേഖനപരമ്പരയുടെ ഒന്നാംഭാഗം വായിക്കാത്തവര്‍ക്കുവേണ്ടി അതിന്റെ 'ലിങ്ക്' ഇവിടെ ചേര്‍ക്കുന്നു: 'പള്ളികള്‍ അടച്ചുപൂട്ടിയത് ക്രിസ്തുവോ ശത്രുവോ?'. ഒന്നാംഭാഗം വായിച്ചതിനുശേഷം രണ്ടാംഭാഗം വായിക്കുന്നവര്‍ക്ക് കൂടുതല്‍ വ്യക്തത ലഭിക്കും എന്നകാര്യം പറയേണ്ടതില്ലല്ലോ!  

സത്യദൈവത്തിന് അര്‍പ്പിക്കപ്പെടുന്ന ആരാധനകളോടും അവിടുത്തെ ആരാധിക്കുന്ന സമൂഹത്തോടും പിശാചിനുള്ള അസഹിഷ്ണുതയുടെ കാഠിന്യം വ്യക്തമാക്കുന്ന ദൃഷ്ടാന്തമാണ് ക്രിസ്ത്യാനികള്‍ക്കും ക്രിസ്തീയ ആരാധനാലയങ്ങള്‍ക്കും എതിരേയുള്ള ആക്രമണങ്ങള്‍. ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “നിങ്ങളുടെ എതിരാളികളില്‍നിന്നുണ്ടാകുന്ന യാതൊന്നിനെയും ഭയപ്പെടേണ്ടാ. ദൈവത്തില്‍നിന്നുള്ള അടയാളമാണത് - അവര്‍ക്കു നാശത്തിന്റെയും നിങ്ങള്‍ക്കു രക്ഷയുടെയും”(ഫിലിപ്പി: 1; 28). എതിരാളികളില്‍നിന്നുള്ള എതിര്‍പ്പിന്റെ കാഠിന്യമാണ് നമ്മുടെ നിലപാടുകളിലെ ശരിയെ അടയാളപ്പെടുത്തുന്നത്. ലോകത്തിന്റെ അരൂപി നമുക്കെതിരാണെങ്കില്‍, നാം സഞ്ചരിക്കുന്നത് യഥാര്‍ത്ഥ പാതയിലൂടെയാണെന്ന് ഉറപ്പിക്കാം. ക്രിസ്ത്യാനി എന്നനിലയില്‍ ഒരുവനു നീതി നിഷേധിക്കപ്പെടുകയോ നിന്ദനമേല്ക്കേണ്ടി വരികയോ ചെയ്‌താല്‍ ആരും അസ്വസ്ഥരാകേണ്ടതില്ല. എന്തെന്നാല്‍, അവനു തന്റെ ആത്മത്വം വെളിവാക്കപ്പെട്ടിരിക്കുന്നു. ലോകം ഒരുവനെ വെറുക്കുന്നുവെങ്കില്‍ അവന്‍ സത്യത്തില്‍ നിലകൊള്ളുന്നുവെന്നു നിശ്ചയം! യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്റേതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തെരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു”(യോഹ: 15; 18, 19).

മനോവ പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ, ലോകത്തിന്റെ പരിഗണനയും ആദരവും നമ്മുടെ ശുശ്രൂഷകള്‍ക്കു ലഭിക്കുന്നുവെങ്കില്‍ നാം സൂക്ഷിക്കണം. കാരണം, നമ്മുടെ ശുശ്രൂഷകള്‍ ക്രിസ്തുവിന്റെ ആഹ്വാനത്തില്‍നിന്നു വ്യതിചലിച്ചിരിക്കുന്നു. അവിടുന്ന് നമ്മെ ഭരമേല്പിച്ച ദൗത്യമാണ് നാം ഏറ്റെടുത്തിരിക്കുന്നതെങ്കില്‍, അവിടുന്നു വാഗ്ദാനംചെയ്ത പ്രതിഫലമേ നമുക്കു ലഭിക്കുകയുള്ളു. ആ പ്രതിഫലത്തില്‍ ലോകത്തിന്റെ അംഗീകാരമില്ലെന്നു മാത്രമല്ല, എതിര്‍പ്പുകളും തിരസ്ക്കരണവും അപവാദങ്ങളും കാരാഗൃഹവുമൊക്കെ ഉണ്ടുതാനും! തന്റെ നാമത്തെപ്രതി ഒരുവന്‍ പീഡനമേല്കുമ്പോള്‍, അതില്‍ സഹതപിക്കാന്‍പോലും ലോകമുണ്ടാകില്ല എന്നൊരു പ്രത്യേകതകൂടി ക്രിസ്തുവിന്റെ വാഗ്ദാനത്തിനുണ്ട്. ക്രിസ്തുവില്‍നിന്നല്ലാതെ, ലോകത്തില്‍നിന്നുള്ള ഒരു സഹായവും ക്രിസ്ത്യാനികള്‍ പ്രതീക്ഷിക്കരുത്. അത്തരം സഹായങ്ങള്‍ ആരെങ്കിലും വച്ചുനീട്ടുമ്പോള്‍, അതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന കെണി തിരിച്ചറിയാന്‍ ഓരോ ക്രിസ്ത്യാനിക്കും ആകണം. അല്ലാത്തപക്ഷം, സഹായകരുടെ വേഷത്തില്‍ വരുന്നവര്‍ നമ്മേ വിഴുങ്ങും; ക്രൈസ്തവസഭയെ കോണ്‍സ്റ്റന്റൈന്‍ വിഴുങ്ങിയതുപോലെ!

ലോകത്തിന്റെ പിന്തുണയോടെയല്ല ക്രിസ്തുവിന്റെ സഭ വളര്‍ന്നത്. എന്നാല്‍, ക്രിസ്തീയതയുടെയും ക്രിസ്ത്യാനികളുടെയും സംരക്ഷകവേഷമണിഞ്ഞ്‌ പലപ്പോഴായി പലരും രംഗത്തുവന്നിട്ടുണ്ട്. അങ്ങനെയുള്ള സംരക്ഷകര്‍ക്ക് എപ്പോഴൊക്കെ ക്രൈസ്തവര്‍ വശംവദരായിട്ടുണ്ടോ, അപ്പോഴൊക്കെ അവര്‍ സഭയെ 'ഹൈജാക്ക്' ചെയ്തിട്ടുണ്ട്. ക്രിസ്തുവിന്റെ പ്രബോധനത്തില്‍നിന്നു സഭാസമൂഹം വ്യതിചലിച്ചതിന്റെ കാരണവും അതുതന്നെ! ക്രിസ്തീയതയെ ലോകം പിന്തുണയ്ക്കാത്തതുപോലെതന്നെ, ക്രിസ്തുവിന്റെ നാമം വഹിക്കുന്ന വ്യക്തികളെയും ലോകം പിന്തുണയ്ക്കില്ല. ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിക്ക് ലോകത്തിന്റെ കയ്യടിയോ സാന്ത്വനമോ ലഭിക്കുകയില്ല എന്നതിന് വര്‍ത്തമാനകാലം നമുക്കുമുന്നില്‍ വച്ചിരിക്കുന്ന ഒരടയാളം പരിശോധിക്കാം. മലാല യൂസഫ്‌സായ് എന്നൊരു പെണ്ണിനെ ലോകം തോളിലേറ്റി നടക്കുന്നതു നാം കണ്ടതാണ്. സ്കൂളില്‍ പോയതിന്റെ പേരില്‍ ഇസ്ലാമിക ഭീകരന്മാരാല്‍ ആക്രമിക്കപ്പെട്ടതിലൂടെയാണ് ഈ പെണ്ണ് ശ്രദ്ധേയയായത്. ലോകം ഇവളെ ഉന്നതങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ കാട്ടിയ അമിതാവേശം പലരെയും അദ്ഭുതപ്പെടുത്തിയെങ്കിലും, മനോവയ്ക്ക് അതില്‍ അദ്ഭുതമൊന്നും തോന്നിയില്ല. കാരണം, ലോകത്തെ മനോവ മനസ്സിലാക്കിയിട്ടുള്ളത് ക്രിസ്തുവിന്റെ വാക്കുകളില്‍നിന്നാണ്! മലാലയെ പുരസ്ക്കാരങ്ങള്‍ക്കൊണ്ട് ആദരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ മത്സരിക്കുമ്പോള്‍, സമപ്രായക്കാരായ അനേകം പെണ്‍കുട്ടികള്‍ ക്രിസ്ത്യാനികളായതുകൊണ്ടു മാത്രം പീഡിപ്പിക്കപ്പെടുന്നത് മനോവ കാണുന്നു! ആയിരക്കണക്കിനു പെണ്‍കുഞ്ഞുങ്ങളെയാണ് ഇസ്ലാമികഭീകരന്മാര്‍ ഓരോദിവസവും ബലാത്സംഗത്തിനിരയാക്കുന്നത്. ഈ യാഥാര്‍ത്ഥ്യത്തിനുനേരേ കണ്ണും കാതും അടച്ചുകൊണ്ട് മലാല യൂസഫ്‌സായിയെ ബ്രിട്ടന്‍ ദത്തെടുത്തു! ഇല്ല്യുമിനാറ്റി സംഘം വളര്‍ത്തിയെടുത്ത ബി.ബി.സി ബ്ലോഗറെ ദത്തെടുക്കാനുള്ള ഉത്തരവാദിത്തം ബ്രിട്ടനല്ലാതെ മറ്റാര്‍ക്കാണുള്ളത്!?

പിന്നീട് പല പുരസ്കാരങ്ങള്‍ക്കും നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ട മലാല പാക്കിസ്ഥാന്റെ ആദ്യത്തെ ദേശീയ സമാധാന പുരസ്കാരം നേടി. മാലാലയോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം 2012 നവംബര്‍ 10 അന്താരാഷ്ട്ര 'മലാല' ദിനമായി ആചരിച്ചു. 2015-ഓടെ ലോകത്തെ എല്ലാ പെണ്‍കുട്ടികളേയും വിദ്യാലയത്തിലെത്തിക്കാനുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായി 'ഞാനും മലാല' എന്ന മുദ്രാവാക്യം തിരഞ്ഞെടുത്തു. അവാര്‍ഡുകളിലൂടെ മാനവരെ കുടുകുടാ ചിരിപ്പിച്ചിട്ടുള്ള ഐക്യരാഷ്ട്രസഭ 2014-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാന പ്രഖ്യാപനത്തിലൂടെ ചിരിയുടെ പാരമ്യതയിലേക്ക്‌ മനുഷ്യരെ കൊണ്ടുചെന്നെത്തിച്ചു! സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനു മലാലയെ തിരഞ്ഞെടുത്തുകൊണ്ടാണ് ഐക്യരാഷ്ട്രസഭ നമ്മെ ഞെട്ടിച്ചത്. അങ്ങനെ സമാധാനം എന്ന വാക്കിന്റെ അര്‍ത്ഥം അവര്‍ പുനഃനിര്‍വ്വചിച്ചു. ബി.ബി.സിയും അന്താരാഷ്ട്ര മാധ്യമങ്ങളും 'മലാല' എന്നൊരു വിഗ്രഹത്തെ വാര്‍ത്തെടുത്തത് ഇല്ല്യുമിനാറ്റി അജണ്ടയുടെ ഭാഗമായിട്ടാണ്. പെണ്‍കുട്ടികള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നത്തില്‍നിന്നു മനുഷ്യരുടെ ശ്രദ്ധ മലാലയെ വച്ച് തിരിച്ചുവിടാനാണ് ഇല്ല്യുമിനാറ്റികള്‍ ശ്രമിച്ചത്. പാക്കിസ്ഥാന്റെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയിലെ സ്വാതില്‍നിന്നു മലാലയെ ഉയര്‍ത്തിക്കൊണ്ടുവന്നത് ഇല്ല്യുമിനാറ്റിയുടെ നിയന്ത്രണത്തിലുള്ള അന്താരാഷ്‌ട്ര മാധ്യമലോബിയാണ്. വിദ്യാഭ്യാസ, യുവജന, വനിതാവകാശ പ്രവര്‍ത്തകനും സ്കൂള്‍ ഉടമയും കവിയുമായ സിയവുദ്ദീന്‍ യൂസഫാണ് പിതാവ്. മലാലയെ സംബന്ധിക്കുന്ന മറ്റു വിശദാംശങ്ങളിലേക്കൊന്നും കടക്കാതെ, ഇവിടെ ഇവള്‍ പ്രതിപാദിക്കപ്പെടാന്‍ കാരണമായ വിഷയത്തിലേക്കു കടക്കാം.

മലാലയെ ഈ ലേഖനത്തിലേക്കു കൊണ്ടുവന്നത് ബോധപൂര്‍വ്വമാണ്. എന്തെന്നാല്‍, ക്രിസ്തീയതയോട് ലോകം അനുവര്‍ത്തിക്കുന്ന ഇരട്ടത്താപ്പ് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്തവര്‍ക്ക് 'മലാല' ചില തിരിച്ചറിവുകള്‍ നല്‍കും. മലാലയുടെ പ്രായമിപ്പോള്‍ 23 വയസാണ്. താലിബാന്‍ ഭീകരന്മാരാല്‍ ആക്രമിക്കപ്പെട്ടുവെന്ന് 'പറയപ്പെടുന്ന' കാലത്ത് ഇവളുടെ പ്രായം 15 വയസ്. ഇല്ല്യുമിനാറ്റിയെക്കുറിച്ചും അതിന്റെ നിഗൂഢമായ പ്രവര്‍ത്തനശൈലിയെക്കുറിച്ചും വ്യക്തമായ ബോധ്യമുള്ളതുകൊണ്ടാണ് ആക്രമിക്കപ്പെട്ടുവെന്ന വാദത്തെ മനോവ പൂര്‍ണ്ണമായി സ്വീകരിക്കാത്തത്! അയ്‌ലന്‍ കുര്‍ദ്ദി എന്ന് പേരിട്ട ചൈനീസ് പാവയുടെ ദൃശ്യങ്ങളുപയോഗിച്ച് ലോകമനസ്സാക്ഷിയെ തങ്ങളുടെ അജണ്ടയ്ക്ക് അനുകൂലമായി പരുവപ്പെടുത്താന്‍ ഇല്ല്യുമിനാറ്റി സംഘത്തിനും ഇവരുടെ മാധ്യമലോബിയ്ക്കും സാധിച്ചതുപോലെ, സത്യത്തെ വ്യാജംകൊണ്ട് മറയ്ക്കുന്നതില്‍ ഇവര്‍ക്കുള്ള വൈദഗ്ദ്ധ്യം പണ്ടുതന്നെ തെളിയിച്ചിട്ടുള്ളതാണ്. വ്യാജവാര്‍ത്തകള്‍ക്കൊണ്ടും വ്യാജചരിത്ര രചനകള്‍ക്കൊണ്ടും തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഫ്രീമേസണ്‍ പ്രസ്ഥാനങ്ങള്‍ക്കു കഴിഞ്ഞു എന്നകാര്യത്തില്‍ തര്‍ക്കമില്ല. സാങ്കേതിക സാദ്ധ്യതകളെയെല്ലാം വേണ്ടവിധം വിനിയോഗിക്കുന്നതില്‍ ദൈവമക്കളെക്കാള്‍ മികവ് പുലര്‍ത്തുന്നത് ലോകത്തിന്റെ മക്കളാണ്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “ഈ യുഗത്തിന്റെ മക്കള്‍ തങ്ങളുടെ തലമുറയില്‍ വെളിച്ചത്തിന്റെ മക്കളെക്കാള്‍ ബുദ്ധിശാലികളാണ്”(ലൂക്കാ: 16; 8). ഈ യാഥാര്‍ത്ഥ്യം ദൈവമക്കള്‍ അംഗീകരിച്ചേ മതിയാകൂ! പ്രധാന വിഷയത്തില്‍നിന്നു വ്യതിചലിക്കുമെന്നതിനാല്‍, കൂടുതല്‍ വിശദാംശങ്ങളിലേക്കു തത്ക്കാലം കടക്കുന്നില്ല. എന്നിരുന്നാലും, ഒരുകാര്യം വ്യക്തമായിത്തന്നെ പറയാം; അയ്‌ലന്‍ കുര്‍ദ്ദി ഒരു 'ഫാബ്രിക്കേറ്റഡ് സ്റ്റോറി' ആയിരുന്നുവെന്നതില്‍ ആര്‍ക്കും സംശയംവേണ്ട! മനോവ പറയുന്ന സത്യങ്ങള്‍ ലോകത്തിന് അപ്രിയമായിരിക്കും എന്നത് സ്വാഭാവികമാണ്. അസത്യത്തില്‍ വേരൂന്നി നില്‍ക്കുന്ന ലോകത്തിന്റെ അപ്രിയതയെ അവജ്ഞയോടെ അവഗണിക്കുകയും സത്യത്തിനു സാക്ഷ്യംവഹിക്കുകയും ചെയ്യുകയെന്ന മൂല്യാധിഷ്ഠിത ദൗത്യമാണ് മനോവ ഏറ്റെടുത്തിരിക്കുന്നത്. ആയതിനാല്‍, ലോകത്തിന്റെ വിപ്രതിപത്തിയെ മനോവ കാര്യമായെടുക്കുന്നില്ല!

ഇവിടെ ഒരു 'ചിത്രം' കാണാനുള്ള 'ലിങ്ക്' ചേര്‍ത്തിട്ടുണ്ട്. അതു കണ്ടതിനുശേഷം മലാലയുമായി ചേര്‍ത്തുവച്ചു പരിശോധിക്കേണ്ട വിഷയത്തിലേക്കു വരാം. മലാല യൂസഫ്‌സായ് ആക്രമിക്കപ്പെട്ടുവെന്നു പറയുന്നത് പതിനാറാമത്തെ വയസ്സിലാണ്. എന്നാല്‍, ഇവിടെ നാം കണ്ട ചിത്രത്തിലെ പെണ്‍കുട്ടിക്ക് പതിനാലു വയസ്സു തികഞ്ഞിട്ടില്ല. മരിയ ഷഹബാസ് എന്ന ഈ പെണ്‍കുട്ടിയുടെയും ജന്മദേശം പാക്കിസ്ഥാന്‍ തന്നെയാണ്. മരിയയ്ക്കു പറയാന്‍ ബി.ബി.സിയ്ക്കുവേണ്ടി ബ്ലോഗ്‌ എഴുതിയതിന്റെയോ വ്യാജ ഭീകരാക്രമണത്തിന്റെയോ കഥകളൊന്നുമില്ല. എന്നാല്‍, മലാല അനുഭവിച്ചതിനേക്കാള്‍ ഭീകരമായ മനുഷ്യാവകാശ-ബാലാവകാശ-വനിതാവകാശ നീതിനിഷേധത്തിന്റെ അനുഭവം പങ്കുവയ്ക്കാന്‍ മരിയയ്ക്കുണ്ട്. ഇസ്ലാമിക കാമവെറിയന്‍ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗത്തിനിരയാക്കുകയും നിര്‍ബ്ബന്ധിച്ചു മതംമാറ്റുകയും എന്നതാണ് ഈ പെണ്‍കുട്ടിയ്ക്ക് മാനവസമൂഹത്തോടു പറയാനുള്ള തന്റെ ദുരനുഭവം! കൂടാതെ, ആ ഇസ്ലാമിക കാമവെറിയന്‍ ഈ പതിനാലുകാരിയെ വിവാഹം ചെയ്തതായി വ്യാജരേഖയുണ്ടാക്കുകയും ചെയ്തു. എന്നാല്‍, പാക്കിസ്ഥാനിലെ പിതൃശൂന്യനീതിപീഠം വിധിച്ചത് ബലാത്ക്കാരമായി മതംമാറ്റുകയും ബലാല്‍സംഗം ചെയ്ത് മാനംകെടുത്തുകയും ചെയ്ത കാമവെറിയനോടൊപ്പം ജീവിക്കാനാണ്! ഭര്‍ത്താവിനു വിധേയപ്പെട്ട്‌ നല്ല ഭാര്യയായി ജീവിക്കണം എന്ന സൗജന്യ ഉപദേശവും കോടതിയില്‍നിന്നു ലഭിച്ചു! ഭീകരാക്രമണത്തിന്റെ യഥാര്‍ത്ഥ ഇര മലാലയാണോ മരിയയാണോ എന്ന് മനസ്സാക്ഷിയില്‍ മാലിന്യം കലരാത്തവര്‍ ചിന്തിക്കട്ടെ! ഇസ്ലാമിന്റെ വെടിയേറ്റു മരിക്കുന്നതിനേക്കാള്‍ മാരകമാണ് ഇസ്ലാമിന്റെ ഭാര്യയായി ഒരു പെണ്‍കുട്ടിയ്ക്കു ശിഷ്ടകാലം ജീവിക്കേണ്ടിവരികയെന്നത്. പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കായി പോരാടുന്നുവെന്ന് പറയപ്പെടുന്ന മലാല ഇപ്പോള്‍ എവിടെയാണെന്ന് ആരെങ്കിലും തിരക്കിയോ? ഇല്ല്യുമിനാറ്റികള്‍ അവളെ ബ്രിട്ടനിലെ സുഖലോലുപതയില്‍ പരിപാലിക്കുകയാണ്.

പതിനാലു വയസ്സുപോലും തികയാത്ത ഒരു ക്രൈസ്തവ ബാലികയെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനത്തിനിരയാക്കുകയും ബലമായി വിവാഹം കഴിക്കുകയും ചെയ്യുന്നതിനെ ക്രൂരമായ ബലാല്‍സംഗമായേ പരിഷ്കൃതസമൂഹത്തിനു സാധിക്കുകയുള്ളു. ഈ കിരാതകൃത്യം ചെയ്ത നരാധമനോടൊപ്പം ബാലിക ജീവിക്കണമെന്നു വിധിച്ച കോടതിയുടെ ധാര്‍മ്മികത ചോദ്യംചെയ്യാന്‍ മനുഷ്യാവകാശ സംഘടനകളോ ആക്ടിവിസ്റ്റുകളോ ഇല്ല. അവരെല്ലാം ഫ്ലോയ്ഡ് എന്ന കൊടും ക്രിമിനലിന്റെ മരണത്തെപ്രതി ആഗോളതലത്തില്‍ അഴിഞ്ഞാടിക്കൊണ്ടിരിക്കുകയാണ്! ക്രിസ്ത്യാനികള്‍ക്കുവേണ്ടി വാദിക്കാന്‍ ഈ ഭൂമുഖത്ത് ആരുമില്ല എന്നതാണു യാഥാര്‍ത്ഥ്യം. വന്യമൃഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കാന്‍പോലും സംഘടനകള്‍ ഇവിടെയുണ്ട്. ക്രൈസ്തവസമൂഹം നല്‍കുന്ന സംഭാവനകൊണ്ടാണ് ഈ സംഘടനകളിലധികവും നിലനില്‍ക്കുന്നത്. ഇന്ന് നാം കാണുന്ന സന്നദ്ധസംഘടനകളില്‍ തൊണ്ണൂറുശതമാനത്തിന്റെയും സ്ഥാപകര്‍ ക്രിസ്ത്യാനികളായിരുന്നു എന്നതാണ് മറ്റൊരു സത്യം! എന്നാല്‍, ഇന്ന് അവയുടെയെല്ലാം നിയന്ത്രണം സാത്താന്‍ ഏറ്റെടുത്തുകഴിഞ്ഞു. ക്രിസ്ത്യാനികളുടെ സമ്പത്തുകൊണ്ട് സാത്താന്‍ അവന്റെ സന്തതികളെ വളര്‍ത്തുകയും സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്യുന്നു. ഇവിടെ മലാലയും മരിയയും തമ്മിലുള്ള പ്രധാന വ്യത്യാസം, മരിയ ഒരു ക്രിസ്ത്യാനിയും മലാല ഒരു ഇസ്ലാമും ആണെന്നതാണ്! ഇസ്ലാം എന്നത് ആഗോള 'ഇരമതം' ആയതുകൊണ്ട്, ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും കരുതലും എപ്പോഴും ഇസ്ലാമിനോടൊപ്പമുണ്ടായിരിക്കണം! ഇസ്ലാമോഫോബിയ, ഇരവാദം എന്നിവയെല്ലാം ഇസ്ലാമിന്റെ പൈശാചികത മറയ്ക്കാന്‍ 'ഇല്ല്യുമിനാറ്റികള്‍' ഒരുക്കിയ കവചങ്ങളാണ്.

ഈ ഭൂമിയിലെ സകല ജനതകളാലും മതങ്ങളാലും വേട്ടയാടപ്പെടുന്ന ഇരയാണത്രേ ഇസ്ലാംമതം! എന്താണു യാഥാര്‍ത്ഥ്യം? ഇസ്ലാമിന് ഇരകളാകാത്ത ഒരു ജനതയും ഈ ഭൂമിയിലില്ല എന്നതല്ലേ യഥാര്‍ത്ഥ സത്യം?! ഇസ്ലാമിനാല്‍ വേട്ടയാടപ്പെടാത്ത ഒരു ജനതയും ഈ ഭൂമുഖത്തില്ല. ഇസ്ലാംമത സ്ഥാപകനായ മുഹമ്മദിന്റെ കാലത്തു തുടങ്ങിയ നരവേട്ട ഇന്നും അവര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. കൊച്ചുകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി മതംമാറ്റുന്ന മറ്റേതു മതവിഭാഗമാണ് ഈ ഭൂമുഖത്തുള്ളത്? ഇസ്ലാം എവിടെയെല്ലാമുണ്ടോ, അവിടെയെല്ലാം മനുഷ്യാവകാശ ധ്വംസനത്തിന്റെ വക്താക്കളായി അവരുണ്ടാകും. ഈ വസ്തുത മറയ്ക്കാനാണ് ഇടതുപക്ഷത്തോടുചേര്‍ന്ന് 'ഇരവാദം' ഇസ്ലാം ഉയര്‍ത്തുന്നത്. 'ഇസ്ലാമോഫോബിയ' എന്നൊരു പ്രതിഭാസത്തെക്കുറിച്ചും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഭൂമിയിലുള്ള സകല അമുസ്ലിങ്ങളും ചേര്‍ന്ന് ഇസ്ലാമിനെതിരേ വ്യാജപ്രചാരണം നടത്തുന്നുവെന്നും ഇസ്ലാമിന്റെ ക്രൂരതകളെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകളെല്ലാം ഇത്തരത്തില്‍ കെട്ടിച്ചമച്ച വ്യാജവാര്‍ത്തകളാണെന്നും സ്ഥാപിക്കാനുള്ള വിഫലശ്രമമാണ്‌ ഇടത്-ഇസ്ലാം കൂട്ടുകെട്ട് നടത്തുന്നത്. ഇസ്ലാമിന്റെ പൈശാചികത തിരിച്ചറിഞ്ഞ സകലരുടെമേലും 'ഇസ്ലാമോഫോബിയ' ആരോപിക്കുന്നതാണ് ഇവരുടെ പുതിയ യുദ്ധമുറ! യൂറോപ്പിലും പശ്ചിമേഷ്യയിലും മദ്ധ്യപൂര്‍വ്വേഷ്യയിലും ശ്രീലങ്കയിലുമൊക്കെ നാം കണ്ട ഭീകരാക്രമണങ്ങള്‍ യാഥാര്‍ത്ഥ്യമായിരുന്നില്ലെന്നും, നമ്മേ ബാധിച്ചിരിക്കുന്ന 'ഇസ്ലാമോഫോബിയ' മൂലം നമുക്ക് അങ്ങനെയൊക്കെ തോന്നുന്നതാണെന്നും ഇടത്-ഇസ്ലാമിക് മനോരോഗവിദഗ്ദ്ധര്‍ വാദിക്കുന്നു. 'ലൗജിഹാദ്' ഒരു യാഥാര്‍ത്ഥ്യമാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ തിരിച്ചറിഞ്ഞവരെയും 'ഇസ്ലാമോഫോബിയ' ബാധിതരായിട്ടാണ് ഇവറ്റകള്‍ കാണുന്നത്.

ഇസ്ലാമോഫോബിയ വാദവുമായി നിരണം ഭദ്രാസനത്തിലിരിക്കുന്ന ഗീവര്‍ഗ്ഗീസ് മാര്‍ കുറിലോസ് എന്ന അലവലാതി സഖാവ് രംഗത്തിറങ്ങിയത് നാം കണ്ടതാണ്. തുര്‍ക്കിയിലെ സാന്റാ സോഫിയയെ ഇസ്ലാമിന്റെ ആരാധനാലയമാക്കിയപ്പോള്‍ ഈ മെത്രാന്‍വേഷധാരി അഭിപ്രായവുമായി വന്നുകണ്ടില്ല. യാക്കോബയാ വിശ്വാസികള്‍തന്നെ ഇവനെ പഞ്ഞിക്കിടും എന്ന തിരിച്ചറിവായിരിക്കാം ഒരുപക്ഷെ ഈ മൗനത്തിനു പിന്നിലെ കാരണം! കമ്മ്യൂണിസം എന്ന പൈശാചികതയാല്‍ ബന്ധിതനായ വ്യക്തിയാണ് കുറിലോസ്. കമ്മ്യൂണിസവും ഇസ്ലാംമതവും തമ്മിലുള്ള ബാന്ധവം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്തവരുണ്ടെങ്കില്‍ അത് സ്ഥിരബുദ്ധിയില്ലാത്തവര്‍ മാത്രമായിരിക്കും. കുറിലോസിനെ ഗ്രസിച്ചിരിക്കുന്ന മിഥ്യാബോധത്തിന്റെ അടിസ്ഥാനം കമ്മ്യൂണിസം മാത്രമല്ല; പിന്നെയോ, ഇസ്ലാംമതത്തിന്റെ ബീജവാപക പ്രസ്ഥാനമായ പൗരസ്ത്യ സുറിയാനി പാഷണ്ഡതയുടെ രൂഢമൂലസ്വാധീനവും ഇവനെ അന്ധനാക്കിയിരിക്കുന്നു. കുറിലോസിന്റെ വാക്കുകള്‍ ഈ 'ലിങ്കില്‍' നിന്നു കേള്‍ക്കുക. പകല്‍പോലെ വ്യക്തമായ സത്യങ്ങളെ തമസ്ക്കരിക്കാന്‍ ഈ മനുഷ്യന് യാതൊരു ഉളുപ്പുമില്ലെങ്കില്‍, പുനര്‍വിചിന്തനത്തിനു തയ്യാറാകേണ്ടത് യാക്കോബയാ സമൂഹത്തിലെ ഹതഭാഗ്യരായ വിശ്വാസികളാണ്! ഇത് യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങളെ മാത്രം ഗ്രസിച്ചിരിക്കുന്ന പൈശാചികതയായി ആരും കാണരുത്. കത്തോലിക്കാസഭയുടെയും മറ്റിതര ക്രൈസ്തവസമൂഹങ്ങളുടെയും നേതൃത്വത്തില്‍ കടന്നുകൂടി ആധിപത്യം സ്ഥാപിച്ചിരിക്കുന്ന പൈശാചികതയുടെ യാക്കോബായ 'വേര്‍ഷന്‍' മാത്രമാണ് കുറിലോസ്! ഹാഗിയ സോഫിയയെക്കുറിച്ച് കുറിലോസ് മിണ്ടാതിരിക്കുന്നത് കൊറോണ ഇയാളെ വിഴുങ്ങിയതുകൊണ്ടല്ല; ഇയാള്‍ ക്രിസ്ത്യാനി അല്ലാത്തതുകൊണ്ടാണ്! പാക്കിസ്ഥാനിലെ മരിയ ഷഹബാസിന്റെ കാര്യത്തിലും കുറിലോസ് മൗനത്തിലാണ്. എന്നാല്‍, കമ്മ്യൂണിസ്റ്റുകളും ജിഹാദികളും ചേര്‍ന്നു കേരളത്തിലേക്കു സ്വര്‍ണ്ണം കടത്തിയതിനെ ന്യായീകരിക്കാന്‍ ഈ ശപിക്കപ്പെട്ടവന്‍ വായ തുറന്നു!

പൗരത്വ ബില്ലിനെതിരേ കുരച്ചുചാടിയ മെത്രാന്മാരെ ഇത്തരുണത്തില്‍ സ്മരിക്കാതിരിക്കാന്‍ കഴിയില്ല. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കുമെന്ന് പ്രഖ്യാപിക്കുന്ന ബില്ലിനെതിരേ ഉറഞ്ഞുതുള്ളിയവരുടെ കൂട്ടത്തില്‍ ഓര്‍ത്തഡോക്സ്-യാക്കോബയാ മെത്രാന്മാര്‍ മാത്രമല്ല, കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്മാരും ഉണ്ടായിരുന്നു. ഇസ്ലാമിക ഭീകരന്മാന്മാര്‍ക്ക് നല്‍കാത്ത ആനുകൂല്യം ക്രിസ്ത്യാനികള്‍ക്കു വേണ്ടെന്ന് ഈ അധഃമസംഘം വാദിച്ചു. ഇവറ്റകളെ ആരാണ് ക്രിസ്ത്യാനികളുടെ കാര്യം തീരുമാനിക്കാന്‍ ഏല്പിച്ചതെന്നു മനോവയ്ക്കറിയില്ല. സ്വയംപ്രഖ്യാപിത നേതാക്കന്മാരായ ഇവര്‍ ക്രൈസ്തവസമൂഹങ്ങളില്‍നിന്നുപോലും വിച്ഛേദിക്കപ്പെട്ടവരാണ്. എന്തെന്നാല്‍, ക്രിസ്ത്യാനികളെ കൊലയ്ക്കുകൊടുക്കാന്‍ ക്വട്ടേഷന്‍ എടുത്തിട്ടുള്ള ഇവരെ ഒരിക്കലും ക്രൈസ്തവസഭകളുടെ ചുമതലയില്‍ തുടരാന്‍ ദൈവം അനുവദിക്കില്ല! ഇസ്ലാമിനുവേണ്ടി കുഴലൂതുന്ന ഒരുവനെയും നേതാവായി അംഗീകരിക്കാന്‍ ക്രിസ്ത്യാനികള്‍ക്കു ബാദ്ധ്യതയില്ല എന്ന യാഥാര്‍ത്ഥ്യം ഓരോ ക്രിസ്ത്യാനിയും അറിഞ്ഞിരിക്കണം. മരിയ ഷഹബാസിനെക്കുറിച്ചു കണ്ണീരൊഴുക്കുകയും സമൂഹമാധ്യമങ്ങളിലൂടെ വികാരം പ്രകടിപ്പിക്കുകയും ചെയ്യുന്ന ക്രിസ്ത്യാനികള്‍ തിരിഞ്ഞുനോക്കേണ്ടത് പൗരത്വബില്ലിലേക്കാണ്. ഇസ്ലാമിനെ സുഖിപ്പിക്കാന്‍ സുഡാപ്പിവേഷത്തില്‍ കുര്‍ബ്ബാന അര്‍പ്പിച്ച വൈദികരും, മദ്ബഹയിലേക്ക് ആസനംതിരിച്ച് നിസ്ക്കരിക്കാനായി പള്ളികള്‍ തുറന്നുകൊടുത്ത ശപിക്കപ്പെട്ട മെത്രാന്മാരും ഇന്ന് സാന്റാ സോഫിയയെ ചൊല്ലി വിലപിക്കുന്നതു കാണുമ്പോള്‍ മോന്തയ്ക്ക് രണ്ടു തേമ്പ്‌ കൊടുക്കാനാണ് തോന്നുന്നത്!

പാക്കിസ്ഥാനിലും ഇസ്ലാമിക രാജ്യങ്ങളിലും ജീവിക്കുന്ന ക്രൈസ്തവ ബാലികമാരുടെ മുഴുവന്‍ പ്രതിനിധിയാണ് മരിയ ഷഹബാസ്! ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ഇസ്ലാമികരാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന മരിയ ഷഹബാസുമാര്‍ക്ക് അഭയം നല്‍കാനും പൗരത്വം നല്‍കാനും നരേന്ദ്രമോഡി സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ സന്തോഷിച്ചു. എന്നാല്‍, സത്യവിശ്വാസികളുടെ ചിലവില്‍ ഉണ്ടുറങ്ങി ജീവിക്കുന്ന ഇത്തിള്‍ക്കണ്ണികള്‍ക്ക് ഈ തീരുമാനം അത്ര സുഖിച്ചിട്ടില്ല എന്നാണ് ഇവറ്റകളുടെ പ്രതികരണത്തില്‍നിന്നു നമുക്കു മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇസ്ലാമിക നുഴഞ്ഞുകയറ്റക്കാര്‍ക്കില്ലാത്ത ആനുകൂല്യങ്ങള്‍ തങ്ങള്‍ക്കു വേണ്ടെന്ന് ഇവര്‍ പറയുന്നതിലെ സാംഗത്യം ആര്‍ക്കെങ്കിലും മനസ്സിലായോ? അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ബംഗ്ലാദേശിലും പീഡിപ്പിക്കപ്പെടുന്നത് ന്യൂനപക്ഷ മതവിഭാഗക്കാരാണ്. അതിനാല്‍ത്തന്നെ, മറ്റു രാജ്യങ്ങളിലേക്കു പലായനം ചെയ്യാന്‍ നിര്‍ബ്ബന്ധിതരാകുന്നതും ന്യൂനപക്ഷങ്ങളായിരിക്കണം! ആ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ പട്ടികയില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും സിഖുകാരും ജൈനമതക്കാരും ബുദ്ധമതക്കാരുമാണുള്ളത്. ഇവരെല്ലാം പീഡിപ്പിക്കപ്പെടുന്നത് ഇസ്ലാംമതക്കാരാലാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! അതായത്, പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലുമെല്ലാം വേട്ടക്കാരായി വിഹരിക്കുന്നത് ഇസ്ലാമാണ്. ഇരകളെ ഭയപ്പെട്ട് തങ്ങളുടെ വിഹാരകേന്ദ്രത്തില്‍നിന്നു പലായനം ചെയ്യേണ്ട സാഹചര്യം സ്വാഭാവികമായും വേട്ടക്കാര്‍ക്കുണ്ടാകില്ല. അങ്ങനെയെങ്കില്‍ എന്തിനാണ് ആ രാജ്യങ്ങളില്‍നിന്ന് ഇസ്ലാംമതക്കാര്‍ ഇന്ത്യയിലേക്കു കടക്കാന്‍ ശ്രമിക്കുന്നത്? ഈ ശ്രമത്തിനു പിന്നില്‍ രണ്ടു ലക്ഷ്യങ്ങളുണ്ട്.

തങ്ങളുടെ പിടിയില്‍നിന്നു രക്ഷപ്പെട്ട ഇരകളെ പിന്തുടര്‍ന്ന് ആക്രമിക്കുകയെന്നതാണ് ഒന്നാമത്തെ ലക്ഷ്യമെങ്കില്‍, തങ്ങളുടെ വിഹാരഭൂമിയില്‍ ഇരകളില്ലാതായപ്പോള്‍, ധാരാളം ഇരകളുള്ള ഇന്ത്യയില്‍ ശിക്കാറിനിറങ്ങുക എന്നതാണ് രണ്ടാമത്തെ ലക്‌ഷ്യം! ജിഹാദാണ്‌ ഇസ്ലാമിന്റെ അടിസ്ഥാനലക്ഷ്യമെന്നു തിരിച്ചറിഞ്ഞവര്‍ ഒരിക്കലും ഇസ്ലാമിനെ തങ്ങളുടെ രാജ്യത്തു സ്വീകരിക്കില്ല! അങ്ങനെയെങ്കില്‍ ലത്തീന്‍ മെത്രാന്മാര്‍ ലക്ഷ്യമിടുന്നത് എന്തായിരിക്കും? തീര്‍ച്ചയായും അത് ബെര്‍ഗോളിയന്‍ അജണ്ടയാണ്! യൂറോപ്പിനെ മുച്ചൂടു മുടിച്ച ബെര്‍ഗോളിയുടെ സമ്പൂര്‍ണ്ണ ആധിപത്യം ലത്തീന്‍ റീത്തിനുമേലുണ്ട്. കളത്തില്‍പ്പറമ്പനും സൂസേപാക്യവും പൗരത്വബില്ലിനെതിരേ ശബ്ദമുയര്‍ത്തിയത് ബെര്‍ഗോളിയ്ക്കുവേണ്ടിയാണെന്നു തിരിച്ചറിയാന്‍ മനോവയ്ക്ക് സാധിക്കുന്നത് ആത്മാക്കളെ വിവേചിക്കാനുള്ള വരം ലഭിച്ചിരിക്കുന്നതിനാലാണ്! പാക്കിസ്ഥാനിലെ മരിയ ഷഹബാസിനു നീതി നിഷേധിക്കപ്പെട്ടതില്‍ ബെര്‍ഗോളിയ്ക്കു വേദനയില്ലെങ്കിലും, സ്വന്തം രാജ്യത്തിനുപോലും ഭീഷണിയായി നിലകൊള്ളുന്ന റോഹിങ്കികള്‍ക്കുവേണ്ടി ഈ മനുഷ്യന്‍ നെഞ്ചുപൊട്ടി വിലപിക്കാറുണ്ട്. ബെര്‍ഗോളി ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കെങ്കിലും അറിയാമോ? പ്ലാസ്റ്റിക് ബൊമ്മയ്ക്കുവേണ്ടിപ്പോലും ഉപവാസം പ്രഖ്യാപിച്ച ബെര്‍ഗോളി എന്ന കപടനാട്യക്കാരന്‍ ഇപ്പോഴും വത്തിക്കാനില്‍ ജീവിച്ചിരിപ്പുണ്ടോ? ക്രൈസ്തവര്‍ക്കുനേരേ ആക്രമണങ്ങളുണ്ടാകുന്ന അവസരങ്ങളിലെല്ലാം ഓരോ ക്രിസ്ത്യാനിയും ചോദിക്കുന്ന ചോദ്യമാണിത്! ഹാഗിയ സോഫിയയെ ഓര്‍ത്ത്‌ തനിക്ക് ഏറെ വേദനയുണ്ടെന്നു മാത്രമാണ് വത്തിക്കാനിലെ ഭരണാധികാരിയായ ഫ്രാന്‍സീസ് പറഞ്ഞത്. തുര്‍ക്കിയുടെ ഒറ്റപ്പെടലിനെപ്രതിയാണോ ഈ വേദനയെന്ന് തലയ്ക്കു വെളിവുള്ളവര്‍ ചിന്തിക്കട്ടെ!

ആഗോളതലത്തില്‍ ഇസ്ലാമിക ജിഹാദികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന കുതന്ത്രങ്ങളെ ഒരുപരിധിവരെയെങ്കിലും തിരിച്ചറിഞ്ഞിട്ടുള്ള ഭരണകൂടമാണ്‌ ഇന്ത്യയില്‍ ഇന്നുള്ളത്. തങ്ങള്‍ക്കു ഭൂരിപക്ഷമില്ലാത്ത ഒരു ദേശത്തേക്ക്, തങ്ങളുടെ സാന്നിദ്ധ്യംപോലും നാമമാത്രമായിരിക്കുന്ന ഒരിടത്തേക്ക് ഇസ്ലാം കുടിയേറുന്നുണ്ടെങ്കില്‍, അതിന്റെ പിന്നിലെ താത്പര്യം അതിജീവനമല്ല, അധിനിവേശത്തിലൂടെ ആധിപത്യം സ്ഥാപിക്കുക എന്ന നിഗൂഢലക്ഷ്യമാണ്‌! ഇസ്ലാമിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്ന പാഠമാണിത്. അഭയാര്‍ത്ഥികളെ സൃഷ്ടിച്ചുകൊണ്ട് കുടിയേറ്റങ്ങള്‍ക്കുള്ള സാഹചര്യം ഇസ്ലാംതന്നെ ഒരുക്കുന്നു. ഇസ്ലാം മാത്രമുള്ള രാജ്യങ്ങളില്‍ നടക്കുന്ന ആഭ്യന്തരകലഹങ്ങള്‍ ശ്രദ്ധിച്ചാല്‍, ഇസ്ലാം എങ്ങനെയാണ് അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നതെന്ന് മനസ്സിലാകും. സിറിയയിലും യെമനിലും ഈജിപ്തിലുമൊക്കെ ക്രിസ്ത്യാനികള്‍ കൂട്ടത്തോടെ കൊലചെയ്യപ്പെട്ടു. എന്നാല്‍, ഈ രാജ്യങ്ങളില്‍നിന്നു യൂറോപ്പിലേക്കു കുടിയേറിയവരില്‍ ഒറ്റ ക്രിസ്ത്യാനിപോലും ഉണ്ടായിരുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം. പീഡിപ്പിക്കപ്പെട്ടത് ക്രൈസ്തവരായിരുന്നിട്ടും അഭയാര്‍ത്ഥികളായി യൂറോപ്പിലേക്കു കടന്നുചെന്നവരെല്ലാം ഇസ്ലാമാണ്. ഈ മറിമായത്തിന്റെ പേരാണ് 'അഭയാര്‍ത്ഥിജിഹാദ്'! ജിഹാദിന്റെ ഭാഗമായി യൂറോപ്പിലേക്കും മറ്റും അഭയാര്‍ത്ഥികളുടെ വേഷത്തില്‍ കടന്നുകൂടുന്നവരുടെ ലക്ഷ്യമെന്താണെന്ന് വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ! ഇത്തരത്തില്‍ യൂറോപ്പിലേക്കു ജിഹാദികളെ കടത്തിവിടുന്ന ഏജന്റായി വര്‍ത്തിക്കുന്നത് തുര്‍ക്കി എന്ന പൈശാചിക രാജ്യമാണ്!

ലോകത്തിന്റെ ഏതു കോണില്‍നിന്നുള്ള അഭയാര്‍ത്ഥികളാണെങ്കിലും, അവര്‍ക്കെല്ലാമുള്ള വ്യാജരേഖകള്‍ തുര്‍ക്കി നിര്‍മ്മിച്ചു നല്കുന്നു. കലാപം നടക്കുന്ന പ്രദേശത്തുള്ളവരെയാണ് യൂറോപ്പ് അഭയാര്‍ത്ഥികളായി സ്വീകരിക്കാന്‍ തയ്യാറാകുന്നത്. സിറിയയില്‍ കലാപം നടക്കുമ്പോള്‍ ആ രാജ്യത്തുനിന്നുള്ളവരെ അഭയാര്‍ത്ഥികളായി പരിഗണിച്ച് അഭയം നല്‍കും. ഇവിടെയാണ്‌ തുര്‍ക്കിയിലെ വ്യാജരേഖാ നിര്‍മ്മാണകേന്ദ്രത്തിന്റെ പ്രസക്തി! സിറിയയില്‍നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന സീസണില്‍ സകല ജിഹാദികള്‍ക്കും സിറിയന്‍ പാസ്പോര്‍ട്ട് നിര്‍മ്മിച്ചു നല്‍കുന്നത് തുര്‍ക്കിയാണ്. ഗോതമ്പിന്റെ നിറമുള്ള സിറിയക്കാരുടെ ലിസ്റ്റില്‍ എത്യോപ്യയില്‍നിന്നും സുഡാനില്‍നിന്നും സോമാലിയയില്‍നിന്നും ഇറക്കുമതിചെയ്ത ജിഹാദികളെ തിരുകിക്കയറ്റുന്നതും തുര്‍ക്കിതന്നെ! സൗദിയടക്കം എല്ലാ ഗള്‍ഫുരാജ്യങ്ങളും തുര്‍ക്കിയുടെ ഈ ഹീനകൃത്യത്തില്‍ സഹകാരികളാണ്. അഭയാര്‍ത്ഥികളുടെ ദൈന്യത പെരുപ്പിച്ചുകാണിക്കാന്‍ അന്താരാഷ്ട്രമാധ്യമങ്ങളും ഐക്യരാഷ്ട്രസഭയും സര്‍വ്വസന്നാഹങ്ങളുമായി രംഗത്തിറങ്ങും. വ്യാജ വാര്‍ത്തകള്‍, വ്യാജ വീഡിയോകള്‍, വ്യാജ ഫോട്ടോഗ്രാഫുകള്‍ എന്നിവയൊക്കെ നിര്‍മ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ഇസ്ലാമിക ജിഹാദിന്റെ ഭാഗമാണ്. ഇത്തരത്തില്‍ നിര്‍മ്മിച്ച ചിത്രവും വാര്‍ത്തയുമായിരുന്നു അയ്‌ലന്‍ കുര്‍ദ്ദിയുടേത്. തുര്‍ക്കിയുടെ തീരത്ത് ഒരു കുഞ്ഞിന്റെ ശവം അടിഞ്ഞുവെന്ന വാര്‍ത്ത എല്ലാ മാധ്യമങ്ങളും ആഘോഷിച്ചത് നാം കണ്ടു. മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്ന ബോട്ടില്‍നിന്ന് ഒരേയൊരു മൃതദേഹം മാത്രം തുര്‍ക്കിയുടെ തീരത്തടിയുന്നു. അഭയാര്‍ത്ഥികളുടെ 'മെഡിറ്ററേനിയന്‍' ദൗത്യത്തെക്കുറിച്ച് അല്പമെങ്കിലും അറിവുള്ള ആരും ഈ കഥ വിശ്വസിക്കില്ല. എന്തെന്നാല്‍, അതാണ്‌ 'മെഡിറ്ററേനിയന്‍' ദൗത്യത്തിലെ ആസൂത്രണ മികവ്!

തുര്‍ക്കിയില്‍നിന്ന് അഭയാര്‍ത്ഥികളെയും കയറ്റി ഇറ്റലിയുടെ തീരം ലക്ഷ്യമാക്കി നീങ്ങുന്ന ബോട്ടുകളെല്ലാം, ഇറ്റാലിയന്‍ കോസ്റ്റ്ഗാര്‍ഡിന്റെ ദൃഷ്ടിയില്‍പ്പെട്ടതിനുശേഷം അഭയാര്‍ത്ഥികള്‍തന്നെ തകര്‍ക്കുന്നതാണ് 'മെഡിറ്ററേനിയന്‍' ദൗത്യം! ഇറ്റലിയുടെ തീരത്തോടടുക്കുമ്പോള്‍ 'ലൈഫ് ജാക്കറ്റുകള്‍' ധരിച്ച് സുരക്ഷിതരായതിനുശേഷം തങ്ങള്‍ യാത്രചെയ്ത പഴഞ്ചന്‍ ബോട്ട് തകര്‍ക്കുന്നു. ഇത് കാണുന്ന ഇറ്റാലിയന്‍ കോസ്റ്റ്ഗാര്‍ഡ് പാഞ്ഞെത്തുകയും ജിഹാദികളെ പെറുക്കിയെടുത്ത് സംരക്ഷിക്കുകയും ചെയ്യുന്നതോടെ 'മെഡിറ്ററേനിയന്‍' ദൗത്യം പൂര്‍ത്തിയാകും! പിന്നെ ജിഹാദികളുടെ വാസസ്ഥലം യൂറോപ്പാണ്! ഇറ്റാലിയന്‍ കോസ്റ്റ്ഗാര്‍ഡിനെ സഹായിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ കോസ്റ്റ്ഗാര്‍ഡിനെക്കൂടി ഇറ്റാലിയന്‍ തീരത്ത്‌ വിന്യസിച്ചിരിക്കുന്നു എന്നതാണ് നാം തിരിച്ചറിയേണ്ട മറ്റൊരുകാര്യം. ഈ സേനയ്ക്ക് മനോവ നല്‍കിയിരിക്കുന്ന പേരാണ് 'ജിഹാദി സംരക്ഷണസേന'! ഇനി പറയുക, അയ്‌ലന്‍ കുര്‍ദ്ദി എങ്ങനെ തുര്‍ക്കിയുടെ തീരത്തടിഞ്ഞു എന്ന ചോദ്യത്തിനു പ്രസക്തിയില്ലേ? ഒരുകാര്യം മനസ്സിലാക്കിയിരിക്കുക: സ്വന്തം കണ്ണുകളെപ്പോലും വിശ്വസിക്കാന്‍ കഴിയാത്തവിധം കാപട്യം നിറഞ്ഞതാണ്‌ ഇന്നത്തെ ലോകം. ആരെയും തെറ്റിദ്ധരിപ്പിക്കാന്‍ അതിനു കഴിയും. മിഥ്യാബോധം ലോകത്തെ ആകമാനം ഗ്രസിച്ചുകഴിഞ്ഞു എന്നതിന്റെ അടയാളമാണത്!

ഇതുവരെ പറഞ്ഞുവന്നത് ആദ്യഭാഗത്തിന്റെ തുടര്‍ച്ചയായിട്ടാണ്. പാണക്കാട്ടെ സാദിഖലി ശിഹാബ് തങ്ങള്‍ ചന്ദ്രികപ്പത്രത്തില്‍ എഴുതിയ ലേഖനത്തിലെ രണ്ടു പ്രധാന വിഷയങ്ങളില്‍ ഒന്നുമാത്രമേ ഒന്നാമത്തെ ഭാഗത്ത് ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. രണ്ടാമത്തെ വിഷയത്തിനുള്ള മറുപടികൂടി കൊടുത്തില്ലെങ്കില്‍, അത് അവന്റെ നുണകളെ അംഗീകരിക്കുന്നതിനു തുല്യമാകും. ആയതിനാലാണ്, ഇത്രയും വിശദാംശങ്ങളിലൂടെ കടന്നുപോകേണ്ടി വന്നത്. സാദിഖലി തങ്ങള്‍ പറഞ്ഞത് യൂറോപ്പിലെ മുസ്ലീങ്ങള്‍ നിസ്ക്കരിക്കാന്‍പോലും സ്വാതന്ത്ര്യമില്ലാതെ പീഡിപ്പിക്കപ്പെടുന്നുവെന്നാണ്. ഒന്നാമത്തെ ഭാഗത്ത് ചെറുതായി മാത്രം പരാമര്‍ശിച്ചുപോയ ഈ വിഷയം ഗൗരവമായിത്തന്നെ പരിഗണിക്കാനാണ് മനോവയുടെ തീരുമാനം. അതിനുവേണ്ടിയാണ് മുസ്ലീങ്ങള്‍ എങ്ങനെയാണ് യൂറോപ്പിലെത്തിയതെന്ന് വിശദമാക്കിയത്. യൂറോപ്പിലേക്ക് ഇസ്ലാമിനെ ആരെങ്കിലും ക്ഷണക്കത്തയച്ചു വിളിച്ചുവരുത്തിയതല്ല. വ്യാജമേല്‍വിലാസം ഉപയോഗിച്ച് കബളിപ്പിച്ചു കടന്നുകൂടിയതല്ലാത്ത ഒറ്റ ഇസ്ലാംപോലും ഇന്ന് യൂറോപ്പില്‍ ജീവിക്കുന്നില്ല. ഇത്തരത്തില്‍ അനധികൃതമായി കുടിയേറുന്ന ഇസ്ലാം ആ രാജ്യങ്ങളില്‍ ചെയ്തുകൂട്ടുന്ന ദ്രോഹങ്ങള്‍ക്ക് മനോവ സാക്ഷിയാണ്. യൂറോപ്പിലെ മുസ്ലിങ്ങള്‍ക്ക് നിസ്ക്കരിക്കാനോ മറ്റെന്തെങ്കിലും മതാനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കാനോ സ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞാല്‍ മലപ്പുറത്തെ സുഡാപ്പികള്‍ വിശ്വസിച്ചേക്കാം. എന്നാല്‍, യൂറോപ്പില്‍ ജീവിക്കുന്നവരോ ഒരിക്കലെങ്കിലും യൂറോപ്പില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ളവരോ ആയ മുസ്ലിങ്ങള്‍ അത് വിശ്വസിക്കില്ല. പിറന്നനാട്ടില്‍ ഒരിക്കല്‍പ്പോലും അനുഭവിച്ചിട്ടില്ലാത്ത സുരക്ഷിതത്വവും സമത്വവും അനുഭവിച്ചുകൊണ്ടാണ് യൂറോപ്പിലെ ക്രൈസ്തവരുടെയിടയില്‍ ഇസ്ലാമിക അഭയാര്‍ത്ഥികള്‍ ജീവിക്കുന്നത്.

ജിഹാദികള്‍ ആഗ്രഹിക്കുന്നത് സമാധാനമല്ലാത്തതുകൊണ്ട് മതസ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും സഹിഷ്ണുതയോടെ കാണാന്‍ അവര്‍ക്കു സാധിക്കില്ല. ക്രൈസ്തവരെയും അവരുടെ മതപരമായ ചിഹ്നങ്ങളെയും അസഹിഷ്ണുതയോടെ മാത്രമേ കാണാവൂ എന്ന മതബോധനം ലഭിച്ചിരിക്കുന്നവരാണ് ഇസ്ലാംമത വിശ്വാസികള്‍. അതിനാല്‍ത്തന്നെ, ജിഹാദികളെ അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ തൃപ്തിപ്പെടുത്താന്‍ ഭൂമിയിലെ ഒരു ജനതയ്ക്കും സാധിക്കില്ല. യൂറോപ്പിലേക്ക് അനധികൃതമായി കുടിയേറിയ ഇസ്ലാമിക ജിഹാദികളുടെ പ്രശ്നവും അതാണ്‌. ക്രിസ്തീയമായ അടയാളങ്ങള്‍ അവരെ അലോസരപ്പെടുത്തുന്നു. ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളിലെയും സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയവ ക്രൈസ്തവസഭകളാണ് നടത്തുന്നത്. ക്രിസ്തീയമായ ചിഹ്നങ്ങളൊക്കെ ഈ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത് സ്വാഭാവികം! യൂറോപ്പിന്റെ സംസ്കാരം എന്നത് ക്രൈസ്തവ ആരാധനാലയങ്ങളുമായി ഇഴചേര്‍ന്നു നില്‍ക്കുന്നതാണ്. ഏതൊരു ചെറിയ ഗ്രാമത്തില്‍പ്പോലും മനോഹരങ്ങളായ ഒന്നിലധികം പള്ളികള്‍ കാണാം. കൃത്യമായ ഇടവേളകളില്‍ മുഴങ്ങുന്ന പള്ളിമണികള്‍ ആ ജനതയുടെ ജീവതാളമാണ്. പള്ളികളും കുരിശുരൂപങ്ങളും പള്ളിമണികളും മാത്രമല്ല, ക്രിസ്തീയ ആഘോഷങ്ങളും അവരുടെ ദേശീയതയുടെ ഭാഗമായി പരിഗണിക്കപ്പെടുന്നു. അഭയംതേടി വന്നവരെ ഇരുകൈകളും നീട്ടി സ്വീകരിക്കാനും സംരക്ഷിക്കാനും ആ ജനതയെ പ്രചോദിപ്പിച്ചത് ക്രിസ്തീയതയിലടിസ്ഥാനമിട്ട അവരുടെ ഈ സംസ്ക്കാരത്തിന്റെ നൈര്‍മല്യം ഒന്നുകൊണ്ടുമാത്രമാണ്! അഭയംതേടി വന്നവര്‍ക്ക് ഇത് അരോചകമാണെങ്കില്‍ അവ പ്രദര്‍ശിപ്പിക്കാത്ത രാജ്യങ്ങള്‍ അന്വേഷിക്കുകയെന്നതല്ലേ ഏറ്റവും ഉചിതമായ നടപടി?!

അഭയാര്‍ത്ഥികളായി വന്നവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സ്വന്തം സംസ്കാരത്തെ കുഴിച്ചുമൂടണമെന്നു പറയുന്നതില്‍ എന്തെങ്കിലും ന്യായമുണ്ടോ? യൂറോപ്പ് എന്താണെന്നും അവിടുത്തെ ജനങ്ങളുടെ വിശ്വാസവും സംസ്ക്കാരവും എങ്ങനെയുള്ളതാണെന്നും അറിഞ്ഞുകൊണ്ടുതന്നെയല്ലേ അഭയാര്‍ത്ഥികള്‍ അവിടേയ്ക്കു കടന്നുചെന്നത്? നിങ്ങളുടെ വിശ്വാസവും സംസ്കാരവുമാണ്‌ നിങ്ങളെ അഭയാര്‍ത്ഥികളായി അലയുന്നവരാക്കി മാറ്റിയത്. മറ്റൊരു മതത്തിന്റെയും ചിഹ്നങ്ങളില്ലാത്ത, മറ്റൊരു മതത്തിന്റെയും ആഘോഷങ്ങളില്ലാത്ത, മറ്റൊരു മതത്തിന്റെയും ആരാധനാലയങ്ങളില്ലാത്ത നാട്ടില്‍ എങ്ങനെ നിങ്ങള്‍ അരക്ഷിതരും നിരാലംബരുമായി? യൂറോപ്പിലെ ഇസ്ലാമിന് ആ രാജ്യത്തെ ജനങ്ങളുടെ മുതുകത്തു കയറാനും അവരുടെ വിശ്വാസങ്ങള്‍ കാണുമ്പോള്‍ മതനിന്ദ ആരോപിച്ച് ശിക്ഷനടപ്പാക്കാനും സ്വാതന്ത്ര്യം ഇല്ലാത്തതിനെയാണ് സാദിഖലി തങ്ങള്‍ ഉദ്ദേശിച്ചതെങ്കില്‍ ശരിയാണ്. ശരിയത്ത് നിയമം അനുസരിച്ച് മറ്റുള്ളവരുടെമേല്‍ കുതിരകയറാന്‍ യൂറോപ്പില്‍ സാധിക്കില്ല! അതുപോലെതന്നെ, മൈക്കുകെട്ടി അഞ്ചുനേരം കൊലവിളി മുഴക്കുന്ന അശ്രീകരശബ്ദം യൂറോപ്പില്‍ അനുവദിച്ചിട്ടുമില്ല. അതായത്, യൂറോപ്പില്‍ ഇസ്ലാമിനു നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യമെന്നത് മറ്റുള്ളവരുടെ വിശ്വാസങ്ങളുടെമേല്‍ കടന്നുകയറാനുള്ള ദുശ്ശഠത മാത്രമാണ്! 

ഇസ്ലാമിക അഭയാര്‍ത്ഥികള്‍ യൂറോപ്പില്‍ ചെയ്തുകൂട്ടുന്ന മ്ലേച്ഛതകളെയും നരഹത്യകളെയും മറച്ചുവയ്ക്കാന്‍ ആഗോളതലത്തില്‍ ഇസ്ലാം നടത്തുന്ന വ്യാജപ്രചരണങ്ങളുടെ ഭാഗമായി മാത്രമേ സാദിഖലിയുടെ ജല്പനങ്ങളെയും കാണേണ്ടതുള്ളു. പന്നിയിറച്ചി കഴിക്കുന്ന ഒരുവനെയും തെറ്റിദ്ധരിപ്പിക്കാന്‍ ഇത്തരം കല്പിതകഥകള്‍ക്കൊണ്ടു സാധിക്കില്ല. ഇസ്ലാമോഫോബിയയും ഇരവാദവുമൊക്കെ നനഞ്ഞ പടക്കംപോലെ ആയത് ഇസ്ലാംമാത്രം അറിഞ്ഞിട്ടില്ല എന്നതാണു വസ്തുത. ഇസ്ലാമിന്റെ പൈശാചിക അഴിഞ്ഞാട്ടങ്ങള്‍ മറച്ചുവയ്ക്കാന്‍ മാധ്യമങ്ങളും ഇടതുപ്രസ്ഥാനങ്ങളും ആവുന്നത്ര ശ്രമിക്കുന്നുണ്ടെങ്കിലും, അറിയേണ്ടവര്‍ എല്ലാം അറിയുന്നു. ഫ്രാന്‍സിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ക്രൈസ്തവ ആരാധനാലയങ്ങള്‍ അഗ്നിക്കിരയാകുന്നത് വാര്‍ത്തപോലുമല്ലാതാകുന്നതിന്റെ പിന്നിലെ മാധ്യമ അജണ്ടയാണ് നാം തിരിച്ചറിയേണ്ടത്. ഐക്യരാഷ്ട്രസഭയുടെ എന്ന പൈശാചികസ്ഥാപനം നല്‍കുന്ന പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള കുപ്രസിദ്ധ വ്യക്തിത്വങ്ങളുടെ മൗനവും ആഗോള അജണ്ടയുടെ ഭാഗംതന്നെ!

സാന്റാ സോഫിയ വിഷയത്തെ അടിസ്ഥാനമാക്കി നാം നടത്തിയ പഠനത്തിനിടയില്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന ഒറ്റപ്പെടലുകളും വിഷയമായി. ക്രൈസ്തവരോടുള്ള ലോകത്തിന്റെ സമീപനത്തിലെ ഇരട്ടത്താപ്പും മനസ്സിലാക്കി. ബാലാവകാശങ്ങളില്‍പ്പോലും ക്രൈസ്തവരായ ബാലികാബാലന്മാര്‍ അവഗണിക്കപ്പെടുന്നത് ആനുകാലിക സംഭവങ്ങളെ ആധാരമാക്കിത്തന്നെ നാം തിരിച്ചറിഞ്ഞു. ക്രൈസ്തവരായ നമ്മുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കുന്നതുപോലെതന്നെ നമ്മുടെ അവകാശങ്ങളും വിജാതിയര്‍ പിടിച്ചെടുക്കുന്നുവെന്നാണ് ഇതിലൂടെയെല്ലാം നാം ഗ്രഹിക്കേണ്ടത്. സാന്റാ സോഫിയയും മരിയ ഷഹബാസും ഉദാഹരണങ്ങളില്‍ ചിലതുമാത്രം. നാമിതുവരെ പരിശോധിച്ചത് ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടപ്പെടാനുള്ള കാരണങ്ങളില്‍ ഒന്നുമാത്രമാണ്. മറ്റു രണ്ടു കാരണങ്ങള്‍ക്കൂടി ഈ ഖണ്ഡത്തില്‍ പരിശോധിക്കേണ്ടതുള്ളതിനാല്‍, ഈ വിവരണം ഇവിടെ ഉപസംഹരിക്കുന്നു.

ഇസ്ലാമിന്റെ മലവിസ്സര്‍ജ്ജന ഭീകരത!

യൂറോപ്പിലേക്കു വലിഞ്ഞുകയറിയ ഇസ്ലാമിക അഭയാര്‍ത്ഥികള്‍ അവിടെ നടത്തുന്ന അതിക്രമങ്ങളുടെ മറ്റൊരു മുഖമാണ് തുറന്നുകാണിക്കുന്നത്. കായികമായി നേരിടാനുള്ള ആള്‍ബലമോ സ്വാധീനമോ ഇല്ലാത്ത രാജ്യങ്ങളില്‍ ഇസ്ലാം അവലംബിക്കുന്ന നീചമായ ചില രീതികളുണ്ട്. ക്രിസ്ത്യാനികള്‍ വിശുദ്ധമായി കണക്കാക്കുന്ന വസ്തുക്കളെയും സ്ഥലങ്ങളെയും മലിനപ്പെടുത്തുക, അവയെ നിന്ദിക്കുക എന്നതൊക്കെ ഇസ്ലാം രഹസ്യമായി ചെയ്യുന്ന പ്രവര്‍ത്തികളാണ്. പള്ളികള്‍ക്കു നേരെയും കുരിശിനു നേരെയും കാര്‍ക്കിച്ചു തുപ്പുന്നത് പുണ്യമായി കരുതുന്നവരാണ് യൂറോപ്പിലെ ഇസ്ലാമിക അഭയാര്‍ത്ഥികള്‍! വിശുദ്ധ കുരിശിനോട് ഇസ്ലാമിനുള്ള വിപ്രതിപത്തിയും അസഹിഷ്ണുതയും കുപ്രസിദ്ധമാണ്. 'റെഡ്ക്രോസ്' എന്ന സന്നദ്ധസംഘടനയുടെ സേവനം ഇസ്ലാമികരാജ്യങ്ങളില്‍ വിലക്കിയതിന്റെ കാരണവും കുരിശുതന്നെ! കുരിശിനെയും ക്രിസ്തീയ ചിഹ്നങ്ങളെയും നിന്ദിക്കാന്‍ ലഭിക്കുന്ന അവസരങ്ങളൊന്നും ഇസ്ലാം നഷ്ടപ്പെടുത്താറില്ല. തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത ഇടങ്ങളില്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കാത്ത വിധത്തില്‍ അവരതു ചെയ്യുന്നു. അതിന്റെ ഏറ്റവും പൈശാചികതലമാണ് ആരാധനാലയങ്ങളില്‍ നടത്തുന്ന മലമൂത്രവിസര്‍ജ്ജനം! പള്ളികള്‍ പിടിച്ചെടുക്കാനോ നശിപ്പിക്കാനോ സ്വാധീനമില്ലാത്തപ്പോള്‍, പള്ളികളില്‍ വിസ്സര്‍ജ്ജിച്ചുകൊണ്ട്‌ ഇസ്ലാം ആശ്വാസം കണ്ടെത്തുന്നു. ഇത് യൂറോപ്പിലെ പുതിയ അതിഥികളുടെ ലീലാവിലാസങ്ങളിലൊന്നാണ്. അതേ, യൂറോപ്പില്‍ പരീക്ഷിച്ചു വിജയിച്ച ഇസ്ലാമിന്റെ ഓപറേഷന്‍ അമേദ്യം!

രാവിലെ കുര്‍ബ്ബാനയ്ക്കായി തുറന്നാല്‍, സന്ധ്യാമണി അടിക്കുന്നതുവരെ ദൈവാലയങ്ങള്‍ പ്രാര്‍ത്ഥനയ്ക്കായി തുറന്നിടുന്നതാണ് കത്തോലിക്കാസഭയുടെ കാലങ്ങളായുള്ള രീതി. പകല്‍സമയങ്ങളില്‍ ഇവിടെ കടന്നുവന്ന് പ്രാര്‍ത്ഥിക്കാന്‍ ആര്‍ക്കും തടസ്സമില്ല. വലിയ തിരക്കുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ സെക്യൂരിറ്റി ജീവനക്കാരുണ്ടാകും. ഈ പള്ളികളില്‍ പ്രവേശിക്കുന്നതിന് ചില നിബന്ധനകള്‍ വച്ചിട്ടുണ്ട്. വസ്ത്രധാരണം മാന്യമായിരിക്കണം, പുരുഷന്മാര്‍ തലയില്‍ തൊപ്പി വയ്ക്കുകയോ തലപ്പാവ് ധരിക്കുകയോ ചെയ്യരുത്, സ്ലീവ്ലെസ് ബെനിയനോ ബെര്‍മ്മൂഡയോ പോലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല എന്നതൊക്കെയാണ് ആ നിബന്ധനകള്‍. വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയിലടക്കം പല തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ഇങ്ങനെയുള്ള നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കുന്നു. എന്നാല്‍, സാധാരണ പള്ളികളില്‍ ഇതാരും ശ്രദ്ധിക്കാറില്ല. അതികഠിനമായ ശൈത്യകാലമുള്ളതിനാല്‍ യൂറോപ്പിലെ പള്ളികള്‍ അടച്ചിടുമെങ്കിലും, അത് തള്ളിത്തുറന്ന് ആര്‍ക്കും ഉള്ളില്‍ പ്രവേശിക്കാന്‍ സാധിക്കും. പ്രാര്‍ത്ഥിക്കാനായി ആരും വന്നില്ലെങ്കിലും സന്ധ്യവരെ പള്ളികള്‍ പൂട്ടിയിടാറില്ല. എന്നാല്‍, ഇത് അഞ്ചുവര്‍ഷം മുന്‍പത്തെ കാര്യമാണ്! ഇന്ന് യൂറോപ്പിലെ പള്ളികളില്‍ പകല്‍സമയങ്ങളില്‍ പ്രാര്‍ത്ഥിക്കാന്‍ ആര്‍ക്കും കഴിയില്ല. ഇസ്ലാമിക പരിഷകളുടെ അമേദ്യാഭിഷേകം ഭയന്ന് പള്ളികള്‍ തുറന്നിടാന്‍ കഴിയാത്ത അവസ്ഥയാണ് യൂറോപ്പില്‍ ഇന്നുള്ളത്! ഇസ്ലാമിന് യൂറോപ്പില്‍ നിസ്ക്കരിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലെന്നു വ്യാജപ്രചരണം നടത്തുന്നവര്‍ അത് തുടരട്ടെ! എന്നാല്‍, മനോവ സാക്ഷ്യപ്പെടുത്തുന്നതാണ് യഥാര്‍ത്ഥ സത്യം!

സാന്റാ സോഫിയ എന്ന പുരാതന ക്രൈസ്തവ ആരാധനാലയം പിടിച്ചെടുത്തതുപോലെയും പാരീസിലെ നോട്രഡാം, നാന്റെസ് കത്തീഡ്രലുകള്‍ അഗ്നിക്കിരയാക്കപ്പെട്ടതുപോലെയും അനേകം ആരാധനാലയങ്ങളിലെ ആരാധനകള്‍ നിലച്ചുപോയിട്ടുണ്ട്. ഇസ്ലാമിക അഭയാര്‍ത്ഥികള്‍ കൂടുതലുള്ള ഫ്രാന്‍സിലാണ് അഗ്നിക്കിരയാക്കപ്പെട്ട പള്ളികളെല്ലാംതന്നെ സ്ഥിതിചെയ്തിരുന്നത്. ഈ ഹീനകൃത്യങ്ങളുടെയെല്ലാം പിന്നില്‍ ഇസ്ലാമിക അഭയാര്‍ത്ഥികളാണെന്നു കണ്ടെത്തുകയും ചെയ്തു. നിസ്കാരസ്വാതന്ത്ര്യം ഇല്ലെന്നു പറയുന്ന രാജ്യങ്ങളിലെ യഥാര്‍ത്ഥ അവസ്ഥയാണിത്. ഇസ്ലാമാണോ ക്രിസ്ത്യാനിയാണോ യഥാര്‍ത്ഥ ഇര എന്ന ചോദ്യം ആരോടു നാം ചോദിക്കും? ആരോടും ചോദിച്ചിട്ടു കാര്യമില്ല; കാരണം, ക്രിസ്ത്യാനികളുടെ നേതാക്കന്മാരുടെ പദവികളില്‍ ഉപവിഷ്ടരായിരിക്കുന്നവരാണ് അവരുടെ യഥാര്‍ത്ഥ ശത്രുക്കള്‍! ഇസ്ലാമിനെ ഇരുകരങ്ങളും ചേര്‍ത്തുപിടിച്ചു സ്വീകരിച്ചവര്‍ക്ക് ലഭിച്ച അനിവാര്യമായ ദുരന്തമായി മാത്രമേ മനോവ ഇതിനെ കാണുന്നുള്ളു! അപ്പന്‍ പാലൂട്ടിവളര്‍ത്തുന്ന പാമ്പിന്റെ കടിയേറ്റു മക്കള്‍ മരിച്ചാല്‍ പാമ്പിനെയല്ല, അപ്പനെയാണ് കുറ്റപ്പെടുത്തേണ്ടത്. കമ്മ്യൂണിസ്റ്റുകളും ഇസ്ലാമും ചേര്‍ന്ന് 'ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍' അജണ്ട നടപ്പാക്കുമ്പോള്‍, അതിനോടു സഹകരിക്കുകയും സഹവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ക്രൈസ്തവരുടെ നേതാക്കളായി വേഷംകെട്ടി ഇറങ്ങിയിരിക്കുന്നതെങ്കില്‍, പുരാവസ്തു മ്യൂസിയത്തില്‍ വയ്ക്കാന്‍പോലും കത്തോലിക്കാസഭയുടെ ശേഷിപ്പുകള്‍ ബാക്കിയുണ്ടാകില്ല. കാരണം, ശത്രു ലക്ഷ്യമിടുന്നത് ചരിത്രരേഖകളെയും ചരിത്രസ്മാരകങ്ങളെയുമാണ്. ഒരു വര്‍ഷം മുന്‍പ് വത്തിക്കാനില്‍നിന്നു ബെര്‍ഗോളി പറഞ്ഞ വാക്കുകള്‍ ഇവിടെ ചേര്‍ത്തുവയ്ക്കേണ്ടതുണ്ട്. സ്വവര്‍ഗ്ഗാനുരാഗികളെ അവഗണിച്ചാല്‍ കത്തോലിക്കാസഭ പുരാവസ്തു മ്യൂസിയത്തിലേക്കു മാറ്റപ്പെടുമെന്ന് ബെര്‍ഗോളി അന്ന് പറഞ്ഞിരുന്നു. ബെര്‍ഗോളിയുടെ ഉള്ളിലിരിപ്പാണ് അന്ന് പുറത്തുവന്നതെങ്കിലും, ഇല്ല്യുമിനാറ്റി അജണ്ടയാണ് നാമതില്‍ തിരിച്ചറിയേണ്ടത്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കുക: 'കത്തോലിക്കാസഭ പുരാവസ്തു മ്യൂസിയത്തിലേക്കെന്ന് ഫ്രാന്‍സീസ്!'

ചരിത്രസ്മാരകങ്ങളും ചരിത്രരേഖകളും അഗ്നിക്കിരയാക്കുകയെന്നത് ഇസ്ലാമിന്റെയും കമ്മ്യൂണിസത്തിന്റെയും ജന്മസ്വഭാവമാണ്. ഈ പ്രസ്ഥാനങ്ങള്‍ക്കു രൂപംകൊടുത്ത കാലംമുതല്‍ അനുവര്‍ത്തിച്ചുവരുന്ന ശൈലിയായതുകൊണ്ടാണ് 'ജന്മസ്വഭാവം' എന്ന് വിശേഷിപ്പിച്ചത്. വ്യാജചരിത്രങ്ങള്‍ രചിക്കാന്‍ ചരിത്രസത്യങ്ങളുടെ ശേഷിപ്പുകള്‍ ഇല്ലാതാക്കണമെന്ന് പിശാചിനറിയാം! കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ പിന്തുടരുന്നതും ഈ പാരമ്പര്യംതന്നെയാണ്. ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ അഴിക്കുള്ളിലാകും എന്ന ഘട്ടം വന്നപ്പോള്‍ സെക്രട്ടറിയേറ്റിലും 'ക്രൈം' നന്ദകുമാറിന്റെ ഓഫീസിലും ഒരേസമയം അഗ്നിജ്വാലകള്‍ ഉയര്‍ന്നതു നാം കണ്ടു. സ്വര്‍ണ്ണക്കടത്തു കേസില്‍ അകത്താകാനുള്ള സാദ്ധ്യത തെളിഞ്ഞപ്പോഴും തെളിവുകള്‍ വിജയന്‍ അഗ്നിക്കിരയാക്കി. ഇതാണ് കമ്മ്യൂണിസ്റ്റുകളും ഇസ്ലാമും എക്കാലത്തും പിന്തുടരുന്ന ശൈലി. തീയിടാന്‍ സാധിക്കുന്നിടത്തെല്ലാം ഇവറ്റകള്‍ തീയിടും! ചരിത്രസത്യങ്ങളെ തീയിട്ടു നശിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ്-ഇസ്ലാമിക് കുതന്ത്രത്തിനു തടയിടപ്പെടുമെന്ന ദീര്‍ഘവീക്ഷനമാണ് കമ്പ്യൂട്ടറിനെതിരേ തിരിയാന്‍ കമ്മ്യൂണിസ്റ്റുകളെ പ്രേരിപ്പിച്ചത്. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം അത്രത്തോളം വിവേകമൊന്നുമില്ലാത്തതുകൊണ്ട് 'പോളിയോവാക്സിന്‍' ബഹിഷ്ക്കരണവുമായി അവര്‍ മുന്നോട്ടുപോയി! വിഷയത്തിലേക്കുതന്നെ വരാം. ഫ്രാന്‍സ്, ബെല്‍ജിയം, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ളിടത്തോളം സ്വാധീനം മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാംമതത്തിന് ഇപ്പോഴില്ല. തങ്ങള്‍ക്കു സ്വാധീനം കുറവുള്ള രാജ്യങ്ങളിലാണ് ക്രിസ്തീയതയെ നേരിടാന്‍ 'മലവിസ്സര്‍ജ്ജന' മുറകളുമായി ഇസ്ലാം ഇറങ്ങിയിരിക്കുന്നത്. പള്ളികള്‍ അടച്ചിടാന്‍ ക്രൈസ്തവര്‍ നിര്‍ബ്ബന്ധിതരാകുന്ന സാഹചര്യം ഇങ്ങനെയും സൃഷ്ടിക്കപ്പെടുന്നു! സാമൂഹിക വിരുദ്ധരായ ഇസ്ലാംമതക്കാര്‍ മലവിസ്സര്‍ജ്ജനം നടത്തുന്നതു തടയാന്‍ തങ്ങളുടെ ആരാധനാലയങ്ങള്‍ അടച്ചിടേണ്ട ദുരവസ്ഥയെയാണ് യൂറോപ്പിലെ ആതിഥേയര്‍ അനുഭവിക്കുന്നത്! നല്ല സംസ്കാരസമ്പന്നരായ അതിഥികള്‍!

സാത്താന്റെ സ്വന്തം മതമാണ്‌ ഇസ്ലാംമതം എന്ന് മനസ്സിലാക്കാന്‍ ഇതിനപ്പുറം മറ്റെന്തെങ്കിലും തെളിവു വേണോ? വേണമെങ്കില്‍ ഇനിയും തെളിവുകള്‍ നല്‍കാം. യൂറോപ്പിലേക്കു കടന്നുകയറുന്ന ഇസ്ലാംമത വിശ്വാസികള്‍ ചെയ്തുകൂട്ടുന്ന പൈശാചികതകള്‍ക്ക് സമാനതകളില്ല എന്നതാണു പരമാര്‍ത്ഥം. ഇംഗ്ലണ്ട് കേന്ദ്രീകരിച്ച് രഹസ്യമായി പ്രവര്‍ത്തിച്ചുവരുന്ന 'ഗ്രൂമിംഗ് ഗ്യാങ്‌' എന്ന പൈശാചിക സംഘത്തെക്കുറിച്ച് ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. കൗമാരക്കാരായ ക്രിസ്ത്യന്‍ യുവതികളെ ലൈംഗീകബന്ധത്തിനായി വശീകരിക്കുന്ന ഒരു നിഗൂഢസംഘമാണിത്. നെതര്‍ലന്‍ഡ്‌, സ്വീഡന്‍, ബെല്‍ജിയം, ഫ്രാന്‍സ് എന്നിവിടങ്ങളിലേക്കും ഇവരുടെ പ്രവര്‍ത്തനമേഖല വിപുലമാക്കിയിട്ടുണ്ട്. 'ഗ്രൂമിംഗ് ഗ്യാങ്‌' എന്ന നിഗൂഢസംഘത്തെക്കുറിച്ച് കൂടുതലറിയാന്‍ ഈ 'വീഡിയോ' കാണുക! യൂറോപ്പിലെ ക്രൈസ്തവ യുവതികളെ ലക്ഷ്യംവച്ച് മറ്റനേകം ഹീനക്രുത്യങ്ങളും ഇസ്ലാം ആവിഷ്ക്കരിച്ചു നടപ്പാക്കുന്നുണ്ട്. ജര്‍മ്മനിയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന 'ടഹറുഷ്' എന്ന പൈശാചികതയെക്കുറിച്ചു മനസ്സിലാക്കാന്‍ ഈ 'വീഡിയോ' കൂടി കാണുക! സിറിയയില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ യൂറോപ്പിലേക്കു പ്രവഹിച്ചതിന്റെ തൊട്ടടുത്ത പുതുവര്‍ഷാഘോഷത്തിനിടയിലേക്ക് ഇരച്ചുകയറിയ ഇസ്ലാമിക അഭയാര്‍ഥികള്‍ ആയിരക്കണക്കിനു യുവതികളെയാണ് ലൈംഗീകമായി പീഡിപ്പിച്ചത്. ജര്‍മ്മനിയിലെ കൊളോണ്‍ റെയില്‍വേ സ്റ്റേഷനും കത്തീഡ്രല്‍ പള്ളിയ്ക്കുമിടയിലെ വിശാലമായ മുറ്റത്ത് നടന്ന ആ ക്രൂരത ഈ 'വീഡിയോയില്‍' കാണാം. ഈ ശപിക്കപ്പെട്ടവര്‍ക്ക് നിസ്ക്കരിക്കാന്‍ യൂറോപ്പിലെ ജനങ്ങള്‍ തങ്ങളുടെ വീടുകളില്‍ പായവിരിക്കാത്തതിന്റെ വേദനയാണ് മലപ്പുറത്ത് നിലവിളിയായി ഉയര്‍ന്നത്!    

മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും സ്വസ്ഥജീവിതത്തിനുമെതിരേ കടന്നാക്രമണം നടത്തുന്ന രണ്ടു സാമൂഹികശല്യങ്ങളാണ് ഇസ്ലാംമതവും കമ്മ്യൂണിസവും! തങ്ങളോടൊപ്പം ചേരാത്തവരെ ഏതുവിധേനയും ഇല്ലായ്മചെയ്യാന്‍ ഇവര്‍ക്കു മടിയില്ല. തങ്ങളുടെ പക്ഷത്തുനിന്ന് വിട്ടുപോകുന്നവരെ പിന്തുടര്‍ന്ന് സംഹരിക്കുകയെന്നതും ഇവരുടെ പൊതുസ്വഭാവമാണ്‌! അങ്ങനെയുള്ള പിന്മാറ്റക്കാര്‍ക്ക് കമ്മ്യൂണിസ്റ്റുകള്‍ നല്‍കിയിരിക്കുന്നത് കുലംകുത്തികള്‍, വര്‍ഗ്ഗശത്രുക്കള്‍ എന്നീ വിശേഷണങ്ങളാണെങ്കില്‍, ഇസ്ലാമില്‍നിന്നു പുറത്തുപോകുന്നവര്‍ക്ക് 'മൂര്‍തദ്‌' എന്ന വിശേഷണമാണ് ജിഹാദികള്‍ നല്‍കിയിരിക്കുന്നത്. പുറത്തുപോകുന്നവര്‍ക്ക് ഇരുകൂട്ടരും വിധിച്ചിരിക്കുന്നത് 'ക്യാപ്പിറ്റല്‍ പണീഷ്മെന്റ്' തന്നെയാണ്.

ആരെയെങ്കിലും വധിക്കുന്നതിനെ സംബന്ധിച്ചുള്ള ഇസ്ലാമിക നിയമം നോക്കുക: “മറ്റൊരാളെ കൊന്നതിന്‌ പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത്‌ മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന്‌ തുല്യമാകുന്നു”(സുറ: 5; 32). മഹത്തായ ഒരു നിയമമായി ഇതിനെ പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. കാരണം, ഇസ്ലാമിന് ഏതൊരുവനെയും വധിക്കാനുള്ള പഴുത് ഈ നിയമത്തിലുണ്ട് എന്ന യാഥാര്‍ത്ഥ്യം അവര്‍ തിരിച്ചറിഞ്ഞിട്ടില്ല. 'ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയവരെ' വധിക്കാം എന്നതാണ് അല്ലാഹുവിന്റെ നിയമത്തിലെ പഴുത്. ഇസ്ലാമിന്റെ ദൃഷ്ടിയില്‍ ഇസ്ലാമല്ലാത്തവരെല്ലാം ഭൂമിയിലെ കുഴപ്പക്കാരാണ്. ഖുറാനിലെ അടുത്ത ആയത്ത് ശ്രദ്ധിക്കുക: “അല്ലാഹുവോടും അവന്റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക്‌ ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത്‌ അവര്‍ക്ക്‌ കനത്ത ശിക്ഷയുമുണ്ടായിരിക്കും”(സുറ: 5; 33). അല്ലാഹുവിനോടും മുഹമ്മദിനോടും പോരാടുകയെന്നാല്‍, ഇസ്ലാമില്‍ ചേരാന്‍ തയ്യാറാകാതിരിക്കുക എന്നുകൂടി വ്യാഖ്യാനമുണ്ട്. എങ്ങനെയുണ്ട് ഇസ്ലാമിന്റെ നിയമങ്ങളിലെ സമാധാനവും സഹിഷ്ണുതയും?! വധശിക്ഷ നടപ്പാക്കുന്നതിനു മുന്‍പ് ഇസ്ലാമില്‍ ചേരാന്‍ തയ്യാറായാല്‍ ശിക്ഷ പിന്‍വലിക്കുമെന്നതാണ് അല്ലാഹുവും മുഹമ്മദും ലോകത്തിനു മുന്‍പില്‍ വച്ചിരിക്കുന്ന ഔദാര്യം! ഈ ആയത്ത് നോക്കുക: “എന്നാല്‍, അവര്‍ക്കെതിരില്‍ നടപടിയെടുക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയുന്നതിന്റെ മുമ്പായി പശ്ചാത്തപിച്ച്‌ മടങ്ങിയവര്‍ ഇതില്‍ നിന്നൊഴിവാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുക”(സുറ: 5; 34). നബിനിന്ദ ആരോപിച്ച് ആരെവേണമെങ്കിലും വധിക്കാന്‍ ഇസ്ലാമിനു സാധിക്കും. അതിനാല്‍ത്തന്നെ, ഇസ്ലാമിന് ഇടംകൊടുക്കുന്നവര്‍ മരണം ഇരന്നുവാങ്ങുന്നവരാണ്!

യൂറോപ്പില്‍ ജീവിക്കുന്ന മുസ്ലിങ്ങള്‍ക്ക് നിസ്ക്കരിക്കാന്‍പോലും സ്വാതന്ത്ര്യമില്ലെന്നു വ്യാജം പ്രചരിപ്പിക്കുകയും വിലപിക്കുകയും ചെയ്യുന്ന പാണക്കാട്ടെ ശുനകന്‍ ഇക്കാര്യങ്ങളില്‍ക്കൂടി പ്രതികരിക്കണം! പ്രതികരിച്ചാലും ഇല്ലെങ്കിലും ഈ ഉപശീര്‍ഷകത്തിലെ വിവരം മനോവ ഉപസംഹരിക്കുകയാണ്. ഇസ്ലാമിന്റെ ക്രൂരതകളെയും ഈ ക്രൂരതകള്‍ ക്രൈസ്തവര്‍ക്കുനേരേ പ്രയോഗിക്കുന്ന രീതികളെയുമാണ് നാമിതുവരെ മനസ്സിലാക്കിയത്. ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍ ശത്രുക്കളാല്‍ നഷ്ടപ്പെടുന്നത് എങ്ങനെയെന്നും, ക്രൈസ്തവരുടെ ആരാധനകള്‍ തടസ്സപ്പെടാന്‍ ശത്രുക്കള്‍ എങ്ങനെയൊക്കെ കാരണമാകുന്നുവെന്നും നാം കണ്ടു. ഇനി നമുക്ക് സ്വന്തം ഭവനത്തിലെ ശത്രുക്കളെയും അവരുടെ വിളയാട്ടങ്ങളെയും തിരിച്ചറിയാന്‍ ശ്രമിക്കാം.

പള്ളികള്‍ വിറ്റുതുലയ്ക്കുന്ന അധമലോബി കത്തോലിക്കാസഭയില്‍!

ഹിന്ദുക്കള്‍ തങ്ങളുടെ ക്ഷേത്രങ്ങളില്‍ ഒന്നെങ്കിലും വില്പന നടത്തിയതായി ആരെങ്കിലും കേട്ടിട്ടുണ്ടോ? ഇസ്ലാംമതക്കാര്‍ അവരുടെ മോസ്ക്കുകള്‍ വിറ്റിട്ടുണ്ടോ? യെഹൂദരുടെ സിനഗോഗുകള്‍ എവിടെയെങ്കിലും വില്പന നടത്തിയിട്ടുള്ളതായി ആര്‍ക്കെങ്കിലും അറിയാമോ? സിക്കുകാര്‍ അവരുടെ ഗുരുദ്വാരകളോ ബുദ്ധമതക്കാര്‍ അവരുടെ ബുദ്ധവിഹാരങ്ങളോ ഇന്നോളം ആര്‍ക്കും വിറ്റിട്ടില്ല! എന്നാല്‍, കത്തോലിക്കാസഭയുടെ പള്ളികള്‍ വില്പന നടത്തുന്നതിനായി ഒരു നിഗൂഢമന്ത്രാലയംതന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ് നാം ഗൗരവമായി കാണേണ്ടത്. സഭയില്‍ നുഴഞ്ഞുകയറി, അതിന്റെ സാങ്കേതിക നിയന്ത്രണം കയ്യടക്കിയിരിക്കുന്ന ഇല്ല്യുമിനാറ്റികളാണ് ഇതിന്റെ പിന്നിലുള്ളത്. വ്യക്തമായ അജണ്ടയോടെ പ്രവര്‍ത്തിച്ചുവരുന്ന ഈ മാഫിയാസംഘം ഇതിനോടകം യൂറോപ്പിലെ അനേകം പള്ളികള്‍ വിറ്റുകാശാക്കി കഴിഞ്ഞു.

ഒരുതുള്ളി വിയര്‍പ്പോ ഒരു ചില്ലിക്കാശോ കത്തോലിക്കാപ്പള്ളികള്‍ക്കുവേണ്ടി സമര്‍പ്പിച്ചിട്ടില്ലാത്തവരാണ് സഭയുടെ ആരാധനാലയങ്ങള്‍ വില്‍ക്കുന്ന സംഘത്തിലുള്ളത്. കത്തോലിക്കാസഭയുടെ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കാന്‍ വിയര്‍പ്പൊഴുക്കിയതും പണം ചിലവഴിച്ചതും ആരാണെന്നും, ഇന്ന് ആരാധനാലയങ്ങളുടെ 'മുതലാളിമാര്‍' ആരാണെന്നും ഓരോ കത്തോലിക്കനും അറിയാം. പള്ളികളുടെയെല്ലാം ആധാരങ്ങളും അടിയാധാരങ്ങളും മെത്രാന്റെ അലമാരയില്‍ ഭദ്രമായിരിപ്പുണ്ട് എന്നതാണ് ഓരോ വിശ്വാസിയുടെയും വൃഥാശ്വാസം! നമ്മുടെ പള്ളി എന്നൊക്കെ ആലങ്കാരികമായി പറയുമെങ്കിലും, മെത്രാന്റെ സര്‍വ്വാധികാരത്തിനു കീഴിലാണ് നമ്മുടേതെന്നു പറയപ്പെടുന്ന ഓരോ പള്ളിയും ഇന്നുള്ളത്. പള്ളിയ്ക്കുവേണ്ടി സ്ഥലം വാങ്ങിയതും പള്ളി പണിതതും നമ്മളാണ് എന്ന ചരിത്രമൊക്കെ പള്ളിയുടെ വെഞ്ചിരിപ്പ് കഴിയുന്നതോടെ പഴങ്കഥയായി മാറും. അതായത്, സ്വന്തം സ്ഥലത്ത് വാടകക്കാരനായി അന്തിയുറങ്ങുന്നവരെപ്പോലെയാണ് കത്തോലിക്കാസഭയുടെ സെമിത്തേരികളില്‍ വിശ്വാസികള്‍ അന്ത്യവിശ്രമം കൊള്ളുന്നത്! ഒരുകാര്യം മനസ്സിലാക്കിയിരിക്കുക, യൂറോപ്പിലെ പള്ളികള്‍ പണിതത് കത്തോലിക്കാസഭയുടെ നേതാക്കന്മാരല്ല; മറിച്ച്, അവിടെ ഭരണം നടത്തിയിരുന്ന നീതിമാന്മാരായ രാജാക്കന്മാരും വിശുദ്ധിയില്‍ ജീവിച്ച വിശ്വാസികളുമാണ്!

യാതൊരു ഉളുപ്പുമില്ലാതെ കത്തോലിക്കാസഭയുടെ പള്ളികള്‍ വില്പനനടത്തുന്ന മെത്രാന്‍സംഘത്തിന്റെ നിഗൂഢത ചര്‍ച്ചചെയ്യപ്പെടേണ്ടത് ഇവിടെയാണ്‌. തരക്കേടില്ലാത്ത വിലകിട്ടിയാല്‍ സ്വന്തം തന്തയെയും തള്ളയെയും വില്‍ക്കാന്‍ മടിയില്ലാത്ത ശപിക്കപ്പെട്ട ജന്മങ്ങളാണ് പള്ളികള്‍ വില്‍ക്കുന്നതിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. വൈദികരുടെയും മെത്രാന്മാരുടെയും കര്‍ദ്ദിനാള്‍മാരുടെയും വേഷത്തില്‍ കത്തോലിക്കാസഭയുടെ അകത്തളങ്ങളില്‍ വിഹരിക്കുന്ന ഈ നികൃഷ്ടജീവികളെ നിയോഗിച്ചിരിക്കുന്നതും നിയന്ത്രിക്കുന്നതും അന്താരാഷ്‌ട്ര 'ഇല്ല്യുമിനാറ്റി' സംഘമാണ്. കത്തോലിക്കാസഭയുടെയും മറ്റിതര ക്രൈസ്തവസമൂഹങ്ങളുടെയും നേതൃപദവികളില്‍ നങ്കുരമിട്ടിരിക്കുന്ന പൈശാചികസംഘത്തിനു വ്യക്തമായ അജണ്ടയുണ്ട്. ക്രിസ്തീയതയെ തകര്‍ക്കുകയും ക്രിസ്തുവിനെ അവഹേളിക്കുകയും ചെയ്യുകയെന്നതാണ് ഇവര്‍ക്കു പിശാചില്‍നിന്നു ലഭിച്ചിരിക്കുന്ന നിയോഗം. ആരും അദ്ഭുതപ്പെടേണ്ടാ, അഭിഷിക്തരായി ഗണിക്കപ്പെടുന്നവരെല്ലാം സത്യദൈവത്തില്‍നിന്നുള്ള അഭിഷിക്തരാണെന്നു കരുതിയാല്‍ തെറ്റുപറ്റും. ഒരുവന്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ആശയമാണ് അവനിലെ അഭിഷേകം ഏതെന്നു സ്ഥിരീകരിക്കുന്നത്. അതായത്, ദൈവത്തില്‍നിന്നുള്ളവരെ തിരിച്ചറിയാന്‍ ദൈവവചനമാണ്‌ അടയാളം. അന്യദേവന്മാരുടെ നാമത്തില്‍ സംസാരിക്കുകയോ, ക്രിസ്തുവിലൂടെയല്ലാതെയുള്ള രക്ഷയെക്കുറിച്ച് പഠിപ്പിക്കുകയോ ചെയ്യുന്ന ആരെയും ക്രിസ്തു അഭിഷേകംചെയ്ത് അയച്ചിട്ടില്ല. ആയതിനാല്‍, അപ്പസ്തോലികമായ ഈ പ്രബോധനം ഓര്‍മ്മയിലിരിക്കട്ടെ: “അധാര്‍മ്മികമായ വ്യര്‍ത്ഥഭാഷണത്തില്‍നിന്നും വിജ്ഞാനാഭാസത്തിന്റെ വൈരുദ്ധ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുക. ഇവയെ അംഗീകരിക്കുകമൂലം ചിലര്‍ വിശ്വാസത്തില്‍നിന്നു തീര്‍ത്തും അകന്നുപോയിട്ടുണ്ട്”(1 തിമോത്തി: 6; 20, 21). 

ധരിച്ചിരിക്കുന്ന വസ്ത്രത്തെയോ വഹിക്കുന്ന പദവികളെയോ പരിഗണിച്ചുകൊണ്ട് ആത്മാക്കളെ വിവേചിച്ചാല്‍ കെണിയില്‍ പതിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അതിനാല്‍ത്തന്നെ, പ്രബോധനത്തിലെ വചനാധിഷ്ഠത പരിഗണിച്ചു മാത്രമേ ആരെയെങ്കിലും നാം ശ്രേഷ്ഠരായി പരിഗണിക്കാവു! ബൈബിള്‍ ഇപ്രകാരം പ്രഖ്യാപിച്ചിരിക്കുന്നു: “പ്രിയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്; ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തില്‍നിന്നാണോ എന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്മാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ ആത്മാവിനെ നിങ്ങള്‍ക്ക് ഇങ്ങനെ തിരിച്ചറിയാം: യേഹ്ശുവാ മ്ശിഹാ ശരീരം ധരിച്ചുവന്നു എന്ന് ഏറ്റുപറയുന്ന ആത്മാവു ദൈവത്തില്‍നിന്നാണ്. യേഹ്ശുവായെ ഏറ്റുപറയാത്ത ആത്മാവ് ദൈവത്തില്‍നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള എതിര്‍ക്രിസ്തുവിന്റെ ആത്മാവാണ് അത്. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്. കുഞ്ഞുമക്കളേ, നിങ്ങള്‍ ദൈവത്തില്‍ നിന്നുള്ളവരാണ്. നിങ്ങള്‍ വ്യാജപ്രവാചകന്മാരെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. എന്തെന്നാല്‍, നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്. അവര്‍ ലോകത്തിന്റേതാണ്; അതുകൊണ്ട്, അവര്‍ പറയുന്നതു ലൗകികവുമാണ്; ലോകം അവരുടെ വാക്കു ശ്രദ്ധിക്കുകയും ചെയ്യുന്നു. നാം ദൈവത്തില്‍ നിന്നുള്ളവരാണ്. ദൈവത്തെ അറിയുന്നവന്‍ നമ്മുടെ വാക്കു ശ്രവിക്കുന്നു. ദൈവത്തില്‍ നിന്നല്ലാത്തവന്‍ നമ്മുടെ വാക്കു ശ്രവിക്കുന്നില്ല. ഇതുവഴി സത്യത്തിന്റെ ആത്മാവിനെയും അസത്യത്തിന്റെ ആത്മാവിനെയും നമുക്കു തിരിച്ചറിയാം”(1 യോഹ: 4; 1-6). ഓരോ ക്രിസ്ത്യാനിയും ഗൗരവത്തോടെ പരിഗണിക്കേണ്ട പ്രബോധനമാണിത്.

പ്രഭാപൂര്‍ണ്ണനായ ദൈവദൂതന്റെ വേഷത്തില്‍പ്പോലും പിശാചുക്കള്‍ നമ്മേ സമീപിക്കാനുള്ള സാദ്ധ്യതയെക്കുറിച്ചും അപ്പസ്തോലിക പ്രബോധനമുണ്ട്. ആയതിനാല്‍, കത്തോലിക്കാസഭയുടെ വൈദികരുടെയോ മെത്രാന്മാരുടെയോ കര്‍ദ്ദിനാള്‍മാരുടെയോ വേഷങ്ങളില്‍ മാത്രമല്ല, പോപ്പിന്റെ വേഷത്തില്‍പ്പോലും പിശാചിനു രംഗപ്രവേശം ചെയ്യാന്‍ സാധിക്കും. രണ്ടാംവത്തിക്കാന്‍ സൂനഹദോസ് വിളിച്ചുചേര്‍ക്കപ്പെട്ടതുതന്നെ ഇത്തരത്തിലുള്ള പരകായപ്രവേശത്തിന്റെ അനന്തരഫലമായിട്ടാണ്. ഈ സൂനഹദോസുമൂലമാണ് പള്ളികള്‍ വിറ്റുതുലയ്ക്കുന്ന സാഹചര്യം കത്തോലിക്കാസഭയില്‍ സൃഷ്ടിക്കപ്പെട്ടത്. ക്രിസ്തീയതുടെ മാഹാത്മ്യത്തെയും അതുല്യതയെയും തള്ളിപ്പറയുകയും വിജാതിയതയ്ക്ക് മഹിമ ചാര്‍ത്തിക്കൊടുക്കുകയും ചെയ്തത് ഈ സൂനഹദോസിലായിരുന്നു. യൂറോപ്പിലെ ക്രിസ്തീയത ക്ഷയിച്ചുതുടങ്ങിയതും ഈ സമ്മേളനാനന്തരംതന്നെ! നിത്യരക്ഷയ്ക്ക് ഏതു വിശ്വാസവും മതിയായതാണ് എന്ന നുണയിലൂടെ ക്രിസ്തീയതയുടെ പ്രസക്തി ഇല്ലാതാക്കിയത് ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന 'ഫ്രീമേസണ്‍' സംഘത്തലവനാണ്. പോപ്പിന്റെ വേഷത്തിലും സാത്താന്‍ അവതരിക്കുമെന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് ജോണ്‍ ഇരുപത്തിമൂന്നാമന്‍! വചനം അറിഞ്ഞിരിക്കേണ്ടതിന്റെ അനിവാര്യത ഇവിടെയാണ്‌.

കത്തോലിക്കാസഭയുടെ ആരാധനാലയങ്ങള്‍ വില്‍ക്കുന്നവര്‍ക്കു പറയാന്‍ കാരണമുണ്ട്. പുതിയ തലമുറ പള്ളികളിലേക്ക്‌ വരാത്തതുകൊണ്ട്, പള്ളികള്‍ പലതും അടച്ചിട്ടിരിക്കുകയാണ്. പള്ളികളില്‍ വരാന്‍ വിശ്വാസികള്‍ക്കു താത്പര്യമില്ല. അടച്ചിട്ടിരിക്കുന്ന പള്ളികള്‍ സംരക്ഷിക്കുകയെന്നത് വലിയ ബാദ്ധ്യതയായി ഇവര്‍ കാണുന്നു. യൂറോപ്പിലെ വിശ്വാസം ക്ഷയിച്ചതാണ് ഈ ദുരവസ്ഥ സൃഷ്ടിക്കപ്പെടാന്‍ കാരണം. രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ ഇല്ല്യൂമിനാറ്റി-ഫ്രീമേസണ്‍ സംഘം ലക്ഷ്യമിട്ടതും ഇതുതന്നെ! ഒന്നാം ലോകമഹായുദ്ധത്തിനു മുന്‍പുതന്നെ കത്തോലിക്കാസഭയുടെ നേതൃപദവികളില്‍ 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘം പിടിമുറുക്കിയതാണ്. സഭയുടെ നിയന്ത്രണം സാങ്കേതികമായി ഇവരുടെ കരങ്ങളിലെത്തിച്ചേരാന്‍ പിന്നെയും കുറേക്കാലംകൂടി വേണ്ടിവന്നുവെന്നു മാത്രം! ഇന്ന് കത്തോലിക്കാസഭയുടെ സാങ്കേതികമായ നിയന്ത്രണം ഇല്ല്യുമിനാറ്റികളുടെ അധീനതയിലാണ്. അവരാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. സഭയുടെ പ്രബോധനം എന്നപേരില്‍ വിളംബരം ചെയ്യപ്പെടുന്നത് ഇല്ല്യൂമിനാറ്റി ആശയമാണ്. കുട്ടികള്‍ക്കുള്ള മതബോധനംപോലും ഇവര്‍ നിശ്ചയിക്കുന്നു. ദൈവാലയങ്ങളെ പിശാചിന്റെ ഗുഹകളാക്കി മാറ്റുന്നതും ഇവറ്റകള്‍തന്നെ! ക്രിസ്തുവിനെ ആരാധിച്ച ഇടങ്ങളില്‍ത്തന്നെ ക്രിസ്തുവിനെ ദുഷിക്കാന്‍ വേദിയൊരുക്കുകയെന്ന പൈശാചിക അജണ്ടയാണ് പള്ളികള്‍ വില്‍ക്കുന്നതിലൂടെ ഇവര്‍ നടപ്പാക്കുന്നത്. അതായത്, ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍ വാങ്ങിക്കൂട്ടുന്നത് പിശാചിന്റെ ആരാധകരാണ്.

ഇസ്ലാംമതക്കാരും ഹിന്ദുക്കളും സിക്കുകാരുമടക്കം ലോകത്തു നിലവിലുള്ള എല്ലാ വിജാതിയ മതങ്ങളില്‍പ്പെട്ടവരും കത്തോലിക്കാസഭയുടെ പള്ളികള്‍ വാങ്ങാന്‍ മത്സരിക്കുകയാണ്! കത്തോലിക്കാസഭയുടെ ആരാധനാലയങ്ങളോട് വിജാതിയര്‍ക്കുള്ള അമിതതാത്പര്യം നാം കാണാതെപോകരുത്. അതിന്റെ പിന്നിലെ കാരണമിതാണ്: “വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല”(1 കോറി: 10; 20). കത്തോലിക്കാസഭയുടെ ആരാധനാലയങ്ങള്‍ എന്തു വിലകൊടുത്തും വാങ്ങിയെടുക്കാന്‍ വിജാതിയരെ പ്രേരിപ്പിക്കുന്നത് അവരുടെ ആരാധനാമൂര്‍ത്തികള്‍ തന്നെയാണ്. ദൈവത്തെ ആരാധിച്ച സ്ഥലങ്ങളില്‍ ദൈവാരാധനകള്‍ ഇല്ലാതാകുകയും, അവിടെനിന്നുതന്നെ തനിക്കുള്ള ആരാധനകള്‍ മുഴങ്ങുകയും ചെയ്യണമെന്ന് പിശാച് ആഗ്രഹിക്കുന്നു. അതിനായി അവന്‍ തന്റെ ആരാധകരെ അയച്ച് ദൈവാലയങ്ങള്‍ വിലയ്ക്കുവാങ്ങാനും പിടിച്ചെടുക്കാനും ശ്രമിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഇതു തിരിച്ചറിയാനുള്ള ജ്ഞാനമില്ലാത്തവരെ നമ്മുടെ നേതാക്കന്മാരായി പരിഗണിക്കുകയും ദൈവാലയങ്ങളുടെ ചുമതലയേല്പിക്കുകയും ചെയ്‌താല്‍ ഇതിലും വലുത് സംഭവിക്കും എന്നകാര്യത്തില്‍ തര്‍ക്കംവേണ്ട! വിജാതിയരുടെ ആരാധനാലയങ്ങളായി മാത്രമല്ല, ഡാന്‍സ് ബാറുകളായും ബ്ലാക്ക് മാസ് നടത്തുന്ന കേന്ദ്രങ്ങളായും ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍ അധഃപതിച്ചിട്ടുണ്ട്. ഒരുകാര്യം മനോവ വ്യക്തമാക്കുന്നു, ദൈവത്തില്‍നിന്നുള്ള ഒരുവന്‍പോലും ദൈവാലയങ്ങള്‍ വില്‍ക്കുകയോ വില്‍ക്കാന്‍ കൂട്ടുനില്‍ക്കുകയോ ചെയ്യില്ല! ദൈവത്തില്‍നിന്നുള്ള ഒരുവനും ഈ ചെയ്തികളെ ന്യായീകരിക്കുകയുമില്ല!

ബ്ലാക്ക് മാസിനെക്കുറിച്ചു നാം കേട്ടിട്ടുണ്ട്; അതിലേറെ അതിനെക്കുറിച്ചുള്ള കിംവദന്തികളും! ബ്ലാക്ക് മാസ് എന്താണെന്നും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ ആരൊക്കെയാണെന്നും മനോവ പലവട്ടം വിശദമാക്കിയിട്ടുണ്ട്. അതെല്ലാമിവിടെ ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നില്ല. എന്നിരുന്നാലും, ഒരുകാര്യം വ്യക്തമാക്കേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, വിജാതിയരുടെ ആരാധനയും ബ്ലാക്ക് മാസും തമ്മിലുള്ള വ്യത്യാസം എല്ലാവരും അറിഞ്ഞിരിക്കണം. ദൈവമാണെന്ന അബദ്ധധാരണയില്‍ പിശാചിനെ ആരാധിക്കുന്ന സമൂഹങ്ങളാണ് വിജാതിയര്‍! എന്നാല്‍, ബ്ലാക്ക് മാസ് നടത്തുന്നവര്‍ അങ്ങനെയല്ല; അവര്‍ പിശാചിനു ബലികളും ആരാധനകളും നടത്തുന്നത് വ്യക്തമായ ബോദ്ധ്യത്തോടെയാണ്. ക്രിസ്തുവിനെ അധിക്ഷേപിക്കുകയെന്നതാണ് ബാക്ക് മാസിലെ പ്രധാന ആരാധന! ദൈവത്തിന്റെ കല്പനകള്‍ പരസ്യമായി ലംഘിച്ചുകൊണ്ട് അവിടുത്തെ പ്രകോപിപ്പിക്കുന്നതും ഇവരുടെ ആരാധനയുടെ ഭാഗമാണ്. കത്തോലിക്കാസഭയുടെ പള്ളികളില്‍ വാഴ്ത്തിയ തിരുവോസ്തിയാണ് ഇവര്‍ തങ്ങളുടെ ബലിയര്‍പ്പണത്തിനായി ഉപയോഗിക്കുന്നത് എന്ന പ്രചരണം വ്യാപകമായുണ്ട്. പള്ളികളില്‍നിന്നു തിരുവോസ്തി മോഷണം പോയ സംഭവങ്ങളെ ആധാരമാക്കിയാണ് ഈ പ്രചരണം നടക്കുന്നത്. എന്നാല്‍, ഇതിനെ പൂര്‍ണ്ണമായി അംഗീകരിക്കാന്‍ മനോവ ഒരുക്കമല്ല. കാരണം, ദൈവദൂഷകരും നിന്ദ്യരും മ്ലേച്ഛരുമായ മോഷ്ടാക്കളുടെ കരംപിടിച്ച് ഇറങ്ങിപ്പോകുന്നവനല്ല സൈന്യങ്ങളുടെ ദൈവമായ യേഹ്ശുവാ!

പിശാചിനെക്കാള്‍ നന്നായി ദൈവത്തെ അറിയാവുന്ന മനുഷ്യരുണ്ടോ? ദൈവത്തിന്റെ സ്വഭാവവും സ്വഭാവസവിശേഷതകളും പിശാചിനു നന്നായറിയാം. അവിടുത്തെ ശക്തിയും പരിശുദ്ധിയും അജയ്യതയും അവന്‍ അടുത്തറിഞ്ഞിട്ടുണ്ട്. അതിനാല്‍ത്തന്നെ, ദൈവാലയങ്ങളില്‍നിന്ന് മോഷ്ടിക്കുന്ന വോസ്തികള്‍ വെറും ഗോതമ്പപ്പമാണെന്നും അതില്‍ ക്രിസ്തുവിന്റെ സാന്നിദ്ധ്യമില്ലെന്നും പിശാചിനറിയാം. ഇതുതന്നെയാണു യാഥാര്‍ത്ഥ്യമെന്നതിന്റെ ദൃഷ്ടാന്തം ആദ്യത്തെ വിശുദ്ധകുര്‍ബ്ബാന അര്‍പ്പിച്ചപ്പോള്‍ത്തന്നെ വെളിപ്പെട്ടതാണ്. യേഹ്ശുവാ അര്‍പ്പിച്ച ആദ്യകുര്‍ബ്ബാനയില്‍ പങ്കുകൊണ്ടത് പന്ത്രണ്ടു ശിഷ്യന്മാരായിരുന്നു. യേഹ്ശുവായുടെ കരങ്ങളില്‍നിന്നു നേരിട്ടു കുര്‍ബ്ബാന സ്വീകരിച്ച ശിഷ്യന്മാരില്‍ ഒരുവനായിരുന്ന യെഹൂദാസിന്റെ അനുഭവം നമുക്കറിവുള്ളതല്ലേ? ഈ വചനം ശ്രദ്ധിക്കുക: “അപ്പക്കഷണം സ്വീകരിച്ചതിനെത്തുടര്‍ന്ന് സാത്താന്‍ അവനില്‍ പ്രവേശിച്ചു”(യോഹ: 13; 27). ബ്ലാക്ക് മാസ് ചെയ്യുന്ന വ്യക്തിയായിരുന്നില്ല യെഹൂദാസ്‌! അങ്ങനെയെങ്കില്‍, സാത്താന്റെ ആരാധകര്‍ മോഷ്ടിക്കുന്ന വോസ്തിയില്‍ ആരായിരിക്കും വസിക്കുന്നതെന്ന് ഊഹിക്കാവുന്നതെയുള്ളു! ആ ഗോതമ്പപ്പത്തില്‍ വസിക്കുന്നത് സാത്താനായിരിക്കും എന്നകാര്യത്തില്‍ തര്‍ക്കമില്ല. ആയതിനാല്‍, ദൈവാലയത്തില്‍നിന്നു മോഷ്ടിക്കപ്പെടുന്ന ഗോതമ്പപ്പത്തെയോര്‍ത്ത് ആരും വേദനിക്കേണ്ട. ഒരു തിരുവോസ്തിയ്ക്കായി ബ്ലാക്ക് മാസുകാര്‍ ഒന്നുംരണ്ടും ലക്ഷം രൂപ മുടക്കുന്നുവെന്ന നിറംപിടിപ്പിച്ച കഥകളില്‍ അസ്വസ്ഥരാകുകയും വേണ്ട! ദൈവത്തിനു മനുഷ്യന്റെ സംരക്ഷണം ആവശ്യമില്ല. എന്നാല്‍, വോസ്തി മോഷ്ടിക്കുകയോ അതുപയോഗിച്ചു ബാക്ക് മാസ് നടത്തുകയോ ചെയ്യുന്ന ഏതൊരുവനും ദുരിതം! അവന്‍ ജനിക്കാതിരിക്കുന്നതായിരുന്നു അവനു നല്ലത്. മോഷ്ടിക്കപ്പെടുന്ന വോസ്തിയില്‍ യേഹ്ശുവാ ഇല്ലെങ്കിലും, അവിടുത്തെ ആക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെ അതു ചെയ്യുന്നതുകൊണ്ട് അവര്‍ക്കുള്ള ശിക്ഷ അവര്‍ക്കുതന്നെ ലഭിക്കും. 

രണ്ടാംഖണ്ഡം ഉപസംഹരിക്കുന്നതിനു മുന്‍പ് ഒരുകാര്യംകൂടി വ്യക്തമാക്കേണ്ടിയിരിക്കുന്നു. അതായത്, സംരക്ഷിക്കാനുള്ള സമ്പത്തില്ലാത്തതുകൊണ്ടാണ് പള്ളികള്‍ വിറ്റുതുലയ്ക്കുന്നത് എന്ന മുടന്തന്‍ന്യായം മനോവയുടെ മുന്നില്‍ ചിലവാകില്ല. എന്തെന്നാല്‍, യൂറോപ്പില്‍ വിജാതിയതയെ ഊട്ടിവളര്‍ത്താന്‍ കത്തോലിക്കാസഭയും ഇവാഞ്ചലിക്കല്‍ സഭകളും ചിലവഴിക്കുന്ന പണത്തിന്റെ ആയിരത്തിലൊരംശം മതി ഭൂഗോളത്തിലാകമാനമുള്ള പള്ളികള്‍ സംരക്ഷിക്കാന്‍! യൂറോപ്പിനെ വിജാതിയവത്ക്കരിക്കാന്‍ ക്രൈസ്തവസഭകള്‍ നല്‍കുന്ന സംഭാവന ചെറുതല്ല. കാരിത്താസ് എന്ന സംഘടനയെ ഇറക്കിയാണ് കത്തോലിക്കാസഭയിലെ ആചാര്യന്മാര്‍ യൂറോപ്പില്‍ വിജാതിയത വളര്‍ത്തുന്നത്. ഇവാഞ്ചലിക്കല്‍ സഭകള്‍ക്കും ഇതേപോലുള്ള സംഘടനയുണ്ട്. യൂറോപ്പിലേക്കു കടന്നുവരുന്ന ഇസ്ലാമിക ജിഹാദികള്‍ക്കു സൗജന്യ നിയമസഹായം നല്കുന്നതുപോലും കാരിത്താസാണ്! യൂറോപ്പില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുത്തുന്ന അഭയാര്‍ത്ഥികള്‍ക്കാണ് കാരിത്താസിന്റെ വക നിയമസഹായം ലഭിക്കുന്നത്. സര്‍ക്കാര്‍ നല്കുന്നതു കൂടാതെ, ഭക്ഷണവും വസ്ത്രവും ഫര്‍ണിച്ചറുകളും നല്‍കുന്നതിന് കാരിത്താസും നിതാന്ത ജാഗ്രതപുലര്‍ത്തുന്നു! അതായത്, പള്ളികള്‍ വില്‍ക്കുന്നത് സമ്പത്തിന്റെ പരിമിതികൊണ്ടല്ല, പിശാചിനെ പ്രീതിപ്പെടുത്താനാണ്! 

പള്ളികള്‍ നിര്‍മ്മിക്കാന്‍ അമിതാവേശം കാട്ടുന്ന വൈദികരും മെത്രാന്മാരും കേരളത്തിലുമുണ്ട്. വിശ്വാസികളുടെ സംഖ്യ നാള്‍ക്കുനാള്‍ കുറഞ്ഞുകൊണ്ടിരിക്കുമ്പോഴും, പള്ളികള്‍ പണിതുയര്‍ത്താന്‍ മെത്രാന്മാര്‍ ശ്രമിക്കുന്നത് ഭാവിയിലെ കച്ചവടസാദ്ധ്യത മുന്നില്‍ക്കണ്ടാണ് എന്നകാര്യത്തില്‍ ആര്‍ക്കും സംശയംവേണ്ടാ! ആയതിനാല്‍, വിശ്വാസികള്‍ ജാഗ്രതപുലര്‍ത്തുക! പള്ളികളിലെ ആരാധനകള്‍ നിലയ്ക്കുന്നതിന്റെ കാരണങ്ങള്‍ അന്വേഷിച്ചുള്ള യാത്രയുടെ രണ്ടാംഘട്ട വിശ്രമത്തിലേക്കു നാം കടക്കുകയാണ്. മൂന്നാംഘട്ടത്തില്‍ വീണ്ടുംകാണാന്‍ യേഹ്ശുവാ നമുക്ക് അവസരമൊരുക്കട്ടെ!

ഈ ലേഖനപരമ്പരയുടെ തുടര്‍ച്ച: 'ക്രിസ്തുവിന്റെ സഭയെ വിഴുങ്ങാന്‍ 'ട്രോജന്‍ കുതിരകള്‍'!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫേസ്ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3292 views

LOG IN

Lost your password?

SIGN UP

LOST PASSWORD