എഡിറ്റോറിയല്‍

മോഷണവും പിടിച്ചുപറിയും നടത്തി മതപ്രചരണം നടത്തുന്നവര്‍!

Print By
about

'ടിയന്റവിട' നസീറും സംഘവും മോഷണം നടത്തി പണം സമ്പാദിച്ചത് മതപ്രചരണത്തിനായിരുന്നുവെന്നാണ് അവര്‍തന്നെ വെളിപ്പെടുത്തിയത്. അതിനായി ഹീനമായ കൃത്യങ്ങള്‍ ഇവര്‍ ചെയ്തിരുന്നുവെന്ന് പോലീസ് കണ്ടെത്തിയതിലൂടെ ഇസ്ലാമികതയുടെ തനിനിറം വ്യക്തമാകുകയായിരുന്നു. പത്തുവര്‍ഷംമുമ്പ് കൊച്ചിയില്‍ നടത്തിയ അക്രമവും പിടിച്ചുപറിയും ഇസ്ലാമിക തീവ്രവാദത്തിനും മതപ്രചാരണത്തിനുമുള്ള പണം കണ്ടെത്താനായിരുന്നുവെന്ന് പിടിക്കപ്പെട്ടവര്‍ പൊലീസിനു മൊഴി നല്‍കി. ഇതിലൂടെ മനസ്സിലാക്കേണ്ട ചില സത്യങ്ങളിലെക്ക് വെളിച്ചംവീശാനാണ് ഈ ലേഖനത്തിലൂടെ ഉദ്യമിക്കുന്നത്!

സ്വന്തം വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുവാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. മതമായാലും  രാഷ്ട്രീയമായാലും സ്വന്തം വിശ്വാസങ്ങളും ആദര്‍ശങ്ങളും പ്രചരിപ്പിക്കുന്നതിനെ മനോവ  ഒരിക്കലും കുറ്റപ്പെടുത്തുകയില്ല.   ഒരുപക്ഷെ മനോവയുടെ വിശ്വാസങ്ങള്‍ക്കെതിരായ  തത്വങ്ങളാകാം മറ്റുള്ളവര്‍ പ്രചരിപ്പിക്കുന്നത്. ഓരോരുത്തരും അവരവരുടെ അറിവുകളില്‍ ഒതുങ്ങിനിന്ന് പ്രവര്‍ത്തിക്കുന്നു എന്നതില്‍ കവിഞ്ഞ് ഇതിനെ കാണേണ്ടതില്ല. ഓരോ വ്യക്തികള്‍ക്കും ശ്രേഷ്ഠമെന്നു തോന്നുന്നതാണ് അവര്‍ പ്രചരിപ്പിക്കുന്നത്.

എങ്കിലും സത്യം അന്വേഷിച്ച് കണ്ടെത്താന്‍ ശ്രമിച്ചാല്‍ അതു പൂര്‍ണ്ണതയില്‍ എത്തുകയും നീതിയായി പരിണമിക്കുകയും ചെയ്യും. ലോകാരംഭംമുതല്‍ ഓരോരുത്തരും വ്യത്യസ്ഥമായ ചിന്താശക്തിയുള്ളവരും വിഭിന്നമായ ആശയങ്ങളുടെ വക്താക്കളുമാണ്. അല്ലായിരുന്നുവെങ്കില്‍ ഒരു മതവും ഒരു വിശ്വാസവും മാത്രമേ ലോകത്ത് ഉണ്ടാകുമായിരുന്നുള്ളു!

ആമുഖമായി ഇത്രയും കുറിച്ചുകൊണ്ട് വിഷയത്തിലേക്ക് കടന്നുവരാം. ലോകസമാധാനത്തിനുവേണ്ടിയോ വിശാലമായ കാഴ്ചപ്പാടിന്റെ പേരിലോ, അതുമല്ലെങ്കില്‍ അജ്ഞതമൂലമോ ചിലര്‍ ഇങ്ങനെ പറയാറുണ്ട്, 'എല്ലാ മതങ്ങളും നന്മയാണു പ്രചരിപ്പിക്കുന്നത്' എന്ന്. മതസൗഹാര്‍ദ്ദമെന്ന കാപട്യത്തിന്റെ അപകടകരമായ ശബ്ദം മാത്രമാണിത്. എല്ലാമതങ്ങളും നയിക്കുന്നത് ഒരു സത്യത്തിലേക്ക് ആയിരുന്നുവെങ്കില്‍ എന്തിനാണു മതം മാറുന്നവരെ വേട്ടയാടി കൊല്ലുകയും തിരിച്ചു മതപരിവര്‍ത്തനം നടത്തുകയുമൊക്കെ ചെയ്യുന്നത്? എല്ലാ മതങ്ങളും ഒരേ സത്യത്തിലേക്കു നയിക്കുന്ന വിവിധ പാതകളാണെന്ന അബദ്ധ പ്രചാരണവുമായി ഇറക്കിയിരിക്കുന്ന കത്തോലിക്കാ മതബോധനഗ്രന്ഥത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, മനോവയുടെ വാദങ്ങളെ ഖണ്ഡിക്കാന്‍ ശ്രമിക്കുന്നവരുണ്ടാകാം. ഇത്തരം വാദക്കാരെയും അവരുയര്‍ത്തിപ്പിടിക്കുന്ന പുസ്തകത്തെയും അവ അര്‍ഹിക്കുന്ന അവജ്ഞയോടെതന്നെ തള്ളിക്കളയുന്നു എന്നാണ് ഇക്കാര്യത്തില്‍ മനോവയ്ക്ക് പറയാനുള്ളത്!

ഒരു മതത്തെക്കുറിച്ചും വ്യക്തമായ ധാരണയില്ലാത്തവരാണ്, എല്ലാമതങ്ങളും എല്ലാ ദൈവങ്ങളും ഒന്നാണ് എന്നൊക്കെ പറഞ്ഞ് ബുദ്ധിജീവി ചമയുന്നത്! തങ്ങള്‍ വിശ്വസിക്കുന്ന മതത്തിലേക്ക് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ തക്കവിധം കാതലായ ആശയങ്ങള്‍ ഇല്ലാത്ത ചില വിഭാഗങ്ങളാണ് ഇത്തരം ആശയങ്ങളുടെ വക്താക്കള്‍. ഇവരുടെ വിശ്വാസത്തില്‍നിന്ന് ആളുകള്‍ കൊഴിഞ്ഞുപോകുന്നതിനെ തടയുകയാണ് ഈ വാദഗതികളിലെ ലക്ഷ്യം! 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന സിദ്ധാന്തത്തിന്റെ പ്രചരണത്തിലൂടെ ശ്രീനാരയണനും ലക്ഷ്യമിട്ടത് ഈ കൊഴിഞ്ഞുപോക്കിനെ തടയുക എന്നതായിരുന്നു.

ഒരു ദൈവം എന്നു പ്രചരിപ്പിച്ചവനെ അനേകം ദൈവങ്ങളില്‍ ഒരുവനാക്കി മാറ്റിയതാണ് പിന്നീടുള്ള ചരിത്രം! ഈ ചരിത്രങ്ങളെല്ലാം തത്ക്കാലം അവിടെ മാറ്റിനിര്‍ത്തിയിട്ട് യഥാര്‍ത്ഥ കാര്യത്തിലേക്ക് കടക്കാം.

ഒരു വര്‍ഷം മുന്‍പ് തടിയന്റവിട നസീറിന്റെ കൂട്ടാളികളെ പോലീസ് അറസ്റ്റുചെയ്തു. പത്തുവര്‍ഷംമുമ്പ് കാച്ചപ്പിള്ളി ജ്വല്ലറിയുടമയെ ആക്രമിച്ച് രണ്ടര കിലോ സ്വര്‍ണ്ണവും പണവും അപഹരിച്ച കുറ്റത്തിനായിരുന്നു ഈ അറസ്റ്റ്. ജ്വല്ലറിയുടമയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് സ്വര്‍ണ്ണവുമായി കടക്കുകയായിരുന്നു ഇവര്‍. സ്വന്തം കുടുംബം പോറ്റാനോ സുഖലോലുപതയില്‍ ജീവിക്കാനോ ആയിരുന്നില്ല ഈ കവര്‍ച്ച. ഖുറാനില്‍നിന്നു തങ്ങള്‍ പഠിച്ച ആശയങ്ങള്‍ ലോകത്ത് പ്രചരിപ്പിക്കാനും സ്വീകരിക്കാത്തവരെ ഉന്മൂലനം ചെയ്യാനുമുള്ള മൂലധന സമാഹരണമാണ് മോഷണം!

പാക്കിസ്ഥാനിലെ അച്ചുകൂടത്തില്‍ നിര്‍മ്മിക്കുന്ന കള്ളനോട്ടുകള്‍ ഇന്ത്യയില്‍ വിതരണം ചെയ്തുകൊണ്ട് ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ക്കുകയും കള്ളനോട്ടുകൊണ്ട് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റാനുമുള്ള ശ്രമത്തിലാണ് മുഹമ്മദിന്റെ ശിഷ്യന്മാര്‍! ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്ന ചെയ്തികളാണ് ഇതെന്ന് ആരും കരുതേണ്ട; ഇസ്ലാമികത എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം ഇത്തരം നീചപ്രവര്‍ത്തികളുമുണ്ട്. ഓരോ രാജ്യങ്ങളിലും വ്യത്യസ്ഥമായ രീതികളാണ് അവലംബിക്കുന്നതെന്ന വ്യത്യാസം മാത്രമേയുള്ളു!

സോമാലിയയില്‍ ഇവര്‍ കടല്‍ക്കൊള്ള നടത്തുന്നുവെങ്കില്‍, അഫ്ഗാനിസ്ഥാനില്‍ മയക്കുമരുന്നു നിര്‍മ്മിച്ച് ലോകം മുഴുവനിലേക്കും വിതരണം ചെയ്യുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കടന്നുകയറി മോഷണവും മയക്കുമരുന്ന് വില്‍പ്പനയും നടത്തുന്നു. അല്‍ബാനിയ, തുര്‍ക്കി, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, സിറിയ, ബംഗ്ലാദേശ് ഇന്തോനേഷ്യാ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയിടത്തുനിന്ന് അഭയാര്‍ത്ഥികളായി എത്തിയിട്ടുള്ള ഇസ്ലാംമതക്കാരാണ് യൂറോപ്പിലെ ഇന്നത്തെ മോഷ്ടാക്കള്‍!

കണ്‍മുന്നില്‍ കാണുന്ന ഈ യാഥാര്‍ത്ഥ്യങ്ങളെ അവഗണിക്കേണ്ടതുണ്ടോ? എന്തുകൊണ്ടാണ് ഒരു മതസമൂഹം ഇങ്ങനെ ധാര്‍മ്മീകമായി അധഃപതിച്ചത്? ധാര്‍മ്മീകതയും സത്യസന്ധതയും പ്രചരിപ്പിക്കുന്നവരും കരുണയുടെയും സ്നേഹത്തിന്റെയും വക്താക്കളാണു തങ്ങളെന്നും ഖുറാനും ഇസ്ലാംമതവും ഇവയാണു പഠിപ്പിക്കുന്നതെന്നു ചില ഇസ്ലാംമതക്കാര്‍ പ്രചരിപ്പിക്കാറുണ്ട്. അതിനായി ഖുറാനിലെ ചില ഉദ്ധരണികള്‍ പൊതുജനത്തെ കാണിക്കുകയും ചെയ്യാറുണ്ട്. അങ്ങനെയെങ്കില്‍ ഇത്രമാത്രം തിന്മയുടെ പ്രചാരകരായി ഇവര്‍ മാറുമോ? ഇതിലെ കാപട്യം മനസ്സിലാകണമെങ്കില്‍ ഇസ്ലാംമത പ്രചാരകരില്‍നിന്ന് ഖുറാന്‍ പഠിക്കാതെ സ്വതന്ത്രമായി ഖുറാന്‍ മനസ്സിലാക്കണം.

മുഹമ്മദും തന്റെ അനുയായികളുമായി നാമമാത്രമായ ആളുകള്‍മാത്രം ഇസ്ലാമില്‍ ഉണ്ടായിരുന്ന നാളില്‍, ഭൂരിപക്ഷങ്ങളുടെയിടയില്‍ ജീവിക്കാന്‍ എഴുതിയ ആദ്യകാല ആയത്തുകളിലാണ് ഈ തന്ത്രപരമായ സൂചനകളുള്ളത്. ഇസ്ലാം മതക്കാരല്ലാത്തവരെ മുഴുവന്‍ ഉന്മൂലനം ചെയ്യണമെന്ന ആയത്തുകള്‍ ആദ്യമേ അവതരിപ്പിച്ചാല്‍ മുളയിലേതന്നെ ഈ പ്രസ്ഥാനം നുള്ളപ്പെടുമായിരുന്നു! വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കൂട്ടിചേര്‍ക്കപ്പെട്ട ആയത്തുകളിലാണ് ഇസ്ലാം അതിന്റെ വിശ്വരൂപം പ്രാപിക്കുന്നത്! അതായത്, അല്ലാഹു ഒരു കൗശലക്കാരനും കുതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ അഗ്രഗണ്യനുമായിരുന്നു!

അംഗബലത്തില്‍ കുറഞ്ഞിരുന്ന നാളുകളിലും പിന്നീട് വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മുഹമ്മദ് ചമച്ച ആയത്തുകള്‍ നോക്കുമ്പോള്‍ ഒരു തീവ്രവാദിയേയും കുറ്റം പറയാന്‍ കഴിയില്ല. സാത്താനും മുഹമ്മദും ചേര്‍ന്നു ഭൂമിയില്‍ വിതച്ച വിഷവിത്തിന്റെ മൂന്നു കാലഘട്ടങ്ങളിലെ വ്യത്യാസങ്ങള്‍ നോക്കുക.

ഒന്നാംഘട്ടം: ഇസ്ലാമിന്റെ ആരംഭത്തില്‍ അല്ലാഹുവിന്റെ യുദ്ധനിയമം ഇങ്ങനെ; "അവിശ്വാസികളോട് ക്ഷമിക്കുക; സമാധാനം എന്നുപറയുക"(സുറ: 41; 88, 89). "നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം"(സുറ: 109; 1-6). "മതത്തില്‍ യാതൊരു നിര്‍ബന്ധവുമില്ല"(സുറ: 2; 256). ഇതു കേള്‍ക്കുന്ന അന്യമതവിശ്വാസികള്‍ ഇസ്ലാമിന്റെ ഈ മതസൗഹാര്‍ദ്ദത്തെ ശ്ലാഘിക്കാതിരിക്കില്ല.

രണ്ടാംഘട്ടം: ഇസ്ലാം കുറച്ചുകൂടി ചുവടുറപ്പിച്ച നാളുകളില്‍ അല്ലാഹുവിന്റെ വീര്യവും അല്പം വര്‍ദ്ധിച്ചു. ഇവന്‍ നിയമം ഒന്നു പുതുക്കി! "സ്വയരക്ഷക്കുവേണ്ടി നിങ്ങള്‍ യുദ്ധം ചെയ്യുന്നതില്‍ തെറ്റില്ല"(സുറ: 2; 190-194). വാക്കിനു വിലയില്ലാത്തവന്റെ രണ്ടാംഘട്ടത്തിലെ ആയത്ത് ഇങ്ങനെയെങ്കില്‍ മൂന്നാംഘട്ടത്തിലെത്തുമ്പോള്‍ അതിന്റെ തീവ്രത എങ്ങനെയെന്നു കാണുക!

മൂന്നാംഘട്ടം: ഒന്നാംഘട്ടത്തില്‍ കാപട്യത്തിലൂടെ മറ്റു മതക്കാരെ തങ്ങളിലേക്ക് ആകര്‍ഷിക്കുകയും പിന്നീട് അടുത്ത ഘട്ടമായപ്പോള്‍ സ്വയരക്ഷക്ക് എന്ന വിളംബരത്തോടെ യുദ്ധം ചെയ്ത് അന്യമതക്കാരെ കൊന്നൊടുക്കുകയും ചെയ്തു. എന്നാല്‍, മൂന്നാം ഘട്ടമായപ്പോഴേക്കും സ്ഥിതി മാറി. തങ്ങള്‍ ഇത്രത്തോളം മുന്നേറുമെന്ന് അല്ലാഹുവിനുപോലും നിശ്ചയമില്ലായിരുന്നു. അല്ലാഹുവിന്റെയും മുഹമ്മദിന്റെയും എല്ലാ ധാരണകളെയും 'കാറ്റില്‍ പറത്തി' അനേകം 'അജ്ഞാനി'കളെ മതത്തില്‍ ചേര്‍ക്കാന്‍ കഴിഞ്ഞു. അല്ലാഹുവിന്റെ ആയത്തു തിരുത്താന്‍ പിന്നെ അധിക സമയം വേണ്ടിവന്നില്ല!

"അവിശ്വാസികളെ നിങ്ങള്‍ എവിടെയെല്ലാം കാണുന്നുവോ അവിടെവച്ച് കൊന്നുകളയുക"(സുറ: 9; 1-6). ഇതുകൊണ്ടൊന്നും തീര്‍ന്നില്ല; പൈശാചിക ആയത്തുകളുടെ ഒരു പരമ്പരതന്നെ പിന്നീട് പുറപ്പെട്ടു: "ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട്‌ അതിനു ശേഷം (അവരോട്‌) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത്‌ വരെയത്രെ അത്‌. അതാണ്‌ (യുദ്ധത്തിന്റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട്‌ പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്‌. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുകയേ ഇല്ല"(സുറ: 47; 4). ഇനിയുമുണ്ട് കൊലവിളികള്‍: "നിന്റെ രക്ഷിതാവ്‌ മലക്കുകള്‍ക്ക്‌ ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ കഴുത്തുകള്‍ക്ക്‌ മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക"(സുറ: 8; 12). ഈ ആഹ്വാനം അവര്‍ നടപ്പാക്കി. ഇങ്ങനെ ആഹ്വാനം ചെയ്യുന്ന അല്ലാഹുവിനെ ദൈവമായി പരിഗണിക്കുവാന്‍ മനുഷ്യരായി ജനിച്ച ആര്‍ക്കും സാധിക്കുമെന്നു തോന്നുന്നില്ല. ഈ മതത്തെയാണ് സമാധാനത്തിന്റെ മതമെന്ന വാദത്തോടെ ചില സാത്താന്റെ സന്തതികള്‍ പ്രചരിപ്പിക്കുന്നത്.

ഖുറാനില്‍ ആദ്യഘട്ടത്തില്‍ എഴുതിയ ആയത്തുകളെ മാത്രമാണ്, അവരുടെ മാഹാത്മ്യം വെളിപ്പെടുത്താനായി ഉദ്ധരിക്കുന്നത്. എന്നാല്‍, പിന്നീടുള്ള ഈ ആയത്തുകളും ഖുറാനില്‍തന്നെ എഴുതിവച്ചിരിക്കുന്നതാണ്. ആദ്യത്തെ ഒരു ആയത്തുമായി ആട്ടിന്‍ തോലണിഞ്ഞ് മറ്റുള്ളവരുടെ മുന്നിലേക്ക് ഈ ചെന്നായ്ക്കള്‍ ഇറങ്ങും. ഇതുമായി ഈ ഭൂമുഖത്ത് ഏറ്റവും കൗശലത്തോടെ ചുറ്റിത്തിരിയുന്ന ഇവറ്റകളെയാണു കൂടുതല്‍ കരുതിയിരിക്കേണ്ടത്. ഈ ആയത്തുകളൊന്നും മനോവയുടെ സങ്കല്പത്തില്‍ ഉണ്ടായതല്ല. ആയിരത്തിനാനൂറു വര്‍ഷംമുമ്പ് മുഹമ്മദ് വിസ്സര്‍ജ്ജിച്ച ആയത്തുകള്‍ അതേപടി പകര്‍ത്തുക മാത്രമാണു മനോവ ചെയ്തത്!

ഇനി പറയുക: ഖുറാനിലെ ഈ വാക്യങ്ങള്‍ വായിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്ന ബിന്‍ലാദനും അബ്ദുള്‍നാസര്‍ മദനിയും തടിയന്റവിട നസീറും ചെയ്യുന്നത് കുറ്റമാണോ? അവര്‍ വിശ്വസിക്കുന്ന മതത്തെ ജീവിതത്തില്‍ പകര്‍ത്തുകയും വഞ്ചിക്കപ്പെടുകയുമല്ലേ ചെയ്യുന്നത്? ഇവര്‍ വഞ്ചിക്കപ്പെട്ടവരാണെന്നു മുഹമ്മദുതന്നെ ഖുറാനില്‍ എഴുതിയിട്ടുമുണ്ട്! ഈ ആയത്തു നോക്കുക: 'നഷ്ടം പറ്റിയ ഒരു ജനവിഭാഗമല്ലാതെ അല്ലാഹുവിന്റെ തന്ത്രത്തില്‍നിന്ന് ആരും നിര്‍ഭയരായിരിക്കുന്നില്ല'(സുറ: 7; 99).

അല്ലാഹുവാണ് ദൈവമെന്നു കരുതുന്നവര്‍ നഷ്ടത്തിലായതിനാല്‍ ഇനിയും അവരുടെമേല്‍ തന്ത്രങ്ങള്‍ അയക്കേണ്ടതായ ആവശ്യമില്ല. ഇനി അല്ലാഹു ലക്ഷ്യം വച്ചിരിക്കുന്നത് നഷ്ടം പറ്റാത്തവരെയാണ്. മുഹമ്മദിന്റെ അനുയായികളുടെ പ്രവര്‍ത്തനം അതിനുവേണ്ടിയാണെന്ന്‍ അവരുടെ ചെയ്തികളിലൂടെ വ്യക്തമാകുന്നുണ്ട്.

നന്മ പ്രചരിപ്പിക്കാന്‍ തിന്മ ചെയ്യണമെന്നോ?

ഒരു ആശയം പ്രചരിപ്പിക്കാന്‍ തിന്മ ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും ഈ ആശയം നന്മയായിരിക്കില്ല. ഈ മതഗ്രന്ഥത്തില്‍ ഉള്ളതായിരിക്കുമല്ലോ പ്രചാരകരുടെ ശൈലിയും! ദൈവത്തിന്, അവിടുത്തെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ തിന്മ പ്രവര്‍ത്തിക്കേണ്ടതായ ആവശ്യമില്ല. മോഷ്ടിച്ചും വഞ്ചന നടത്തിയും തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയോ ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവനല്ല സത്യദൈവം. അതുകൊണ്ടുതന്നെ, ഇപ്രകാരം പ്രചരണം നടത്തുന്ന ഒരു മതവും ദൈവത്തില്‍നിന്നുള്ളതല്ല. ഫലത്തില്‍ നിന്നു വൃക്ഷത്തെ തിരിച്ചറിയണമെന്ന യേഹ്ശുവായുടെ ഉപദേശം ഇവിടെ പ്രസക്തമാണ്! ഖുറാന്‍ ദൈവീകമല്ലെന്നും മുഹമ്മദ് ദൈവത്താല്‍ അയക്കപ്പെട്ടവനല്ലെന്നും ഇതിലൂടെ വ്യക്തമാകും.

ഖുറാനിലെ പല ഉപദേശങ്ങളും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സാത്താന്റെ മുഖം വ്യക്തമാക്കുന്നതാണ്! യുദ്ധത്തില്‍ പിടിക്കപ്പെടുന്ന തടവുകാരികളെ ഭര്‍ത്താക്കന്മാര്‍ക്ക് തിരികെ കൊടുക്കുന്നതിനുമുമ്പ് അവരെ ബലാത്സംഘം ചെയ്യണമെന്ന് ഉപദേശിക്കാന്‍ മാത്രം മ്ലേച്ഛനും ക്രൂരനുമാണ് അല്ലാഹുവെന്ന് ഖുറാന്‍ വെളിപ്പെടുത്തുന്നു. ഇതിലൂടെ അല്ലാഹു ദൈവമല്ലെന്നു സ്വയം പ്രഖ്യാപിക്കുകയായിരുന്നു. 'അവരെ ഭര്‍ത്താക്കന്മാര്‍ക്ക് തിരികെ കൊടുക്കുന്നതിനുമുമ്പ് 'ബലാത്സംഘം' ചെയ്യണം!'(സഹീമുസ്ലിം: ബുക്ക് 8; ഹദീസ് നമ്പര്‍: 33;71). "യുദ്ധത്തില്‍ അടിമകളായി പിടിച്ചിരിക്കുന്ന സ്ത്രീകളെ എന്തും ചെയ്യാന്‍ അല്ലാഹു അനുവദിച്ചിരിക്കുന്നു"(സുറ: 4; 24). സുന്ന അബുദാവൂദും ഇതുതന്നെ ആവര്‍ത്തിക്കുന്നു. (സുന്ന അബുദാവൂദ്:Vol:2, Book:5-Book of marriage). ഇത്തരം ഹീനപ്രവര്‍ത്തികള്‍ ചെയ്യിച്ചും അതുകണ്ട് ആസ്വദിച്ചും കഴിയുന്ന 'കാമവെറി'യനാണോ ഈ അല്ലാഹു?

ഖുറാനും ഇസ്ലാമും ഇല്ലാത്തിടത്ത് സമാധാനം!

'ഖുറാന്‍' എന്ന പുസ്തകത്തെ നിരോധിച്ചിട്ടുള്ള ഏക രാജ്യമായ ജപ്പാനില്‍ മാത്രമാണ്, ഇസ്ലാമികഭീകരന്മാരില്ലാത്തതും തീവ്രവാദഭീഷണി നേരിടാത്തതുമെന്ന് അറിയുമ്പോള്‍, ഖുറാനില്‍നിന്ന് പുറന്തള്ളപ്പെടുന്ന പൈശാചികത എത്രയെന്ന മനസ്സിലാക്കാന്‍ കഴിയും! ജപ്പാനില്‍ സുനാമി വന്നപ്പോള്‍ ഒരു തീവ്രവാദി പ്രസംഗിച്ചത്; അവിടെ ഖുറാന്‍ നിരോധിച്ചതുകൊണ്ടാണ് സുനാമി വന്നതെന്നാണ്. ഖുറാന്‍ ഉള്ളിടത്ത് സുനാമിയുടെ ആവശ്യമില്ലല്ലോ! ഖുറാന്‍ ഏറ്റവും കൂടുതലുള്ള ഇന്തോനേഷ്യയെ സുനാമി തുടച്ചു മാറ്റിയത് എന്തുകൊണ്ടാണെന്ന് ഈ 'പഹയന്‍' പറഞ്ഞില്ല! അനേകം ദുരന്തങ്ങളെ അഭിമുഖീകരിച്ചിട്ടും ലോകരാഷ്ട്രങ്ങള്‍ക്കെല്ലാം ഒരുപടി മുന്നിലാണ് ജപ്പാന്‍ എന്ന കൊച്ചുദ്വീപ്! ഇതേ കാലാവസ്ഥയും ഭൂപ്രകൃതിയുമായി മറ്റു ദ്വീപുകള്‍ സമീപത്തുണ്ട്. അവിടെയെല്ലാം ഇസ്ലാംമതക്കാരാണ് ഭൂരിപക്ഷം! പട്ടിണിയും പരിവട്ടവുമായി ഈ രാജ്യങ്ങള്‍ നട്ടംതിരിയുമ്പോള്‍ ജപ്പാന്‍മാത്രം എന്തുകൊണ്ട് കുതിച്ചുയരുന്നുവെന്നും ചിന്തിക്കുന്നത് നല്ലതാണ്.

ഇസ്ലാംമതത്തിന്റെ വളര്‍ച്ചയോടെ ജനങ്ങളുടെ സമാധാനം തകരുന്നതാണ് ഇന്നുവരെ നാം കണ്ടിട്ടുള്ളത്. മറ്റു മതങ്ങളൊന്നും ഇല്ലാത്തതും ഇസ്ലാംമതം മാത്രമുള്ളതുമായ രാജ്യങ്ങള്‍ ഈ ഭൂമിയിലുണ്ട്. സൊമാലിയ അവയിലൊന്നാണ്. മറ്റുമതങ്ങളല്ല പ്രശ്നക്കാരെന്നു തിരിച്ചറിയാന്‍ നൂറുശതമാനം ഇസ്ലാംമതക്കാര്‍ ജീവിക്കുന്ന ഈ രാജ്യങ്ങളെ നോക്കിയാല്‍ മതി.

ഈ ലേഖനം ഉപസംഹരിക്കുമ്പോള്‍ ഒരു കാര്യം മനോവ ആവര്‍ത്തിക്കുന്നു: മോഷ്ടിച്ച പണവും അക്രമത്തിലൂടെയും അനീതിയിലൂടെയും നേടിയ സമ്പത്തും ദൈവശുശ്രൂഷയ്ക്ക് ആവശ്യമില്ല! ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മതത്തിലും ദൈവം വസിക്കുന്നുമില്ല!

ഒരു വിഷയംകൂടി ഇതോടൊപ്പം ചേര്‍ക്കുകയാണ്.

'ജസ്റ്റിസ് ഫോര്‍ മദനി'!

മദനിയ്ക്കു നീതി ലഭ്യമാക്കാന്‍ ഓടിനടക്കുന്ന ചില സാംസ്കാരിക കുബുദ്ധിജീവികളെ നാം കാണുന്നുണ്ട്. മനുഷ്യാവകാശ ലംഘനമാണ് മദനിയ്ക്കുനേരേ നടക്കുന്നതെന്ന് ഇവര്‍ വാദിക്കുന്നു. ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന സ്ഫോടനങ്ങളുടെ സൂത്രധാരകന്‍ എന്ന നിലയിലാണ് ഇവന്‍ ജയിലില്‍ അടയ്ക്കപ്പെട്ടത്! അനേകരെ കൊന്നുതള്ളാന്‍ തുനിഞ്ഞിറങ്ങിയ ഇവന്‍ ആരുടെ മനുഷ്യാവകാശമാണ്‌ സംരക്ഷിച്ചത് എന്ന ചോദ്യം ഇവിടെ അവശേഷിക്കുന്നുണ്ട്. ഇവന്‍ അകത്തു കിടന്നപ്പോള്‍പ്പോലും ഇവന്റെ നരഭോജികളായ അനുയായികള്‍ എത്രയോ നിരപരാധികളുടെ രക്തം കുടിച്ചുവെന്ന കാര്യവും നമുക്കറിയാം. ഇന്നും ഇവന്‍ ജീവിച്ചിരിക്കുന്നു എന്നതുതന്നെ ഇവന്‍ അര്‍ഹിക്കാത്ത നീതിയാണ്! ഇവന്‍ പുറത്തിറങ്ങിയാല്‍ എത്രയോ ജനങ്ങളുടെ മനുഷ്യാവകാശം ലംഘിക്കപ്പെടും എന്നകാര്യവും പരിഗണിക്കേണ്ടിയിരിക്കുന്നു!

രാജ്യത്തെ സാധാരണ ജനങ്ങളുടെ മനുഷ്യാവകാശം കവര്‍ന്നെടുക്കുന്ന ഇത്തരം കാപാലികന്മാരായ കഴുകന്മാരെ തുറങ്കിലടയ്ക്കുന്നതുവഴി ജനങ്ങളുടെ നികുതിപ്പണം ചൂഷണംചെയ്യപ്പെടുകയാണ്. രാജ്യത്ത് ഭീകരത സൃഷ്ടിക്കുകയോ, ശത്രുരാജ്യത്തിന് സ്വന്തം രാജ്യത്തെ ഒറ്റുകൊടുക്കുകയോ ചെയ്യുന്ന ജിഹാദികളെ തുറങ്കിലടയ്ക്കുകയല്ല വേണ്ടത്; മറിച്ച്, ഇത്തരക്കാര്‍ അര്‍ഹിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ 'ക്യാപ്പിറ്റല്‍ പണീഷ്മെന്റ്' മാത്രമാണ്!

ചേര്‍ത്തുവായിക്കാന്‍: മദനിയുടെ 'കാല്‍' നഷ്ടപ്പെട്ടത് രാജ്യത്തിന്റെ അതിര്‍ത്തി കാത്തതുമൂലമോ വഴിയിലൂടെ നടന്നുപോയപ്പോള്‍ വാഹനം കയറിയതോ അല്ല! മറിച്ച്, ഭീകരപ്രവര്‍ത്തനങ്ങളുടെ പരിണിതഫലമായി സ്വയം വരുത്തിവച്ചതാണ്‌! അതുകൊണ്ടുതന്നെ, ആരും അതില്‍ സഹതപിക്കേണ്ടതുമില്ല!

ബൈബിളില്‍ ഇങ്ങനെയൊരു വചനമുണ്ട്: "പാമ്പാട്ടിയെ പാമ്പു കടിച്ചാല്‍ ആര്‍ക്കു സഹതാപം തോന്നും? ഹിംസ്രജന്തുക്കളെ സൂക്ഷിക്കുന്നവന് അപകടം വന്നാല്‍ ആര്‍ക്ക് അനുകമ്പ തോന്നും?"(പ്രഭാ: 12; 13).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3725 views

LOG IN

Lost your password?

SIGN UP

LOST PASSWORD