എഡിറ്റോറിയല്‍

ഇസ്ലാമിക കാമഭ്രാന്തന്മാര്‍ യൂറോപ്പില്‍ അഴിഞ്ഞാടുന്നു!

Print By
about

07 - 01 - 2016

ക്യരാഷ്ട്രസഭയും ആഗോള മാധ്യമങ്ങളും ചേര്‍ന്നു കെട്ടിയേല്‍പ്പിച്ച സംസ്കാരശൂന്യരായ ഒരു ജനതയെപ്രതി യൂറോപ്പ് ഇന്ന് വിറങ്ങലിച്ചു നില്‍ക്കുകയാണ്! സമാധാനപൂര്‍ണ്ണമായ ജീവിതം നയിച്ചിരുന്ന യൂറോപ്പിലെ ജനതയുടെമേല്‍ ഈ മഹാദുരന്തം വരുത്തിവച്ചത് ആരാണ്? ഏതു പാതിരാത്രിയിലും ഭയംകൂടാതെ യാത്രചെയ്യാന്‍ സാധിക്കുന്ന അവസ്ഥ യൂറോപ്പിലെവിടെയും ഉണ്ടായിരുന്നു. എന്നാല്‍, ഇന്നത്തെ സ്ഥിതി അതല്ല; സ്ത്രീകള്‍ക്കു തനിയെ യാത്രചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്ന് ഈ രാജ്യങ്ങളിലുള്ളത്. പട്ടാപ്പകല്‍പ്പോലും കുഞ്ഞുങ്ങള്‍ ആക്രമിക്കപ്പെടുന്നു.

ഈ കഴിഞ്ഞ പുതുവര്‍ഷാഘോഷത്തില്‍ നടന്ന അതിക്രമത്തിന്റെ യഥാര്‍ത്ഥ ചിത്രം ഇവിടെ വരയ്ക്കുകയാണ്. ജര്‍മ്മനിയിലെ പുരാതനനഗരമായ കൊളോണിലാണ് ഈ സംഭവം അരങ്ങേറിയത്. കൊളോണിലെ റയില്‍വേസ്റ്റേഷനു സമീപത്തുതന്നെയാണ് കത്തീഡ്രല്‍ പള്ളി സ്ഥിതിചെയ്യുന്നത്. ഇവയ്ക്കു രണ്ടിനുമിടയില്‍ വിശാലമായ ഒരു മുറ്റമുണ്ട്. മിക്കവാറും ആഘോഷങ്ങളെല്ലാം നടക്കുന്നത് ഈ വിശാലമായ സ്ഥലത്തായിരിക്കും. പുതുവര്‍ഷം ആഘോഷിക്കുവാനായി യുവതികളും യുവാക്കളും കുഞ്ഞുങ്ങളുമടക്കം അനേകം ആളുകള്‍ ഇവിടെ ഒത്തുകൂടി. ഈ ആഘോഷത്തിനിടയിലേക്ക്, ആയിരത്തോളം ഇസ്ലാമിക യുവാക്കള്‍ സംഘടിതരായി കടന്നുവരികയും യുവതികളെ കടന്നുപിടിച്ച് അപമാനിക്കുകയും ചെയ്തു. ചിലരുടെ വസ്ത്രങ്ങള്‍ ഉരിഞ്ഞുമാറ്റാനും ഈ കാമഭ്രാന്തന്മാര്‍ ശ്രമിച്ചു! തീറ്റിപ്പോറ്റുന്നവന്റെ മക്കളെ അപമാനിക്കാന്‍ മുഹമ്മദിന്റെ അനുയായികള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് സാധിക്കുക?! അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത കാമവെറിയന്മാര്‍ക്കും അവരുടെ സന്തതികള്‍ക്കും അഭയം നല്‍കുവാന്‍ തയ്യാറാകുന്നവര്‍ സ്വന്തം രാജ്യത്തെ സ്ത്രീകളുടെ മാനത്തിനു വില കല്പിക്കാത്തവരാണ്. സ്വന്തം പുത്രന്റെ ഭാര്യയെപ്പോലും പ്രാപിക്കാന്‍ തയ്യാറായ മുഹമ്മദിന്റെ അനുയായികളില്‍നിന്ന് അനുഭവിക്കാന്‍ പോകുന്ന ദുരന്തത്തിന്റെ ആരംഭം മാത്രമാണിത്!

ഉടുതുണിക്ക്‌ മറുതുണിയില്ലാതെ മെഡിറ്ററേനിയന്‍ കടലിലൂടെ അലഞ്ഞുതിരിഞ്ഞ ജനത്തോടു കാണിച്ച അനുകമ്പയാണ് യൂറോപ്പിനു വിനയായി ഭവിച്ചത്! സ്വന്തം സമുദായത്തിലുള്ളവര്‍പ്പോലും കൈയ്യൊഴിഞ്ഞ ഈ സമൂഹം എത്രമാത്രം ദുഷ്ടരായിരിക്കുമെന്നു ചിന്തിക്കാനുള്ള വിവേകം യൂറോപ്പിനു നഷ്ടപ്പെട്ടതിനു കാരണമുണ്ട്. തങ്ങളുടെ പൂര്‍വ്വീകര്‍ ആരാധിച്ച ദൈവത്തെയും അവര്‍ അനുഷ്ഠിച്ച ആചാരങ്ങളെയും ഉപേക്ഷിച്ച തലമുറയ്ക്കുള്ള ശിക്ഷയാണ് ഇസ്ലാം എന്ന സംസ്കാര ശൂന്യരിലൂടെ യൂറോപ്പിനു ലഭിച്ചുകൊണ്ടിരിക്കുന്നത്! ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്നു കത്തോലിക്കാസഭയ്ക്കും മറ്റിതര ക്രൈസ്തവ സഭകള്‍ക്കും ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. സെക്കുലറിസം എന്ന ദുരാത്മാവിനെ തുറന്നുവിട്ട ജോണ്‍ ഇരുപത്തിമൂന്നാമന്റെ പൈശാചിക പരിഷ്കാരത്തിന്റെ ബാക്കിപത്രമാണ് ഇന്നത്തെ യൂറോപ്പ്! ദൈവജനത്തെ ദൈവത്തില്‍നിന്ന് അകറ്റാനുള്ള ശ്രമത്തില്‍ സജ്ജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വത്തിക്കാന്‍ രാജാവിന്റെ കുതന്ത്രങ്ങളും നാം കാണാതെപോകരുത്! ഇസ്ലാമിക കാമവെറിയന്മാരെ ഓരോ ഇടവകകളും ദത്തെടുക്കണമെന്ന് വാദിച്ചത് ഇയാളാണ്! ഇതെല്ലാം കണ്ടിട്ടും ഈ മനുഷ്യനിലെ പൈശാചികത തിരിച്ചറിയാത്ത അനേകരുണ്ട് എന്നതാണ് സാത്താന്റെ താത്ക്കാലിക വിജയം!

അഭയാര്‍ത്ഥികള്‍ക്കുവേണ്ടി മുറവിളികൂട്ടിയ മാധ്യമങ്ങളൊന്നും ഇതു കണ്ടതായി ഭാവിക്കുന്നില്ല. വത്തിക്കാനിലെ രാജാവിന്റെ കണ്ണിനും തിമിരം ബാധിച്ചിരിക്കുകയാണ്! തീവ്രവാദികളെയും കാമഭ്രാന്തന്മാരെയുമാണ് യൂറോപ്പ് ഇന്നു സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്. കൊന്നാലും വ്യഭിചരിച്ചാലും ഇവിടെ ലഭിക്കാവുന്ന പരമാവധി ശിക്ഷയെക്കുറിച്ച് ഇസ്ലാമിനു വ്യക്തമായ ധാരണയുണ്ട്. തങ്ങള്‍ ഉപേക്ഷിച്ചുപോന്ന രാജ്യങ്ങളിലേതുപോലുള്ള കിരാത നിയമങ്ങള്‍ യൂറോപ്പില്‍ ഇല്ലാത്തതുകൊണ്ടുതന്നെ കാമഭ്രാന്തന്മാര്‍ ഇവിടെ അഴിഞ്ഞാടുകയാണ്! ഇവരെ നേരിടാന്‍ ആവശ്യമായ പോലീസോ പട്ടാളമോ ഈ രാജ്യങ്ങളിലില്ല. യൂറോപ്പിലെ മുഴുവന്‍ യുവാക്കളും സായുധസേനയില്‍ ചേര്‍ന്നാലും, അഭയാര്‍ത്ഥികളായി വലിഞ്ഞുകയറി വന്നിരിക്കുന്ന പേപ്പട്ടികളെ നേരിടാനുള്ള സേനാബലം ഉണ്ടാകില്ല എന്നതാണു യാഥാര്‍ത്ഥ്യം. അതായത്, യൂറോപ്പ് ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നത് ഗുരുതരമായ അരാജകത്വത്തിലേക്കാണ്! ഏതെങ്കിലും കുറ്റകൃത്യത്തിനു പിടിക്കപ്പെട്ടാല്‍, ആ നിമിഷംതന്നെ നാടുകടത്താനുള്ള നിയമം നിര്‍മ്മിക്കുകയും, ആ നിയമം കര്‍ശനമായി നടപ്പാക്കുകയും ചെയ്യുക എന്നതല്ലാതെ യൂറോപ്പിനു മുന്നില്‍ മറ്റു പോംവഴികളൊന്നുമില്ല!

ഇസ്ലാമിക അഭയാര്‍ത്ഥികള്‍മൂലം ജീവനും സ്വത്തിനും മാത്രമല്ല, സ്ത്രീകളുടെ മാനത്തിനും ഭീഷണിയായിരിക്കുന്ന ഈ അവസ്ഥയോടു പ്രതികരിക്കാന്‍ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനെയും കാണുന്നില്ല എന്നതില്‍ മനോവ അദ്ഭുതപ്പെടുന്നില്ല. കാരണം, ചില പ്രത്യേക വിഭാഗത്തിനു മാത്രം അവകാശം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ നിലനില്‍ക്കുന്ന സമൂഹമാണ് ഇന്നത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍! ക്രിസ്ത്യാനികള്‍ക്കുവേണ്ടി വാദിക്കാന്‍ ഈ ലോകത്ത് ആരുമില്ല. അവരുടെ ഇടയന്മാര്‍ ശത്രുപക്ഷത്തിരുന്നു വിരുന്ന് ആസ്വദിക്കുകയാണ്!

മോഷ്ടാക്കളും കൊലപാതകികളുമായ കാമഭ്രാന്തന്മാര്‍!

സിറിയയിലെ ആഭ്യന്തിര കലാപത്തിന്റെ മറവില്‍ യൂറോപ്പിലേക്ക് കടന്നുകൂടിയ ഇസ്ലാമില്‍ മനുഷ്യത്വമുള്ള ആരും ഉണ്ടായിരുന്നില്ലെന്ന യാഥാര്‍ത്ഥ്യമാണ് ഓരോ ദിവസവും മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നത്! മോഷണം, കൊലപാതകം, വ്യഭിചാരം തുടങ്ങിയ പൈശാചികതയില്‍ പൂര്‍ണ്ണ വളര്‍ച്ച പ്രാപിച്ച ഒരു സമൂഹത്തെയാണ് പൂച്ചെണ്ടുകൊടുത്ത് യൂറോപ്പ് സ്വീകരിച്ചത്. ഇവരുടെ മുന്‍കാല ചരിത്രം പരിശോധിക്കുവാന്‍ തയ്യാറാകാതെ, സ്വന്തം ജനത്തിന്റെ സ്വൈര്യജീവിതത്തെ ഹനിക്കുകയാണ് യൂറോപ്യന്‍ ഭരണകൂടങ്ങള്‍ ചെയ്തത്! മുല്ലപ്പൂവിപ്ലവം എന്നപേരില്‍ ഇസ്ലാം നടത്തുന്നത് നാടകമാണെന്ന് അന്നുതന്നെ മനോവ വെളിപ്പെടുത്തിയിരുന്നു. ഇന്ന് അത് അന്വര്‍ത്ഥമാവുകയും ചെയ്തിരിക്കുന്നു! കൊള്ളയും കൊലയും ബലാല്‍സംഗവും മുഖ്യതൊഴിലാക്കിയ ശപിക്കപ്പെട്ട ജനത്തെ യൂറോപ്പിലേക്കു കയറ്റുമതി ചെയ്യാനുള്ള കുതന്ത്രമാണ് 'മുല്ലപ്പൂവിപ്ലവം' എന്ന് മനോവ വെളിപ്പെടുത്തിയത് മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പാണ്!

തൊഴില്‍ ചെയ്തു ജീവിക്കുന്നതിനുപകരം മറ്റുള്ളവരെ കൊള്ളയടിക്കാന്‍ പ്രേരിപ്പിക്കുന്ന പുസ്തകമാണ് ഇസ്ലാമിനെ വഴിതെറ്റിച്ചത്. അതുകൊണ്ടുതന്നെ, ഇസ്ലാമായി നിലനില്‍ക്കുന്ന കാലത്തോളം ഇവരില്‍നിന്നു നന്മ പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമായിരിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമല്ല, മുതിര്‍ന്നവര്‍ക്കുപോലും പുറത്തിറങ്ങി നടക്കാന്‍ കഴിയാത്തവിധം ജര്‍മ്മനി ഇന്ന് ഭീതിയുടെ നിഴലിലാണ്! അധമന്മാരായ ഇസ്ലാമിനുവേണ്ടി അതിര്‍ത്തികള്‍ തുറന്നുകൊടുത്ത യൂറോപ്പിനെ ശ്ലാഘിച്ച മാധ്യമങ്ങള്‍ ഇന്ന് ശബ്ദിക്കുന്നില്ല. കേരളത്തിലെയടക്കം യൂറോപ്പിനു പുറത്തുള്ള മാധ്യമങ്ങള്‍ ഇന്നും 'അയലന്‍ കുര്‍ദ്ദി'യുടെ ശവവുമായി ആഘോഷിക്കുകയാണ്! അയലന്‍ കുര്‍ദ്ദിയെ കൊന്നത് അവന്റെ പിതാവുതന്നെയാണ് എന്ന വസ്തുത ഇവര്‍ മറച്ചുവയ്ക്കുന്നു! യൂറോപ്പിനെ ഇല്ലാതാക്കാന്‍ തുര്‍ക്കി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ നാടകങ്ങളെല്ലാം. തുര്‍ക്കിയില്‍ വ്യാജമായി നിര്‍മ്മിക്കുന്ന പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് ഇവരെല്ലാം യൂറോപ്പില്‍ എത്തിയിരിക്കുന്നത്. സിറിയന്‍ അഭയാര്‍ത്ഥികള്‍ എന്നപേരില്‍ കടന്നുകൂടുന്നതില്‍ ഭൂരിഭാഗവും മറ്റു രാജ്യങ്ങളിലെ ക്രിമിനലുകളാണ്. വടക്കന്‍ ആഫ്രിക്കയിലെയും മറ്റ് അറബ് രാജ്യങ്ങളിലെയും ഏറ്റവും നീചന്മാരായ സമൂഹത്തിനു സിറിയയുടെ പാസ്പോര്‍ട്ട് കൃത്രിമമായി നിര്‍മ്മിച്ചു നല്‍കുന്നത് തുര്‍ക്കിയാണ്. തുര്‍ക്കിയില്‍നിന്നു ഗ്രീസ് വഴിയാണ് ഈ നായ്ക്കള്‍ യൂറോപ്പിലേക്കു കടക്കുന്നത്. യൂറോപ്പിനെ ലക്ഷ്യമാക്കിയുള്ള അഭയാര്‍ത്ഥികളുടെ പ്രവാഹം ഇപ്പോഴും നിലച്ചിട്ടില്ല. ഈ അടുത്ത നാളില്‍ അഭയാര്‍ത്ഥികളുടെ ബോട്ടു തകര്‍ന്ന് 37 പേര്‍ മരിച്ചിരുന്നു. തുര്‍ക്കിയില്‍നിന്ന്‍ അഭയാര്‍ത്ഥികളെ വഹിച്ചുകൊണ്ടുള്ള ബോട്ടുകള്‍ എല്ലാ ദിവസവും  മെഡിറ്ററേനിയന്‍ കടലിലൂടെ ഗ്രീസിനെയും ഇറ്റലിയെയും ലക്ഷ്യമാക്കി നീങ്ങുന്നുണ്ട്. തീവ്രവാദികള്‍ക്കു യൂറോപ്പിലേക്കു കടക്കുവാനുള്ള ഒരു മറ മാത്രമാണ് ഇവരോടോപ്പമുള്ള സ്ത്രീകള്‍! സ്ത്രീകളെയും കുട്ടികളെയും കടലില്‍ മുക്കി കൊന്നുകൊണ്ട് ലോകശ്രദ്ധയും അനുകമ്പയും പിടിച്ചുപറ്റാനുള്ള കുത്സിതശ്രമവും ഇവര്‍ നടത്തുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു ഇരയായിരുന്നു അയലന്‍ കുര്‍ദ്ദി!

പൗരന്റെ സ്വത്തിനും ജീവനും സുരക്ഷിതത്വമില്ലാത്ത അവസ്ഥയില്‍ യൂറോപ്പ് എത്തിപ്പെട്ടത് ഇസ്ലാമിന് ഇടം കൊടുത്തതിലൂടെയാണെന്ന തിരിച്ചറിവ് യൂറോപ്പിനു മനസ്സിലായിക്കഴിഞ്ഞു. സ്ത്രീകളുടെ മാനം കവര്‍ന്നെടുക്കുന്നവരും കുഞ്ഞുങ്ങളോടു കരുണ കാണിക്കാത്തവരുമാണ് മുഹമ്മദിന്റെ അനുയായികള്‍ എന്ന സത്യവും യൂറോപ്യന്‍ ജനത തിരിച്ചറിഞ്ഞു. എന്നാല്‍, ഇനിയും ഇവരെ വെള്ളപൂശിക്കൊണ്ട്, ഇവരാണ് സമാധാനത്തിന്റെ വക്താക്കള്‍ എന്ന് വിളിച്ചുകൂകുന്ന ഒരുവന്‍ യൂറോപ്പില്‍ വിലസുന്നുണ്ട്! വത്തിക്കാനിലെ രാജാവ് കരുണയുടെ വര്‍ഷം പ്രഖ്യാപിച്ചതുതന്നെ ഇസ്ലാമിനുവേണ്ടിയാണ്! അഭയാര്‍ത്ഥികള്‍ക്കുവേണ്ടി വാതില്‍ തുറക്കാന്‍ പറഞ്ഞാല്‍ തന്റെ വിശ്വരൂപം ജനങ്ങള്‍ തിരിച്ചറിയുമെന്ന് ഇയാള്‍ക്കറിയാം. ആയതിനാല്‍, വാതിലില്‍ വന്നു മുട്ടുന്നവര്‍ക്ക് തുറന്നുകൊടുക്കണം എന്ന പുതിയ കുതന്ത്രവുമായിട്ടാണ് ഇയാള്‍ ഇറങ്ങിയിരിക്കുന്നത്! ഇന്ന് ക്രിസ്ത്യാനികളുടെ ഏറ്റവും പ്രധാന ശത്രുവാണ് വത്തിക്കാന്‍ രാജാവ്!

അഭയാര്‍ത്ഥികളെ തിരിച്ചയയ്ക്കുക; യൂറോപ്പിനെ രക്ഷിക്കുക!

ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന അഭയാര്‍ത്ഥികളെ അവരുടെ കുടുംബാംഗങ്ങളോടൊപ്പം തിരിച്ചയയ്ക്കാന്‍ യൂറോപ്യന്‍ ഭരണകൂടങ്ങള്‍ തയ്യാറാകുക. ഇപ്പോഴും അഭയാര്‍ത്ഥികള്‍ ഗ്രീസിനെ ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇവരെയാരെയും യൂറോപ്പ്യന്‍ തീരങ്ങളില്‍ ഇറങ്ങാന്‍ അനുവദിക്കാതെ മടക്കി അയയ്ക്കാന്‍ ശ്രദ്ധിക്കണം. ലോക മാധ്യമങ്ങളും മനുഷ്യാവകാശ നപുംസകങ്ങളും പൊഴിക്കുന്ന മുതലക്കണ്ണീര്‍ കണ്ടില്ലെന്നു നടിച്ചില്ലെങ്കില്‍, സ്വന്തം ജനത്തിനെതിരേ മരണവാറണ്ട് പുറപ്പെടുവിക്കുന്നതിനു തുല്യമായിരിക്കും.

യൂറോപ്പിലെ സംസ്കാരവും വിശ്വാസങ്ങളും അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ളവരെ ഉടന്‍തന്നെ തിരിച്ചയച്ചില്ലെങ്കില്‍, സിറിയയുടെ അവസ്ഥയില്‍ യൂറോപ്പ് എത്തിച്ചേരാന്‍ ഇനി അധികനാള്‍ വേണ്ടിവരില്ല! കാരണം, യൂറോപ്പിലെ ജനങ്ങളുടെ വിനോദങ്ങളെല്ലാം അഭയാര്‍ത്ഥികളായി കടന്നുവന്നിരിക്കുന്നവര്‍ക്ക് നിഷിദ്ധമാണ്! ഇവര്‍ക്കു നിഷിദ്ധമായിട്ടുള്ളത് മറ്റാരും ചെയ്യരുതെന്ന ശാഠ്യവും ഇവര്‍ക്കുണ്ട്. ഇവരുടെ ദൈവത്തിനു മനുഷ്യന്റെ സന്തോഷം കാണുന്നത് അസഹനീയമായതുകൊണ്ട്, മനുഷ്യനെ എപ്പോഴും ഭീതിയുടെ നിഴലില്‍ നിര്‍ത്താന്‍ ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കും. പരസ്പരം കൊല്ലുന്നതും ലൈംഗീക അരാജകത്വവും മാത്രമാണ് അല്ലാഹുവിനു പ്രീതികരമായിട്ടുള്ളത്. അതിനാല്‍, യൂറോപ്പില്‍ ഇക്കാലമത്രയും നിലനിന്ന സമാധാനാന്തരീക്ഷം ഇല്ലാതാക്കി അല്ലാഹുവിനെ സന്തോഷിപ്പിക്കുക എന്നത് ഇസ്ലാമിന്റെ അജണ്ടയാണ്!

ഭീകരാന്തരീക്ഷം നിലനില്‍ക്കുന്ന സിറിയയിലും മറ്റ് ഇസ്ലാമിക രാജ്യങ്ങളിലും എന്താണു സംഭവിച്ചതെന്നും, അവിടങ്ങളില്‍ ജീവിച്ചിരുന്നവര്‍ അഭയാര്‍ത്ഥികളാകാനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്നും അന്വേഷിക്കാന്‍ തയ്യാറാകാത്തതാണ് യൂറോപ്പിനു സംഭവിച്ച പരാജയം! ഖുറാന്‍ എന്ന പുസ്തകമാണ് ഇവരെ ഇത്തരത്തിലുള്ള സമൂഹമാക്കി മാറ്റിയതെന്ന യാഥാര്‍ത്ഥ്യം എന്തുകൊണ്ടാണ് യൂറോപ്പ് മനസ്സിലാക്കാത്തത്?! യൂറോപ്പിന്റെ തെരുവുകളില്‍ ഈ പുസ്തകം വിതരണം ചെയ്യുമ്പോള്‍, നാശമാണ് ഇവര്‍ വിതയ്ക്കുന്നതെന്ന തിരിച്ചറിവ് യൂറോപ്യന്‍ ഭരണകൂടങ്ങള്‍ക്കുണ്ടാകണം. ഒരേ പുസ്തകത്തില്‍ വിശ്വസിക്കുന്നവര്‍ തമ്മില്‍ പരസ്പരം കൊല്ലുന്ന അവസ്ഥയുള്ളപ്പോള്‍. ഈ രണ്ടു വിഭാഗങ്ങളെയും ഒന്നിച്ചു കൊണ്ടുപോകാന്‍ യൂറോപ്പിനു കഴിയുമോ? കര്‍ശനമായ നിയമവ്യവസ്ഥകള്‍ നിലനില്‍ക്കുന്നതും കഠിനമായ ശിക്ഷകള്‍ നടപ്പാക്കുന്നതുമായ ഇസ്ലാമിക രാജ്യങ്ങളില്‍പ്പോലും ഇവരെ നിയന്ത്രിക്കാന്‍ കഴിയാത്തപ്പോള്‍, ശിക്ഷിക്കാന്‍ വിമുഖത കാണിക്കുന്ന യൂറോപ്പില്‍ ഇവരുടെ അതിക്രമങ്ങള്‍ക്ക് പരിധിയുണ്ടാകുമെന്ന് ആരും കരുതരുത്!

ഇസ്ലാമിന്റെ പുണ്യരാജ്യമായ സൗദിഅറേബ്യയിലെ സ്ത്രീകളെ ഒരു വിദേശി അപമാനിച്ചാല്‍, ആ രാജ്യം എന്തു ശിക്ഷയാണോ വിധിക്കുന്നത്, അതില്‍ കുറഞ്ഞ ഒരു ശിക്ഷയുടെ ആവശ്യം ഇസ്ലാമിനില്ല. സ്ത്രീകളെ അപമാനിക്കുകയോ കുഞ്ഞുങ്ങളെ ദ്രോഹിക്കുകയോ ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്ക് 'ക്യാപ്പിറ്റല്‍ പണീഷ്മെന്റ്' നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍, കുടുംബസമേതം തിരിച്ചയയ്ക്കാനെങ്കിലും തയ്യാറാകണം! ഏതെങ്കിലും ഒരു വിദേശിയുടെ വാഹനമിടിച്ച് സ്വദേശി മരിക്കാനിടയായാല്‍, വധശിക്ഷയാണ് സൗദിയുടെ നിയമം! അന്യസ്ത്രീകളെ സ്പര്‍ശിച്ചാല്‍പ്പോലും ഈ രാജ്യത്തെ നിയമപ്രകാരം വലിയ കുറ്റമാണ്. പരസ്ത്രീ ഗമനം, വ്യഭിചാരം തുടങ്ങിയവ സൗദി അറേബ്യയില്‍ വലിയ കുറ്റകൃത്യമാണ്. കല്ലെറിഞ്ഞു കൊല്ലലാണ് ശിക്ഷ. അരയ്ക്ക് താഴെ മണ്ണില്‍ കുഴിച്ചിടും, പിന്നെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞു കൊല്ലും. സാംസ്കാരികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്തരം നിയമങ്ങളുടെ ആവശ്യമുണ്ടായിരുന്നില്ല. എന്നാല്‍, ഇന്നത്തെ അവസ്ഥ വ്യത്യസ്തമാണ്. പ്രാകൃതരായ കാമഭ്രാന്തന്മാര്‍ യൂറോപ്പിലേക്കു കടന്നുവന്നത് തങ്ങളുടെ ജീവന്‍ നിലനിര്‍ത്താനല്ല; മറിച്ച്, യൂറോപ്പിലെ ക്രിസ്ത്യാനികളുടെ ജീവനെടുക്കാനും അവരുടെ സ്ത്രീകളുടെ മാനം കവര്‍ന്നെടുക്കാനുമാണ്! ആയതിനാല്‍ത്തന്നെ, കാരുണ്യം അര്‍ഹിക്കുന്നവരല്ല ഈ അഭയാര്‍ത്ഥികള്‍! അറസ്റ്റ്ചെയ്തു തുറുങ്കിലടയ്ക്കുക എന്ന മാന്യതയൊന്നും ഇവരോടു പുലര്‍ത്തേണ്ടതില്ല. കാരണം, കാരാഗൃഹത്തില്‍ കിടന്നു മാനസാന്തരപ്പെടുന്ന വര്‍ഗ്ഗമല്ല ഇസ്ലാം. 'ക്യാപ്പിറ്റല്‍ പണീഷ്മെന്റ്' നല്‍കുകയോ സ്വന്തം രാജ്യത്തേക്ക് തിരിച്ചയയ്ക്കുകയോ ചെയ്യാത്തപക്ഷം ഭീതി വിട്ടൊഴിയുകയില്ല!

കൊളോണ്‍ എന്ന ഒരു നഗരത്തില്‍ മാത്രം ആയിരത്തിലധികം മുസ്ലീം യുവാക്കള്‍ സംഘടിച്ചത് നിസ്സാര കാര്യമല്ല. പതിനാറു സംസ്ഥാനങ്ങളിലായി അഞ്ഞൂറിലധികം നഗരങ്ങള്‍ ജര്‍മ്മനിയിലുണ്ട്. ഇവിടങ്ങളിലെല്ലാം ഇസ്ലാമിക ഭീകരന്മാര്‍ സ്ഥാനമുറപ്പിച്ചിട്ടുമുണ്ട്. ഇവരുടെ പ്രക്ഷോഭങ്ങളുടെ ആരംഭം മാത്രമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതിനാല്‍, ഇവറ്റകളെ നാടുകടത്താന്‍ ഇനിയും അമാന്തിച്ചാല്‍, ജര്‍മ്മനിയും യൂറോപ്പും കണക്കുകൂട്ടുന്നതിനും അപ്പുറമായിരിക്കും പ്രത്യാഘാതം! കാരണം, മനുഷ്യത്വം എന്തെന്ന് അറിയാത്തവരും അധാര്‍മ്മികതയില്‍ അടിത്തറ ഉറപ്പിച്ചവരുമായ ജനതയാണ് കടന്നുവന്നിരിക്കുന്നത്. ഖുറാനില്‍ വിശ്വസിക്കുന്ന കാലത്തോളം ഇവരെ രക്ഷിക്കാനോ മനുഷ്യരാക്കി മാറ്റാനോ ആര്‍ക്കും കഴിയില്ല! യൂറോപ്പിലെ ഭരണാധികാരികളുടെ വിവേകം നഷ്ടപ്പെടാന്‍ കാരണം ആദ്ധ്യാത്മിക മൂല്യശോഷണമാണ്! ആത്മീയജ്ഞാനമുള്ള അധികാരികള്‍ യൂറോപ്പില്‍ ഇന്നില്ല. കത്തോലിക്കാസഭയുടെ നേതൃത്വത്തിലും ഈ അവസ്ഥ തന്നെയാണ്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ സ്വാധീനം മജ്ജയില്‍പ്പോലും ബാധിച്ച അധികാരികളാണ് സഭയുടെ നേതൃത്വത്തില്‍ വിഹരിക്കുന്നത്! ഇസ്ലാമിനെ സഹോദര മതമായി സ്വീകരിച്ച വിവേകശൂന്യരായ അന്ധന്മാരാല്‍ നയിക്കപ്പെടുന്ന ജനതയാണ് യൂറോപ്പിലെ ക്രിസ്ത്യാനികള്‍! ഇത് കത്തോലിക്കാസഭയുടെ മാത്രം കാര്യമല്ല. അംഗസംഖ്യയില്‍ കത്തോലിക്കാസഭയോളം തന്നെ വലിപ്പമുള്ള സഭയാണ് 'ഇവാഞ്ചലിക്കല്‍ ചര്‍ച്ച്'! ഇവരുടെ സ്ഥിതിയും വിഭിന്നമല്ല. ഈ സഭയിലെ പാസ്റ്ററുടെ മകളാണ് ജര്‍മ്മനിയില്‍ ഭരണം നടത്തുന്ന ആംഗലാ മെര്‍ക്കല്‍! നാശത്തിന്റെ സന്തതികളെ ജര്‍മ്മനിയിലേക്ക് ഉദാരമായി ഇറക്കുമതി ചെയ്തത് ഇവളാണ്!

സ്വന്തം രാജ്യത്തെ ജനങ്ങളെ കുരുതികൊടുത്തുകൊണ്ട് ആംഗെലാ മെര്‍ക്കല്‍ ചില സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടുന്നുണ്ട്. മൂന്നുതവണ ചാന്‍സലറായി തിരഞ്ഞെടുക്കപ്പെട്ട ഇവര്‍ക്ക് ഇനിയൊരു അവസരംകൂടി ലഭിക്കുകയില്ല. അധികാരമൊഴിയുന്ന മെര്‍ക്കലിന് പുതിയൊരു തസ്തിക ലഭ്യമാക്കാനുള്ള അണിയറ നീക്കങ്ങള്‍ നടക്കുന്നുണ്ട്. അഭയാര്‍ത്ഥികളെ ഉദാരമായി സ്വീകരിക്കുന്നതിനു പകരമായി, ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ സ്ഥാനം ലഭിക്കുമെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്! ഇസ്ലാമിക രാജ്യങ്ങളുടെ പിന്തുണ നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഇവള്‍ ജര്‍മ്മന്‍ ജനതയെ വഞ്ചിച്ചത്. കൂടാതെ, സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടുകയെന്നതും ഇവളുടെ ലക്ഷ്യമാണ്‌! സ്വാര്‍ത്ഥ താത്പര്യത്തിനുവേണ്ടി ഇവള്‍ ചെയ്ത മഹാപാതകം പൊറുക്കപ്പെടാന്‍ പാടുള്ളതല്ല!

അമേരിക്കയില്‍നിന്നും ഒരു പുരുഷശബ്ദം!

അമേരിക്കയില്‍നിന്നും ഈ അടുത്തകാലത്ത് ഒരു പുരുഷന്റെ ശബ്ദം കേട്ടു. ജോര്‍ജ്ജ് ബുഷിനുശേഷം ആദ്യമായി കേട്ട ശബ്ദമായിരുന്നു ഇത്. റിബ്ബബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരിക്കുന്ന ഡോണാള്‍ഡ് ജെ ട്രംപ് ഉയര്‍ത്തിയ അപ്രിയസത്യം കേട്ട് സകലരും അസ്വസ്ഥരായി. ലോകം ഒന്നടങ്കം ഈ വാക്കുകള്‍ക്കു മുന്‍പില്‍ സടകുടഞ്ഞെഴുന്നേറ്റു! മോനിക്കാ ലെവിന്‍സ്ക്കിയുടെ പൃഷ്ഠം ആസ്വദിച്ചു ജീവിച്ച ക്ലിന്റന്റെ ഭാര്യയും, സ്വന്തം പിതൃത്ര്വത്തെ പരസ്യമായി ഏറ്റുപറയാന്‍ തയ്യാറാകാത്ത ഒബാമയും മാത്രമല്ല ട്രംപിന്റെ പ്രതിയോഗികള്‍; റിബ്ബബ്ലിക്കന്‍ പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥികളാകാന്‍ കൊതിക്കുന്ന സകലരും ഇദ്ദേഹത്തിന്റെ വിമര്‍ശകരാണ്! കാരണം, ട്രംപ് വിളിച്ചുപറഞ്ഞ സത്യത്തെ ഉള്‍ക്കൊള്ളാനുള്ള ജ്ഞാനവും വിവേകവും മറ്റുള്ളവര്‍ക്കില്ലാതെപോയി! ട്രംപ് പറഞ്ഞ അപ്രിയസത്യങ്ങളുടെ വിശകലനത്തിലേക്കു കടക്കാം.

മുസ്ലീങ്ങളെ അമേരിക്കയില്‍ പ്രവേശിപ്പിക്കരുതെന്ന മുന്നറിയിപ്പാണ് ഡ്രംപറ്റ് നല്‍കിയത്. അമേരിക്കയിലെ ആനുകാലിക സംഭവങ്ങളെ വിശകലനം ചെയ്തുകൊണ്ടാണ് ഇദ്ദേഹം ആ മുന്നറിയിപ്പു നല്‍കിയത്. അനുഭവത്തിന്റെ ആഴങ്ങളില്‍ നിന്നുകൊണ്ടുള്ള ഈ പ്രഖ്യാപനത്തെ ആരെല്ലാം സ്വീകരിക്കുമെന്ന് മനോവയ്ക്കറിയില്ല. എന്നാല്‍, ഡോണാള്‍ഡ് ട്രംപ് ഉയര്‍ത്തിയ ന്യായവാദങ്ങളെ പൂര്‍ണ്ണമായി അംഗീകരിക്കുന്നവരുടെ കൂട്ടത്തില്‍ മനോവയുമുണ്ട്! കാരണം, ഇസ്ലാമിക അഭയാര്‍ത്ഥികള്‍ക്കുവേണ്ടി അതിര്‍ത്തികള്‍ തുറന്നുകൊടുത്ത യൂറോപ്പിന്റെമേല്‍ വന്നുഭവിച്ച ദുരന്തം സകലര്‍ക്കുമുള്ള ഒരു പാഠമാണ്! ഇതിനേക്കാള്‍ ഉത്തമമായ ഒരു പാഠം ലോകത്തിന് ആവശ്യവുമില്ല. അതിനാല്‍, ട്രംപ് പറഞ്ഞത് സ്വന്തം രാജ്യത്തിന്റെ രക്ഷയെ മുന്‍നിര്‍ത്തിയാണെന്ന് അമേരിക്കന്‍ ജനത തിരിച്ചറിഞ്ഞാല്‍ അവര്‍ക്കു കൊള്ളാം! 'ഡോണാള്‍ഡ് ട്രംപ്' റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകുമോയെന്ന്‍ മനോവയ്ക്ക് അറിയില്ല. സ്ഥാനാര്‍ത്ഥി ആയാല്‍ത്തന്നെ, പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്നും പറയാനാകില്ല. കാരണം, ജനങ്ങളെ ഇന്നു ബാധിച്ചിരിക്കുന്നത് മിഥ്യാബോധമാണ്! സ്വന്തം നാശത്തിനുവേണ്ടി തിന്മയെ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം സകലരെയും ബാധിച്ചുകഴിഞ്ഞു! ദൈവത്തെക്കുറിച്ചും ദൈവീക നിയമങ്ങളെക്കുറിച്ചും അവബോധമില്ലാത്ത അവസ്ഥയിലേക്കു ജനങ്ങള്‍ വ്യതിചലിച്ചുപോയി. ഇത് അന്ത്യകാലത്തിന്റെ ഒരു അടയാളമാണ്. ബൈബിള്‍ ഇങ്ങനെ പറയുന്നു: "സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും"(2 തെസലോ: 2: 9-12).

സത്യത്തെ പരിത്യജിച്ച്, അസത്യത്തെ സ്നേഹിച്ചവരിലാണ് മിഥ്യാബോധം ഉണര്‍ത്തുന്നത്. അസത്യം എന്നതുകൊണ്ട് ഈ ലോകത്തെയാണ് ഉദ്ദേശിച്ചിരിക്കുന്നത്. ആത്മീയത ഉപേക്ഷിച്ചു ലൗകീകതയെ പുല്‍കിയവര്‍ക്കു ലഭിക്കുന്ന ശിക്ഷയാണ് ഈ മിഥ്യാബോധം! യൂറോപ്പിനെ ബാധിച്ച മിഥ്യാബോധത്തിന്റെ കാരണവും മറ്റൊന്നല്ല. രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം ആത്മീയശോഷണം പടിപടിയായി യൂറോപ്പിനെ കാര്‍ന്നുതിന്നു. ഈ ദുരന്തത്തെ പൂര്‍ണ്ണതയിലെത്തിക്കുകയെന്ന ദൗത്യവുമായി വത്തിക്കാനിലെ രാജാവു മുന്നേറുകയും ചെയ്യുന്നു. വിശാസം പൂര്‍ണ്ണമായി നഷ്ടപ്പെടാത്ത ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍, അവരെക്കൂടി നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ രാജാവ് വിഹരിക്കുന്നത്!

ട്രംപിന്റെ വിഷയത്തിലേക്കുതന്നെ നമുക്കു തിരിച്ചുവരാം. കാലിഫോര്‍ണിയയില്‍ മുസ്ലീം ദമ്പതികള്‍ കഴിഞ്ഞയാഴ്ച നടത്തിയ കൂട്ട വെടിവെപ്പിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയിലേക്കുള്ള മുസ്ലിങ്ങളുടെ പ്രവേശനം പൂര്‍ണ്ണമായും നിരോധിക്കണമെന്ന് ട്രംപ് പറഞ്ഞത്. ഇപ്പോള്‍ അമേരിക്കയില്‍ ജീവിക്കുന്ന മുസ്ലീങ്ങളില്‍ ബഹുഭൂരിപക്ഷവും അമേരിക്കയോടു ശത്രുത പുലര്‍ത്തുന്നവരാണെന്ന് ട്രംപ് പറഞ്ഞത് അന്വേഷണ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയായിരുന്നു. ഇവരില്‍ത്തന്നെ മഹാഭൂരിപക്ഷവും ഇസ്ലാമിക് സ്റ്റേറ്റിനെ അനുകൂലിക്കുന്നവരാണ്! ഈ സാഹചര്യത്തില്‍, രാജ്യത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ട്രംപ് ഈ അപ്രിയസത്യം വിളിച്ചുപറഞ്ഞത്! ഇദ്ദേഹത്തെപ്പോലെ വിവേകവും നെഞ്ചുറപ്പുമുള്ള രണ്ടു ഭരണാധികാരികളെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉണ്ടായിരുന്നുവെങ്കില്‍ യൂറോപ്പ് ഈ ദുരന്തത്തില്‍ അകപ്പെടുമായിരുന്നില്ല! അമേരിക്കന്‍ ജനതയുടെ വിവേചനാധികാരം വിവേകത്തോടെ ഉപയോഗിച്ചാല്‍ 'ഡോണാള്‍ഡ് ട്രംപ്'' അമേരിക്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടും!

യൂറോപ്പേ, ചാക്കുടുത്ത് വിലപിക്കുക!

ദൈവത്തെ ഉപേക്ഷിച്ചു ലോകത്തിന്റെ മോഹവലയങ്ങളില്‍ ആശ്വാസം കണ്ടെത്തിയ നിങ്ങള്‍ക്ക് വിവേകം നഷ്ടപ്പെട്ടിരിക്കുന്നു. മിഥ്യാബോധത്താല്‍ നയിക്കപ്പെടുന്ന നിങ്ങള്‍ക്ക് നന്മയെയും തിന്മയെയും വിവേചിക്കാന്‍ കഴിയുന്നില്ല. നിങ്ങളുടെ ഇടയന്മാര്‍ നിങ്ങളെ ചെന്നായ്ക്കളുടെ മുന്നിലേക്കു നയിക്കുകയും, അവയ്ക്കു മുന്നില്‍ നിങ്ങളെ ഉപേക്ഷിക്കുകയും ചെയ്യുന്നു! ആയതിനാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരികയും വചനത്തില്‍ അഭയം പ്രാപിക്കുകയും ചെയ്യുക. ദൈവത്തെ ഉപേക്ഷിച്ചത് എവിടെ വച്ചായിരുന്നുവെന്ന് തിരിച്ചറിയുകയും, അവിടേക്കുതന്നെ മടങ്ങിപ്പോകുകയും ചെയ്യുക! കാരണം, ദൈവത്തെ ഉപേക്ഷിച്ച ജനതകളുടെമേല്‍ അനിവാര്യമായി സംഭവിക്കേണ്ട ദുരന്തമാണ് ഇന്നു നിങ്ങളെ ബാധിച്ചിരിക്കുന്നത്. കൊലയാളികള്‍ക്കും മോഷ്ടാക്കള്‍ക്കും വ്യഭിചാരികള്‍ക്കും അഭയം നല്‍കിക്കൊണ്ട് അവരുടെ പാപത്തില്‍ നിങ്ങള്‍ പങ്കുചേരുന്നു. അവരുടെ കരങ്ങള്‍ നിരപരാധികളുടെ രക്തത്താല്‍ പങ്കിലമാണ്! അവരുടെ അതിക്രമങ്ങള്‍ നിമിത്തമാണ് അവര്‍ ജീവിച്ച മണ്ണ് അവരെ ബഹിഷ്കരിച്ചത്!

സത്യദൈവത്തെ ഉപേക്ഷിച്ച് വ്യാജദൈവങ്ങളെ സ്വീകരിക്കുകയോ, സത്യദൈവത്തോടൊപ്പം വ്യാജദൈവങ്ങളെക്കൂടി പരിഗണിക്കുകയോ, സത്യദൈവത്തെ ഉപേക്ഷിച്ച് ലോകത്തിന്റെ അടിമത്തത്തില്‍ അകപ്പെടുകയോ ചെയ്തപ്പോള്‍, നിങ്ങളുടെമേല്‍ ദൈവം അനുവദിച്ച ശിക്ഷയാണ് ഇസ്ലാം! ശിക്ഷയായി കടന്നുവരുന്ന ജനത്തിന്റെ അടയാളം അറിയുവാന്‍ ഈ പ്രവചനം ശ്രദ്ധിക്കുക: "കാണുന്നവനെയെല്ലാം കുത്തിപ്പിളരും; പിടികിട്ടുന്നവനെയെല്ലാം വാളിനിരയാക്കും. അവരുടെ ശിശുക്കളെ അവരുടെ മുന്‍പില്‍വച്ചുതന്നെ നിലത്തടിച്ചു ചിതറിക്കും. അവരുടെ ഭവനങ്ങള്‍ കൊള്ളയടിക്കപ്പെടും. അവരുടെ ഭാര്യമാര്‍ അവമാനിതരാകും. ഞാന്‍ മേദിയാക്കാരെ അവര്‍ക്കെതിരേ ഇളക്കിവിടുന്നു"(ഏശയ്യാ: 13; 15-17). മേദിയാക്കാരെന്നു വിളിക്കപ്പെടുന്ന ജനംതന്നെയാണ് ഇന്നത്തെ ഇസ്ലാം! ആകയാല്‍ യൂറോപ്പിലെ ജനമേ, നിങ്ങള്‍ക്കു യേഹ്ശുവായിലേക്കു മടങ്ങിവരാന്‍ ദൈവം അനുവദിച്ച മാര്‍ഗ്ഗമായി ഇതിനെ കാണുകയും അവിടുത്തെ സന്നിധിയില്‍നിന്ന് അകന്നുപോകാന്‍ നിങ്ങള്‍ കാണിച്ചതിന്റെ ഇരട്ടി തീഷ്ണതയില്‍ മടങ്ങിവരികയും ചെയ്യുക! പ്രവാചകനും ഇതുതന്നെയാണ് പറയുന്നത്: "ദൈവത്തില്‍നിന്ന് അകലാന്‍ കാണിച്ചതിന്റെ പത്തിരട്ടി തീക്ഷ്ണതയോടെ തിരിച്ചുവന്ന് അവിടുത്തെ തേടുവിന്‍. എന്തെന്നാല്‍, നിങ്ങളുടെമേല്‍ ഈ അനര്‍ത്ഥങ്ങള്‍ വരുത്തിയവന്‍ തന്നെ നിങ്ങള്‍ക്കു രക്ഷയും നിത്യാനന്ദവും നല്‍കും"(ബാറൂക്ക്: 4; 28, 29). അവിടുത്തെ യഥാര്‍ത്ഥ നാമം വിളിച്ചപേക്ഷിക്കുന്നവരായി നിങ്ങള്‍ മാറിയാല്‍, നിങ്ങളെ കാണുമ്പോള്‍ ഇസ്ലാം ഭയന്നുവിറയ്ക്കും! യേഹ്ശുവാ എന്ന നാമം വിളിച്ചപേക്ഷിക്കുന്ന ജനങ്ങളുടെയിടയില്‍ പിടിച്ചുനില്‍ക്കാനുള്ള ത്രാണി ഇസ്ലാമിനില്ല! അവര്‍ പ്രാണരക്ഷാര്‍ത്ഥം തിരിഞ്ഞോടും!

ചേര്‍ത്തുവായിക്കാന്‍: യൂറോപ്യന്‍ ജനതയുടെമേല്‍ ഇസ്ലാമിക ശാപങ്ങളെ അയച്ചു ശിക്ഷിക്കുന്നത് ദൈവമല്ല. മറിച്ച്, ഈ ജനം ദൈവത്തെ ഉപേക്ഷിച്ചതുകൊണ്ട് ഇവര്‍ക്കുവേണ്ടി പ്രതിരോധം തീര്‍ക്കാന്‍ ഇവരോടൊപ്പം ദൈവമില്ല എന്നതാണു പരമാര്‍ത്ഥം! ദൈവം കൂടെയില്ലാത്ത ജനം നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തു മാത്രമാണ്! ഈ വെളിപ്പെടുത്തല്‍ നോക്കുക: "അതിനാല്‍, ഇസ്രായേല്‍ജനത്തിനു ശത്രുക്കളെ ചെറുത്തുനില്‍ക്കാന്‍ സാധിക്കുന്നില്ല; അവരുടെ മുമ്പില്‍ തോറ്റു പിന്മാറുന്നു. എന്തെന്നാല്‍, അവര്‍ നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ എടുത്ത നിഷിദ്ധവസ്തുക്കള്‍ നശിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ ഇനി നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല"(ജോഷ്വ: 7; 12). നിങ്ങള്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന നിഷിദ്ധവസ്തു ഇസ്ലാമാണ്! യൂറോപ്പിലെ ഓരോ രാജ്യങ്ങളും ജനാധിപത്യ- പരമാധികാര രാഷ്ട്രങ്ങളാണ്! ആയതിനാല്‍ത്തന്നെ, ഈ നിഷിദ്ധവസ്തു നീക്കംചെയ്യാന്‍ ഇവിടുത്തെ ജനങ്ങള്‍ക്കു കഴിയും. നിങ്ങളെ ചോദ്യംചെയ്യാന്‍ ആരും വരില്ല!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    9043 views

LOG IN

Lost your password?

SIGN UP

LOST PASSWORD