എഡിറ്റോറിയല്‍

യൂറോപ്പില്‍ പന്നിമാംസം നിരോധിക്കുമോ?

Print By
about

21 - 11 - 2015

പാശ്ചാത്യരാജ്യങ്ങളിലെ പ്രധാന ഭക്ഷണങ്ങളിലൊന്നാണു പന്നിമാംസം. വലിഞ്ഞുകയറി വന്ന ഇസ്ലാമിന് പന്നിമാംസം കഴിക്കുന്ന യൂറോപ്യന്‍ ജനതയെ ഉള്‍ക്കൊള്ളാന്‍ ഇപ്പോള്‍ കഴിയുന്നില്ല എന്നതാണു മറ്റൊരു യാഥാര്‍ത്ഥ്യം! ഉടുതുണിക്ക്‌ മറുതുണിയില്ലാതെ കടന്നുവന്ന തങ്ങള്‍ക്ക് അഭയം നല്‍കിയത് പന്നിമാംസം കഴിക്കുന്ന മനുഷ്യരാണെന്ന വസ്തുത മറക്കാന്‍ ഇസ്ലാമിന് അതിവേഗം സാധിച്ചു. ഇന്നും ഇവറ്റകള്‍ ജീവിക്കുന്നത് പന്നിമാംസം കഴിക്കുന്നവരുടെ ഔദാര്യത്തിലാണ്! പന്നിയിറച്ചി വിറ്റുകിട്ടുന്ന നികുതിപ്പണവും ഈ വര്‍ഗ്ഗം ഉപയോഗിക്കുന്നു. കിടക്കാന്‍ കിടപ്പാടവും തിന്നുകൊഴുക്കാന്‍ ആവശ്യത്തിലേറെ ഭക്ഷണവും സൗജന്യ ചികിത്സയും മാത്രമല്ല, 'ടോയ്‌ലറ്റില്‍' ഉപയോഗിക്കാനുള്ള പേപ്പര്‍പോലും പന്നിയിറച്ചി തിന്നുന്നവരുടെ ഔദാര്യമാണെന്നു മുസ്ലീങ്ങള്‍ക്കറിയാം. എന്നാല്‍, ഇവയെല്ലാം ഒരു ഉളുപ്പുമില്ലാതെ കൈനീട്ടി വാങ്ങുകയും, ഈ ജനതയുടെ ഇഷ്ടങ്ങളിലും സ്വകാര്യതകളിലും കടന്നുകയറുകയും ചെയ്യുന്ന ഇസ്ലാമിനെ വിളിക്കാന്‍ പറ്റിയ പദങ്ങള്‍ നിഘണ്ടുവില്‍ നിലവിലില്ല!

ജനിച്ചുവളര്‍ന്ന രാജ്യത്തെ ഭക്ഷണക്രമങ്ങളും സംസ്കാരങ്ങളും ഉപേക്ഷിക്കണമെന്നു നിര്‍ബന്ധിക്കാന്‍ ഇസ്ലാമിന് അധികാരം നല്‍കിയതാരാണ്? ഇവര്‍ ജീവിച്ചിരുന്ന രാജ്യത്ത് മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുണ്ടായിരുന്നു. അവരെയെല്ലാം വകവരുത്തിയതിനുശേഷമാണ് ആഗോള ചട്ടമ്പികള്‍ യൂറോപ്പിലേക്കു കടന്നത്. ലോകം ഇതെല്ലാം കണ്ടിട്ടും നിസംഗതയോടെ നോക്കിനിന്നു. എന്നാല്‍, ഇവര്‍ പരസ്പരം കൊന്നുതള്ളുന്ന സാഹചര്യം വന്നപ്പോഴാണ് ലോകത്തിന്റെ ധാര്‍മ്മീകരോഷവും മാനവീകതയുമെല്ലാം ഉണര്‍ന്നത്! മനുഷ്യത്വം മരവിച്ചുപോകാത്ത ആര്‍ക്കും ഇസ്ലാമില്‍ കുടികൊള്ളുന്ന പൈശാചികത തിരിച്ചറിയാന്‍ കഴിയുമെങ്കിലും, ഇവര്‍ക്കെതിരേ ഉരിയാടാന്‍ ആരും തയ്യാറാകുന്നില്ല! പലസ്തീനിലെ ആരെങ്കിലും ആത്മഹത്യ ചെയ്താല്‍പ്പോലും ഇസ്രായേലിനുമേല്‍ കുറ്റംചുമത്താന്‍ മത്സരിക്കുന്ന മാധ്യമങ്ങള്‍, ഇസ്രായേലിനുനേരെയുള്ള ഹമാസിന്റെ ആക്രമണങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു! യഹൂദനോ ക്രിസ്ത്യാനിയോ ആക്രമിക്കപ്പെട്ടാല്‍ സാംസ്കാരിക നായകന്മാരെന്ന പ്രസംഗത്തൊഴിലാളികള്‍ മൗനംഭജിക്കും! എന്നാല്‍, ഒരു ക്രൈസ്തവരാജ്യത്ത് വിജാതിയനെ കൊഞ്ഞനംകുത്തി എന്നപേരില്‍ ഉറഞ്ഞുതുള്ളുന്ന ഇവറ്റകളെ വിളിക്കേണ്ടത് സാംസ്കാരിക അശ്രീകരങ്ങള്‍ എന്നുതന്നെയാണ്! ഭ്രൂണഹത്യ ചെയ്യാന്‍ നിയമം ഇല്ലാത്ത അയര്‍ലണ്ടില്‍ ഒരു സ്ത്രീ മരിച്ചതിന്റെ പേരില്‍ ആ രാജ്യത്തെ പുലഭ്യം പറയാന്‍ ചില വിഡ്ഢികള്‍ ഇറങ്ങിത്തിരിച്ചതു നാം കണ്ടു. ഉദരത്തില്‍ ഉരുവാക്കപ്പെടുമ്പോള്‍ തന്നെ ജീവിക്കാനുള്ള അതിന്റെ അവകാശത്തെ അംഗീകരിക്കുന്ന കത്തോലിക്കാസഭയോളം മാനുഷീക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന മറ്റൊരു സഭയോ മതമോ ഈ ലോകത്തില്ല. ഭൂമിയില്‍ കുറച്ചുകാലമെങ്കിലും ജീവിക്കാനും ജ്ഞാനസ്നാനം വഴി ആത്മരക്ഷപ്രാപിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്ത വ്യക്തികള്‍ക്കു നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പരിഗണന ഗര്‍ഭസ്ഥശിശുവിനു നല്‍കാന്‍ സഭ തയ്യാറാകുന്നത് ഏറ്റവും ശ്ലാഘനീയമാണ്! കാരണം, ഈ ശിശുക്കള്‍ക്കു ജനിക്കാനുള്ള അവകാശം ഉള്ളതുപോലെതന്നെ, ജ്ഞാനസ്നാനം സ്വീകരിച്ചു നിത്യജീവനിലേക്കു പ്രവേശിക്കാനുള്ള അവകാശവുമുണ്ട്. ഒരു വൈദീകന്റെ മുന്‍പില്‍ ഏറ്റുപറഞ്ഞാല്‍പ്പോലും പാപമോചനം ലഭിക്കാത്ത പാപമായി ഭ്രൂണഹത്യയെ പ്രഖ്യാപിച്ചിരിക്കുന്നത് ഇക്കാരണത്താലാണ്. ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ സഭയുടെ കൂട്ടായ്മയ്ക്കു പുറത്താണെന്നു മാത്രമല്ല, കൂദാശാസ്വീകരണം വിലക്കിയിട്ടുമുണ്ട്. ഇപ്പോള്‍ ചില മാറ്റങ്ങള്‍ ആലോചിക്കുന്നുണ്ടെങ്കിലും, മുന്‍കാല നിലപാടുകള്‍ തന്നെയാണ് ദൈവത്തിനു പ്രീതികരം!

ദൈവത്തെക്കുറിച്ചു യാതൊരു ബോധവുമില്ലാത്ത ചില വിഡ്ഢികള്‍ സാംസ്കാരിക നായകരുടെ വേഷം സ്വയമെടുത്തണിഞ്ഞാല്‍, ഇതിനപ്പുറം നാം കാണുകയും കേള്‍ക്കുകയും ചെയ്യേണ്ടിവരും! ഭ്രൂണഹത്യ ചെയ്യാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ മരണപ്പെട്ട സ്ത്രീയ്ക്കുവേണ്ടി മുറവിളികൂട്ടിയവര്‍ കാണാത്ത ചില കാര്യങ്ങളുണ്ട്. ഇസ്ലാമികരാജ്യങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ഈ സംസ്ക്കാരശൂന്യര്‍ കാണാറില്ല. ക്രിസ്തീയ നിയമങ്ങളെ ഉന്മൂലനം ചെയ്യാന്‍വേണ്ടി മാത്രം പുത്തന്‍ നിയമങ്ങള്‍ പടച്ചുവിടുന്ന ഐക്യരാഷ്ട്രസഭയ്ക്കും ഇസ്ലാമിക കരിനിയമങ്ങള്‍ പ്രശ്നമല്ല! ഇസ്ലാം എന്ന കിരാത മതത്തോടു കാണിക്കുന്ന സഹിഷ്ണുത, ക്രിസ്തീയതയോടും ക്രിസ്ത്യാനികളോടും കാണിക്കാന്‍ ഇവര്‍ തയ്യാറാകാത്തതിനു കാരണമുണ്ട്.

യഹൂദനോടും ക്രിസ്ത്യാനിയോടും കാണിക്കുന്ന ഇരട്ടത്താപ്പിന്റെ യഥാര്‍ത്ഥ കാരണം, ഇവര്‍ ഇരുകൂട്ടരും തങ്ങളുടെ ദൈവമായി യാഹ്‌വെയെ ആരാധിക്കുന്നു എന്നതാണ്! സത്യദൈവത്തെ ആരാധിക്കുന്ന ഈ രണ്ടു മതങ്ങള്‍ മാത്രമേ ഈ ഭൂമുഖത്തുള്ളു! മറ്റു മതങ്ങളുടെയെല്ലാം ആരാധനാമൂര്‍ത്തികള്‍ ഒരുവന്‍തന്നെയാണ്. വ്യത്യസ്തമായ പേരുകളിലും രൂപങ്ങളിലുമാണ് ആരാധിക്കുന്നതെങ്കിലും, പിശാച് എന്ന ഒറ്റ കേന്ദ്രത്തിലാണ് ഇവരുടെയെല്ലാം ആരാധനകള്‍ എത്തിച്ചേരുന്നത്! അപ്പസ്തോലനായ പൗലോസ് ഇതു വ്യക്തമാക്കിയത് പരിശുദ്ധാത്മാവിനാല്‍ പ്രേരിതമായിട്ടാണ്. അപ്പസ്തോലന്‍ നല്‍കിയ മുന്നറിയിപ്പു നോക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). യാഹ്‌വെയെയോ അവിടുത്തെ പുത്രനായ യേഹ്ശുവായെയോ അല്ലാതെ മറ്റാര്‍ക്ക് അര്‍പ്പിക്കുന്ന ആരാധനകളും ചെന്നെത്തുന്നത് പിശാചെന്ന അന്ധകാരശക്തിയില്‍ തന്നെയാണ്. അതായത്, വിജാതിയതയെന്നാല്‍ പരിപൂര്‍ണ്ണ അന്ധകാരമാണെന്നു നാം മനസ്സിലാക്കണം. വിജാതിയതയെ അനുകരിക്കുന്നവര്‍ അന്ധകാരത്തെയാണ് അനുധാവനം ചെയ്യുന്നത്! എന്തെന്നാല്‍, അന്ധകാരത്തില്‍നിന്നു പ്രകാശത്തിലേക്കു കടന്നുവന്നവര്‍, വീണ്ടും അന്ധകാരത്തിലേക്കു മടങ്ങിപ്പോകുന്നതാണ് ഏറ്റവും ഗുരുതരമായ പാപം! ഈ വചനം നോക്കുക: "യേഹ്ശുവാ വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും"(യോഹ: 8; 12).

പ്രകാശത്തില്‍ സഞ്ചരിച്ചിരുന്നവര്‍ അന്ധകാരത്തിലേക്കു വ്യതിചലിക്കുമ്പോള്‍, സത്യത്തെ മിഥ്യയായും മിഥ്യയെ സത്യമായും തോന്നുന്ന അവസ്ഥ സംജാതമാകും. ഇരുട്ടില്‍ സഞ്ചരിച്ചിരുന്നവരെക്കാള്‍, ഇരുട്ടിലേക്കു കടന്നുവന്നവരുടെ ജീവിതമാണ് കൂടുതല്‍ ദുഷ്ക്കരം! കാരണം, തുടക്കം മുതല്‍ ഇരുട്ടില്‍ വ്യാപരിച്ചിരുന്നവര്‍ക്ക് അതിനോടു പൊരുത്തപ്പെട്ടു ജീവിക്കാന്‍ സാധിക്കുന്നു; മാത്രവുമല്ല, ഒരിക്കലും പ്രകാശം ദര്‍ശിച്ചിട്ടില്ലാത്ത ഇവര്‍ക്ക് അതിന്റെ ശ്രേഷ്ഠത അറിയുകയുമില്ല! തങ്ങള്‍ ആയിരിക്കുന്ന അന്ധകാരത്തിനും അപ്പുറമുള്ള ലോകം ഇവര്‍ക്ക് അജ്ഞാതമാണ്! എന്നാല്‍, പ്രകാശത്തില്‍നിന്ന്‍ അന്ധകാരത്തില്‍ എത്തിപ്പെട്ടവരെ സംബന്ധിച്ചിടത്തോളം കെണിയിലാണ് ഇവര്‍ അകപ്പെട്ടിരിക്കുന്നത്! അതിനാല്‍ത്തന്നെ, സത്യത്തെ ഉപേക്ഷിച്ച ഇക്കൂട്ടരുടെ രക്ഷ ദുഷ്ക്കരമാണ്! അപ്പസ്തോലനായ പൗലോസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്: "ഒരിക്കല്‍ പ്രകാശം ലഭിക്കുകയും സ്വര്‍ഗ്ഗീയ സമ്മാനം ആസ്വദിച്ചറിയുകയും പരിശുദ്ധാത്മാവില്‍ പങ്കുകാരാവുകയും ദൈവവചനത്തിന്റെ നന്മയും വരാനിരിക്കുന്നയുഗത്തിന്റെ ശക്തിയും രുചിച്ചറിയുകയും ചെയ്തവര്‍ വീണുപോവുകയാണെങ്കില്‍, അവരെ അനുതാപത്തിലേക്ക് പുനരാനയിക്കുക അസാധ്യമാണ്. കാരണം, അവര്‍ ദൈവപുത്രനെ സ്വമനസ്‌സാ അധിക്‌ഷേപിക്കുകയും വീണ്ടും കുരിശില്‍ തറയ്ക്കുകയും ചെയ്തു. കൂടെക്കൂടെ പെയ്യുന്ന മഴവെളളം കുടിക്കുകയും, ആര്‍ക്കുവേണ്ടി കൃഷിചെയ്യപ്പെടുന്നുവോ അവരുടെ പ്രയോജനത്തിനായി സസ്യങ്ങളെ മുളപ്പിക്കുകയും ചെയ്യുന്ന ഭൂമി ദൈവത്തില്‍നിന്ന് അനുഗ്രഹം പ്രാപിക്കുന്നു. ഞെരിഞ്ഞിലുകളും മുള്ളുകളുമാണ് പുറപ്പെടുവിക്കുന്നതെങ്കിലോ അതു പരിത്യക്തമാണ്. അതിന്മേല്‍ ശാപം ആസന്നവുമാണ്. ദഹിപ്പിക്കപ്പെടുക എന്നതായിരിക്കും അതിന്റെ അവസാനം"(ഹെബ്രാ: 6; 4-8). ഒരിക്കല്‍ അന്ധകാരത്തില്‍ ജീവിക്കുകയും, പിന്നീട് പ്രകാശത്തിലേക്ക് ആനയിക്കപ്പെടുകയും ചെയ്തവരുടെ തിരിച്ചുപോക്കിനെയാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്.

വിജതിയതയെ അനുകരിക്കുകയും അതില്‍ ശ്രേഷ്ഠത കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവരെ മോചിപ്പിക്കുക എന്നത് അസാധ്യമാകുന്നതും ഇക്കാരണത്താല്‍ത്തന്നെയാണ്! ക്രിസ്തീയ സഭകളില്‍ നിന്നുകൊണ്ട് വിജാതിയതയെ അംഗീകരിക്കുന്ന അനേകരെ നാം കണ്ടിട്ടുണ്ട്. ദൈവവചനത്തിലെ താക്കീതുകള്‍ ശ്രവിക്കുമ്പോള്‍ അസ്വസ്ഥരാകുകയെന്നത് ഇക്കൂട്ടരുടെ പൊതുവായ അവസ്ഥയാണ്! കാരണം, ഇവരെ നയിക്കുന്നത് കെട്ടുകഥകളും അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന ദുരാത്മാവുമാണ്! അന്ധകാരത്തില്‍ ജീവിച്ചിരുന്നവര്‍ ദര്‍ശിച്ച മഹത്തായ പ്രകാശം യേഹ്ശുവായാണെന്നു നമുക്കറിയാം. ഈ പ്രവചനം നോക്കുക: "എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും. ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്‌സീമമാണ്; അവന്റെ സമാധാനം അനന്തവും. നീതിയിലും ധര്‍മ്മത്തിലും എന്നേക്കും അതു സ്ഥാപിച്ചു പരിപാലിക്കാന്‍തന്നെ. സൈന്യങ്ങളുടെ യാഹ്‌വെയുടെ തീക്ഷ്ണത ഇതു നിറവേറ്റും"(ഏശയ്യാ: 9; 6, 7). ഏശയ്യായുടെ ഈ പ്രവചനം ആരംഭിക്കുന്നത് ഇപ്രകാരമാണ്: "അന്ധകാരത്തില്‍ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു"(ഏശയ്യാ: 9; 1). അന്ധകാരത്തില്‍ കഴിഞ്ഞിരുന്നവരുടെമേല്‍ ഉദയംചെയ്ത പ്രകാശമാണ് യേഹ്ശുവാ എന്ന് പ്രവാചകനിലൂടെ പരിശുദ്ധാത്മാവ് വ്യക്തമാക്കിയിരിക്കുന്നു.

ഈ പ്രകാശത്തെ തിരസ്ക്കരിച്ചാലുണ്ടാകുന്ന ദുരന്തമാണ് യൂറോപ്പ് ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്! ഇന്നത്തെ തലമുറ സത്യദൈവത്തെ പരിത്യജിക്കുകയും അബദ്ധസിദ്ധാന്തങ്ങളെ പിന്‍പറ്റുകയും ചെയ്തു. 'ഫ്രീമേസണ്‍' പ്രസ്ഥാനങ്ങളാണ് യൂറോപ്യന്‍ ആദ്ധ്യാത്മികതയെ ഇന്നു നയിക്കുന്നത്! യോഗയും മറ്റെല്ലാ അതീന്ദ്രിയ ധ്യാനങ്ങളും ഈ സംഘത്തിന്റെ നിഗൂഢതന്ത്രങ്ങളാണ്. കത്തോലിക്കാസഭയിലും മറ്റിതര ക്രൈസ്തവസഭകളിലും 'ഫ്രീമേസണ്‍' ആധിപത്യം സ്ഥാപിതമായിക്കഴിഞ്ഞു. പോപ്പിന്റെ സ്ഥാനത്ത് അവരോധിക്കപ്പെട്ടിരിക്കുന്ന ഫ്രാന്‍സീസ് ഒരു 'ഫ്രീമേസണ്‍' ആണെന്ന സത്യം പലരും തിരിച്ചറിഞ്ഞിട്ടില്ല. ജോണ്‍ ഇരുപത്തിമൂന്നാമന്‍ ആയിരുന്നു ഇയാള്‍ക്കു മുന്‍പ് ഈ പദവിയില്‍ കയറിക്കൂടിയ മറ്റൊരു 'ഫ്രീമേസണ്‍'! യൂറോപ്പിന്റെ നാശത്തിനു തുടക്കമിട്ടത് ജോണ്‍ ഇരുപത്തിമൂന്നാമന്‍ ആയിരുന്നുവെങ്കില്‍, ഈ നാശം പൂര്‍ണ്ണമാക്കുകയെന്ന ദൗത്യമാണ് ഫ്രാന്‍സീസില്‍ നിക്ഷിപ്തമായിരിക്കുന്നത്! കരുണ, സ്നേഹം, മാനവീകത തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ ഇയാള്‍ നടത്തുന്ന തന്ത്രപരമായ മുന്നേറ്റങ്ങളെ സൂക്ഷിച്ചു വീക്ഷിക്കുന്നവര്‍ക്ക് സത്യം ഗ്രഹിക്കാന്‍ കഴിയും! കരുണയെ സംബന്ധിച്ചിടത്തോളം യേഹ്ശുവായുടെ മുകളില്‍ വയ്ക്കാന്‍ മറ്റൊരു നാമവുമില്ല. കരുണാമയനായ ഈ യേഹ്ശുവാതന്നെയാണു രക്ഷപ്രാപിക്കാനുള്ള ഏക മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചിരിക്കുന്നതും. അവിടുത്തെ വാക്കുകള്‍ ഗ്രഹിക്കുക: "അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ: 16; 15, 16). ഈ സത്യത്തിന്റെ പ്രചാരകരാകേണ്ട കത്തോലിക്കാസഭയുടെ അഭിനവ ആചാര്യന്മാര്‍ ഇന്നെവിടെയാണ്‌?

രണ്ടായിരം വര്‍ഷത്തിനടുത്ത പാരമ്പര്യം ക്രൈസ്തവസഭകള്‍ക്കുണ്ട്. എന്നാല്‍, വെറും അരനൂറ്റാണ്ടുകൊണ്ട് സഭ എത്തിനില്‍ക്കുന്നത് എവിടെയാണെന്ന് ആത്മശോധന ചെയ്യണം. സഭയുടെ തുടക്കം ഈ പ്രഖ്യാപനത്തോടെയായിരുന്നു: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ. പ്രവ: 4; 12). എന്നാല്‍, ഇന്ന് ഈ സഭ എത്തിനില്‍ക്കുന്നത്, എല്ലാ മതങ്ങളും സത്യദൈവത്തിലേക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളാണ് എന്ന അബദ്ധത്തിലാണ്! പത്രോസ് മുതല്‍ ഫ്രാന്‍സീസ് വരെയുള്ള സഭയുടെ പ്രയാണത്തില്‍ വ്യക്തമായ വ്യതിയാനം സംഭവിച്ചു. എവിടെ വച്ചാണ് ഈ വ്യതിയാനം സംഭവിച്ചതെന്ന് പരിശോധിക്കുന്നവര്‍ ചെന്നെത്തുന്നത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിലായിരിക്കും. പത്രോസിന്റെ സിംഹാസനത്തില്‍ പലപ്പോഴായി യൂദാസിന്റെ പിന്‍ഗാമികള്‍ കയറിയിരുന്നിട്ടുണ്ട്! ഇന്ന് ഫ്രാന്‍സീസ് ഇരിക്കുന്നതും അങ്ങനെതന്നെ! ഈ വിഷയങ്ങളൊക്കെ മുന്‍കാല ലേഖനങ്ങളിലൂടെ മനോവ വ്യക്തമായി വെളിപ്പെടുത്തിയിട്ടുള്ളതിനാല്‍ കൂടുതല്‍ വിവരണങ്ങള്‍ക്കു മുതിരുന്നില്ല. എന്നാല്‍, യൂറോപ്പിനു സംഭവിച്ച അപകടത്തിന്റെ മൂലകാരണം നാം മനസ്സിലാക്കിയിരിക്കണം!

ജറെമിയാപ്രവാചകന്‍ ഇപ്രകാരം പ്രവചിച്ചു: "എന്തെന്നാല്‍, എന്റെ ജനം രണ്ടു തിന്മകള്‍ പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയും ചെയ്തു"(ജറെ: 2; 13). ഇതുതന്നെയാണ് യൂറോപ്പിലെ ക്രിസ്ത്യാനികള്‍ക്കു വന്നുഭവിച്ചത്. ജനത്തെ സത്യത്തില്‍ നയിക്കാന്‍ ചുമതലപ്പെട്ടവര്‍ക്കു സത്യം എന്തെന്ന് അറിയില്ല. അന്ധന്‍ അന്ധനെ നയിക്കുന്നതുപോലെയാണ് യൂറോപ്യന്‍ ജനതയെ കത്തോലിക്കാസഭയിലെ മേലാളന്മാര്‍ നയിക്കുന്നത്! മറ്റു സഭകളുടെ അവസ്ഥയും ഇതില്‍നിന്നു വ്യത്യസ്തമല്ല.

യൂറോപ്പിനുമേല്‍ ശിക്ഷയായി ഇസ്ലാംമതം!

ദൈവത്തെ ഉപേക്ഷിച്ച യൂറോപ്പിനു ലഭിച്ച അനിവാര്യമായ ശിക്ഷയാണ് ഇസ്ലാംമതം! ദൈവത്തില്‍നിന്നും ദൈവീകനിയമങ്ങളില്‍നിന്നും യൂറോപ്പ് വ്യതിചലിച്ചതിലൂടെ ഇരന്നുവാങ്ങിയ ദുരന്തമാണിത്! സ്വവര്‍ഗ്ഗാനുരാഗത്തെ അംഗീകരിക്കുകയും ഭ്രൂണഹത്യയെ നിയമമൂലം അനുവദിക്കുകയും ചെയതപ്പോള്‍, തങ്ങള്‍ മനുഷ്യാവകാശങ്ങളെ മാനിക്കുന്നവരാണെന്ന് ഇവര്‍ കരുതി. ദൈവത്തിന്റെ നിയമങ്ങളെ അറിയാത്ത ഒരു ജനതയായി അധഃപതിച്ചതിലൂടെയാണ് ഇത്തരം നിന്മകള്‍ ഈ രാജ്യങ്ങളില്‍ നിറഞ്ഞത്‌. ദൈവത്തെക്കുറിച്ചോ ദൈവീകനിയമങ്ങളെക്കുറിച്ചോ യാതൊരു അവബോധവുമില്ലാത്ത ഭരണാധികാരികളിലൂടെ ഇത്തരം പാപങ്ങള്‍ക്ക് നിയമപരിരക്ഷ ലഭിക്കുകയും ചെയ്തു.

ഈ അവസ്ഥകളില്‍ ഇവര്‍ എത്തിച്ചേരാനുണ്ടായ കാരണം ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്: "അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്ദി പ്രകാശിപ്പിക്കുകയോ ചെയ്തില്ല, മറിച്ച്, അവരുടെ യുക്തിവിചാരങ്ങള്‍ നിഷ്ഫലമായിത്തീരുകയും വിവേക രഹിതമായ ഹൃദയം അന്ധകാരത്തിലാണ്ടുപോവുകയും ചെയ്തു. ജ്ഞാനികളെന്ന് അവകാശപ്പെട്ടുകൊണ്ട് അവര്‍ ഭോഷന്മാരായിത്തീര്‍ന്നു. അവര്‍ അനശ്വരനായ ദൈവത്തിന്റെ മഹത്വം നശ്വരനായ മനുഷ്യന്റെയോ പക്ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍ക്കു കൈമാറി. അതുകൊണ്ട് ദൈവം, അവരെ തങ്ങളുടെ ഭോഗാസക്തികളോടുകൂടെ, ശരീരങ്ങള്‍ പരസ്പരം അവമാനിതമാക്കുന്നതിന്, അശുദ്ധിക്ക് വിട്ടുകൊടുത്തു. എന്തെന്നാല്‍, അവര്‍ ദൈവത്തിന്റെ സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്ടാവിലുമുപരി സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. അവിടുന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവനാണ്, ആമേന്‍. അക്കാരണത്താല്‍ ദൈവം അവരെ നിന്ദ്യമായ വികാരങ്ങള്‍ക്കു വിട്ടുകൊടുത്തു. അവരുടെ സ്ത്രീകള്‍ സ്വാഭാവികബന്ധങ്ങള്‍ക്കു പകരം പ്രകൃതിവിരുദ്ധബന്ധങ്ങളിലേര്‍പ്പെട്ടു. അതുപോലെ പുരുഷന്‍മാര്‍ സ്ത്രീകളുമായുള്ള സ്വാഭാവികബന്ധം ഉപേക്ഷിക്കുകയും പരസ്പരാസക്തിയാല്‍ ജ്വലിച്ച് അന്യോന്യം ലജ്ജാകരകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റിന് അര്‍ഹമായ ശിക്ഷ അവര്‍ക്കു ലഭിച്ചു"(റോമാ: 1; 21-27). ശരീരമാസകലം വിചിത്രജീവികളുടെയും പിശാചിന്റെയും ചിത്രങ്ങള്‍ പച്ചകുത്തിയും, ഗണപതി അടക്കമുള്ള വിജാതിയ മൂര്‍ത്തികളുടെ 'ലോക്കറ്റുകള്‍' കഴുത്തിലണിഞ്ഞും നടക്കുന്നവരെക്കൊണ്ട് യൂറോപ്പ് നിറഞ്ഞു. ഇതിന്റെ അപകടം വ്യക്തമാക്കിക്കൊടുക്കാനുള്ള ആത്മീയജ്ഞാനം സഭാനേതൃത്വത്തിനുമില്ല.

ഈ കല്പന ശ്രദ്ധിക്കുക: "ചെന്നി മുണ്ഡനം ചെയ്യരുത്. ദീക്ഷയുടെ അഗ്രം മുറിക്കുകയുമരുത്. മരിച്ചവരെ പ്രതി നിങ്ങളുടെ ശരീരത്തില്‍ മുറിവുണ്ടാക്കരുത്. ദേഹത്ത് പച്ച കുത്തരുത്. ഞാനാണ് യാഹ്‌വെ"(ലേവ്യ: 19; 27, 28). ഇവിടെ കല്പിച്ചിരിക്കുന്ന ഏതെങ്കിലും കാര്യത്തോടു വിയോജിക്കുന്നവര്‍ ദൈവത്തോടാണ് വിയോജിക്കുന്നത്. ദീക്ഷയുടെ അഗ്രം മുറിക്കരുതെന്ന കല്പനയെക്കുറിച്ച് ചിലരെങ്കിലും സംശയം പ്രകടിപ്പിച്ചേക്കാം. എന്നാല്‍, ഇത് ദൈവത്തിന്റെ കല്പനയാണ്. താടി നീട്ടി വളര്‍ത്തുകയോ പൂര്‍ണ്ണമായി ഒഴിവാക്കുകയോ ചെയ്യാം. എന്നാല്‍, താടിരോമാങ്ങളുടെ അഗ്രം മുറിക്കുന്നത് ദൈവജനത്തിനു നിഷിദ്ധമാണ്! ചില വൈദീകരുടെ മുഖം ആരുടെയെങ്കിലും ചിന്തകളില്‍ തെളിഞ്ഞുവന്നുവെങ്കില്‍, ഇതിനപ്പുറം മറ്റൊന്നും പറയാന്‍ മനോവ തയ്യാറല്ല. ചെന്നി മുണ്ഡനം ചെയ്തും പച്ചകുത്തിയും ദൈവത്തെ പ്രകോപിപ്പിക്കുന്നവര്‍ തങ്ങള്‍ക്കു മാത്രമല്ല, സമൂഹത്തിന് ഒന്നടങ്കം നാശം വിളിച്ചുവരുത്തുകയാണ്!

അപ്പസ്തോലനായ പൗലോസിലൂടെ വെളിപ്പെടുത്തിയ സത്യങ്ങളാണ് ഇപ്പോള്‍ നിറവേറുന്നത്. യുക്തിവിചാരങ്ങള്‍ നിഷ്ഫലമായിത്തീരുകയും വിവേക രഹിതമായ ഹൃദയം അന്ധകാരത്തിലാണ്ടുപോവുകയും ചെയ്തതുകൊണ്ടാണ് ഇസ്ലാം എന്ന ദുരന്തത്തിനു വാതിലുകള്‍ തുറന്നുകൊടുത്തത്! ഇസ്ലാമിന്റെ മുന്‍കാല ചരിത്രങ്ങള്‍ മാത്രമല്ല, വര്‍ത്തമാനകാലത്തെ ക്രൂരതകള്‍പ്പോലും തിരിച്ചറിയാനാകാത്തവിധം അന്ധകാരപൂര്‍ണ്ണമായ അവസ്ഥയില്‍ യൂറോപ്പ് എത്തിപ്പെട്ടു. ഇസ്ലാമികരാജ്യങ്ങള്‍പ്പോലും സ്വീകരിക്കാത്ത കൊടും ഭീകരന്മാരെയും അവരുടെ അവിശുദ്ധ സന്തതികളെയും സ്വീകരിക്കാനുള്ള അവിവേകം യൂറോപ്പിനു മാത്രം സ്വന്തം! കത്തോലിക്കാ ഇടവകകള്‍ ഓരോ ഭീകരകുടുംബത്തെയെങ്കിലും ദത്തെടുക്കണം എന്ന ആഹ്വാനത്തോടെ, വത്തിക്കാന്‍ രാജാവും തന്നിലെ പൈശാചിക നയം വ്യക്തമാക്കി! സ്വവര്‍ഗ്ഗാനുരാഗികളെയും നിരീശ്വരവാദികളെയും ദൈവനിഷേധികളായ സകലരെയും ആലിംഗനം ചെയ്തുകൊണ്ട്, താന്‍ ദൈവത്തിനും അവിടുത്തെ നിയമങ്ങള്‍ക്കും എതിരാണെന്നുള്ള പ്രഖ്യാപനമാണ് ഇയാള്‍ നടത്തിയത്! ഇത്തരക്കാരെ അംഗീകരിക്കുന്നവരിലേക്കും ഈ പൈശാചികത പകരപ്പെടും എന്നതിന് വത്തിക്കാന്‍ രാജാവിനോളം വലിയ സാക്ഷ്യം വേറെയില്ല! "അന്ധകാരത്തിന്റെ നിഷ്ഫലമായ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരരുത്, പകരം അവയെ കുറ്റപ്പെടുത്തുവിന്‍. അവര്‍ രഹസ്യമായി ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചു സംസാരിക്കുന്നതുപോലും ലജ്ജാവഹമത്രേ"(എഫേ: 5; 11, 12). ഈ മുന്നറിയിപ്പുകളെ പരസ്യമായി തള്ളിപ്പറയുമ്പോള്‍ കേള്‍ക്കുന്ന കയ്യടിയില്‍ മതിമറന്നു ജീവിക്കുകയാണു വത്തിക്കാന്‍ രാജാവ്!

ഇസ്ലാമിനെ പിന്തുയ്ക്കുകയോ അനുഭാവപൂര്‍വ്വം വര്‍ത്തിക്കുകയോ ചെയ്യുന്നവര്‍ ഈ മുന്നറിയിപ്പുകൂടി ഓര്‍മ്മിക്കുക: "മ്ശിഹായുടെ പ്രബോധനത്തില്‍ നിലനില്‍ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്റെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവനു പിതാവും പുത്രനും ഉണ്ട്. പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍, അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്. എന്തെന്നാല്‍, അവനെ അഭിവാദനം ചെയ്യുന്നവന്‍ അവന്റെ ദുഷ്പ്രവൃത്തികളില്‍ പങ്കുചേരുകയാണ്"(2യോഹ:1;9-11). ഈ പ്രഖ്യാപനത്തെ നിഷേധിക്കാന്‍ മാത്രമായി സ്ഥാപിതമായതാണ് ഇസ്ലാംമതം. യേഹ്ശുവായിലൂടെയുള്ള ഏകരക്ഷയെയും അവിടുത്തെ ദൈവപുത്ര പദവിയെയും എതിര്‍ക്കുന്നവരെ പിന്തുണയ്ക്കുന്നതിലൂടെ, അവരുടെ ആശയങ്ങളുടെ കൂട്ടുത്തരവാദിത്തം ഏറ്റെടുക്കുകയാണ് യൂറോപ്പു ചെയ്തത്! ഇസ്ലാമിനെ അംഗീകരിക്കുന്ന ഏതൊരുവന്റെമേലും ദൈവകോപം നിലനില്‍ക്കുന്നു! അതുകൊണ്ടുതന്നെ നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായി ഇവര്‍ മാറി. സ്വവര്‍ഗ്ഗാനുരാഗികളുടെ വമ്പന്‍ റാലികള്‍ അരങ്ങേറുന്ന യൂറോപ്പിലേക്ക് അഗ്നി അയയ്ക്കാത്തത് അല്പമെങ്കിലും നന്മ അവശേഷിക്കുന്നതുകൊണ്ടും, വിശുദ്ധരായ അനേകം വ്യക്തികള്‍ ജീവിച്ചിരുന്ന മണ്ണായതുകൊണ്ടുമാണ്!

ഇസ്ലാം എന്നത് ആഗോള ശാപം!

ആറാം നൂറ്റാണ്ടില്‍ ഈ ഭൂമുഖത്തു സ്ഥാപിതമായ ദുരന്തമായിരുന്നു ഇസ്ലാംമതം! മുഹമ്മദ്‌ എന്ന ശപിക്കപ്പെട്ട മനുഷ്യനിലൂടെ ഉടലെടുത്ത ഈ മതത്തിനു ദൈവവുമായി യാതൊരു ബന്ധവുമില്ല. ഖുറൈഷി ഗോത്രക്കാരുടെ അനേകം വിഗ്രഹങ്ങളില്‍ ഒന്നായിരുന്ന ഹുബാലിനെ അല്ലാഹുവെന്നു നാമകരണം ചെയ്ത് ദൈവമായി പരിഗണിച്ചു. അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്ന് അന്നുമുതല്‍ ഇസ്ലാം വിളിച്ചുകൂവാന്‍ ആരംഭിക്കുകയും ചെയ്തു. തങ്ങളുടെ മതം പ്രചരിപ്പിക്കാന്‍ എന്തു നെറികേടും കാണിക്കാമെന്ന ആഹ്വാനം നല്‍കിയത് ഇതിന്റെ സ്ഥാപകനായ മുഹമ്മദുതന്നെയാണ്! നിലനില്പിനു വേണ്ടിയുള്ള അടവുനയങ്ങളും, ആധിപത്യം ഉറപ്പിച്ചാല്‍ അനുവര്‍ത്തിക്കേണ്ട ക്രൂരതകളും ഇയാള്‍ തന്റെ അനുയായികളെ അഭ്യസിപ്പിച്ചു. ഇവരുണ്ടാക്കിയ മതഗ്രന്ഥത്തില്‍ അത് എഴുതിച്ചേര്‍ക്കുകയും ചെയ്തു. മറ്റു രാജ്യങ്ങളിലോ സമൂഹങ്ങളിലോ കടന്നുകൂടേണ്ടതിനുള്ള അടവുനയം ഇതാണ്: "നിനക്ക് നിന്‍റെ മതം എനിക്ക് എന്‍റെ മതം"(സുറ:109;1-6). "മതത്തില്‍ യാതൊരു നിര്‍ബന്ധവുമില്ല"(സുറ:2;256). "അവിശ്വാസികളോട് ക്ഷമിക്കുക;സമാധാനം എന്നുപറയുക"(സുറ:41;88,89). പിടിച്ചുനില്‍ക്കാനുള്ള ത്രാണി കൈവന്നാല്‍, നിലവിലുള്ള ഈ നയത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ മുഹമ്മദു നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതാണ് ആ നിര്‍ദ്ദേശം: "സ്വയരക്ഷക്കുവേണ്ടി നിങ്ങള്‍ യുദ്ധം ചെയ്യുന്നതില്‍ തെറ്റില്ല"(സുറ:2;190-194). എന്തായിരിക്കണം ഒരു ഇസ്ലാം എന്നുള്ള വെളിപ്പെടുത്തലുമായി ഇയാള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ വായിക്കുന്നു: "അവിശ്വാസികളെ നിങ്ങള്‍ എവിടെയെല്ലാം കാണുന്നുവോ അവിടെവച്ച് കൊന്നുകളയുക"(സുറ:9;1-6). ഇന്നു ലോകത്താകമാനം ഭീതിപരത്തുവാന്‍ ഇസ്ലാമിനെ പ്രേരിപ്പിച്ചത് ആരാണെന്ന് ഇതില്‍നിന്നു വ്യക്തമാകും.

ഇന്നു യൂറോപ്പിലേക്ക് ഇസ്ലാമിനെ ഇരുകൈകളും നീട്ടി സ്വീകരിച്ച യൂറോപ്പിലെ ഭരണാധികാരികള്‍ക്ക് ഇവരുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാന്‍ കഴിയാത്തതിന്റെ കാരണം നാം കണ്ടുകഴിഞ്ഞു. ഇസ്ലാമിനു മുഹമ്മദു നല്‍കിയിരിക്കുന്ന ഉപദേശങ്ങള്‍ ഇനിയുമുണ്ട്. "ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട്‌ അതിനു ശേഷം (അവരോട്‌) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്‍റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത്‌ വരെയത്രെ അത്‌. അതാണ്‌ (യുദ്ധത്തിന്‍റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട്‌ പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്‌. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുകയേ ഇല്ല"(സുറ:47;4). സത്യനിഷേധികള്‍ എന്ന പ്രയോഗം ഇസ്ലാം അല്ലാത്ത സകലരെയും ഉദ്ദേശിച്ചിട്ടുള്ളതാണെങ്കില്‍, സത്യവിശ്വാസികള്‍ എന്നത് ഈ മ്ലേച്ഛന്മാര്‍ തങ്ങളെ സ്വയം വിശേഷിപ്പിക്കുന്നതാണ്! ആയതിനാല്‍, യൂറോപ്യന്‍ ജനത ഒരുകാര്യം മനസ്സിലാക്കിയിരിക്കുക: ഇന്നു നിങ്ങളുടെ തണലില്‍ ജീവിക്കുന്നത് നിങ്ങളുടെ അന്തകരാണ്! അവസരം കിട്ടുമ്പോള്‍ നിങ്ങളെ നിഷ്കരുണം ഇവര്‍ കീഴ്പ്പെടുത്തും. നിങ്ങള്‍ കൊടുത്ത ഭക്ഷണമോ മറ്റു സൗകര്യങ്ങളോ പരിഗണിക്കാനുള്ള മനുഷ്യത്വം ഇവരെ മുഹമ്മദ്‌ അഭ്യസിപ്പിച്ചിട്ടില്ല.

ക്രിസ്ത്യാനികളില്‍നിന്നും യഹൂദരില്‍നിന്നും സഹായം സ്വീകരിച്ചുകൊണ്ടുതന്നെ, ഇവരെ ഉന്മൂലനം ചെയ്യുകയെന്നത് ഇസ്ലാമിന്റെ പ്രഖ്യാപിത നയമാണ്. ഏതെങ്കിലും ഇസ്ലാംമത വിശ്വാസികള്‍ ക്രിസ്ത്യാനികളോടോ യഹൂദരോടോ സൗഹൃദം കാണിക്കുന്നുവെങ്കില്‍ സൂക്ഷിക്കണം. അറുക്കാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനോട് ഇറച്ചിവെട്ടുകാരന്‍ കാണിക്കുന്ന ഔദാര്യമാണ്‌ ഈ സൗഹൃദം! മുഹമ്മദ്‌ ഇവര്‍ക്കു നല്‍കിയിട്ടുള്ള കര്‍ശനമായ ഉപദേശം ശ്രദ്ധിക്കുക: "സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്"(സുറ:5;51). നാം ആരംഭത്തില്‍ കണ്ടതുതന്നെയാണ് മുഹമ്മദിന്റെ ഉപദേശത്തില്‍ അടങ്ങിയിരിക്കുന്ന സാരം! പിശാച് തന്റെ ശത്രുക്കളായി പരിഗണിച്ചിരിക്കുന്നത് യഹൂദരെയും ക്രിസ്ത്യാനികളെയും മാത്രമാണ്; മുഹമ്മദും അങ്ങനെതന്നെ! ഇതുതന്നെയാണ് സത്യദൈവത്തില്‍നിന്നുള്ള മതങ്ങളെ തിരിച്ചറിയാനുള്ള വ്യക്തമായ അടയാളവും!

ഇസ്ലാം ഇപ്പോള്‍ യൂറോപ്പില്‍ നടത്തുന്ന ക്രൂരതകളെപ്രതി അവരെ പഴിച്ചിട്ടു കാര്യമില്ല. കാരണം, ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഒരുവനും ഇസ്ലാമാകാന്‍ കഴിയില്ല! ആയതിനാല്‍, ഇസ്ലാം നടത്തുന്ന ഈ അതിക്രമങ്ങള്‍ക്ക് അവരെയല്ല കുറ്റപ്പെടുത്തേണ്ടത്; മറിച്ച്, ഇവരെ താങ്ങാന്‍ തയ്യാറായ യൂറോപ്പിന്റെ ബുദ്ധിശൂന്യതയെ കുറ്റപ്പെടുത്തുക!

പന്നിമാംസം ഭക്ഷിക്കുന്നവര്‍ യൂറോപ്പില്‍നിന്നു പുറത്തുപോകുക!

നാം ആരംഭത്തില്‍ കണ്ടതുപോലെ, യൂറോപ്യന്‍ ജനതയ്ക്ക് ഒഴിച്ചുകൂടാനാകാത്ത ഭക്ഷണമാണ് പന്നിമാംസം. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അവര്‍ക്കു നിഷിദ്ധമായത് വിഗ്രഹങ്ങളും വിഗ്രഹാര്‍പ്പിത ഭക്ഷങ്ങളും മാത്രമാണ്. ക്രിസ്ത്യാനികളുടെ രക്ഷകനും ദൈവവുമായ യേഹ്ശുവാ എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളെയും വിശുദ്ധീകരിക്കുകയും ഭക്ഷണയോഗ്യമാക്കുകയും ചെയ്തു. ആയതിനാല്‍, ക്രൈസ്തവര്‍ അധിവസിച്ചിരുന്ന യൂറോപ്പില്‍ പന്നി ഒരു മ്ലേച്ഛ ജീവിയല്ല! അതിശൈത്യത്തില്‍ ഇവരുടെ ആരോഗ്യം നിലനിര്‍ത്തുന്നതും കൊഴുപ്പുള്ള ഈ ഭക്ഷണമാണ്. ഇവരുടെ ഔദാര്യത്തില്‍ ജീവിക്കുന്ന ഇസ്ലാം ഇപ്പോള്‍ അസ്വസ്ഥരാകുന്നത് പന്നിയിറച്ചി കഴിക്കുന്നവരും കരുണയുള്ള സംസ്കാരത്തിന്റെ ഉടമകളുമായ യൂറോപ്യന്‍ ജനതയെ ഓര്‍ത്താണ്! കേവലം ന്യൂനപക്ഷം മാത്രമായിരിക്കുന്ന ഈ അവസ്ഥയില്‍പ്പോലും തദ്ദേശിയര്‍ക്കുനേരെ മുറുമുറുക്കുന്നുവെങ്കില്‍, പെറ്റുപെരുകാന്‍ മാത്രമായി ജീവിക്കുന്ന ഇവര്‍മൂലം നാളെ സംഭവിക്കാന്‍ പോകുന്നത് ഗുരുതരമായ ദുരന്തമായിരിക്കും. ചില മാസങ്ങള്‍ക്കു മുന്‍പു മാത്രം യൂറോപ്പില്‍ കടന്നുകൂടിയ ശപിക്കപ്പെട്ടവരാണ് പാരീസില്‍ ചോരപ്പുഴ ഒഴുക്കിയത്. അതിര്‍ത്തികടന്ന് രാജ്യത്തേക്കു പ്രവേശിച്ച തങ്ങളെ പൂച്ചെണ്ടും മധുരവും നല്‍കി സ്വീകരിച്ച മനുഷ്യരെയാണ് ഈ മുഹമ്മദീയര്‍ കൊന്നുതള്ളിയതെന്നു മനസ്സിലാക്കണം.

മനുഷ്യരൂപത്തില്‍ കാണപ്പെടുന്ന സകലരെയും മനുഷ്യത്വമുള്ളവരായി പരിഗണിക്കുന്നത് യൂറോപ്യന്‍ ജനതയുടെ നിഷ്കളങ്കതകൊണ്ടാണ്! യൂറോപ്യന്‍ ജനതയെ ആദ്ധ്യാത്മികത അഭ്യസിപ്പിച്ചത് മുഹമ്മദോ അവന്റെ അനുയായികളോ ആയിരുന്നില്ല എന്നതും ഇവരുടെ ധാര്‍മ്മീക നിലവാരം ഉയരാന്‍ കാരണമായി. എന്നാല്‍, ഇസ്ലാമിനോടു കരുണ കാണിക്കുന്നവര്‍ക്കു ലഭിക്കുന്ന പ്രതിഫലം എന്തായിരിക്കുമെന്ന് പാരീസില്‍ നാം കണ്ടുകഴിഞ്ഞു.

അവിടെ കൊലചെയ്യപ്പെട്ടവരില്‍ ആരെങ്കിലുമായി കൊലയാളികള്‍ക്കു വ്യക്തിപരമായ ശത്രുതയുണ്ടായിരുന്നില്ല. അവരിലാരെങ്കിലും ഇസ്ലാം മതത്തിനു ദ്രോഹം ചെയ്തതായും അറിവില്ല. അങ്ങനെയെങ്കില്‍, എന്തിനാണ് ഈ പൈശാചിക സന്തതികള്‍ ഇത്രയും നീചമായ കൃത്യത്തിനു മുതിര്‍ന്നത്? തങ്ങള്‍ക്കോ തങ്ങളുടെ മതത്തിനോ ദ്രോഹമൊന്നും ചെയ്തിട്ടില്ലെന്നു മാത്രമല്ല, ഇസ്ലാമിക സ്ത്രീകള്‍ പ്രസവിച്ചുകൂട്ടുന്ന സര്‍പ്പസന്തതികളെ വളര്‍ത്താന്‍ കഠിനാദ്ധ്വാനം ചെയ്യുന്നവരാണ് യൂറോപ്യന്‍ ജനത! സ്വന്തം സഹോദര രാജ്യങ്ങള്‍പ്പോലും അഭയം നല്‍കാതിരുന്നപ്പോള്‍, അഭയം നല്‍കി പരിചരിച്ചതും യൂറോപ്യന്‍ ജനതയാണ്. മതത്തിന്റെ പേരില്‍ ഭ്രാന്തന്മാരായിത്തീര്‍ന്ന ഇവറ്റകളുടെ ചെയ്തികള്‍ക്കു കാരണം ഒന്നേയുള്ളൂ. ഖുറാന്‍ എന്ന പൈശാചിക ഗ്രന്ഥത്തിന്റെ സ്വാധീനം അസ്ഥിയെപ്പോലും ബാധിച്ചുവെന്നതാണ്‌ ഇസ്ലാമിന്റെ ഈ അവസ്ഥയ്ക്കു കാരണം. മറ്റു ജനതകളെ, പ്രത്യേകിച്ച് സത്യദൈവത്തെ ആരാധിക്കുന്ന മതവിഭാഗത്തെ ഉന്മൂലനം ചെയ്യുകയെന്നതാണ് ഇവരുടെ പരമപ്രധാനമായ ലക്‌ഷ്യം!

പന്നിമാസം ഉപേക്ഷിച്ചതുകൊണ്ടു മാത്രം ഇസ്ലാമിന്റെ ഭ്രാന്തിന് അറുതിവരുമെന്ന് ആരും കരുതരുത്. ഏതെങ്കിലും വിധത്തിലുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന മനുഷ്യരെ അല്ലാഹുവിനും അവന്റെ ശപിക്കപ്പെട്ട ദൂതനും ഇഷ്ടമില്ല. പാട്ടുകള്‍ കേള്‍ക്കുകയോ നൃത്തം ചെയ്യുകയോ സിനിമ കാണുകയോ ചെയ്‌താല്‍ മുഹമ്മദിന്റെ അനുയായികള്‍ക്കു ഭ്രാന്തിളകും. മദ്യത്തിന്റെ അംശമുള്ളതൊന്നും കഴിക്കാന്‍ പാടില്ലെങ്കിലും, മയക്കുമരുന്ന് എത്ര വേണമെങ്കിലും ഉപയോഗിക്കാം. ചുരുക്കത്തില്‍, യൂറോപ്പിലെ ജനങ്ങള്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതുപോലും അഭയാര്‍ത്ഥികളെ ഭയപ്പെട്ടുകൊണ്ടാവണം. എന്തിനാണ് ഈ നാശം നിങ്ങള്‍ ഇരന്നുവാങ്ങിയത്? ഇസ്ലാം എന്നപേരില്‍ അറിയപ്പെടുന്ന നികൃഷ്ടജീവികള്‍ നിങ്ങളുടെ യുവാക്കളെയും ശിശുക്കളെയുമാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്. ക്രിസ്ത്യാനികളെ വംശനാശം വരുത്തുകയെന്ന ഉദ്ദേശത്തോടെ 'ജിഹാദിന്' ഇറങ്ങിയിരിക്കുന്ന ഈ അധമന്മാര്‍ക്കെതിരേ യൂറോപ്പിലെ യുവാക്കള്‍ ജാഗരൂകരായിരിക്കുക. ഇസ്ലാമുമായുള്ള എല്ലാ സൗഹൃദങ്ങളില്‍നിന്നും യുവതീയുവാക്കള്‍ ഒഴിഞ്ഞുനില്‍ക്കുക! കാമവെറിയനായ മുഹമ്മദില്‍നിന്നു വീര്യം ഉള്‍ക്കൊണ്ട ഈ ചെകുത്താന്മാര്‍ക്ക് അമ്മയെന്നോ പെങ്ങളെന്നോ വ്യത്യാസമില്ലെന്ന കാര്യവും മറക്കരുത്. മകന്റെ ഭാര്യയെപ്പോലും പ്രാപിച്ച വിടനെയാണ് ഇവര്‍ പ്രവാചകനായി പരിഗണിച്ചിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യവും ഓര്‍മ്മയിലുണ്ടായിരിക്കണം.

യൂറോപ്പ് അകപ്പെട്ടിരിക്കുന്ന കെണിയില്‍നിന്നു മോചനം നേടാന്‍ രണ്ടു വഴികള്‍ മാത്രമേ ഇനി ഇവര്‍ക്കു മുന്നിലുള്ളൂ. ഖുറാനില്‍ വിശ്വസിക്കുകയും മുഹമ്മദിനെ ആദരിക്കുകയും ചെയ്യുന്ന സകലരെയും അവരവരുടെ ദേശങ്ങളിലേക്കു മടക്കി അയയ്ക്കുകയും, ഇവരുടെ മതഗ്രന്ഥങ്ങളായ ഖുറാനും ഹദീസുകളും യൂറോപ്പില്‍ നിരോധിക്കുകയും ചെയ്യുകയെന്നതാണ് ഒന്നാമത്തെ വഴി! സൗദിയുടെ സഹായത്തോടെ യൂറോപ്പിലെ തെരുവുകളില്‍ ഇപ്പോള്‍ ഖുറാന്‍ വിതരണം ചെയ്യുന്നുണ്ട്. അഭയാര്‍ത്ഥികളായി തെണ്ടിത്തിരിഞ്ഞു വന്നവരുടെ മുഖ്യതൊഴില്‍ ഇപ്പോഴിതാണ്. നിങ്ങളെ എങ്ങനെ ഉന്മൂലനം ചെയ്യാം എന്ന് ഉപദേശിക്കുന്ന പുസ്തകമാണ് നിങ്ങളുടെയിടയില്‍ വിതരണം ചെയ്യപ്പെടുന്നത്. ഇതു വായിക്കുകയോ ഭവനങ്ങളില്‍ സൂക്ഷിക്കുകയോ ചെയ്യുന്നതുമൂലം ശാപത്തെ നിങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. ആയതിനാല്‍, ഈ പശാചിക ഗ്രന്ഥം കര്‍ശനമായി നിരോധിക്കാനുള്ള ആര്‍ജ്ജവം യൂറോപ്യന്‍ ഭരണകൂടങ്ങള്‍ കാണിക്കണം. ഈ പുസ്തകങ്ങള്‍ വായിച്ചതിലൂടെ വഴിപിഴച്ചുപോയ ആളുകളുടെ ദൃഷ്ടാന്തം ലോകത്തിനു മുന്നിലുണ്ട്. ആയതിനാല്‍, യൂറോപ്പിനെ അരക്ഷിതാവസ്ഥയില്‍ എത്തിക്കാതിരിക്കണമെങ്കില്‍ ഖുറാന്‍ നിരോധിക്കേണ്ടത് അനിവാര്യമാണ്!

സ്വന്തം ആത്മാവിന്റെ രക്ഷയ്ക്കു പ്രാധാന്യം കല്പിക്കാത്തവരെ സംബന്ധിച്ചിടത്തോളം, ഇസ്ലാമിന്റെ ഭീകരതയില്‍നിന്നു രക്ഷപ്പെടാന്‍ മറ്റൊരു മാര്‍ഗ്ഗമുണ്ട്. നിത്യനരകത്തില്‍ പതിക്കുന്നതു പ്രശ്നമല്ലെങ്കില്‍ മാത്രമേ ഈ മാര്‍ഗ്ഗം തിരഞ്ഞെടുക്കാവൂ! യൂറോപ്യന്‍ ജനത ഒന്നടങ്കം ഇസ്ലാമില്‍ ചേരുകയെന്നതാണ് ഈ മാര്‍ഗ്ഗം! മുഹമ്മദിനോടൊപ്പം നരകത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ വഴി തിരഞ്ഞെടുക്കാം. ഇവിടെയും ഒരു പ്രശ്നമുണ്ട്. സുന്നികളുടെ കൂടെ ചേരുന്നവരെ ഷിയാക്കള്‍ കൊല്ലും; ഷിയാക്കളുടെ കൂടെയാണു ചേരുന്നതെങ്കില്‍ സുന്നികളും കൊല്ലും! ഇത്തരത്തില്‍ തങ്ങളുടെ ദേശത്തു പരസ്പരം ചോരപ്പുഴയൊഴുക്കിയാതിന്റെ അനന്തരഫലമായി ലഭിച്ച ശാപവും പേറിയാണ് ഇവര്‍ വന്നിരിക്കുന്നത്. അതിനാല്‍ത്തന്നെ, യൂറോപ്പ് പിടിച്ചത് പുലിയുടെ വാലിലാണെന്നു ഈ ലോകത്തു ജീവിക്കുന്ന എല്ലാവര്‍ക്കും അറിയാം. മനോവ പറഞ്ഞ ആദ്യത്തെ മാര്‍ഗ്ഗമല്ലാതെ, മറ്റൊരു മാര്‍ഗ്ഗത്തെക്കുറിച്ചു ചിന്തിച്ചു നിങ്ങള്‍ സമയം കളയേണ്ടാ! അവര്‍ അവരുടെ ദേശത്തുപോയി ജീവിക്കുകയോ മരിക്കുകയോ എന്തെങ്കിലും ചെയ്യട്ടെ!

ഇസ്ലാമില്‍നിന്നു മനുഷ്യത്വപരമായ സമീപനം പ്രതീക്ഷിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. കാരണം, ക്രിസ്ത്യാനികളെയും യഹൂദരെയും വധിക്കുമ്പോള്‍, തങ്ങള്‍ അല്ലാഹുവിനു ബലിയര്‍പ്പിക്കുകയാണെന്ന ചിന്തയിലാണ് ഇസ്ലാം. 'അല്ലാഹു അക്ബര്‍' എന്ന പൈശാശാചിക ശബ്ദം പുറപ്പെടുവിച്ചുകൊണ്ടാണ് ഇവറ്റകള്‍ 'ജിഹാദ്' നടപ്പാക്കുന്നത്! അല്ലാഹുവും മുഹമ്മദും മാനവരാശിയുടെ ശാപമാണെന്ന് മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കും. ഈ ശപിക്കപ്പെട്ട വര്‍ഗ്ഗത്തെക്കുറിച്ച് യേഹ്ശുവാ നമുക്ക് മുന്നറിയിപ്പു തന്നിട്ടുണ്ട്. ഈ വചനം ശ്രദ്ധിക്കുക: "നിങ്ങളെ കൊല്ലുന്ന ഏവനും താന്‍ ദൈവത്തിനു ബലിയര്‍പ്പിക്കുന്നു എന്നു കരുതുന്ന സമയം വരുന്നു. അവര്‍ പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട് ഇതു ചെയ്യും. അവരുടെ സമയം വരുമ്പോള്‍, ഇതു ഞാന്‍ പറഞ്ഞിരുന്നു എന്നു നിങ്ങള്‍ ഓര്‍മ്മിക്കാന്‍വേണ്ടി ഞാന്‍ ഇതു നിങ്ങളോടു പറഞ്ഞിരിക്കുന്നു"(യോഹ: 16; 2-4). ഇതിനപ്പുറം എന്തു വ്യക്തതയാണ് നമുക്കു വേണ്ടത്! ഇസ്ലാം എന്ന പൈശാചികത ഉടലെടുക്കുമ്പോള്‍, അതിനെ തിരിച്ചറിയാന്‍ യേഹ്ശുവാ നല്‍കിയ അടയാളമെന്താണെന്നറിയാന്‍ ബൈബിള്‍ വായിക്കണം. ദൈവജനം സത്യം ഗ്രഹിക്കാതിരിക്കേണ്ടതിന്, അവരുടെ ഇടയാന്മാര്‍ സത്യം മറച്ചുവച്ചിരിക്കുന്നു.

പാരീസില്‍ നടപ്പാക്കിയതു തുടക്കം മാത്രമാണെന്ന് ഇസ്ലാം ആവര്‍ത്തിക്കുമ്പോള്‍, ഇനിയും ഇവരെ പുറത്താക്കാന്‍ യൂറോപ്യന്‍ ഭരണകൂടങ്ങള്‍ തയ്യാറാകുന്നില്ലെങ്കില്‍ അത് സ്വന്തം പൗരന്മാരോടുള്ള വെല്ലുവിളിയാണ്. നിങ്ങളുടെ പരമ്പരാഗത ആഘോഷങ്ങളെയും വിശ്വാസങ്ങളെയും അസഹിഷ്ണുതയോടെ നോക്കിക്കാണുന്ന അധമന്മാരെ നീക്കംചെയ്താല്‍ നിങ്ങള്‍ക്കു കൊള്ളാം! തുര്‍ക്കി വഴി വ്യാജ രേഖകളുണ്ടാക്കി കടന്നുകൂടിയവരെ തുര്‍ക്കിയിലേക്കുതന്നെ മടക്കി അയച്ചുകൊണ്ട് സ്വന്തം പൗരന്മാരോടു കൂറും വിശ്വസ്തതയും പുലര്‍ത്താന്‍ ഇനിയെങ്കിലും യൂറോപ്യന്‍ ഭരണകൂടങ്ങള്‍ തയ്യാറാകണം. ഇസ്ലാമിക വിശ്വാസത്തില്‍ നിലനില്‍ക്കുന്ന ആര്‍ക്കും യൂറോപ്പിലെ ജനങ്ങളെയോ ഇവരുടെ സംസ്കാരത്തെയോ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കരുത്. മിതവാദികള്‍ എന്ന് അവകാശപ്പെടുന്ന ഇസ്ലാംമത വിശ്വാസികള്‍പ്പോലും ഭീകരതയുടെ ഉത്തരവാദിത്തം നിങ്ങളുടെമേല്‍ തന്നെയാണ് ആരോപിക്കുന്നത്! ആയതിനാല്‍, നിങ്ങളുടെ ഔദാര്യത്തില്‍ ജീവിക്കുന്ന ഓരോ ഇസ്ലാമും നിങ്ങളുടെ ആരാച്ചാര്‍മാരായി അവതരിക്കാന്‍ ഇനിയും അധികം വൈകില്ല! അവസാനമായി മനോവയ്ക്കു പറയാന്‍ ഇത്രയുംകൂടിയെയുള്ളൂ: യൂറോപ്പേ, നീ ദൈവത്തിലേക്കു തിരിയാന്‍ ഇനിയും വൈകരുത്! നിങ്ങളുടെ ആത്മീയ നേതാക്കള്‍ക്കു നിങ്ങളെക്കാള്‍ ഇഷ്ടം നിങ്ങളുടെ വൈരികളെയാണ്. അവര്‍ പറയുന്ന സമാധാനവും കാരുണ്യവും ദൈവത്തില്‍നിന്നുള്ളതല്ല. എന്തെന്നാല്‍, പിശാചിനോടു കരുണ കാണിക്കാന്‍ ദൈവം ഒരിക്കലും പറയുകയില്ല! സര്‍പ്പത്തെ ശുശ്രൂഷിച്ച സകലരും സര്‍പ്പദംശനമേറ്റു മരിച്ചു എന്നത് നിങ്ങള്‍ക്കൊരു പാഠമാകട്ടെ!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5335 views

LOG IN

Lost your password?

SIGN UP

LOST PASSWORD